വശീകരണ മന്ത്രം 14
Vasheekarana Manthram Part 14 | Author : Chankyan | Previous Part
(കഥ ഇതുവരെ )
ആൽമരത്തിന്റെ മറ്റേവശത്തു എത്തിയതും അരുണിമ സൂക്ഷിച്ചു നോക്കി.
ആ മൊട്ടക്കുന്നിലേക്കുള്ള പടികൾ ആരും ഇറങ്ങി പോകുന്നില്ലായിരുന്നു.
എന്നാൽ ആരൊക്കെയോ കേറി വരുന്നത് കാണാമായിരുന്നു.
തല കുലുക്കികൊണ്ട് നിരാശയോടെ അരുണിമ ആ പ്രതിഷ്ഠക്ക് സമീപത്തേക്ക് നടന്നു.
കുട്ടിച്ചാത്തന്റെ പ്രതിഷ്ഠ ആയിരുന്നു അത്. അവിടെ നിന്ന് ഉള്ളുരുകി പ്രാർത്ഥിച്ച ശേഷം
അനിയത്തിയുടെ കൂടെ അവൾ എത്തി ചേർന്നത് ആ ചെമ്പക ചോട്ടിലായിരുന്നു.
അനിയത്തിയെ നോക്കി പല്ലിളിച്ച ശേഷം അരുണിമ കുഞ്ഞു മണിയിൽ കോർത്ത ചരട് അവിടെ മര ചില്ലയിൽ പതിയെ കെട്ടി വച്ചു.
അത് കെട്ടുമ്പോഴും അനന്തുവായിരുന്നു അവളുടെ മനസ് നിറയെ.
അനിയത്തി അവളെ തോണ്ടിയപ്പോഴാണ് അരുണിമ ചിന്തയിൽ നിന്നുമുണർന്നത്.
ചളിപ്പോടെ അവൾ അത് മുറുക്കി കെട്ടിയ ശേഷം ഒന്നു കൂടി തൊഴു കയ്യോടെ പ്രാർത്ഥിച്ചു.
പൊടുന്നനെ അവിടെ തെളിഞ്ഞ ആകാശത്ത് മുഴക്കത്തോടെ ഇടി വെട്ടി.
തുടരെ തുടരെ അത് മുഴങ്ങി. പട്ടാ പകൽ ഇടി വെട്ടുന്നത് കേട്ട് അവിടുള്ളവർ മൂക്കത്ത് വിരൽ വച്ചു.
മാറി വരുന്ന പ്രകൃതി പ്രതിഭാസങ്ങളെ കുറിച്ച് അവർ വാചാലയായി.
എന്നാൽ പ്രകൃതി നൽകിയ ദുസ്സൂചന ആയിരുന്നു അത്.
ദക്ഷിണ ചെമ്പക ചില്ലയിൽ കെട്ടിയ ചരടിനോട് ചേർത്താണ് അബദ്ധ വശാൽ അരുണിമയും ചരട് കെട്ടിയത്.
എന്തൊക്കെയോ ദുരന്തങ്ങൾക്കുള്ള ഒരു തുടക്കമാണിതെന്ന പോലെ.
ഒരു മുന്നറിയിപ്പ്.
കാത്തിരുന്നു കാണാം. . . . . . . (തുടരുന്നു)
. . . . . .
നെൽ കതിരുകൾ വിളഞ്ഞു കിടക്കുന്ന പാടങ്ങൾക്ക് നടുവിലൂടെ കരിനാഗത്തെ പോലെ സർപ്പിളമായി കിടക്കുന്ന കറുത്ത റോഡിലൂടെ ദക്ഷിണയുടെ ലിങ്കൺ സെഫിയർ കുതിച്ചു പാഞ്ഞു.
സ്റ്റീയിറങ്ങിൽ അവളുടെ നേര്മമായ വിരലുകൾ ദൃഢമായി അമർന്നു.
അവൾ നന്നേ അണയ്ക്കുന്നുണ്ട്.
മേൽച്ചുണ്ടിനൊപ്പം സ്ഥാനം പിടിച്ച സ്വേദ കണങ്ങളെ അവൾ കൈകൊണ്ട് തുടച്ചെടുത്തു.
നന്നേ വിയർത്തു കുളിച്ചു.
ഭ്രാന്ത് പിടിച്ച പോലെ ആയിരുന്നു അപ്പോൾ ദക്ഷിണ
ആരെയൊക്കെയോ കൊല്ലാനുള്ള വെറി പോലെ.
സ്പീഡ് മീറ്ററിൽ വേഗത കൂടി വന്നു.
റേസിംഗ് ട്രാക്കുകളെ അനുസ്മരിപ്പിക്കും വിധം അവൾ ആയാസ രഹിതമായി കാർ ഓടിച്ചു.
അവളുടെ ക്രോധം അല്ലെങ്കിൽ പക ഒക്കെയാണ് അവളെ നല്ലൊരു കാർ racer ആക്കിയത്.
മത്സരിച്ച ചാമ്പ്യൻഷിപ്പുകളിൽ എല്ലാം വിജയം.
ഒരിക്കലും പരാജയം എന്നത് ജീവിതത്തിൽ അറിഞ്ഞിട്ടില്ല.
ഏകാകിനി ആയിട്ടായിരുന്നു മുംബൈയിലെ അവളുടെ ജീവിതം.
മെട്രോ പൊളിറ്റൻ സിറ്റിയുടെ സന്തതിയായ അവൾ ഇന്ന് ആ ഗ്രാമവും അവിടുത്തെ നിഷ്കളങ്കതയും മണ്ണിനോടും ചെടികളോടും ഒക്കെ കൂടുതൽ ഇഴ ചേർന്നിരിക്കുന്നു.
വിട്ടു പിരിയാനാവാത്ത വിധം.
ഒരു ചെറിയ വളവ് ലിങ്കൻ സെഫിയർ വെട്ടിച്ചെടുത്തു വന്നതും പൊടുന്നനെ ദക്ഷിനണയുടെ കാൽ ബ്രേക്കിൽ അമർന്നു.
Drift ചെയ്ത പോലെ കാർ റോഡിൽ വിലങ്ങനെ വന്നു നിന്നു.
ടയർ റോഡിലുരയുന്ന ശബ്ദം അവിടമാകെ മുഴങ്ങി.
കാർന്റെ ഫ്രണ്ട് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയതും എന്തോ കണ്ടു ദക്ഷിണയുടെ പൂച്ചകണ്ണുകൾ കൂടുതൽ തിളങ്ങി.
മുന്നിൽ വഴിയരികിലായി ബുള്ളറ്റിൽ എന്തോ പണിയെടുക്കുന്ന അനന്തു.
ബുള്ളറ്റ് സെൻട്രൽ സ്റ്റാൻഡിൽ നിർത്തി വച്ചിട്ടുണ്ട്.
ബൈക്കിനു എന്തോ കംപ്ലയിന്റ് ആണെന്ന് ദക്ഷിണക്ക് മനസിലായി.
അവൾ മന്ദം മന്ദം അങ്ങോട്ട് നടന്നു.
തന്റെ അടുത്തേക്ക് ആരോ നടന്നടുക്കുന്നത് അനുഭവപ്പെട്ട അനന്തു പതിയെ തലയുയർത്തി നോക്കി.
ദക്ഷിണ
അവൻ പതിയെ മന്ത്രിച്ചു.
അനന്തു….. എന്താ ഇവിടെ….. എന്ത് പറ്റി?
അവളുടെ പൂച്ചക്കണ്ണുകൾ ബുള്ളറ്റിലേക്ക് നീണ്ടു.
അറിഞ്ഞൂടാ ദക്ഷിണ….. എന്തോ സ്റ്റാർട്ടിങ് ട്രൗബ്ൾ….. എത്ര നോക്കിയിട്ടും മനസിലാവുന്നില്ല.
അനന്തു തല ചൊറിഞ്ഞു കൊണ്ടു പറഞ്ഞു.
നമുക്ക് എവിടുന്നേലും മെക്കാനിക്കിനെ വിളിച്ചോണ്ട് വരാം…… അതുവരെ വണ്ടി ഇവിടെ നിക്കട്ടെ….. വാ ഞാൻ ഡ്രോപ്പ് ചെയ്യാം
ഇവിടെ ആകെ ഒരു മെക്കാനിക്കെ ഉള്ളൂ….. ബഷീറിക്ക….. പുള്ളിയോട് പറയാം
യെസ്…… അതുമതി….. വാ ഞാൻ ഡ്രോപ്പ് ചെയ്യാം.
ആദ്യം ഒന്ന് ശങ്കിച്ചെങ്കിലും അനന്തു പിന്നീട് സമ്മതിച്ചു.
ദക്ഷിണയുടെ കൂടെ അവൻ കാറിൽ കയറി.
ദക്ഷിണ കാർ മുന്നോട്ടെടുത്തു.
ആ കാർ അനന്തുവിന് നന്നേ ഇഷ്ട്ടപ്പെട്ടു.
പോകുന്ന പോക്കിൽ ബഷീറിക്കയെ വിളിച്ചു ബുള്ളറ്റിന്റെ കാര്യം പറയാനും അനന്തു മറന്നില്ല.
കാറിന്റെ മ്യൂസിക് സിസ്റ്റം ഓപ്പൺ ചെയ്ത് ദക്ഷിണ പാട്ട് പ്ലേ ചെയ്തു.
കാർ മുന്നോട്ട് പൊക്കൊണ്ടിരുന്നു.
അനന്തുവിന് എങ്ങനെ സംസാരിച്ചു തുടങ്ങണമെന്ന് ഡൌട്ട് തോന്നി.
അനന്തു…… ഹൌ ആർ യൂ…… വീട്ടിൽ എല്ലാർക്കും സുഖമാണോ
ഹാ സുഖം…. ദക്ഷിണക്കോ….
പരമസുഖം
ഇനി എപ്പോഴാ തിരികെ മുംബൈക്ക്
അതെന്താ അനന്തുവിന് എന്നെ പറഞ്ഞു വിടാൻ ധൃതിയായോ
ദക്ഷിണ ചുണ്ട് കൂർപ്പിച്ചു അവനെ നോക്കി.
അയ്യോ…… അങ്ങനൊന്നുമില്ല….. ഞാൻ ചുമ്മാ ചോദിച്ചതാ
അമളി പറ്റിയ പോലെ അനന്തു മിണ്ടാതെ പുറത്തേക്ക് കണ്ണു നട്ടിരുന്നു.
ലീവ് ഇറ്റ്……. Anyway അനന്തു ഞാൻ ഈ ഗ്രാമത്തിൽ പുതിയതാ…. എനിക്ക് ഇവിടെ ആരെയും പരിചയവുമില്ല….. ഈ ഗ്രാമം ഒക്കെ ചുറ്റി കാണാമെന്നു എനിക്കുണ്ട്…. അനന്തു എന്നെ ഹെല്പ് ചെയ്യുവോ
ഞാൻ എങ്ങനെ
അനന്തു എന്നെ എല്ലായിടത്തും കൊണ്ടു പോകുമോ….
അതിനു എനിക്ക് ഇവിടം വല്യ പരിചയമില്ല ദക്ഷിണ
ഇട്സ് ഒക്കെ അനന്തു…. അറിയുന്നത് മതി.
ഹ്മ്മ്….. നോക്കാം.
താങ്ക്യൂ
അനന്തുവിന്റെ സമ്മതം കിട്ടിയതും ദക്ഷിണ കൂടുതൽ ഉഷാറോടെ കാർ ഓടിച്ചു.
എങ്കിൽ ഇന്ന് തന്നെ തുടങ്ങിയാലോ.
ഏയ് ഇന്ന് വേണ്ട….. നാളെ പോരെ
അതെന്താ
അനന്തുവിന്റെ മറുപടി കേട്ട് ദക്ഷിണ മുഖം ചുളിച്ചു.
നാളെ എന്റെ ബുള്ളറ്റും കൊണ്ടു വരാം….. എന്നിട്ട് കറങ്ങാൻ പോകാം…..
യെസ് അതുമതി
അത് കേട്ടതും ദക്ഷിണ കൂടുതൽ എക്സൈറ്റഡ് ആയി.
അങ്ങനെ കാർ തേവക്കാട്ടിൽ മനയുടെ പടിപ്പുരയും താണ്ടി മുറ്റത്തേക്ക് വന്നു നിന്നു.
കാറിൽ നിന്നുമിറങ്ങിയ അനന്തു നന്ദിയോടെ ദക്ഷിണയെ നോക്കി.
വരൂ….. എല്ലാവരെയും പരിചയപ്പെടാം
വേണ്ട അനന്തു…. മറ്റൊരിക്കലാകാം…. ഇപ്പൊ കുറച്ചു ബിസിയാണ്
സ്നേഹപൂർവ്വം അനന്തുവിന്റെ ക്ഷണം നിരസിച്ച ശേഷം അവനെ തന്നെ നോക്കി കണ്ണിറുക്കിക്കൊണ്ട് ദക്ഷിണ കാറുമായി മടങ്ങി.
അപ്പോഴും അനന്തു ഒന്ന് മാത്രം മന്ത്രിച്ചു കൊണ്ടിരുന്നു.
അരുണിമ………. അരുണിമ.
. . . . . . രാവിലെ തന്നെ തന്റെ പൂജകൾ നടക്കുന്ന അറയുടെ ഉള്ളിൽ ധ്യാന നിരതനായി ഇരിക്കുകയായിരുന്നു കുലശേഖരൻ.
കൈകളിൽ ചിന്മുദ്ര പതിപ്പിച്ചിരിക്കുന്നു.
കഠിനമായ ധ്യാനം തന്നെ.
ഹോമകുണ്ഠത്തിലെ തീജ്വാല കെടാൻ വെമ്പുന്ന പോലെ ക്ഷയിച്ചിരിക്കുന്നു.
കുല ശേഖരന്റെ മറുപുറത്ത് സുന്ദരിയായ വെളുത്തു തുടുത്ത ഒരു യുവതി ഇരിക്കുന്നത് കാണാം.
ഉടൽ പൂർണമായും നഗ്നം
തൂവെള്ള നിറമുള്ള ഉടലിൽ ഏതൊരു ആണിനെയും വശീകരിക്കാൻ പോന്ന വിധം മുഴുത്ത മുലകളും പൊക്കിളും കാണാൻ സാധിക്കും.
വിയർപ്പിന്റെ നനവുള്ള ഉടലിൽ കാർ കൂന്തൽ മുന്നിലേക്ക് മെടഞ്ഞിട്ടിരിക്കുന്നു.
യുവതിയുടെ കഴുത്തിൽ ഒരു ഹാരം അണിയിച്ചിട്ടുമുണ്ട്.
ധ്യാനത്തിൽ നിന്നുണർന്ന കുലശേഖരൻ പുഞ്ചിരിയോടെ പതിയെ എഴുന്നേറ്റു.
ശേഷം ആ യുവതിക്ക് സമീപം വന്നിരുന്നു.
ആ യുവതി വികാര വായ്പ്പോടെ കുലശേഖരനെ ഇടങ്കണ്ണിട്ട് നോക്കി.
കുലശേഖരന്റെ വശ്യ മന്ത്ര പ്രയോഗത്തിൽ മനം മയങ്ങിരിക്കുകയാണ് ആ യുവതി.
കുലശേഖരൻ തന്റെ കൈ ആ യുവതിയുടെ തുടയിടുക്കിലേക്ക് നീട്ടി.
കാമവേശത്താൽ ആ യുവതിയുടെ യോനി ദളങ്ങൾ മദജലം കൊണ്ടു കുളിച്ചിരിക്കുകയാണ്.
കുലശേഖരന്റെ വിരൽ സ്പർശിച്ച മാത്രയിൽ ആ യോനി ദളങ്ങൾ ഞൊടിയിടയിൽ വിടർന്നു.
കുലശേഖരൻ ചൂണ്ടു വിരലും നടുവിരലും നീട്ടി ആ യുവതിയുടെ യോനി ദളങ്ങൾക്കിടയിലൂടെ ആഴത്തിലിറക്കി.
ഇളം ചൂടുള്ള വഴു വഴുപ്പുള്ള യോനി അകം കുലശേഖരനെ പുളകം കൊള്ളിച്ചു.
കുലശേഖരന്റെ വിരൽ ആഴ്ന്നിറങ്ങുന്നത് അനുസരിച്ച് ആ യുവതി വികാരംകൊണ്ട് പുളഞ്ഞു.
യുവതിയുടെ കണ്ണുകൾ മുകളിലേക്ക് മറിഞ്ഞു.
ശ്വാസമേറി വന്നു.
മുലക്കണ്ണുകൾ ചുവന്ന് തുടുത്തു.
യുവതിയുടെ യോനിയിൽ നിന്നും വിരൽ പുറത്തേക്കെടുത്ത കുലശേഖരൻ മന്ത്രോച്ചാരണത്തോടെ വിരലിൽ പറ്റിയ യുവതിയുടെ രേതസ് അഗ്നിയിലേക്ക് സമർപ്പിച്ചു.
അത് സമർപ്പിക്കപ്പെട്ടതും അഗ്നി കൂടുതൽ ആവേശത്തോടെ ആളി കത്താൻ തുടങ്ങി.
ഹോമകുണ്ഠത്തിലെ അഗ്നിയിൽ നിന്നും കറുത്ത പുകയ്‌ക്കൊപ്പം ദുർഗന്ധവും അറയിൽ നിറഞ്ഞു.
പൊടുന്നനെ തീജ്വാലക്ക് മുകളിലായി ഒരു അവ്യക്ത രൂപം തെളിഞ്ഞു.
പതിയെ അത് വ്യക്തമായി വന്നു.
കറുത്ത പുക പോലെ തോന്നിച്ച ആ രൂപം പതിയെ വലുതായി വന്നു ആജാനുബഹുവായി മാറി.
ഒരേ സമയം പുകയിൽ വിരാജിക്കുന്ന ഒരു ദുർ ഭൂതം ആയിരുന്നു അത്.
അതിനു തന്റെ രൂപം വലുതാക്കാനും ചെറുതാക്കാനും സാധിക്കുമായിരുന്നു.
തനിക് മുന്നിൽ തന്റെ ആജ്ഞ അനുസരിക്കാൻ തയാറായി നിക്കുന്ന അടിമയെ കുലശേഖരൻ തുറിച്ചു നോക്കി.
ഹേയ് ദുർഭൂതമേ….. ഇതാ നിനക്കുള്ള ബലി….. നിന്റെ ദാഹവും വിശപ്പും ശമിപ്പിച്ചാലും
തനിക് അരികിലിരിക്കുന്ന കന്യകയിലേക്ക് അയാൾ വിരൽ ചൂണ്ടി.
ആ ദുർ ഭൂതത്തിന്റെ ദൃഷ്ടി വികാര വായ്പ്പോടെ പുളയുന്ന കന്യകയിലേക്ക് നീണ്ടു.
കറുത്ത പുക പടലം പോലെ പതിയെ അത് ആ കന്യകയ്ക്ക് നേരെ പടർന്നു വന്നു.
ശേഷം ആ ദുർ ഭൂതം ആ കന്യകയെ പ്രാപിക്കുവാൻ തുടങ്ങി.
വിവർണമായ രതി സുഖത്തിനു അടിമപ്പെട്ട അവൾ കിടന്നു പുളന്നു തുടങ്ങി.
അപശബ്ദങ്ങൾ പ്രകടിപ്പിച്ചു.
തന്റെ ഇരയെ ആർത്തിയോടെ വിഴുങ്ങുന്ന ആ ദുർ ഭൂതത്തെ കുലശേഖരൻ ആനന്ദത്തോടെ നോക്കി നിന്നു.
വൈകാതെ രതി ചലനങ്ങളിൽ ഏർപ്പെട്ട ഇരുവരും അതിൽ മതി മറന്നു ലയിച്ചു.
കൂടം കൊണ്ടു പ്രഹരമേൽക്കുന്ന വിധത്തിൽ അവളുടെ ഉടൽ വെട്ടി വിറച്ചു.
ഓരോ പ്രഹരമേൽക്കുമ്പോഴും അവളുടെ യോനിയിൽ നിന്നും ചോര വെളിയിലേക്ക് ചീന്തി.
അപ്പോഴും അവൾ കാമവേശത്താൽ പിടയുകയായിരുന്നു.
വശ്യ മന്ത്രം പ്രയോഗം അത്രമാത്രം അവളുടെ മനസിനെ കീഴ്പ്പെടുത്തിയിരുന്നു.
ആ കന്യകയെ ലൈംഗികമായി കീഴ്പ്പെടുത്തിയ ശേഷം ആ ദുർ ഭൂതം ജീവനോടെ അവളുടെ ഉടൽ പതിയെ ഭക്ഷിക്കുവാനായി തുടങ്ങി.
ചുടു ചോരയുടെ മണം അറയിലാകെ വ്യാപിച്ചു.
രക്തം പാനം ചെയ്യുന്ന ശബ്ദം അവിടെ മുഴങ്ങി.
ദുർഭൂതം തന്റെ ദാഹം ശമിച്ചതിന്റെ ആശ്വാസത്തിൽ ആയിരുന്നു.
ജീവനകന്ന കന്യകയുടെ ഉടൽ ദൂരേക്ക് വലിച്ചെറിഞ്ഞ ശേഷം പതിയെ അത് കുലശേഖരന് നേരെ തിരിഞ്ഞു.
കല്പിച്ചാലും യജമാനൻ….. എന്താണ് നാം അങ്ങേക്ക് വേണ്ടി ചെയ്യേണ്ടത്.?
ദുർഭൂതത്തിന്റെ വാക്കുകൾ കേട്ട കുലശേഖരൻ സന്തോഷത്തോടെ മൊഴിഞ്ഞു.
ഈ ജീവ ഗണത്തിന്റെ അവകാശിയെ എനിക്ക് വേണം….. ജീവനോടെ
തറയിലെ പട്ടു തുണിയിൽ ഇരിക്കുന്ന ജീവ ഗണിതതെ ഒന്നു ചുഴിഞ്ഞ് നോക്കിയ ശേഷം അത് അപ്രത്യക്ഷമായി. . . . . . ശങ്കരൻ മുത്തശ്ശൻ ഏൽപ്പിച്ച ദൗത്യവുമായി സഞ്ചരിക്കുകയായിരുന്നു അനന്തു.
കാര്യസ്ഥൻ ചേട്ടനുമായി ഒരു സ്ഥലം വരെ പോകാനുണ്ട്.
അതിനായി ഒരു ജീപ്പുമായി ഇറങ്ങിയതാണ് അനന്തു.
കാര്യസ്ഥൻ ശങ്കുണ്ണി ചേട്ടന്റെ വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് ജീപ്പ് കയറ്റി വച്ച ശേഷം അനന്തു പതിയെ അതിൽ നിന്നുമിറങ്ങി.
മുന്നോട്ടുള്ള ഊടു വഴിയിലൂടെ അവൻ നടക്കാൻ തുടങ്ങി.
ഇടക്കിടക്ക് കരിയില അമരുന്ന ശബ്ദവും മരങ്ങൾ ആടിയുളയുന്ന ശബ്ദവും കേട്ട് ഞെട്ടലോടെ അനന്തു പിറകിലേക്ക് നോക്കി ക്കൊണ്ടിരുന്നു.
തന്നെ ആരോ പിന്തുടരുന്ന പോലെ ആവന് തോന്നി.
എന്നാൽ ആരെയും കാണുവാൻ സാധിച്ചില്ല.
തന്റെ തോന്നലായിരിക്കുമെന്ന് വിചാരിച് ആശ്വാസത്തോടെ അനന്തു മുന്നോട്ട് നടന്നു.
പൊടുന്നനെ ആജാനുബാഹുവായ ഒരു രൂപം മിന്നൽ വേഗതയിൽ വന്നു അനന്തുവിനെ പിന്നിലൂടെ പ്രഹരിച്ചു.
ആാാഹ്
പ്രഹരമേറ്റ അനന്തു സമീപത്തുള്ള കുട്ടിക്കാട്ടിലേക്ക് തെറിച്ചു വീണു.
ഭയന്നു പോയ അനന്തു തത്ര പാടോടെ ദേഹത്തുള്ള പോടിയൊക്കെ തട്ടി മാറ്റി എഴുന്നേറ്റു.
കൈ മുട്ടിനു താഴെ അല്പം തൊലി പോയിട്ടുണ്ട്.
അവൻ പതിയെ ചുറ്റും തല തിരിച്ചു നോക്കിക്കൊണ്ട് മുകളിലേക്ക് കയറി തുടങ്ങി.
പൊടുന്നനെ മരത്തിനു മുകളിൽ നിന്നും പുക പോലത്തെ ഒരു കൈ രൂപം താഴേക്ക് നീണ്ടു വന്നു അനന്തുവിന്റെ കഴുത്തിൽ ചുറ്റിപിടിച്ചു.
എന്നിട്ട് അനന്തുവിനെയും കൊണ്ടു മുകളിലേക്ക് ഉയർന്നു.
രണ്ടു വലിയ മുളകൾക്ക് കുറുകെ കാലുകൾ വച്ചു ബാലൻസ് ചെയ്ത് അനന്തുവിനെ കൂടുതൽ ഉയരത്തിലേക്ക് വലിച്ചു.
ഭൂമിയിൽ നിന്നും മേൽപ്പോട്ടുയർന്ന അനന്തു പ്രാണ രക്ഷാർത്ഥം ആ ദുർ ഭൂതത്തിന്റെ കൈയിൽ കിടന്ന് പിടഞ്ഞു.
ശ്വാസം വലിക്കാൻ പോലും കഴിയാതെ അവൻ കാലിട്ടിളക്കി..
അവൻ പിടയുന്നതിന് അനുസരിച് കഴുത്തിലെ പിടുത്തവും മുറുകി.
അനന്തുവിന്റെ കണ്ണുകൾ കലങ്ങി മറിഞ്ഞു.
അവന്റെ ബോധം നശിച്ചു.
ഘ്രാഘ്രാആആആആആ
ആ ദുർ ഭൂതം ഇടിമുഴക്കുന്ന പോലെ അലറി വിളിച്ചു.
സ്……… സ്……….. സ്………. സ്
പൊടുന്നനെ ഒരു ശീൽക്കാരം കേട്ട് ദുർഭൂതത്തിന്റെ മിഴികൾ മുന്നോട്ട് പാഞ്ഞു
അവിടെ ആജാനുബാഹുവായ ഒരു കരിനാഗം ഫണമുയർത്തി പിടിച്ചു കൊണ്ടു നിൽക്കുന്നു.
അതിന്റെ മിഴികൾ വൈരക്കൽ പോലെ തിളങ്ങുന്നവയായിരുന്നു.
നാഗത്തിന്റെ ഉദ്ദേശ്യ ശുദ്ധി അറിയാതെ ദുർ ഭൂതം വീണ്ടും അലറി വിളിച്ചു.
സ്……. സ്…….. സ്……….. സ്..
ഇത്തവണ നാഗം അനന്തുവിന് വേണ്ടി വന്നതാണെന്ന് ദുർ ഭൂതത്തിന് മനസിലായി.
അവനെ വിട്ട് തരാനാണ് അത് തന്നോട് കൽപ്പിക്കുന്നത്.
എന്നാൽ പിടി വിടാതെ പുച്ഛത്തോടെ ആ ദുർ ഭൂതം നാഗത്തിന് നേരെ തീ ഗോളമെറിഞ്ഞു.
എന്നാൽ ആ തീഗോളത്തെ ആ നാഗം തന്റെ കണ്ണുകളിലൂടെ ആവാഹിച്ച് ഇല്ലാതാക്കി.
അതുകണ്ടു കലിപൂണ്ട ദുർഭൂതം അനന്തുവിനെ ദൂരേക്ക് വലിച്ചെറിഞ്ഞിട്ട് നാഗത്തിന് നേരെ കുതിച്ചു.
ഇത് കണ്ട നാഗം വായ തുറന്ന് നാവു നീട്ടി തന്റെ ഉഗ്രവിഷം ആ ദുർ ഭൂതത്തിന് നേരെ തുപ്പി.
കൊടിയ വിഷം വന്നു പതിച്ചതും ആ ദുർഭൂതത്തിന്റെ നിലവിളി നിമിഷ നേരത്തേക്ക് അവിടെ മുഴങ്ങി.
ശേഷം അത് കരിഞ്ഞില്ലാതായി.
പൊടുന്നനെ ആ കരിഞ്ഞ അവശിഷ്ടങ്ങളിൽ നിന്നും ദിവ്യമായ ഒരു പ്രകാശം സൃഷ്ടിക്കപ്പെട്ടു.
കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം.
അത് പാറി വന്നു ആ നാഗത്തിന്റെ വൈര കണ്ണുകളിൽ ലയിച്ചു.
ശേഷം ആ നാഗം പതിയെ അനന്തുവിന് നേരെ തിരിഞ്ഞു.
അവിടെ കരിയിലകൾക്ക് മുകളിൽ ജീവന്റെ അവസാന കണികയും വേർപെടാനെന്ന പോലെ അനന്തുവിന്റെ നിശ്ചല ദേഹം കിടക്കുന്നു.
കൈ കാലുകളിലും മുഖത്തും ഒക്കെയായി പോറലേറ്റിട്ടുണ്ട്.
അതിൽ ചോരയുടെ ലാഞ്ചന കാണാം.
ആ നാഗം തന്റെ ഭീമാകാരമായ വലിപ്പം പതിയെ ലഘുകരിച്ചുകൊണ്ടു അനന്തുവിന് സമീപം ഇഴഞ്ഞെത്തി.
ഇപ്പൊ അതിനു 18 അടി നീളമെങ്കിലും കാണും.
ആ നാഗം പതിയെ അതിന്റെ ഫണം താഴേക്ക് നീട്ടി നാവ് വെളിയിലേക്ക് ഇട്ടു.
അതോടൊപ്പം അതിന്റെ ശീൽക്കാരം അവിടെ മുഴങ്ങി.
അനന്തുവിന്റെ മുഖത്തിന് നേരെ ഫണം എത്തിയതും നാഗം നാവ് നീട്ടി അവന്റെ തിരുനെറ്റിയിൽ ഒന്ന് സ്പർശിച്ചു.
നാവിന്റെ സ്പർശനം ഏറ്റതും അനന്തുവിന്റെ ഉടലിലെ പോറലുകൾ നിമിഷ നേരം കൊണ്ട് അപ്രത്യക്ഷമായി.
അവന്റെ ചെറുവിരൽ പതിയെ ഒന്നനങ്ങി.
അവന്റെ ദേഹത്തവശേഷിച്ച ജീവന്റെ അവസാനത്തെ കണിക ക്രമേണ ഇരട്ടിയായി തുടങ്ങി.
ആ സമയം ആ നാഗത്തിന്റെ വൈരക്കണ്ണുകളിൽ മാതൃവാത്സല്യം ആണ് നിറഞ്ഞു നിന്നത്.
അനന്തുവിൽ ചെറിയ അനക്കങ്ങൾ ഉണ്ടായി തുടങ്ങിയതും ആ നാഗം പതിയെ കുറ്റിച്ചെടികൾക്കിടയിലേക്ക് പിൻവലിഞ്ഞു.
അപ്പോഴും അതിന്റെ ദൃഷ്ടി അനന്തുവിൽ തന്നെയായിരുന്നു.
അഞ്ചു നിമിഷം കഴിഞ്ഞതും അനന്തു പതിയെ കണ്ണു തുറന്നു.
അവൻ പതിയെ നിലത്തു കൈ കുത്തി എണീറ്റു.
എന്നിട്ട് ചുറ്റും നോക്കി.
ശേഷം ദേഹത്തു പറ്റി പിടിച്ച പൊടി പടലങ്ങൾ തുടച്ചു കളഞ്ഞു.
കാര്യസ്ഥൻ ശങ്കുണ്ണി ചേട്ടന്റെ വീട്ടിലേക്ക് നടന്നു വന്ന താൻ എങ്ങനാ ഈ കാട്ടിൽ കിടന്നുറങ്ങിയതെന്ന് എത്ര ആലോചിച്ചിട്ടും അനന്തുവിന് പിടി കിട്ടിയില്ല.
അവസാനം ഉത്തരങ്ങളൊന്നുമില്ലാതെ ചുറ്റും ഒന്നു നോക്കിയ ശേഷം അവൻ മുമ്പോട്ട് നടന്നു.
ആ സമയവും വലിയൊരു പൂമരത്തിന്റെ ശിഖരത്തിൽ തൂങ്ങി കിടന്ന് ആ നാഗം അനന്തുവിനെ തന്നെ വീക്ഷിക്കുകയായിരുന്നു. . . . . . . അസ്വസ്ഥതയോടെ പൂമുഖത്തെ പൂന്തോട്ടത്തിൽ ഉലാത്തുകയായിരുന്നു കുലശേഖരൻ.
അപ്പോഴാണ് കുലശേഖരന്റെ മകൾ രാധിക അവിടേക്ക് കടന്ന് വന്നത്.
തന്റെ അച്ഛന്റെ വിളറിയ മുഖവും അസ്വസ്ഥതയും കണ്ടപ്പോഴേ കാര്യമായ എന്തോ പന്തികേട് ഉണ്ടെന്ന് അവൾ ഗണിച്ചെടുത്തു.
എന്തുപറ്റി അച്ഛാ
രാധിക ഓടി വന്നു കുലശേഖരനെ പുണർന്നു.
ആദ്യമായി നമ്മുടെ കർമത്തിന് പാകപ്പിഴ സംഭവിച്ചിരിക്കുന്നു മകളെ
എന്തു പാകപിഴ
അവൾ ഒന്നും മനസിലാവാതെ അച്ഛനെ തുറിച്ചു നോക്കി.
മകളെ ഞാൻ ഇന്ന് ഒരു ദുർ ഭൂതത്തെ ആവാഹിച്ച് ആ പയ്യന് നേരെ പ്രയോഗിച്ചിരുന്നു….. അവനെ ബന്ധനസ്ഥനാക്കുവാൻ.
എന്നിട്ടോ
അവൾ ആകാംക്ഷയോടെ ചോദിച്ചു.
പക്ഷെ അത് ഫലവത്തായില്ലെന്ന് മാത്രമല്ല വിപരീതഫലവും സംഭവിച്ചിരിക്കുന്നു.
എന്നു വച്ചാൽ എന്താ അച്ഛാ….. എനിക്ക് ഒന്നും പിടി കിട്ടുന്നില്ല.
മകളെ ആ യുവാവ് നിസാരനല്ല….. ഞാനൊരു ദുർ ഭൂതാതെ അവന് നേരെ പ്രയോഗിച്ചിരുന്നുവെന്ന് പറഞ്ഞുവല്ലോ…..അവന്റെ ശക്തി പരീക്ഷിക്കാൻ…… എന്നാൽ ആ ദുർ ഭൂതത്തെ അവൻ ഇല്ലാതാക്കി….. എന്റെ ഒരു അടിമയെ എനിക്ക് നഷ്ട്ടപ്പെട്ടിരിക്കുന്നു.
ഇതിനാണോ എന്റെ അച്ഛൻ ഇങ്ങനെ വേവലാതിപെടുന്നെ…. അച്ഛന്റെ കഴിവ് എത്രത്തോളമുണ്ടെന്ന് എനിക്ക് അറിയാ…. മറ്റൊരു ദുർ ഭൂതത്തെ കൂടി അവന് എതിരെ അയച്ചാൽ പോരെ
പാടില്ല മകളെ….. ഞാൻ ചെയ്ത കർമത്തിന് പാകപിഴ കൂടാതെ സംഭവിച്ച വിപരീത ഫലം എന്താണെന്ന് നിനക്ക് അറിയണ്ടെ
അറിയണമെന്ന മട്ടിൽ രാധിക തലയാട്ടി.
ആ വിഡ്ഢി ദുർ ഭൂതം ആ യുവാവിനെ പോയി പ്രഹരിച്ചു….. ആ പ്രഹരമേറ്റത്തോടെ അവനിലെ ആത്മാവിനു ക്ഷതം സംഭവിച്ചിരിക്കുന്നു…… ഞാൻ പറഞ്ഞിരുന്നില്ലേ ഒരിക്കൽ ആ യുവാവിൽ സഹസ്രങ്ങളുടെ പഴക്കമുള്ള ആത്മാവും ദശകങ്ങളുടെ പഴക്കമുള്ള ആത്മാവുമുണ്ടെന്നു…… അതിൽ ദശകങ്ങളുടെ പഴക്കമുള്ള ആത്മാവിനു ദുർഗുണം ആയിരുന്നു ആധാരമായിയുണ്ടായിരുന്നത്……. ആ ദുർ ആത്മാവിനെ സഹസ്രങ്ങളുടെ പഴക്കമുള്ള ആത്മാവിന്റെ സത് ഗുണങ്ങൾ പൊതിഞ്ഞു സംരക്ഷിച്ചിരുന്നു….. ഒരു ആവരണം പോലെ….. ആ പ്രഹാരത്തിലൂടെ ആ ആവരണം തകർക്കപ്പെട്ടിരിക്കുന്നു.
അതുകൊണ്ട് എന്ത് സംഭവിക്കും അച്ഛാ
അൽപം ഭയത്തോടെ അവൾ ചോദിച്ചു.
ആ ദുരാത്മാവിന്റെ ഗുണഗണങ്ങൾ അവന് ലഭിക്കും….. അവനിലെ ശാന്തതയെ കൈ വെടിഞ്ഞു ഒരു ദുരാത്മാവിനെ പോലെ സംഹാര താണ്ഡവമാടും…… അവനിലെ സത് ഗുണങ്ങൾ നശിക്കും
കുലശേഖരന്റെ വാക്കുകൾ കേട്ട് രാധിക ഭയന്നു.
എങ്കിലും ഒരു ധൈര്യത്തിനായി അവൾ അച്ഛനെ മുറുകെ പിടിച്ചു.
നമുക്ക് അതുകൊണ്ട് എന്തേലും ദോഷമുണ്ടോ അച്ഛാ
ഇല്ല മകളെ…. നമ്മെ അത് ബാധിക്കുകയില്ല.
മകളുടെ ചോദ്യത്തിന് മറുപടിയായി അയാൾ ആശ്വാസവാക്കുകൾ ചൊരിഞ്ഞു.
ഇന്നത്തോടെ എന്റെ കഠിനമായ ഉപാസനകളിലൂടെ ആ ജീവ ഗണിതത്തിൽ അടങ്ങിയിരിക്കുന്ന സഹസ്രങ്ങളുടെ പഴക്കമുള്ള ആത്മാവ് ആരെന്ന് ഞാൻ കണ്ടെത്തും…… എന്റെ മകൾ ഒന്നും ഓർത്തു ഭയപ്പെടേണ്ടതില്ല…… അന്തിമ വിജയം നമ്മോടൊപ്പം തന്നെയായിരിക്കും
കുലശേഖരൻ തന്റെ മകളെ നെഞ്ചോട് ചേർത്തു പിടിച്ചു.
. . . . . . . രാത്രിയുടെ ഏഴാം യാമം.
സുഖകരമായ മയക്കത്തിലായിരുന്ന ബഷീറിക്ക എന്തോ എഞ്ചിൻ സ്റ്റാർട്ട് ആവുന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്നു.
ഭാര്യ ആമിനയെ അയാൾ കുലുക്കി വിളിച്ചെങ്കിലും അവര് പോത്തു പോലെ കിടന്നുറങ്ങുകയായിരുന്നു.
തന്റെ പണിശാലയിൽ മോഷ്ടിക്കാൻ ഏതേലും കള്ളന്മാർ കയറിയെന്ന ശങ്കയോടെ ബഷീറിക്ക പാതി ധൈര്യത്തോടെ കട്ടിലിൽ നിന്നും എണീറ്റു.
തലയിണയുടെ അടിയിൽ കിടന്ന ടോർച് എടുത്തു അലമാരയുടെ പിന്നിലുള്ള നീളൻ മരവടിയും കയ്യിൽ കരുതിക്കൊണ്ട് ബഷീറിക്ക ഹാളിലേക്ക് നടന്നെത്തി.
ധൈര്യം സംഭരിച്ചുകൊണ്ടു ബഷീറിക്ക വാതിലിന്റെ സാക്ഷ പതിയെ എടുത്തു മാറ്റി.
വാതിൽ പാളികൾ മലർക്കേ തുറന്നുകൊണ്ട് ബഷീറിക്ക മുറ്റത്തേക്കിറങ്ങി.
ആ സമയം ഇടത് വശത്തെ പണി ശാലയിൽ നിന്നും ഒരു റോയൽ എൻഫീൽഡ് ഹുങ്കാര ശബ്ദത്തോടെ ബഷീറിക്കയുടെ മുന്നിലേക്ക് കുതിച്ചു ചാടി
എന്തോ മുന്നിലേക്ക് വീഴുന്നത് അവ്യക്തമായി കണ്ട ബഷീറിക്ക ഭയന്നു വിറച്ചുകൊണ്ട് പുറകിലേക്ക് മറിഞ്ഞു വീണു.
വീഴ്ച്ചയിൽ നിന്നും എഴുന്നേറ്റ് നോക്കിയ ബഷീറിക്ക മുന്നിലെ കാഴ്ച കണ്ടു നടുങ്ങി.
ഉച്ചക്ക് വല്ല്യങ്ങുന്നിന്റെ കൊച്ചു മകൻ കംപ്ലയിന്റ് ആയിട്ട് അയച്ചു തന്ന ബുള്ളറ്റ് തന്റെ മുന്നിൽ നിൽക്കുന്നു.
വണ്ടി ഓൺ ആണ്.
ലൈറ്റ് തെളിഞ്ഞിട്ടുണ്ട്.
ആരോ ആക്‌സിലേറ്റർ പിടിച്ചു തിരിക്കുന്നതിനനുസരിച് ബുള്ളറ്റ് ഇര പിടിക്കുന്ന പുലിയെ പോലെ കുതിച്ചു ചാടാനൊരുങ്ങി നിൽക്കുന്നു.
ബുള്ളറ്റിൽ ആരുമില്ല.
എന്നാൽ അത് തനിയെ ബാലൻസ് ചെയ്തു നിക്കുന്നു.
ബഷീറിക്ക സ്പീഡ് മീറ്ററിലേക്ക് വിറച്ചുകൊണ്ട് നോക്കി.
അതിൽ താക്കോൽ പോലുമില്ല.
അതുകൂടി കണ്ടതോടെ ശരീരത്തിലൂടെ കൊള്ളിയാൻ പായുന്ന പോലെ ബഷീറിക്കയ്ക്ക് തോന്നി.
തന്റെ ശരീരം ഒന്നനക്കാൻ പോലുമാകാതെ അദ്ദേഹം വിറച്ചുകൊണ്ടിരുന്നു.
തന്റെ ശരീരത്തിൽ പതിയെ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയെന്നു തോന്നിയതും ബഷീറിക്ക നിലം പതിച്ചതും ഒരുമിച്ചായിരുന്നു.
ഉടൻ തന്നെ ആ ബുള്ളറ്റ് ബഷീറിക്കയെ മറി കടന്നുകൊണ്ട് മൺ റോഡിലേക്ക് കുതിച്ചു ചാടി.
ശേഷം ഇരുട്ടിലേക്ക് മറഞ്ഞു.
ഈ സമയം തേവക്കാട്ട് മനയുടെ പടിപ്പുരയോട് ചേർന്നുള്ള റോഡിൽ ഒരു രൂപം ഇരുട്ടിൽ മറഞ്ഞിരിപ്പുണ്ടായിരുന്നു.
അത് ആരെയോ പ്രതീക്ഷിച്ചിയ്ക്കുകയായിരുന്നു.
അൽപം കഴിഞ്ഞതും ആ ബുള്ളറ്റ് എവിടുന്നോ പാഞ്ഞു വന്നു ആ രൂപത്തിന് മുന്നിൽ സുഡൻ ബ്രേക്കിട്ട് നിന്നു.
വണ്ടിയുടെ ഹെഡ് ലാമ്പിൽ നിന്നുള്ള വെളിച്ചത്തിൽ ആ രൂപം കുറെ കൂടെ വ്യക്തമായി വന്നു.
അത് അനന്തുവായിരുന്നു.
അവന്റെ നീല കണ്ണുകൾ ആ ഇരുട്ടിലും വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു.
ബുള്ളറ്റ് വന്നു നിന്നതും അനന്തു പതിയെ അതിലേക്ക് കയറി.
അവൻ ഇരുന്നതും ആ ബുള്ളറ്റിന്റെ ഹെഡ് ലാമ്പ് കൂടുതൽ ശോഭയോടെ പ്രകാശിച്ചു.
തൻറെ യജമാനനെ സ്വീകരിച്ച പടക്കുതിരയെ പോലെ അത് തയാറായി നിന്നു.
ബുള്ളറ്റിന്റെ ആക്‌സിലേറ്ററിൽ പിടിച്ചു ഞെരിച്ചുകൊണ്ട് അനന്തു ആർത്തു ചിരിച്ചു.
കൊലവെറി നിറഞ്ഞ അട്ടഹാസം.
പകയെരിയുന്ന കണ്ണുകൾ.
അത് അനന്തു ആയിരുന്നോ…
അല്ല..
പിന്നെയോ…
ദേവൻ.
തേവക്കാട്ടിൽ ശങ്കരൻ മകൻ ദേവൻ
ഇനി പകയുടെ പ്രതികാരത്തിന്റെ നാളുകൾ…!!!!!!
(തുടരും)
എല്ലാവരോടും ക്ഷമ ചോദിക്കുന്നു…… കണ്ണിന് പണി കിട്ടിയതോണ്ടാണ് എല്ലാത്തിൽ നിന്നും ഒരു ബ്രേക്ക് എടുത്തത്…… ഇപ്പൊ കണ്ണൊക്കെ ശരിയായി…… കഥയുമായി ഞാൻ ഇനിയും വരുന്നതായിരിക്കും…
കമന്റ് ബോക്സ് പോലും നോക്കാറില്ലായിരുന്നു….. മാസങ്ങളായി ഇങ്ങോട്ട് വന്നിട്ട്….. എല്ലാവരെയും മുഷിപ്പിച്ചെന്ന് അറിയാം…..വീണ്ടും ക്ഷമ ചോദിക്കുന്നു.
സ്നേഹത്തോടെ ചാണക്യൻ………!!!!!
Responses (0 )