-50% Intro price for the next 72 hours only!. Buy now →

Kambi stories

ട്വിൻ ഫ്ലവർസ് 1 [Cyril]

ട്വിൻ ഫ്ലവർസ് 1 Twin Flowers | Author : Cyril പ്രിയപ്പെട്ട കൂട്ടുകാരെ, ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ. പിന്നേ, ഇത് വെറും സാധാരണ Erotic love story ആണ്. Twist ഒന്നും കാണില്ല. രണ്ടോ മൂന്നോ Part കൊണ്ട്‌ അവസാനിപ്പിക്കാനാണ് ഉദ്ദേശ്യം. ഇതില്‍ family കുറിച്ചും കൂട്ടുകാരെ കുറച്ചൊക്കെ പറഞ്ഞു പോകും. Deep ആയ സെക്സ് ചിലപ്പോ ഉണ്ടാവില്ല. ആവശ്യമായത് ഉണ്ടാവും എന്നല്ലാതെ, ഈ കഥ വായിക്കുന്നർ Hard സെക്സ് പ്രതീക്ഷിക്കരുത്. കഥ […]

0
4

ട്വിൻ ഫ്ലവർസ് 1

Twin Flowers | Author : Cyril


പ്രിയപ്പെട്ട കൂട്ടുകാരെ,

ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.

പിന്നേ, ഇത് വെറും സാധാരണ Erotic love story ആണ്. Twist ഒന്നും കാണില്ല. രണ്ടോ മൂന്നോ Part കൊണ്ട്‌ അവസാനിപ്പിക്കാനാണ് ഉദ്ദേശ്യം. ഇതില്‍ family കുറിച്ചും കൂട്ടുകാരെ കുറച്ചൊക്കെ പറഞ്ഞു പോകും. Deep ആയ സെക്സ് ചിലപ്പോ ഉണ്ടാവില്ല. ആവശ്യമായത് ഉണ്ടാവും എന്നല്ലാതെ, ഈ കഥ വായിക്കുന്നർ Hard സെക്സ് പ്രതീക്ഷിക്കരുത്. കഥ ചിലപ്പോ സ്ലോ ആയിരിക്കാം. So ഇതൊക്കെ മനസ്സിൽ കണ്ട് ഈ കഥ വായിക്കണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാം.
വീണ്ടും ഓണാശംസകൾ നേരുന്നു.


“എന്ന അണ്ണാ റൊമ്പ യോസനൈല ഇറുക്കീങ്ക?”

ആ ചോദ്യം കേട്ടാണ് തീവ്രമായ ചിന്തയില്‍ നിന്നുണർന്നത്.

നീലഗിരിയിലുള്ള എന്റെ സ്വന്തം ലോഡ്ജ് ഓഫീസിൽ ഇരിക്കുകയായിരുന്നു ഞാൻ.

വാതില്‍ക്കല്‍ നില്‍ക്കുന്ന അരുളിനെ ഞാൻ നോക്കി. 25 വയസ് ചെറുപ്പക്കാരനാണ് അരുൾ. അവന് 21 വയസ്സുള്ള ഒരു അനിയത്തി മാത്രമേയുള്ളു. പേര്‌ അല്ലി. അവർ രണ്ടുപേരും എനിക്ക് അനിയനും അനിയത്തിയും പോലെയാണ്.

ദൈവമാണ് എന്നെ അവരുടെ ജീവിതത്തിലേക്ക് പറഞ്ഞു വിട്ടതെന്ന് അല്ലി എപ്പോഴും പറയാറുണ്ട്. ചിലപ്പോ അത് സത്യമായിരിക്കാം. കാരണം നാലു വര്‍ഷം മുമ്പ് നടന്ന ഒരു സംഭവത്തോടെയാണ് അരുളും അല്ലിയും എന്റെ സഹോദരങ്ങളായി മാറിയത്.

നാല്‌ കൊല്ലം മുന്‍പ്:
രാത്രി എന്റെ തേയില തോട്ടത്തിലൂടെ എന്റെ വണ്ടി ഓടിച്ചു പോകുമ്പോഴാണ് ഹെഡ് ലൈറ്റ് വെട്ടത്ത് ആ കാഴ്ച ഞാൻ കണ്ടത്. തല്ലിച്ചതയ്ക്കപ്പെട്ട അവസ്ഥയില്‍ നിലത്ത് കിടക്കുന്ന അരുളിന് അടുത്തിട്ട് അവന്റെ അനിയത്തി അല്ലിയെ റേപ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു മൂന്ന്‌ ഗുണ്ടകള്‍.

നിര്‍ത്താതെ ഹോൺ അടിച്ചുകൊണ്ട് അവര്‍ക്ക് നേരെ എന്റെ വണ്ടി ഞാൻ പായിച്ചു. ഹോണിന്റെ ശബ്ദവും, ഹെഡ് ലൈറ്റ് വെട്ടവും കണ്ടപ്പോൾ ഗുണ്ടകള്‍ ഒന്ന് പരുങ്ങി.

എന്റെ വണ്ടി പാഞ്ഞു ചെന്ന് അവര്‍ക്ക് മുന്നില്‍ നിന്നതും അല്ലിയെ വിട്ടിട്ട് ഗുണ്ടകള്‍ ആക്രമിക്കാൻ തയാറായി നിന്നു.

എന്റെ വണ്ടിയില്‍ നിന്നിറങ്ങി ഗുണ്ടകളെ ഞാൻ കണ്ണുകൾ കൊണ്ട്‌ ഉഴിഞ്ഞു. ഞാൻ ഒറ്റയ്ക്കാണെന്ന് കണ്ടതും അവന്മാർ ചിരിച്ചു.

അവരെ കണ്ടാല്‍ ഏറെകുറെ മുപ്പത് വയസ്സ് തോന്നിക്കും. അത്യാവശ്യം നല്ല ബോടിയും മസിലും ഉണ്ട്. ഒരുത്തൻ ബോക്‌സർ ഒഴികെ വേറെ ഡ്രസ് ഒന്നും ഇല്ലാതെയാണ് നിന്നത്. മറ്റുള്ള രണ്ടു പേരും പാന്റ്സ് മാത്രമാണ് ഇട്ടിരുന്നു. ബെല്‍റ്റ്‌ ഊരി കളഞ്ഞിട്ട് ബട്ടന്‍ അഴിച്ച് സിപ്പ് താഴ്ത്തി ഇട്ടിരുന്നു. മൂന്ന്‌ പേരുടെ ബാക്കിയുള്ള ഡ്രസ് എല്ലാം നിലത്ത് കിടന്നു. അല്ലിയെ മാറിമാറി റേപ് ചെയ്യാനുള്ള പ്ലാൻ ആയിരുന്നു അവര്‍ക്കെന്ന് മനസ്സിലായി.

ഞാൻ അല്ലിയെ നോക്കി. അന്ന് വെറും പതിനേഴ്‌ വയസ്സുള്ള അല്ലി നിലത്ത് കരഞ്ഞു കൊണ്ട്‌ ചുരുണ്ട് കൂടി കിടക്കുന്നതാണ് കണ്ടു. അവളുടെ ബ്രായും ജട്ടിയും ഒഴികെ ബാക്കി തുണികളെല്ലാം ഗുണ്ടകള്‍ വലിച്ച് കീറി കളഞ്ഞിരുന്നു.

അല്ലിയും അരുളെയും അന്ന് എനിക്ക് പരിചയമില്ലായിരുന്നു. പക്ഷേ അവർ രണ്ടുപേരുടെയും അവസ്ഥ കണ്ടിട്ട് എന്റെ രക്തം തിളച്ചു. അപ്പോൾ ഗുണ്ടകളെ ദഹിപ്പിക്കുന്ന പോലെ ഞാൻ നോക്കി.

“പോ തമ്പി. തേവയില്ലാമ ഇന്ത വിഷയത്തില നി തലയിടാത. അപ്പറം തല ഇരുക്കാത്.” ബോക്സര്‍ ഇട്ടിരുന്നവൻ പുച്ഛിച്ചു പറഞ്ഞു.

“ഓഹോ.” അവനെ ഞാൻ മേലും കീഴും നോക്കി. “എന്റെ തോട്ടത്തിലാണ് ഞാൻ നില്‍ക്കുന്നത്. അതുകൊണ്ട്‌ പോണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും. പക്ഷേ നിങ്ങള്‍ക്ക് ഓടി രക്ഷപ്പെടാനുള്ള ഒരവസരം ഞാൻ തരാം. വെറും ഒരു അവസരം. അതുകൊണ്ട്‌ വേഗം സ്ഥലംവിടാൻ നോക്ക്.”

എന്റെ ഭീഷണി കേട്ട് ഗുണ്ടകള്‍ക്ക് ദേഷ്യം വന്നു.

“റാസ്ക്കൽ… ഉനക്ക് സൊന്നാ പുരിയാതാ? പട്ടാതാൻ പുരിയുമാ…? (നിന്നോട് പറഞ്ഞാൽ മനസ്സിലാവില്ലേ, കൊണ്ടാലേ മനസ്സിലാവത്തുള്ളോ)” പാന്റ് ഇട്ടിരുന്ന ഒരുത്തൻ ചോദിച്ചു. എന്നിട്ട് മൂന്നും എന്തോ തീരുമാനിച്ച പോലെ എന്റെ അടുത്തേക്ക് നടന്നു വന്നു.

അവർ മൂന്ന്‌ പേര്‍ ഉണ്ടെന്നും, എന്നെ സിമ്പിളായി അടിച്ചു വീഴ്ത്താമെന്ന ധാരണയും അഹങ്കാരവും അവരുടെ മുഖത്ത് തെളിഞ്ഞത് കണ്ട് ഞാൻ പുഞ്ചിരിച്ചു.

പക്ഷേ കരാട്ടേയിലും കളരിയിലും മര്‍മ്മ ശാസ്ത്രത്തിലും ഞാൻ തികഞ്ഞ അഭ്യാസിയാണെന്ന് അവര്‍ക്ക് അറിയില്ലല്ലോ.

“നിനക്കൊക്കെ രക്ഷപ്പെടാനുള്ള അവസരം തന്നിട്ടും എന്റെ മുന്നില്‍ തന്നെ പൊട്ടന്‍മാരെ പോലെ നില്‍ക്കുന്നത് കണ്ടില്ലേ..” ഞാൻ വെറുപ്പിച്ചു.

“തേവ്ടിയാ നായേ….” അലറിക്കൈണ്ട് മൂന്നുപേരും എന്നെ ഒരുമിച്ച് ആക്രമിച്ചു.

പക്ഷേ മിന്നല്‍ വേഗത്തിൽ ഞാൻ പ്രതികരിച്ചു. വെറും സെക്കന്‍ഡുകൾ കൊണ്ട്‌ മൂന്ന്‌ ഗുണ്ടകളുടെ വായും, മൂക്കിന്റെ പാലവും ചെവിക്കല്ലും ഞാൻ ഇടിച്ചു തകർത്തു.

തലച്ചോറ്‌ സ്തംഭിച്ച് അവന്മാർ രണ്ട്‌ സെക്കന്‍ഡ് അനങ്ങാതെ നിന്നു പോയി. ആ സമയം അവന്മാരുടെ ഓരോ കാല്‍ മുട്ടു കൂടി ഞാൻ മിന്നല്‍ വേഗത്തിൽ തൊഴിച്ചു തകർത്തപ്പൊ അവന്മാർ അലറിക്കരഞ്ഞ് നിലത്ത് വീണു.

മുഖവും മുട്ടുമെല്ലാം തകർന്ന വേദന സഹിക്കാനാവാതെ അവന്മാർ തൊണ്ട പൊട്ടുന്ന തരത്തിൽ അലറി. അവരോട് ഒരുത്തരി പോലും ദയ തോന്നിയില്ല.

“നീയൊക്കെ മറ്റുള്ളവരെ തല്ലി ചതയ്ക്കുമ്പോ ഇതുപോലെ തന്നെ വേദനിക്കുമെന്ന് അറിയണം.” പറഞ്ഞു കൊണ്ട്‌ നിലത്ത് കിടന്ന് പുളയുന്ന അവന്മാരുടെ നാഭിക്കിട്ട് ഓരോ ചവിട്ട് കൂടി കൊടുത്തതും അവന്മാർ ആർത്തു കരഞ്ഞുകൊണ്ട് മൂത്രവിസര്‍ജ്ജനവും നടത്തി.

“അയ്യോ.. ഇനി എങ്കള ഒണ്ണും പണ്ണാതീങ്കോ സാർ. നാങ്ക സെത്തുറുവോം.” ബോക്‌സർ ഇട്ടിരുന്ന ഗുണ്ട കരഞ്ഞു പറഞ്ഞു.

“തെരിയാമ ഉങ്കക്കിട്ട വമ്പുക്ക് വന്തുട്ടോം, ദയവു സെഞ്ച് എങ്കള വിട്ടുറുങ്കോ സർ.” മറ്റൊരു ഗുണ്ട എന്നെ തൊഴുതു.

എന്നിട്ട് രക്ഷപ്പെടാന്‍ ഒരു അവസരം കൂടി കൊടുക്കണമെന്നു പറഞ്ഞ്‌ മൂന്നും ആർത്തു കരഞ്ഞു കൊണ്ട്‌ ആവര്‍ത്തിച്ചാവർത്തിച്ച് എന്നെ തൊഴുതു.

“ഇനി നീയൊക്കെ ആരെയെങ്കിലും തല്ലാനോ കൊല്ലാനോ റേപ് ചെയ്യാനോ ശ്രമിച്ചാൽ, ഞാൻ വരും. നിന്നെയൊക്കെ ഇഞ്ചിഞ്ചായി ഞാൻ കൊല്ലും.” ഞാൻ ഭീഷണി മുഴക്കി.

“നാങ്ക ഇനിമേ ഒരു തപ്പും പണ്ണമാട്ടോം സാർ.” അവർ എന്നെ തൊഴുതു കരഞ്ഞു.

“എന്നാ എന്റെ മനസ്സ് മാറും മുമ്പ്‌ ഓടി രക്ഷപ്പെട്ടോ.” ഞാൻ ആജ്ഞാപിച്ചു.

കേള്‍ക്കേണ്ട താമസം അവന്മാർ ഒറ്റ കാലില്‍ ഞൊണ്ടി ഞൊണ്ടി ഓടാൻ ശ്രമിച്ചു. പലവട്ടം വീണും, എഴുന്നേറ്റും, ഒടുവില്‍ എങ്ങനെയോ അവന്മാർ ഓടി മറഞ്ഞു.

അതിനു ശേഷം അല്ലിയും അരുളും കിടന്നിരുന്ന ഭാഗത്തേക്ക് ഞാൻ നോക്കി. ആ ഗുണ്ടകളിൽ ഒരുത്തന്റെ ഷർട്ട് എടുത്ത് അല്ലി അവളുടെ മുന്‍ഭാഗം മറച്ചു പിടിച്ചു കൊണ്ട്‌ കരയുകയായിരുന്നു. അവളുടെ കോലവും കരച്ചിലും കണ്ട് എനിക്ക് വിഷമം തോന്നി. അരുളിനെ ഞാൻ നോക്കി അവന്‍ എങ്ങനെയോ മുട്ടുകുത്തി നിന്നിട്ട് എന്റെ നേര്‍ക്ക് കൈ കൂപ്പി പിടിച്ചിരുന്നതാണ് കണ്ടത്.

ഞാൻ ആശങ്കയോടെ അവനെ സൂക്ഷിച്ചു നോക്കി.

എന്റെ വണ്ടിയില്‍ എപ്പോഴും ഒന്നോ രണ്ടോ കമ്പിളി സൂക്ഷിക്കാറുണ്ട്, ഭാഗ്യം. ഞാൻ വേഗം ചെന്ന് എന്റെ വണ്ടിയില്‍ നിന്നും കമ്പിളി എടുത്തുകൊണ്ട് വന്ന് അല്ലിക്ക് നേരെ നീട്ടിയതും അവള്‍ അതിനെ വാങ്ങി. എന്നെ നന്ദിയോട് നോക്കിയ ശേഷം വേഗം അവളുടെ ദേഹത്ത് കമ്പിളി ചുറ്റി നഗ്നത മറച്ചു.

“റൊമ്പ തേങ്സ് അണ്ണാ. നീങ്ക വരാമ ഇരന്തിരുന്താ.. അവങ്ക എന്ന—” ബാക്കി പറയാൻ കഴിയാതെ അല്ലി പൊട്ടിക്കരഞ്ഞു.

“അഴാത തങ്കച്ചി, കൂടുതൽ ഒന്നും സംഭവിക്കാത്തതിൽ ആശ്വസിക്ക്.” അവളോട് പറഞ്ഞിട്ട് ഞാൻ അവർ രണ്ടു പേരെയും എന്റെ വണ്ടിയില്‍ കേറാന്‍ സഹായിച്ചു. അവർ ആശ്വാസത്തോടെ സീറ്റില്‍ ചാരി ഇരുന്നതും വണ്ടിയില്‍ വച്ചിരുന്ന ഒരു കുപ്പി വെള്ളം എടുത്തു അവര്‍ക്ക് കൊടുത്തു. രണ്ടു പേരും ആര്‍ത്തിയോടെ കുടിച്ചു.

ശേഷം ഞാനും വണ്ടിയില്‍ കേറി ഇരുന്നിട്ട് തിരിഞ്ഞ് അവരെ നോക്കി. “എങ്ങനെയാ നിങ്ങൾ എന്റെ തോട്ടത്തില്‍ വന്നത്? ആ ഗുണ്ടകളും നിങ്ങളും തമ്മില്‍ എന്താ ബന്ധം? ശെരിക്കും എന്താണ് സംഭവം?” ഞാൻ ചോദിച്ചു.

“ഞങ്ങളുടെ അച്ചനും അമ്മയും ആരാണെന്ന് ഞങ്ങൾക്ക് അറിയില്ല. വേശ്യാലയം നടത്തുന്ന ഒരു സ്ത്രീയാണ് ഞങ്ങളെ വളര്‍ത്തിയത്. അവരെ കുഞ്ഞമ്മ എന്നാണ്‌ ഞങ്ങൾ വിളിച്ചിരുന്നത്. ഒരു മാസം മുമ്പ്‌ വരെ അവർ ഞങ്ങളെ നല്ലപോലെ നോക്കി വളര്‍ത്തി. പക്ഷേ കഴിഞ്ഞ മാസം മുതലാ പ്രശ്നം തുടങ്ങിയത്‌.”

“എന്തു പ്രശ്നം?” ഞാൻ ചോദിച്ചു.

“കഴിഞ്ഞ ഒരു മാസമായി കുഞ്ഞമ്മ അവളെ പലരോടും കിടക്കാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. പിന്നെ… പിന്നെ…. എന്നെയും കുണ്ടൻ പണി ചെയ്യാൻ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു… . പക്ഷേ ഞങ്ങൾ സമ്മതിച്ചില്ല. കഴിഞ്ഞ ഒരുമാസം എങ്ങനെയോ ഞങ്ങൾ പിടിച്ചു നിന്നു. പക്ഷേ ഇനിയും അവിടെ നിന്നാൽ ഞങ്ങൾ നശിക്കും എന്ന് ഉറപ്പായി. അതുകൊണ്ട്‌ കുഞ്ഞമ്മയുടെ പിടിയില്‍ നിന്നും ഈ രാത്രി ഞങ്ങൾ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതാണ്. പക്ഷേ കുഞ്ഞമ്മയുടെ ആ ഗുണ്ടകള്‍ ഞങ്ങളെ വിരട്ടി വന്നു. അങ്ങനെയാണ് തേയില തോട്ടത്തില്‍ ഞങ്ങൾ കേറിയത്. പക്ഷേ തോട്ടത്തില്‍ വച്ച് ഗുണ്ടകള്‍ ഞങ്ങളെ പിടികൂടി. എന്നെ അവർ തല്ലി ചതച്ചു. അല്ലിയെ അവർ മൂന്ന്‌ പേരും റേപ്പ് ചെയ്ത ശേഷം ഞങ്ങളെ വീട്ടില്‍ എത്തിക്കാൻ ആയിരുന്നു അവരുടെ പ്ലാൻ. നിങ്ങൾ വരാൻ അര മിനിറ്റ് വൈകിയിരുന്നെങ്കിൽ പോലും അല്ലിയെ അവർ മൂന്ന്‌ പേരും നശിപ്പിച്ച് കളയുമായിരുന്നു.” കരഞ്ഞു കൊണ്ടാണ് അരുള്‍ തമിഴില്‍ പറഞ്ഞവസാനിപ്പിച്ചത്.

ഇപ്പോൾ വാതില്‍ക്കല്‍ നില്‍ക്കുന്ന അരുളിനെ കണ്ടതും ഞാൻ പുഞ്ചിരിച്ചു.

“നാൻ ഉള്ള വരട്ടുമാ അണ്ണാ? ” പുഞ്ചിരിയോടെ അവന്‍ ചോദിച്ചു.

“കേറി വാടാ തമ്പി.” ഞാൻ ക്ഷണിച്ചതും അവന്‍ അകത്തു വന്ന് എനിക്കെതിരേയുള്ള കസേരയിലിരുന്നു.

ഞാൻ പല മേഖലകളിലും പല ബിസിനസ്സ് ചെയ്യുന്നു. അതിൽ ഒന്നാണ്, ടൂറിസ്റ്റുകൾക്ക് കാര്‍ റെന്റ് ചെയ്യുന്ന ബിസിനസ്സ്. അരുളിനെ അവിടെയാണ് കാര്‍ റെന്റ് സൂപ്പർവൈസർ ആയിട്ട് നിയമിച്ചിരിക്കുന്നത്. അവനും അല്ലിക്കും താമസിക്കാന്‍ എന്റെ ഒരു കോട്ടേജും ഞാൻ കൊടുത്തിട്ടുണ്ട്. അല്ലി പഠിക്കുകയാണ്, ഡിഗ്രിക്ക്.

അല്ലിയും അരുളും എന്നെ സ്വന്തം സഹോദരനായിട്ടാണ് കാണുന്നത്. എന്നോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. എന്റെ എല്ലാ കാര്യങ്ങളും അവര്‍ക്ക് നല്ലതുപോലെ അറിയുകയും ചെയ്യാം.

ഇപ്പൊ അവന്റെ ഇരുപ്പ് കണ്ടിട്ട് എന്നെ ഉപദേശിക്കാൻ വന്നത് പോലെ തോന്നി.

“എന്താടാ പ്രശ്നം?” ഞാൻ ചോദിച്ചു.

“പ്രശ്നം ഒണ്ണുമില്ല. ഓണം കൊണ്ടാട നീങ്ക ഊരുക്ക് പോകലയാ?” അരുള്‍ എന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടാണ് ചോദിച്ചത്‌.

അവന്റെ ചോദ്യം കേട്ട് എന്റെ ഉള്ളൊന്ന് കാളി. ദുഃഖവും വേദനയും ഉള്ളില്‍ പെട്ടന്ന് നിറഞ്ഞു കൂടി.

“ഡെയ്സി അക്കാ മരിച്ചിട്ട് ഇപ്പൊ മൂന്ന്‌ കൊല്ലം കഴിഞ്ഞില്ലേ. ഉങ്കളുക്ക് വെറും 29 വയസ് താന ആച്ച്. വാഴ്ക്കയ വേസ്റ്റ് പണ്ണാമ വേറ കല്യാണം കഴിക്ക്, അണ്ണാ.” അവന്‍ മടിച്ചു മടിച്ചാണെങ്കിലും എന്നെ ഉപദേശിച്ചു.

ഞാൻ അവനെ ചീറി നോക്കിയതും ചുമല്‍ കൂച്ചി കാണിച്ചിട്ട് അവന്‍ വേഗം എഴുന്നേറ്റു മുങ്ങി.

ഉടനെ ഉള്ളില്‍ കടന്നുകൂടിയ കനത്ത ഓര്‍മ്മകളുടെ ഭാരം താങ്ങാനാവാതെ എന്റെ കസേരയില്‍ ഞാൻ കണ്ണുമടച്ച് ചാരി കിടന്നു.
***************

എന്റെ അച്ഛനും അമ്മയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അച്ഛൻ തമിഴും അമ്മ മലയാളിയും. അമ്മയും അച്ഛനും ഊട്ടിയിലുള്ള ഒരു എഞ്ചിനിയറിങ് കോളേജില്‍ പഠിക്കുന്ന സമയത്താണ് പ്രണയത്തിലായത്. രണ്ട് പക്ഷത്ത് നിന്നുള്ള അനുഗ്രഹത്തോടെ തന്നെയായിരുന്നു അവരുടെ വിവാഹം.

അവര്‍ക്ക് അഞ്ച് വര്‍ഷം കുട്ടികൾ ഒന്നും ഉണ്ടായില്ല. ആറാമത്തെ വര്‍ഷമാണ് അമ്മ ഗർഭം ധരിച്ചത്. പക്ഷേ എനിക്ക് ജന്മം നല്‍കുന്നതിനിടെ എന്റെ അമ്മ മരിച്ചൂ.

നവജാത ശിശുവായ എന്നെ നോക്കാനും വളര്‍ത്താനും അച്ഛന്‌ അറിയില്ലായിരുന്നു. ഏക മകനായിരുന്ന എന്റെ അച്ഛന്റെ പക്ഷത്ത് നിന്നും എന്നെ വളര്‍ത്താൻ ആരും ഇല്ലായിരുന്നു. അച്ഛന്റെ അമ്മയും അച്ഛനും പോലും നേരത്തെ മരിച്ചു പോയിരുന്നു.

എന്റെ അമ്മയ്ക്ക് ഒരു ചേച്ചി ഉണ്ട്. അവര്‍ക്ക് കുട്ടികള്‍ ഇല്ലാത്തത് കൊണ്ട്‌ എന്റെ വല്യമ്മയും അവരുടെ ഭർത്താവും എന്റെ അച്ഛനോട് എന്നെ അവര്‍ക്ക് കൊടുക്കാന്‍ യാചിച്ചു.

ആദ്യമൊന്നും അച്ഛൻ സമ്മതിച്ചില്ല. പക്ഷേ ഒരു പിഞ്ചു കുഞ്ഞിനെ എങ്ങനെ വളര്‍ത്തണമെന്ന് അച്ഛന് അറിയില്ലായിരുന്നു. ഒടുവില്‍ എന്റെ നന്മയെ കുരുതി അച്ഛൻ എന്നെ അവര്‍ക്ക് കൊടുത്തു. അങ്ങനെ എന്റെ വല്യമ്മ, സൂസന്‍, എന്റെ സ്വന്തം അമ്മയായി മാറി. അവരുടെ ഭർത്താവ് എഡ്വിന്‍, എന്റെ വല്യച്ചൻ, എന്റെ സ്വന്തം അച്ഛനുമായി. അങ്ങനെയാണ് ഞാൻ കേരളത്തില്‍ വളര്‍ന്നത്.

പെട്ടന്നുണ്ടായ റിങ് ടോണാണ് എന്റെ ചിന്തകളില്‍ നിന്നും എന്നെ ഉണര്‍ത്തിയത്.

സ്ക്രീനില്‍ “ഡാലിയ” എന്ന പേര്‌ കണ്ടതും ഞാൻ പുഞ്ചിരിച്ചു. എന്റെ ഭാര്യയുടെ ഇരട്ട സഹോദരിയാണ് ഡാലിയ. ആഴ്‌ചയില്‍ പത്തു പ്രാവശ്യമെങ്കിലും അവളെന്നെ വിളിച്ച് എന്തെങ്കിലുമൊക്കെ സംസാരിക്കും. പിന്നെ ഓരോ കുഞ്ഞ് കാര്യങ്ങൾ പറഞ്ഞ്‌ നൂറുകണക്കിന്‌ വാട്സാപ് മെസേജും അവള്‍ അയക്കും.

ഡാലിയക്ക് 26 വയസ്സായി. തിരുവനന്തപുരത്ത് ഒരു ഐ. ടി. കമ്പനിയിലാണ് ജോലി ചെയ്യുന്നത്. അവളുടെ അച്ഛനും അമ്മയും എത്ര നിര്‍ബന്ധിച്ചിട്ടും ഇതുവരെ വിവാഹം കഴിക്കാന്‍ അവള്‍ സമ്മതിച്ചിട്ടില്ല. ഞാനും ഡാലിയയും നല്ല അടുപ്പത്തിലാണെങ്കിലും ഞാൻ വലുതായി അവളുടെ പേഴ്സണല്‍ കാര്യങ്ങളില്‍ ഒന്നും ഇടപെടാറില്ല. എല്ലാവർക്കും അവരവരുടേതായ സ്വാതന്ത്ര്യം ഉണ്ടല്ലോ, അവരവരുടെ ജീവിതം എങ്ങനെ വേണമെന്ന് സ്വയം തീരുമാനിക്കട്ടെ.

ഞാൻ കോൾ എടുത്തു.

“കേരളത്തിലെ സുന്ദരി പൂവിന്റെ സുഗന്ധം ഇങ്ങ് തമിഴ്‌ നാട്ടിലേക്ക് പടര്‍ന്നു വീശാനുള്ള കാരണം എന്താണാവോ!” ഫോൺ എടുത്ത് ഞാൻ ചോദിച്ചതും, എന്റെ വാക്കുകളെ ആസ്വദിച്ച പോലെ ഡാലിയേടെ ഇമ്പമുള്ള ചിരി ഒഴുകിയെത്തി.

“ആഴ്‌ചയില്‍ അന്‍പത് വട്ടം ചോദിക്കുന്ന ചോദ്യം തന്നെയാ ഇപ്പോഴും ചോദിക്കാൻ വിളിച്ചത്.”

“എന്തു ചോദ്യം?” അറിയാത്ത പോലെ ഞാൻ ചോദിച്ചു.

“കളിക്കല്ലേ ചേട്ടാ.” അവൾ ദേഷ്യപ്പെട്ടു.

“ഓക്കെ, ഞാൻ കളിക്കില്ല. ഇനി കാര്യം പറ.”

“ഈ ചേട്ടൻ.” അവള്‍ ചിരിച്ചു. “റൂബി ചേട്ടൻ എന്നാ നാട്ടിലേക്ക് വരുന്നേ?”

“എന്നെങ്കിലും വരാൻ നോക്കാം….” ഞാൻ പറഞ്ഞു.

“എത്ര മാസം ആയെന്നറിയോ ചേട്ടൻ നാട്ടില്‍ വരാതെ?” ചെറിയ രോഷം അവളുടെ സ്വരത്തില്‍ കടന്നുകൂടി. “അടുത്ത ആഴ്ച ഓണം ആണെന്ന ചിന്തയെങ്കിലുമുണ്ടോ?”

“ആഹാ, ഇന്ന്‌ നല്ല ദേഷ്യത്തിലാണല്ലോ?”

“പിന്നേ ദേഷ്യപ്പെടാണ്ട്?” അവള്‍ കൂടുതൽ ഗൗരവത്തിലായി. “ചേട്ടന്റെ വല്യമ്മയും വല്യച്ഛനും ചേട്ടന്റെ മൂക്ക് ഇടിച്ചു പൊട്ടിക്കാൻ എനിക്ക് കൊട്ടേഷൻ തന്നേക്കുവാ.”

“അയ്യോ, എന്നോട് ദയ തോന്നി കൊട്ടേഷൻ ഒന്നും ഏറ്റെടുക്കല്ലേ…” എന്റെ ശബ്ദത്തില്‍ വിറയൽ വരുത്തി ഞാൻ പറഞ്ഞതും അവള്‍ ചിരിച്ചു.

“അല്ല പിന്നെ. കഴിഞ്ഞ പ്രാവശ്യം നാട്ടിലേക്ക് വന്നു പോയിട്ട് ഇപ്പൊ ഏഴു മാസമായില്ലേ, അപ്പോ പിന്നെ അവര്‍ക്ക് ദേഷ്യം വരാണ്ടിരിക്കുമോ?” അവള്‍ ചോദിച്ചു. “എനിക്ക് പോലും ദേഷ്യം വരുന്നുണ്ട്.”

അവളുടെ ചോദ്യവും പറച്ചിലും എന്നെ അസ്വസ്ഥനാക്കി. ഒരു നെടുവീര്‍പ്പോടെ എന്റെ നെഞ്ച് ഞാൻ തടവി.

എന്റെ ഭാര്യ ഡെയ്സി മരിച്ചതിന് ശേഷം നാടും നാട്ടിലെ വീടുമൊക്കെ കാണുന്നത് തന്നെ എനിക്ക് വേദനയാണ് . നാട്ടില്‍ പോകുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോഴേ എന്റെ ഹൃദയം വേദനിക്കും, എന്റെ മനസ്സ് തകരും. അതുകൊണ്ടാണ് കഴിഞ്ഞ മൂന്ന്‌ വർഷത്തിൽ വെറും നാല് പ്രാവശ്യം മാത്രം നാട്ടിലേക്ക് പോയത്, ഓരോ തവണയും മൂന്ന്‌ ദിവസത്തില്‍ കൂടുതൽ ഞാൻ നാട്ടില്‍ നിന്നിട്ടുമില്ല.

എന്നും ഞാൻ വീട്ടില്‍ വിളിച്ച് വല്യമ്മയും വല്യച്ഛനോടും സംസാരിക്കാറുണ്ട്. അത് മാത്രം ഞാൻ മുടക്കിയിട്ടില്ല. ഞാൻ നാട്ടില്‍ പോകുന്നില്ല എന്ന് കഴിഞ്ഞ ആറു മാസമായി വല്യമ്മയും വല്യച്ചനും എന്നോട് പരാതിയും വിഷമവും പറഞ്ഞുകൊണ്ടെ ഇരിക്കുന്നു. കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി ഓണത്തിനും ഞാൻ നാട്ടില്‍ പോയിട്ടില്ല.

വല്യമ്മയുടെ വീട്ടീന്ന് നാല്‌ വീട് മാറിയാണ് ഡെയ്സിയുടെ വീട്. എന്റെ വല്യമ്മയും സോഫിയ ആന്റിയും (ഡെയ്സിയുടെ അമ്മ) അവരുടെ കുട്ടിക്കാലം തൊട്ടേ ബെസ്റ്റ് ഫ്രണ്ട്സായിരുന്നു. പണ്ടേ അവരുടെ ആ സൗഹൃദം അവരുടെ രണ്ട് കുടുംബത്തിനകത്തേക്കും പടർന്നു വളര്‍ന്നിരുന്നു.

വല്യമ്മക്കും വല്യച്ചന്നും സ്വന്തമായി ഞാൻ മാത്രമേയുള്ളു. സോഫിയ ആന്റിക്ക് ഇരട്ടക്കുട്ടികളായ രണ്ട് പെൺകുട്ടികൾ ആയിരുന്നു. ഡെയ്സിയും ഡാലിയയും. അവർ എന്നെക്കാൾ മൂന്ന്‌ വയസ്സിന് ഇളയതാണ്. ഞങ്ങൾ മൂന്നുപേരും ഒരുമിച്ചാണ് കളിച്ചു വളര്‍ന്നത്.

ഒന്നാം ക്ലാസില്‍ പഠിക്കുന്ന കാലം തൊട്ടെ എനിക്ക് കരാട്ടേയും കളരിയും മര്‍മ്മ ശാസ്ത്രത്തോടും ഹരമായിരുന്നു. അതുകൊണ്ട്‌ എന്റെ വല്യച്ചൻ അപ്പോഴേ അതൊക്കെ പഠിക്കാനുള്ള സാഹചര്യം എനിക്ക് ഒരുക്കിത്തന്നിരുന്നു. സ്കൂളും, കളരിയും, കരാട്ടേ ക്ലാസും, മര്‍മ്മ ശാസ്ത്ര പഠനവും, കവിത എഴുത്തും കൂടാതെ… വീടിന്‌ പുറകിലത്തെ ഞങ്ങളുടെ പറമ്പില്‍ പല തരത്തിലുള്ള കൃഷി പരീക്ഷണങ്ങൾ നടത്തിയും, ഡാൻസ് ടീച്ചറായ വല്യമ്മയിൽ നിന്ന് ഡാൻസ് പഠിച്ചും, വല്യമ്മയ്ക്കൊപ്പം ഡാൻസ് കളിച്ചും,, അപ്പോഴേ തിരക്കു പിടിച്ച ജീവിതമായിരുന്നു എന്റേത്.

എന്റെ വല്യമ്മയും വല്യച്ചനും ഞാനും തമ്മിലുള്ള ബന്ധത്തെ എങ്ങനെ വിവരിക്കണം എന്നറിയില്ല. വല്യമ്മ എന്റെ അമ്മയും ചേച്ചിയും അനിയത്തിയും മോളും കൂട്ടുകാരിയും ഒക്കെയാണ്. ചെറിയ പെണ്‍കുട്ടിയെ പോലെ വല്യമ്മ ഉത്സാഹത്തോടെ എന്റെ കൂടെ കൃഷി സ്ഥലങ്ങളില്‍ ഓടി ചാടി വരുന്നത് കാണുമ്പോ എനിക്ക് ചിരിയും, പക്ഷേ അതിലേറെ സന്തോഷവും തോന്നാറുണ്ട്. വല്യമ്മയെ കണ്ടാൽ ഇപ്പോഴും ചെറുപ്പക്കാരി എന്നെ പറയൂ. എന്റെ കൂടെ ഡാൻസ് കളിക്കുന്നത് വല്യമ്മയ്ക്ക് ഭയങ്കര ഇഷ്ടമാണ്. എനിക്കും ഇഷ്ട്ടമാണ്. ഞാൻ വല്യമ്മയുടെ പ്രാണനും, ഡാൻസ് വല്യമ്മയുടെ ശ്വാസവുമാണ്.

വല്യച്ചനും ഒരുപാട്‌ കാര്യങ്ങൾ എനിക്ക് പറഞ്ഞും പഠിപ്പിച്ചും തന്നിട്ടുണ്ട്. കൂട്ടുകാരനെ പോലെ എന്റെ കൂടെ നടന്നിട്ടുണ്ട്. അദ്ദേഹം കേ.എസ്.ഇ.ബി യില്‍ ചീഫ് എന്‍ജിനീയര്‍ ആയിരുന്നു. രണ്ട് കൊല്ലം മുന്‍പാണ് റിട്ടയരായത്.

പിന്നേ ഡെയ്സി……. ചെറു പ്രായത്തില്‍ തന്നെ ഞാനും ഡെയ്സിയും പ്രണയബന്ധരായി കഴിഞ്ഞിരുന്നു. ഡെയ്സി എന്റെ ജീവനാണെന്ന പോലെ ഞാൻ അവള്‍ക്ക് പ്രാണനായിരുന്നു.

എന്റെ അമ്മ മരിച്ച ശേഷം അച്ഛൻ ശെരിക്കും തകർന്ന് പോയിരുന്നു. പക്ഷേ എന്നിട്ടും അച്ഛൻ എന്നെ കാണാന്‍ എപ്പോഴും കേരളത്തിലേക്ക് വരുമായിരുന്നു. അച്ഛനെയും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. അച്ഛന്‌ എന്നെ ജീവനുമാണ്. ഇടയ്ക്കിടയ്ക്ക് അച്ഛൻ എന്നെ തമിഴ്‌നാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി, അച്ഛന്റെ ബിസിനസ്സിനെ കുറിച്ചൊക്കെ പറഞ്ഞു തരുമായിരുന്നു. അച്ഛന്റെ ഒരുപാട്‌ വിഐപി സുഹൃത്തുക്കളെയും എനിക്ക് പരിചയപ്പെടുത്തി തന്നിട്ടുണ്ടായിരുന്നു.

അച്ഛന് ഞാൻ ജീവ നായിരുന്നു . പക്ഷേ എന്നിട്ടും അമ്മ മരിച്ചതിനു ശേഷം അച്ഛന്‌ ജീവിക്കാനുള്ള ആഗ്രഹവും അസ്തമിച്ചിരുന്നു. സ്വന്തം ആരോഗ്യം നോക്കാതേയും, ജീവിതത്തെ അതിന്റെ പോക്കിന് വിട്ടുകൊടുത്തും, ദിവസങ്ങളോളം ഉറക്കമിളച്ചും, ഭക്ഷണം കഴിക്കാതേയും, അസുഖം ചികില്‍സിക്കാതേയുമാണ് അച്ഛൻ ജീവിച്ചത്. അച്ഛനെ ഉപദേശിക്കാനും സഹായിക്കാൻ ശ്രമിച്ചവരേയും അച്ഛൻ അടുപ്പിച്ചിട്ടില്ല. എന്റെ ഉപദേശം കേള്‍ക്കാന്‍ പോലും അച്ഛൻ തയ്യാറായിരുന്നില്ല.

ഒടുവില്‍ ജീവിച്ച് മതിയായെന്ന് തോന്നിയതും വിഷം കഴിച്ച് അച്ഛൻ ആത്മഹത്യ ചെയ്തു. ഞാൻ എം.ബി.എ. കഴിഞ്ഞു നില്‍ക്കുന്ന സമയമായിരുന്നു അത്.

ആത്മഹത്യ ചെയ്യും മുന്‍പ് അവസാനമായി അച്ഛൻ എന്നെ നീലഗിരിയിലേക്ക് വിളിച്ചു വരുത്തിയിരുന്നു. നീലഗിരിയിലുള്ള അച്ഛന്റെ വലിയ ലോഡ്ജും, പതിനൊന്ന് കാറുകളും, ആറ് ഏക്കറോളം വരുന്ന തേയില തോട്ടവും, പല സ്ഥലങ്ങളിലായി സ്ഥിതി ചെയ്യുന്ന കുറെ കോട്ടേജുകളും, അത് കൂടാതെ മറ്റും ചിലതുമൊക്കെ എന്റെ പേരില്‍ അച്ഛൻ മാറ്റിയെഴുതുകയുണ്ടായി. അച്ഛന്റെ ബാങ്ക് ബാലന്‍സ് പോലും മൊത്തമായി എന്റെ അക്കൌണ്ടിലേക്ക് ട്രാൻസ്ഫറും ചെയ്തു.

അച്ഛൻ ഇതൊക്കെ ചെയ്യുന്നത് കണ്ട് എന്തോ പന്തികേട് തോന്നിയതും അച്ഛന്റെ ഉദ്ദേശത്തെ ഞാൻ ചോദ്യം ചെയ്തു.

പക്ഷേ അച്ഛൻ അതിന്റെ മറുപടി തന്നില്ല. എന്നാൽ, എന്നെ ചേര്‍ത്തു നിർത്തി മറ്റൊരു കാര്യം പറഞ്ഞു, “ഡെയ്സി നല്ല കുട്ടിയാണ്. അവള്‍ എനിക്ക് മരുമകളായി വരുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. എന്റെ അനുഗ്രഹം എപ്പോഴും നിങ്ങള്‍ക്ക് ഉണ്ടാകും” എന്ന്.

ആ ഒരാഴ്ച്ച കാലം അച്ഛൻ ചെയ്തതും പറഞ്ഞതിന്റെയും കാരണങ്ങൾ ഒന്നും എനിക്ക് മനസ്സിലായിരുന്നില്ല. ഒടുവില്‍ എല്ലാം എന്റെ പേരിലേക്ക് മാറ്റി കഴിഞ്ഞതും അച്ഛൻ എന്നെ നിര്‍ബന്ധപൂര്‍വ്വം വല്യമ്മയുടെ അടുത്തേക്ക് പറഞ്ഞുവിട്ടു. അതിനു ശേഷമാണ് അച്ഛൻ ആത്മഹത്യ ചെയ്തത്.

അങ്ങനെ എന്റെ അച്ഛന്റെ ബിസിനസ്സ് എല്ലാം ഞാൻ ഏറ്റെടുത്തു നടത്താൻ തുടങ്ങി. അച്ഛൻ ജീവിച്ചിരുന്ന അത്രയും കാലം കൊണ്ട്‌ ആവശ്യത്തിലധികം സ്വത്തുക്കള്‍ അച്ഛൻ സമ്പാദിച്ചു കൂട്ടിയിരുന്നു, അതെല്ലാം എനിക്ക് തന്നിട്ട് പോയെങ്കിലും, വാശിയോടെയാണ് ഞാൻ ബിസിനസ്സ് ചെയ്ത് എന്റെ സ്വന്തമായ സാമ്രാജ്യം ഞാൻ പടുത്തുയർത്തിയത്.

നീലഗിരിയിൽ ജില്ലയിലായി ഇപ്പോൾ എനിക്ക് പതിനാല് ലോഡ്ജുകളുണ്ട്. അച്ഛൻ എനിക്ക് തന്നതിന്റെ നാലിരട്ടി ടൂറിസ്റ്റ് കാറുകളും എനിക്കുണ്ട്. അച്ഛൻ തന്നത് കൂടാതെ, വേറെയും പതിനേഴ്‌ ഫാമിലി കോട്ടേജുകൾ പണിത്, അതിൽ ചിലതൊക്കെ വാടകയ്ക്ക് ഞാൻ വിട്ടിട്ടുണ്ട്. പിന്നെ രണ്ട് സ്ഥലങ്ങളിലായി രണ്ട് ഇടത്തരം കരാട്ടേ ഡോജോ എനിക്കുണ്ട്. ആഴ്‌ചയില്‍ മൂന്ന്‌ ദിവസങ്ങള്‍ മാത്രമേ ഞാൻ എന്റെ രണ്ട് ഡോജോയിലും പ്രാക്ടീസ് കൊടുക്കാറുള്ളു. ബാക്കി ദിവസങ്ങളില്‍ പഠിപ്പിക്കാന്‍ വേറെ മാസ്റ്റേസിനെ ഞാൻ നിയമിച്ചിട്ടുണ്ട്.

അതൊക്കെ കൂടാതെ വേറെയും കുറെ ബിസിനസ്സുകളും എനിക്കുണ്ട്.

പക്ഷേ എന്തൊക്കെയായാലും സന്തോഷം എന്ന സാധനം മാത്രം എനിക്കില്ല. ശപിക്കപ്പെട്ട ജന്മമായിരിക്കും എന്റേത്.

പ്രേമിച്ച് കെട്ടിയ എന്റെ അച്ഛന്‌ ആറ് വർഷത്തിൽ എന്റെ അമ്മയെ നഷ്ടപ്പെട്ടു. ശേഷം വേദനയും ദുഃഖവും കാരണം നരകിച്ച് ജീവിച്ച്, ജീവിതം തുടരാൻ ആഗ്രഹിക്കാത്ത അച്ഛൻ ആത്മഹത്യയും ചെയ്തു.

ഇപ്പോൾ എന്റെ അച്ഛന്റെ അതേ അവസ്ഥയാണ് എനിക്കും. അച്ഛന്‌ ലഭിച്ച അതേ ശാപം തന്നെയാണ് എനിക്കും കിട്ടിയത്…. വളരെ കുഞ്ഞ് പ്രായം തൊട്ടേ ഡെയ്സിയും ഞാനും പ്രണയിച്ച് തുടങ്ങിയിരുന്നു. പതിമൂന്ന്‌ കൊല്ലം പ്രേമിച്ചാണ് വിവാഹിതരായത്. പക്ഷേ വെറും രണ്ടു വര്‍ഷം മാത്രമെ ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞുള്ളു.

എന്റെ അമ്മയെ പോലെ കുഞ്ഞിന്‌ ജന്മം നല്‍കുമ്പോഴാണ് ഡെയ്സിയും മരിച്ചത്. ഞങ്ങളുടെ പെൺകുഞ്ഞ് പോലും രക്ഷപ്പെടില്ല. പണ്ട്‌ എന്റെ അച്ഛന്‍ ജീവിച്ച പോലെ ഞാനും ഇപ്പൊ ഭ്രാന്തമായ വേദനയിലാണ് ജീവിക്കുന്നത്. ആത്മഹത്യ ചെയ്താലോ എന്നുവരെ ഞാനും പലപ്പോഴും ചിന്തിച്ചതാണ്.. പക്ഷേ അങ്ങനെ ചെയ്താല്‍ എന്റെ ഡെയ്സിയുടെ ആത്മാവ് എന്നോട് പൊറുക്കില്ല.

“ചേട്ടാ……?” ഫോണിലൂടെ ഡാലിയ വിളിച്ചു കൂവി.

“ഹാ… എന്റെ ചെവി പൊട്ടി.” ചെവിയില്‍ നിന്നും മൊബൈൽ ഞാൻ മാറ്റി പിടിച്ചു. ചെവി ഒന്ന് ഉഴിഞ്ഞ ശേഷം പിന്നെയും ചെവിയോട് ചേര്‍ത്തു.

“പത്ത് മിനിറ്റ് വിളിച്ചിട്ടും പൊട്ടനെ പോലെ പ്രതികരിക്കാതെ അവിടെ എന്തെടുക്കുവാ?” പിണങ്ങിയ പോലെ ഡാലിയ ചോദിച്ചു.

“ഞാൻ… ഞാൻ എന്തൊക്കെയോ ആലോചിച്ചിരുന്നു പോയി.” പതിഞ്ഞ ശബ്ദത്തില്‍ ഞാൻ പറഞ്ഞു.

എന്റെ ഉള്ളിലുള്ള വേദനയും വിഷമവും എന്റെ ശബ്ദത്തില്‍ കലര്‍ന്നിരുന്നു. അത് ഡാലിയയും മനസ്സിലാക്കിയെന്ന് തോന്നി. കാരണം കുറച്ചുനേരത്തേക്ക് അവള്‍ മിണ്ടിയില്ല.

“കുറച്ച് പണിയുണ്ട്, ഞാൻ വെച്ചോട്ടേ?” അല്‍പ്പം കനത്ത ശബ്ദത്തിലാണ് ആ ചോദ്യം പുറത്തേക്ക്‌ വന്നത്. ഡാലിയ മൂളി. ഞാൻ വേഗം കോൾ കട്ടാക്കി കസേരയിലേക്ക് ചാഞ്ഞു.

നാട്ടില്‍ പോണം. ഞാൻ തീരുമാനിച്ചു.
***************

തിരുവനന്തപുരം ജില്ലയില്‍ പൂവാർ എന്ന സ്ഥലത്തിനടുത്താണ് വല്യമ്മയുടെ വീട്. കടല്‍ തീരത്ത് നിന്ന് വെറും അര കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്നു. ബാക് വാട്ടറും പെഴിയും ഒക്കെയുള്ള സ്ഥലം.

നീലഗിരിയിൽ നിന്നും രാത്രി പത്തരയോടെയാണ് തിരിച്ചത്. എട്ടു മണിക്കൂര്‍ യാത്ര ചെയ്ത് രാവിലെ ആറു മണിക്ക് നാട്ടിലെത്തി. തുറന്നു കിടന്ന ഗേറ്റും കടന്ന് വല്യമ്മയുടെ വീട്ട് മുറ്റത്ത്‌ എന്റെ കാര്‍ കൊണ്ടു നിര്‍ത്തി.

“എടാ മരക്കഴുതേ …!!” കാര്‍ നിർത്തി പുറത്തിറങ്ങിയ നിമിഷം വല്യമ്മ അലറിവിളിച്ചു കൊണ്ട്‌ പുറത്തേക്ക്‌ ഓടി വന്നു. ദേഷ്യവും സങ്കടവും എല്ലാം ആ മുഖത്ത് മാറിമാറി പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു.

വല്യമ്മ ദേഷ്യത്തില്‍ എന്റെ രണ്ട് കവിളും നുള്ളി പിച്ചു വലിച്ചു. എന്റെ തോളത്തും കൈയിലും കുറെ അടിച്ചു.

“അയ്യോ… വല്യമ്മേ… നോവുന്നു.” വല്യമ്മയുടെ കൈയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

ഒടുവില്‍ എന്റെ രണ്ടു ചെവിയും പിച്ചു തിരുമ്മി നോവിച്ച ശേഷം വല്യമ്മ മുഖം വീർപ്പിച്ചു നിന്നു.

എനിക്ക് അടിയും നുള്ളും തന്നതും പോരാഞ്ഞിട്ട്, ഇപ്പൊ വല്യമ്മയെ ഞാനാണ് ഉപദ്രവിച്ചത് പോലത്തെ നില്‍പ്പ് കണ്ടപ്പോ എനിക്ക് ചിരി പൊട്ടി. പക്ഷേ ഇപ്പൊ ചിരിച്ചാൽ പുള്ളിക്കാരിക്ക് ദേഷ്യം കൂടും. അതുകൊണ്ട്‌ ഒന്നും മിണ്ടാതെ പിണങ്ങി നില്‍ക്കുന്ന വല്യമ്മയെ ഞാൻ കെട്ടിപിടിച്ചു. പക്ഷേ വല്യമ്മ പ്രതികരിക്കാതെ കൈയും താഴ്ത്തി ദേഷ്യത്തില്‍ മറ്റെങ്ങോ നോക്കി നിന്നു.

“എന്റെ സൂസി, ഇത്രമാത്രം നോവിച്ചതിന് അവനാ മുഖം വീർപ്പിച്ചു നില്‍ക്കേണ്ടത്..!! പക്ഷെ നീയാണല്ലോ ദേഷ്യത്തില്‍ ബലം പിടിച്ചു നില്‍ക്കുന്നേ..!” വല്യച്ചൻ മുഴങ്ങുന്ന ചിരിയോടെ വീട്ടില്‍ നിന്നും പുറത്തേക്ക്‌ വന്നു.

“ദേ ഇച്ചായാ, നിങ്ങളാണ് ഇളക്കം കൊടുത്ത് ഇവനെ ഇത്രക്ക് വഷളാക്കിയത്.” ദേഷ്യം പിടിച്ച് വല്യമ്മ വല്യച്ചനെ കുറ്റപ്പെടുത്തി.

“എന്റെ സൂസി, ഞാൻ വെറും പാവമല്ലേ. എന്നോട് ഇങ്ങനെ പിണങ്ങല്ലേ.” സൂസന്‍ വല്യമ്മയെ കൂടുതൽ മുറുകെ കെട്ടിപ്പിടിച്ചു കൊണ്ട്‌ ഞാൻ പറഞ്ഞു.

“എടാ ചെറുക്കാ, എന്നെ പേര് പറഞ്ഞു വിളിക്കാൻ ഞാൻ നിന്റെ അനിയത്തിയാണോടാ?” വല്യമ്മ ചിരിച്ചു കൊണ്ടാണ് ചോദിച്ചത്‌.

“വല്യയമ്മയെ കണ്ടാൽ എന്റെ പ്രായം പോലും തോന്നിക്കില്ല.” പറഞ്ഞിട്ട് കവിളത്ത് ഒരു ഉമ്മയും കൊടുത്തു.

ഉടനെ വല്യമ്മ എന്നെ ചേര്‍ത്തു പിടിച്ചു. എനിക്കും കവിളത്ത് ഉമ്മ തന്നിട്ട് മാറി നിന്ന് എന്നെ സൂക്ഷിച്ചു നോക്കി.

“നി ഒത്തിരി ക്ഷീണിച്ച് പോയല്ലോ?” വല്യച്ചന്റെ കുറ്റപ്പെടുത്തുന്ന നോട്ടം എന്റെ മേല്‍ തറച്ചു. “ഇടയ്ക്കൊക്കെ അരുളിനെ വിളിച്ച് ഞാൻ കാര്യങ്ങൾ ചോദിക്കാറുണ്ട്… നേരാംവണ്ണം നി കഴിക്കുന്നില്ല, ഉറക്കവും കുറവ്, സ്വയം ശ്രദ്ധിക്കുന്നില്ല, എന്നൊക്കെയാ അറിഞ്ഞത്.” വല്യച്ചന്റെ കണ്ണുകളില്‍ കാഠിന്യം വര്‍ധിക്കാൻ തുടങ്ങി.

എന്റെ അച്ഛനെപ്പോലെ ഞാനും ആത്മഹത്യ ചെയ്യുമോ എന്ന സംശയവും ഭയവും വല്യച്ചന്റെ കണ്ണുകളില്‍ ഞാൻ കണ്ടു.

“എന്റെ അച്ഛനെ പോലെ ഞാൻ അരുതാത്തതൊന്നും ചെയ്യില്ല, വല്യച്ചാ.” ഞാൻ ചുണ്ട് കോട്ടി.

“ക്ഷീണിച്ച് വന്നു കേറിയ എന്റെ കുട്ടിയോട് അതുമിതും പറയാതെ ഒന്ന് പോയേ.” വല്യമ്മ വല്യച്ചനോട് ദേഷ്യപ്പെട്ടു. എന്നിട്ട് എന്റെ കൈയും പിടിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി.

“നീ ചെന്ന് ഫ്രെഷായി വാ മോനെ. അപ്പോഴേക്കും കാപ്പി റെഡിയാക്കാം.” മുകളിലത്തേ നിലയില്‍ കേറാനുള്ള പടിക്കെട്ടിന് നേരെ എന്നെ പതിയെ തള്ളി വിട്ടിട്ട് വല്യമ്മ കിച്ചനിൽ കേറി പോയി.

ഞാൻ താഴേ തന്നെ നിന്ന് എന്നിട്ട്, ഞാനും ഡെയ്സിയും ഉപയോഗിച്ചിരുന്ന ആ റൂമിന്റെ അടഞ്ഞു കിടന്ന വാതിലിൽ നോക്കി. ഡെയ്സി മരിച്ചതിന് ശേഷം ആ റൂമിൽ ഞാൻ കേറിയിട്ടില്ല.

“റൂബിന്‍….”

വല്യച്ചൻ മടിച്ചു മടിച്ച് വിളിച്ചതും ഞാൻ ആ വാതിലിൽ നിന്നും നോട്ടം മാറ്റി.

“ജീവിതം ഇങ്ങനെയാണ് കുഞ്ഞേ. നഷ്ടങ്ങള്‍ ഉണ്ടാവും. പക്ഷേ നഷ്ട്ടങ്ങളെ ചിന്തിച്ച് ജീവിതം പാഴാക്കരുത്. നഷ്ട്ടപ്പെട്ടതൊക്കെ മറക്കണം. എല്ലാവരില്‍ നിന്നും ഒഴിഞ്ഞു മാറി നില്‍ക്കാതെ മറ്റൊരു നിധി അന്വേഷിച്ച് സ്വന്തമാക്കി സന്തോഷമായി നീ ജീവിക്കണം.” വല്യച്ചൻ ഉപദേശിച്ചു.

“എന്റെ ഡെയ്സിയേക്കാൾ വിലപ്പെട്ട നിധിയെ എനിക്ക് കിട്ടില്ല, വല്യച്ചാ. മറ്റൊരു നിധിയെ അന്വേഷിച്ച് സ്വന്തമാക്കാനും എനിക്ക് താല്പര്യമില്ല.”

വല്യച്ചന്റെ കണ്ണില്‍ നോക്കി ഞാൻ അങ്ങനെ പറഞ്ഞതും ആ മുഖം വാടി. വല്യച്ചൻ ഒന്നും പറയാതെ നിന്നു.

“പക്ഷേ ഇത്രയും മാസം നിങ്ങളില്‍ നിന്നൊക്കെ അകന്നു നിന്നതിൽ എനിക്ക് കുറ്റബോധമുണ്ട്. ഇനി അങ്ങനെ സംഭവിക്കില്ല.”

സാവധാനം പുഞ്ചിരിയോടെ പറഞ്ഞിട്ട് തിരിഞ്ഞ് പടി കേറുമ്പോൾ വല്യമ്മ അടുക്കള നടയില്‍ വിഷമിച്ച് നിന്ന് എന്നെയും വല്യച്ചനെയും മാറിമാറി നോക്കുന്നത് കണ്ടു.

എന്റെ റൂമിൽ കേറി ഷവറിന് താഴെ നിൽക്കുമ്പൊ, എപ്പോഴും ഞാനും ഡെയ്സിയും ഷവറിന് താഴെ കെട്ടിപ്പിടിച്ചു നിന്ന് കുളിക്കാറുള്ള കാര്യം ഓര്‍ത്തു പോയി. പിന്നെയും മനസ്സിൽ വേദന നിറഞ്ഞു.

ഡെയ്സി മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് അവള്‍ പറഞ്ഞ കാര്യത്തെ പിന്നെയും ഞാൻ ഓര്‍ത്തു.

“ഞാനും റൂബി ചേട്ടന്റെ അമ്മയെ പോലെ പ്രസവത്തിനിടെ മരിച്ചാല്‍ ചേട്ടൻ ഒരിക്കലും ചേട്ടന്റെ അച്ഛനെ പോലെ മാറരുത്, കേട്ടല്ലോ..!!” എന്റെ മടിയില്‍ എന്നെയും കെട്ടിപിടിച്ച് ഇരിക്കുമ്പോഴാണ് ഡെയ്സി പെട്ടന്ന് അങ്ങനെ പറഞ്ഞത്.

അവളുടെ വാക്കുകൾ ഒരു പ്രഹരമായിട്ടാണ് എന്റെ ഹൃദയത്തിൽ കൊണ്ടത്. എന്റെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞതും ഡെയ്സി വേവലാതിപ്പെട്ട് എന്നെ കൂടുതൽ മുറുകെ ചേർത്തു പിടിച്ചു. “ഞാൻ ഭയങ്കര സീരിയസായിട്ടാ പറഞ്ഞത്.” അവളുടെ സ്വരം ഇടറിയിരുന്നു.

പ്രസവത്തിനിടയ്ക്ക് അവള്‍ മരിക്കുമെന്ന് ഉള്‍വിളി ലഭിച്ചു കാണും. അതുകൊണ്ടാവാം അവൾ ജീവിച്ചിരുന്ന അവസാനത്തെ ആ ആഴ്ച മുഴുവനും അവളെനിക്ക് ഒരുപാട്‌ ഉപദേശങ്ങള്‍ തന്നത്. ആ അവസാനത്തെ ആഴ്ച്ച എന്റെ ശരീര ഭാഗം പോലെ എന്നോട് പറ്റിച്ചേർന്നാണ് അവള്‍ ജീവിച്ചത്. ആ ഒരു ആഴ്ചയും അവള്‍ ഇരിക്കുന്നത് എന്റെ മടിയില്‍ മാത്രവും, കിടക്കുന്നത് എന്റെ മാറിൽ മാത്രവും ആയിരുന്നു. ഭക്ഷണം പോലും ഞാൻ വാരി കൊടുക്കണമെന്ന് ശാഠ്യം പിടിച്ചിരുന്നു. അവളുടെ എന്ത് ആവശ്യവും സന്തോഷത്തോടെ തന്നെ നിറവേറ്റി ഞാൻ കൊടുത്തിരുന്നു.

അവസാനം, ഒരാഴ്ച കഴിഞ്ഞ് എന്റെ ഡെയ്സി എന്നെ വിട്ടു പോകുക തന്നെ ചെയ്തു, ഒപ്പം ഞങ്ങളുടെ കുഞ്ഞും. എന്നെന്നേക്കുമായി അവർ രണ്ടുപേരും എന്നെ വിട്ടു പോയി.

ഷവറിൽ നിന്നും ചീറ്റുന്ന തണുത്ത വെള്ളത്തിന് വേദനയില്‍ പൊള്ളുന്ന എന്റെ മനസ്സിനെ തണുപ്പിക്കാന്‍ കഴിഞ്ഞില്ല. എന്റെ കണ്ണുനീര്‍ ആ തണുത്ത വെള്ളത്തിൽ അലിഞ്ഞു ചേര്‍ന്ന് കൊണ്ടിരുന്നു.

“മരണം നിന്നെ കീഴ്പ്പെടുത്താൻ പോകുന്നുവെന്ന് ശെരിക്കും നിനക്കറിയാമായിരുന്നു, അല്ലേ?” കണ്ണുകൾ ഇറുക്കിയടച്ച് ഞാൻ വേദനയോടെ ചോദിച്ചു.

പക്ഷേ മറുപടി തരേണ്ട ദൂരത്തല്ലായിരുന്നു അവള്‍.

“മോനെ…?” വല്യമ്മ ബാത്റൂം വാതിലിൽ മുട്ടി സ്നേഹത്തോടെ വിളിച്ചു. “ഒരു മണിക്കൂറായി മേളിൽ നീ വന്നിട്ട്. കുളി കഴിഞ്ഞില്ലേ?”

“കഴിഞ്ഞു, വല്യമ്മേ. വേഗം ഞാൻ താഴോട്ട് വരാം.” സങ്കടം ഉള്ളിലൊതുക്കി ഞാൻ വിളിച്ചു പറഞ്ഞതും ഒരു മൂളല്‍ മാത്രമാണ് കേട്ടത്.

ഞാൻ വേഗം കുളിച്ച് പുറത്ത്‌ വന്നു.

ഞങ്ങളുടെ വിവാഹം കഴിഞ്ഞ്, ആദ്യമായി ഡെയ്സി എനിക്ക് സമ്മാനിച്ച ടീ ഷര്‍ട്ടും കാർഗോ പാന്റും എടുത്തിട്ടിട്ട് റൂമിന് പുറത്ത്‌ വന്നപ്പോ, പാട്ടും പാടി പടിക്കെട്ടിലിരുന്ന് പത്രവും വായിച്ചു കൊണ്ടിരുന്നു വല്യച്ചനെയാ കണ്ടത്.

ഞാൻ വാരുന്ന ശബ്ദം കേട്ട് പുഞ്ചിരിയോടെ പുള്ളി എഴുനേറ്റ് തിരിഞ്ഞ് നോക്കി. പക്ഷേ എന്റെ വസ്ത്രം കണ്ടതും ചെറിയൊരു ദുഃഖം ആ മുഖത്ത് മിന്നി മറഞ്ഞു.

“വാ, കഴിക്കാം.” വല്യച്ചൻ വിളിച്ചു. ഞാൻ നാല്‌ പടികള്‍ ഇറങ്ങി വല്യച്ചൻ നില്‍ക്കുന്ന സ്റ്റെപ്പിൽ എത്തിയതും വല്യച്ചൻ എന്റെ തോളത്ത് കൈയിട്ടു.

“നിനക്ക് എന്നെക്കാൾ ഉയരം ഉണ്ടെന്ന അഹങ്കാരം അല്ലേടാ നിന്റെ കണ്ണില്‍ ഞാൻ കാണുന്നത്?” പുരികം ഉയർത്തി എന്റെ ചന്തിക്കിട്ട് ഒരടി തന്നതും ഞാൻ ചിരിച്ചുപോയി. അതോടെ മനസ്സിന്‌ ഒരു ആശ്വാസം കിട്ടി.

ഞങ്ങൾ ഒരുമിച്ച് ബാക്കി പട്ടികളും ഇറങ്ങി ഡൈനിംഗ് ഭാഗത്തേക്ക് നടന്നു.

“വല്യച്ചാ?”

“എന്താ മോനെ?”

“പാട്ടും പാടി, അതേ സമയത്ത്‌ വല്യച്ചൻ എങ്ങനെയാ പത്രവും വായിച്ചേ?”

“പത്രം വായന വെറും ഷോ ആയിരുന്നടാ. പാട്ടില്‍ ആയിരുന്നു എന്റെ ശ്രദ്ധ. പാടുമ്പോ സകലതും ഞാൻ മറക്കും. കഴിഞ്ഞ ജന്മത്ത് ഞാൻ ഗാന ഗന്ധര്‍വന്‍ ആയിരുന്നു.”

“പക്ഷേ വല്യച്ചൻ പാടിയത് വെറും തെറ്റായിരുന്നല്ലോ? ഇടക്ക് തെറി വാക്കുകളും കേട്ടല്ലോ?!”

ഞാൻ വല്യച്ചനെ തല്ലിയത് പോലെ വല്യച്ചൻ പെട്ടന്ന് നിന്നിട്ട് തല ചെരിച്ച് എന്നെ മിഴിച്ചു നോക്കി. “നീ പോയേ. ഞാൻ ശരിയായി തന്നെയാ പാടിയത്.” അതും പറഞ്ഞ്‌ വല്യച്ചൻ മുഖവും വീർപ്പിച്ച് പിന്നെയും നടന്നു.

“എന്റെ കുഞ്ഞിനെ വിളിച്ചോണ്ട് വരാൻ പോയ ആ പെണ്ണ് പിടിയനയും കാണുന്നില്ലല്ലോ!” ഡൈനിംഗ് ടേബിളില്‍ എല്ലാം നിരത്തുന്നതിനിടയ്ക്ക് വല്യമ്മ പിറുപിറുക്കുന്നത് കേട്ട് ഞാൻ അന്തിച്ച് പോയി. എന്നിട്ട് വല്യച്ഛനെ നോക്കി.

പുള്ളി ചമ്മലോടെ തല ചൊറിഞ്ഞു.

“വല്യച്ചനേയാണോ പെണ്ണ് പിടിയൻ എന്ന് വിളിച്ചത്?” ചിരിയോടെ ഞാൻ ചോദിച്ചതും വല്യമ്മ തിരിഞ്ഞു നിന്ന് സ്വന്തം ഭർത്താവിനെ നോക്കി കണ്ണുരുട്ടി.

“കേട്ടോ മോനെ, കഴിഞ്ഞ കുറേ നാളായി ഒരാൾ വെളുപ്പിന് എഴുനേറ്റ് പൊഴിക്കരയിലേക്ക് ഒറ്റ പോക്കാണ്. ഈ പുതിയ ശീലത്തെ കുറിച്ച് ഞാൻ ചോദിച്ചപ്പോ, രാവിലെ കുറച്ചുനേരം നീന്തി കുളിക്കണം പോലും. രണ്ടു ദിവസം മുമ്പ് ഇങ്ങേര് പോയ ശേഷം നമ്മുടെ കാറും എടുത്ത് ഞാനും പൊഴിയിൽ പോയി നോക്കി. അപ്പോ ദേ, ഇങ്ങേര് വെള്ളത്തില്‍ നിന്നുകൊണ്ട് രണ്ട് മൂന്ന്‌ മദാമമാരെ മാറിമാറി കൈയിൽ കിടത്തി, നീന്തല്‍ പഠിപ്പിക്കുന്ന പേരില്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. അപ്പോ ഇങ്ങേരെ പെണ്ണുപിടിയൻ എന്നല്ലാണ്ട് എന്തു വിളിക്കും.”

“എടിയെടി…!!” ചമ്മി ചുവന്ന മുഖത്ത് പൊടിഞ്ഞ വിയർപ്പിനെ തുടച്ചു കൊണ്ട്‌ വല്യച്ചൻ എന്തോ കൂടുതൽ പറയാന്‍ ശ്രമിച്ചെങ്കിലും വാക്കുകൾ പുറത്തേക്ക്‌ വന്നില്ല.

അതുകണ്ട് ഞാനും വല്യമ്മയും പൊട്ടിച്ചിരിച്ചു.

എനിക്ക് ഓര്‍മ വച്ച കാലം തൊട്ടേ ഇവർ രണ്ടുപേരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കറുണ്ടെങ്കിലും, കാര്യമായി വഴക്കൊന്നും കൂടിയിട്ടില്ലാ. അത്ര സ്നേഹത്തോടെയാണ് പരസ്പ്പരം മനസ്സിലാക്കി ഇവര്‍ ജീവിക്കുന്നത്.

“റൂബി മോനെ…” പെട്ടന്ന് വല്യമ്മയുടെ കൈ എന്റെ തോളത്ത് അമർന്നതും ഞാൻ പുഞ്ചിരിച്ചു.

“എത്ര വര്‍ഷമായി നമ്മൾ ഒരുമിച്ച് ഡാൻസ് കളിച്ചിട്ട്. കാപ്പികുടി കഴിഞ്ഞ് നമുക്ക് ഡാൻസ് കളിച്ചാലോ?” വല്യമ്മ പ്രതീക്ഷയോടെ എന്നോട് ചോദിച്ചു.

“ശെരിയാ, നിങ്ങളുടെ ഡാൻസ് കണ്ടിട്ട് കുറെ കാലമായി. ഇന്ന്‌ നിങ്ങൾ തകര്‍ക്കണം.” വല്യച്ചനും സപ്പോര്‍ട്ട് ചെയ്തു.

“ശെരിയാ, വര്‍ഷം മൂന്ന്‌ കഴിഞ്ഞു, നമ്മള്‍ ഒരുമിച്ച് ഡാൻസ് ചെയ്യാതെ.”

വല്യയമ്മയെ പോലത്തെ ഡാൻസുകാരിയെ ഞാൻ എങ്ങും കണ്ടിട്ടില്ല. എട്ട് ഇന്ത്യൻ ക്ലാസിക് ഡാൻസുകളും വല്യമ്മക്കറിയാം. കുറെ വെസ്റ്റേണ്‍ ഡാൻസും നല്ല വശമുണ്ട്. സ്വന്തമായി ഒത്തിരി ഡാൻസ് പ്രോജക്റ്റുകളും ചെയ്തിട്ടുണ്ട്. ഇപ്പോഴും സമയം കിട്ടുന്നത് പോലെ ചെയ്യാറുണ്ട്. പിന്നെ ഡാൻസ് സ്കൂളുകളും വല്യമ്മയെ ഗസ്റ്റ് ആയിട്ടൊക്കെ ക്ഷീണിക്കാറുണ്ട്. വല്യമ്മയും ക്ഷണം സ്വീകരിച്ച് അവിടെയൊക്കെ ചെന്ന് കോച്ചിങ് കൊടുക്കും.

പിന്നെ പണ്ടു തൊട്ടേ ഇവിടെ വീട്ടില്‍ ഡാൻസ് ക്ലാസും നടത്തുന്നുണ്ട്. ഞാനും ഡെയ്സിയും ഡാലിയയുമൊക്കെ വല്യമ്മയുടെ സ്റ്റുഡൻസ് ആയിരുന്നു.

“വെറുതെ ആലോചിച്ച് നില്‍ക്കാതെ വാടാ മോനെ.” വല്യമ്മ എന്നെ ടേബിളിലേക്ക് നയിച്ചു.

ഞങ്ങൾ മൂന്നുപേരും ഞങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ചു കൊണ്ടാണ് പതിയെ കഴിച്ചത്.

ശേഷം വല്യമ്മ മൊബൈലില്‍ എനിക്ക് ഇഷ്ടപ്പെട്ട പഴയ തമിഴ്‌ സോങ് പ്ലേ ചെയ്തിട്ട് എന്നെ നോക്കി. വല്യമ്മ എപ്പോഴും വീട്ടില്‍ ലൂസ് ട്രാക്ക് സ്യൂട്ട് ആണ് ധരിക്കാറുള്ളത്. അതുകൊണ്ട്‌ ഡാൻസ് ചെയ്യാൻ വേറെ ഡ്രസ് മാറേണ്ട ആവശ്യമില്ലായിരുന്നു.

55 വയസ്സിലും മുപ്പതിൽ കൂടുതൽ പ്രായം തോന്നിക്കാത്ത സൗന്ദര്യവും ശരീര പ്രകൃതവുമാണ് വല്യമ്മയ്ക്ക്. ശരീരത്തിൽ അനാവശ്യ കൊഴുപ്പില്ല. ഇപ്പോഴും നല്ല ആരോഗ്യവും നല്ല ആക്റ്റീവുമാണ്. മണിക്കൂറുകളോളം നിര്‍ത്താതെ ഡാൻസ് കളിക്കാനുള്ള സ്റ്റാമിനയും ഉണ്ട്.

അറുപത് വയസ്സായ വല്യച്ചന് ഈയിടെയായി അല്‍പ്പം തടി കൂടി വരുന്നുണ്ട്. പക്ഷേ വയറ്‌ ഇപ്പോഴും ഫ്ലാറ്റാണ്. പറമ്പില്‍ ഞാൻ തുടങ്ങി വച്ച കൃഷിയൊക്കെ വല്യച്ചൻ കാര്യമായ ശ്രദ്ധ കൊടുത്ത് നടത്തുന്നത് കാണുമ്പോൾ എനിക്ക് അഭിമാനം തോന്നും. ഇപ്പോഴും ആരോഗ്യവാനാണെങ്കിലും പുള്ളിക്ക് ചെറിയ മടിയൊക്കെ തുടങ്ങിയിട്ടുണ്ട്. പിന്നെ പുള്ളിക്ക് പാട്ടു പാടാന്‍ ഭയങ്കര ഇഷ്ട്ടമാണ്… പക്ഷേ ഇന്നേവരെ ഒരെണ്ണം പോലും ശെരിയായി പറ്റിയിട്ടില്ല. പുള്ളി അറിഞ്ഞു കൊണ്ടാണോ അതോ അറിയാതെയാണോ എന്നറിയില്ല, തെറ്റായി പാടുന്ന പാട്ടില്‍ കുറെ തെറികളും കടന്നു വരും.

“വാ, നമുക്ക് തുടങ്ങാം.” വല്യമ്മ എന്റെ കൈ പിടിച്ചു വലിച്ചതും ഞാനും തയാറായി.

എന്റെ ഭാര്യ മരിച്ചതിന് ശേഷം ആദ്യമായാണ് ഡാൻസ് കളിക്കാന്‍ പോകുന്നത്. മനസ്സിൽ തോന്നിയ വേദന അടക്കിക്കൊണ്ട് ഡാൻസ് കളിക്കാന്‍ ഞാൻ തയാറായി.

ആ സ്ലോ പാട്ടിന്‌ അനുസരിച്ച് ചെറിയ സ്റ്റെപ്പുകളിൽ ഞങ്ങൾ തുടങ്ങി. ഇടയ്ക്ക് അല്‍പ്പം സ്പീഡ് കൂടുകയും ചെയ്തിട്ട് പിന്നെയും സ്ലോ ആയി. താളത്തിനൊത്ത് വല്യച്ചൻ കൈയും തട്ടി ഞങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ഭാഗ്യത്തിന്‌ പാട്ടൊന്നും പാടിയില്ല.

ഞാൻ കരുതിയത് ഒറ്റ പാട്ടില്‍ തീരുമെന്നാണ്. പക്ഷേ ഒന്നിന് പുറകെ മറ്റൊന്നായി പതിനഞ്ചു പാട്ടുകൾക്കാണ് ഞങ്ങൾ ഡാൻസ് ചെയ്തത്. മുമ്പ് ഈ പാട്ടുകള്‍ക്ക് ഞാനും വല്യമ്മയും ഡാൻസ് ചെയ്തിട്ടുള്ളതാണ്. അവസാനം, ഒരു മണിക്കൂറിന് ശേഷം ഡാൻസ് കഴിഞ്ഞതും എന്റെ മനസ്സ് ശാന്തമായി മാറി കഴിഞ്ഞിരുന്നു.

വർഷങ്ങൾക്ക് ശേഷമാണ് എന്റെ മനസ്സിന്‌ ചെറിയൊരു ആശ്വാസം കിട്ടിയത്. തലച്ചോറിൽ അനുഭവപ്പെട്ടു കൊണ്ടിരുന്ന ഭാരവും അല്‍പ്പം കുറഞ്ഞു. നല്ല ഉന്‍മേഷവും കിട്ടി.

സന്തോഷത്തോടെ ഞാൻ വല്യമ്മയും വല്യച്ചനേയും നോക്കി പുഞ്ചിരിച്ചു. അവരുടെ ആഹ്ലാദം നിറഞ്ഞ മുഖം എന്നെ കൂടുതൽ സന്തോഷിപ്പിച്ചു. കുറെ നേരത്തേക്ക് ഞങ്ങൾ മിണ്ടാതെ പുഞ്ചിരിയോടെ നിന്നു.

അല്‍പ്പം കഴിഞ്ഞ് ഡെയ്സിയുടെ ഓര്‍മകള്‍ എന്റെ മനസ്സിൽ ഉയരാൻ തുടങ്ങിയതും എന്റെ മനസ്സിലെ സന്തോഷം കെട്ടടങ്ങി. വേദനയും ദുഃഖവും പിന്നെയും നിറയാന്‍ തുടങ്ങി. എന്റെ മാറ്റം കണ്ട് വല്യമ്മയുടെ ചിരിയും മങ്ങി.

“മതി. രാത്രി ഒട്ടും ഉറങ്ങാതെ വണ്ടി ഓടിച്ചു വന്നതല്ലേ, നല്ല ക്ഷീണം കാണും. മോന്‍ ചെന്ന് റെസ്റ്റ് എടുക്ക്.” വല്യമ്മ എന്റെ കൈ പിടിച്ച് കൂട്ടിക്കൊണ്ടു പോയി. സ്റ്റെയറിനടുത്ത് വിട്ടിട്ട് കവിളത്തൊരു ഉമ്മയും തന്നു.

എനിക്ക് പെട്ടന്ന് വല്ലാത്ത സങ്കടം വന്നു. “അമ്മാ…” എന്ന് വിളിച്ചുകൊണ്ട് ഞാൻ ഒരു വിങ്ങലോടെ വല്യമ്മയൈ കെട്ടിപിടിച്ചതും വല്യമ്മ ഒന്നും മിണ്ടാതെ എന്നെ ചേര്‍ത്തു പിടിച്ച് തലയില്‍ തഴുകി.

പണ്ടു മുതലേ സഹിക്കാൻ കഴിയാത്ത വേദന തോന്നുമ്പോള്‍ മാത്രമാണ്‌ എന്റെ വല്യമ്മയെ കെട്ടിപ്പിടിച്ച് ‘അമ്മാ’ എന്ന് വല്യമ്മയെ വിളിച്ചു ഞാൻ കരയാറുള്ളത്. അത് വല്യമ്മയ്ക്കും അറിയാം.

“നിന്റെ മനസ്സിലേറ്റ മുറിവുകളുടെ വേദന എനിക്ക് മനസ്സിലാക്കാൻ കഴിയും, മോനേ. ആദ്യം നിന്റെ അച്ഛൻ, പിന്നെ നിന്റെ ഭാര്യയും കുഞ്ഞും…. പക്ഷേ അതൊക്കെ മറക്കാൻ നീ ശ്രമിക്കണം.” വല്യമ്മ സ്നേഹത്തോടെ ഉപദേശിച്ചു.

അതുകേട്ട് എന്റെ കരച്ചില്‍ കൂടി.

“നിന്നെ ഞങ്ങൾക്ക് ലഭിച്ച ശേഷം, ഞങ്ങളുടെ കുറവുകളും വേദനകളുമൊക്കെ ഞങ്ങൾ മറന്നു. നിന്നെ മതിയാവോളം സ്നേഹിക്കണം, നിന്നെ നന്നായി വളർത്തണം എന്ന ചിന്ത മാത്രമാ ഉണ്ടായിരുന്നത്. നീയാണ് ഞങ്ങൾക്ക് എല്ലാം. നീയാണ് ഞങ്ങളുടെ സന്തോഷം. നമ്മുടെ പാരമ്പര്യം നിലനിര്‍ത്താന്‍ ഞങ്ങൾക്ക് നീ മാത്രമേയുള്ളു. ഞങ്ങളുടെ കാലം കഴിയാറായി, പക്ഷേ നിന്റെ തലമുറ നിന്നില്‍ മാത്രമായി അവസാനിക്കാന്‍ പാടില്ല മോനെ. നിന്റെ ജീവിതം ഒരുപാട്‌ ബാക്കിയുണ്ട്, കുറഞ്ഞത് അന്‍പത് വര്‍ഷമെങ്കിലും ഇനിയും നിനക്ക് ജീവിച്ച് തീര്‍ക്കാനുണ്ട്. അത് നീ സന്തോഷത്തോടെ ജീവിച്ച് തീര്‍ക്കണം. അതാണ്‌ ഞങ്ങളുടെ ആഗ്രഹം.” വല്യമ്മ പറഞ്ഞവസാനിപ്പിച്ച ശേഷം എന്റെ തലയില്‍ വാത്സല്യപൂർവം തഴുകി.

കുറെ നേരം മൗനമായി ഞാൻ കരഞ്ഞു. ഒടുവില്‍ മനസ്സിന്‌ ആശ്വാസം ലഭിച്ചതും ഞാൻ വല്യമ്മയ്ക്ക് കവിളിൽ ഉമ്മ കൊടുത്തിട്ട് മാറി നിന്ന് പുഞ്ചിരിച്ചു.

“നിങ്ങൾ രണ്ടുപേരുടെ കാലമൊന്നും കഴിയാറായിട്ടില്ല.” ഞാൻ പറഞ്ഞതും വല്യമ്മ പുഞ്ചിരിച്ചു. “വല്യമ്മയ്ക്ക് മുപ്പത് പോലും തോന്നിക്കില്ല. പക്ഷേ വല്യച്ചന് പെണ്ണ് പിടി കൂടിയത് കൊണ്ട്‌ വല്യച്ചനെ കളഞ്ഞിട്ട് വല്യമ്മ വേറെ—”

“എടാ…. ഡാ…. നിന്നെ സ്നേഹിച്ച് വളര്‍ത്തിയ എന്നോട് തന്നെ നീ ഈ ചതി കാണിക്കണം..!!” പുറകില്‍ നിന്ന് വല്യച്ചന്റെ വിലാപം ഉയർന്നത് കേട്ട് ഞാൻ ഇളിച്ചു കാണിച്ചതും വല്യമ്മ പൊട്ടിച്ചിരിച്ചു.

“ശെരി ചെല്ല്. നല്ലതുപോലെ ഒന്ന് ഉറങ്ങി എണീക്ക്.” വല്യമ്മ എന്റെ തോളില്‍ തട്ടി പറഞ്ഞതും എന്റെ ക്ഷീണം ഒന്നുകൂടി വര്‍ധിച്ചു. ഞാൻ മെല്ലെ പടികള്‍ കയറി മുകളിലേക്ക് ചെന്ന് ബെഡ്ഡിൽ വീണത് മാത്രമേ ഓര്‍മയുള്ളു.
******************

ഡെയ്സി എന്നെ വിട്ടു പോയത് മുതൽ, എന്റെ മനസ്സിന്റെ വേദനയും, ഹൃദയ ഭാരവും, തുടർച്ചയായുള്ള അസ്വസ്ഥതയും, വേദനിപ്പിക്കുന്ന സ്വപ്നങ്ങളും കാരണം, കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി എനിക്ക് സ്വസ്ഥമായി ഉറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല. പക്ഷേ ഇന്നു ഞാൻ പ്രശ്‌നങ്ങള്‍ കൂടാതെ നല്ലോണം ഉറങ്ങി.

നല്ല ഉന്മേഷവാനായിട്ടാണ് ഞാൻ എഴുന്നേറ്റത്. പക്ഷേ സമയം നോക്കിയപ്പഴാ ഞെട്ടിയത്.

“ഇരുപത്തിയേഴ് മണിക്കൂറുകൾ ഞാൻ ഉറങ്ങി യോ?!” വെറുതേയല്ല മനസ്സിന്‌ തെളിച്ചവും ശാന്തതയും ഉണര്‍വ്വും ലഭിച്ചിരിക്കുന്നത്.

ഞാൻ എഴുനേറ്റ് അല്‍പ്പനേരം ഇരുന്നു. നാളെ അത്തമാണ്, ഓണത്തിന്റെ തുടക്കം. കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി എനിക്ക് ഓണാഘോഷമൊന്നും ഇല്ലായിരുന്നു. പക്ഷേ എല്ലാവരുമൊത്ത് ഈ ഓണം ശെരിക്കും ആഘോഷിക്കണം.

ഞാൻ എഴുനേറ്റ് കുളിച്ച് ഡ്രസ് മാറി താഴെ വന്നപ്പോൾ ആരെയും കണ്ടില്ല. അപ്പോ പുറത്തുനിന്നും കലപില ശബ്ദങ്ങള്‍ കേട്ടതും ഞാൻ അങ്ങോട്ട് ചെന്നു.

പൂമുഖത്ത് വന്ന് മുറ്റത്തേക്ക് നോക്കിയ ഞാൻ വലുതായി പുഞ്ചിരിച്ചു. മധ്യവയസ്ക്കരായ സ്ത്രീകളും, പെണ്‍കുട്ടികളും, ചെറിയ കുട്ടികളുമടക്കം മുപ്പതോളം പേര്‍ ചേര്‍ന്ന് മുറ്റത്ത്‌ പൂക്കളം ഒരുക്കുന്നതാണ് കണ്ടത്. കൂട്ടത്തില്‍ വല്യമ്മയും സോഫിയ ആന്റിയും ഉണ്ടായിരുന്നു. എന്നാല്‍ ആണായി ഒരു കുഞ്ഞിനെ പോലും കാണാന്‍ കഴിഞ്ഞില്ല.

അവസാനം, എന്റെ ഭാര്യയുടെ ഐഡൻഡിക്കൽ ട്വിന്നായ ഡാലിയയെ കണ്ടതും എന്റെ ശ്വാസം നിലച്ചത് പോലെയായി. അവളുടെ രൂപസാദൃശ്യം കാരണമല്ല… ഞാൻ ഇഷ്ട്ടപ്പെട്ട് ഡെയ്സിക്ക് എടുത്തു കൊടുത്ത ആഷ് കളർ കുർത്തിയും സ്കൈ ബ്ലൂ പല്ലാസോ പാന്റുമാണ് ഡാലിയ ധരിച്ചിരുന്നത്. അത് കണ്ടപ്പോഴാ എന്റെ ശ്വാസം നിലച്ചത്.

എന്റെ ഭാര്യയുടെ അതേ ചിരി, അതേ ഭംഗി, അതേ ശരീര പ്രകൃതം, അതേ കേശ സ്റ്റൈലും ഭംഗിയും നീളവും … പെട്ടന്ന് എന്റെ ഹൃദയം നീറി പുകഞ്ഞു.

നിറഞ്ഞു പോയ കണ്ണുകളെ ഞാൻ പെട്ടന്ന് തുടച്ചു. ഇമ വെട്ടാതെ ഞാൻ ഡാലിയയെ നോക്കി നിന്നു. ദൈവം എന്നോട് ഇത്ര വലിയ ക്രൂരത കാണിക്കരുതായിരുന്നു.

പൂക്കളം ഒരുക്കുന്ന തിരക്ക് കാരണം ഇതുവരെ ഞാൻ ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. അവരുടെയൊക്കെ കളി പറച്ചിലും, ചിരിയും, അഭിപ്രായങ്ങളും ഒന്നുംതന്നെ എന്റെ ചെവിയില്‍ വീണില്ല. എന്റെ ചിന്ത മുഴുവനും ഡെയ്സി ആയിരുന്നു. നോട്ടം ഡാലിയയുടെ മേലും.

ഒരുപാട്‌ നേരം കഴിഞ്ഞാണ് ഡാലിയ എന്നെ കണ്ടത്. ഉടനെ വിശ്വസിക്കാനാവാത്ത പോലെ അവൾ കണ്ണുകൾ തിരുമ്മി പിന്നെയും നോക്കി. ഞാൻ അവിടെതന്നെ ഉണ്ടെന്ന് കണ്ടതും അവള്‍ എന്റെ അടുക്കലേക്ക് ഓടി വന്ന് മുന്നില്‍ നിന്നു. ഡാലിയ ഓടിയത് കണ്ടിട്ടാണ് മറ്റുള്ളവരുടെ ശ്രദ്ധയിലും ഞാൻ പെട്ടത്.

മുറ്റത്ത്‌ കൂടിയിരിക്കുന്ന ചില ചെറിയ കുട്ടികളെ ഒഴിച്ച് മറ്റെല്ലാവരേയും എനിക്കറിയാം. അവർ എല്ലാവരും എനിക്കൊരു പുഞ്ചിരി തന്നിട്ട് അവരുടെ ജോലിയിൽ മുഴുകി. വല്യമ്മ പുഞ്ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചു. സോഫിയ ആന്റി അതിശയത്തോടെ എന്നെ നോക്കി നിന്നു. ചിലപ്പോ, ഞാൻ നാട്ടിലേക്ക് വരുമെന്ന് അവർ പ്രതീക്ഷിച്ചു കാണില്ല. അവര്‍ക്ക് ഞാനൊരു പുഞ്ചിരി നല്‍കി. പക്ഷേ പെട്ടന്ന് ദേഷ്യവും സങ്കടവും ആ മുഖത്ത് നിറഞ്ഞു. ഉടനെ ആന്റി മുഖം വെട്ടി തിരിച്ചു.

ആന്റിക്ക് എന്നോട് ദേഷ്യമാണെന്ന് മനസ്സിലായി.

വല്യച്ചനേയും, ഡാലിയയുടെ പപ്പ ക്ലെമന്റ് അങ്കിളേയും മാത്രം എങ്ങും കാണാന്‍ കഴിഞ്ഞില്ല. ക്ലമന്റ് അങ്കിള്‍ ക്രിമിനൽ ലോയറാണ്. ചിലപ്പോ തിരക്കായിരിക്കും.

എന്റെ മുന്നില്‍ വന്നു നിന്ന ഡാലിയയുടെ മുഖത്ത് നോക്കി പുഞ്ചിരിച്ച ശേഷം നോട്ടം വേഗം മാറ്റി. കൂടുതൽ നേരം ആ മുഖത്തേക്ക് നോക്കാന്‍ എനിക്ക് ബുദ്ധിമുട്ട്‌ തോന്നി. എന്റെ ഭാര്യ മരിച്ചതിനു ശേഷമാണ് ഡാലിയയുടെ മുഖത്തേക്ക് നോക്കാൻ ബുദ്ധിമുട്ട് തോന്നി തുടങ്ങിയത്‌.

ഞാൻ പൂക്കളം നോക്കി നിന്നു. ഒടുവില്‍ പൂക്കളം പൂര്‍ത്തിയായതും അവരൊക്കെ വല്യമ്മയോടും സോഫിയ ആന്റിയോടും കുശലം പറഞ്ഞിട്ട് പിരിഞ്ഞു പോയി.

“എന്റെ മുഖത്ത് നോക്കാന്‍ എന്താ ഇത്ര ബുദ്ധിമുട്ട്?” ഡാലിയ ദേഷ്യപ്പെട്ടു.

“എന്തു ബുദ്ധിമുട്ട്.” ഞാൻ അവളെ നോക്കി.

എന്റെ ഭാര്യയുടെ അതേ കണ്ണുകൾ. അതേ തേജസുള്ള മുഖം. അവളുടെ മുഖത്തെ കോരി പിടിക്കാന്‍ തോന്നിയതും ഞാൻ വേഗം എന്റെ ചിന്തകളെ നിയന്ത്രിച്ചു.

എന്നിട്ട് കുസൃതിയോടെ ചോദിച്ചു, “നീയെന്താ തുണിയില്ലാതെ നില്‍ക്കുന്ന യെക്ഷിയാണോ എനിക്ക് ബുദ്ധിമുട്ട്‌ തോന്നാന്‍?”

ഡാലിയ ഉടനെ ചിരിച്ചു. ഒരു കുഞ്ഞ് നാണവും ആ കണ്ണില്‍ കണ്ടു. “യക്ഷികള്‍ തുണിയില്ലാതെ നില്‍ക്കുമെന്ന് ആരാ പറഞ്ഞെ?”

“ഞാൻ വെറുതെ ഊഹിച്ചു.”

“ഓഹോ!! ശെരി ചേട്ടൻ എപ്പഴാ എത്തിയേ!?”

“ഇന്നലെ. രാവിലെ ആറു മണിക്കെത്തി.”

“ഇന്നലെ എത്തിയോ? എന്നിട്ടും ഞാൻ അറിഞ്ഞില്ലല്ലോ?!” ഉടനെ കുറ്റപ്പെടുത്തും പോലെ ഞങ്ങൾക്ക് നേരെ നടന്നടുക്കുന്ന എന്റെ വല്യമ്മയേ തുറിച്ചു നോക്കിയ ശേഷം ഡാലിയ പിന്നെയും എന്റെ മുഖത്തേക്ക് നോക്കി.

“ഇത്ര നേരവും ആന്റി ഞങ്ങടെ കൂടെ ഉണ്ടായിരുന്നു. എന്നിട്ടും ആന്റി ഒന്നും പറഞ്ഞില്ല.” അവള്‍ മുഖം വീർപ്പിച്ചു. “ഇന്നലെ വന്നിട്ട് ചേട്ടനും അങ്ങോട്ട് വന്നില്ലല്ലോ!!” ഡാലിയ എന്നോട് പിണങ്ങി.

അന്നേരം വല്യമ്മയും സോഫിയ ആന്റിയും താഴ്ന്ന ശബ്ദത്തില്‍ എന്തൊക്കെയോ സംസാരിച്ചു കൊണ്ട്‌ ഞങ്ങളുടെ അടുക്കലെത്തി.

“ഹാ, പിണങ്ങല്ലടി മോളെ.” വല്യമ്മ വിരൽ കൊണ്ട്‌ അവളുടെ കവിളിൽ പതിയെ ഒരു കുത്ത് കൊടുത്തതും ഡാലിയ ചിരിച്ചു. “അവന്‍ ശെരിക്കും ക്ഷീണിച്ചാ വന്നു കേറിയത്. ഇന്നലെ കാപ്പിയും കുടിച്ച് കിടന്നതാ, പിന്നേ ഞാൻ പോലും അവനെ ഇപ്പോഴാ കാണുന്നേ.”

ഉടനെ പിണക്കം മാറി ഡാലിയ എന്നോട് പുഞ്ചിരിച്ചു.

“എത്ര നാളായി റൂബി നി നാട്ടിലൊക്കെ വന്നിട്ട്? ഞങ്ങളെ വന്നു കണ്ടിട്ട്..?!”

അന്നേരം സോഫിയ ആന്റി എന്നെ കുറ്റപ്പെടുത്തിയതും ഞാൻ തല കുനിച്ചു.

“എന്റെ മുഖത്ത് നോക്കടാ.” ആന്റിയുടെ ശബ്ദം ഉയർന്നതും ഞാൻ വേഗം ആന്റിയെ നോക്കി. “എന്റെ മോള് ഡെയ്സി പോയെന്ന് കരുതി ഞങ്ങൾ നിനക്ക് ആരുമല്ലാതായി മാറിയോ?” ആന്റിയുടെ ശബ്ദം കൂടുതൽ ദേഷ്യത്തില്‍ കനത്തുയർന്നു.

അപ്പോൾ ഗേറ്റിന് പുറത്തിറങ്ങിയ നാല് സ്ത്രീകൾ തിരിഞ്ഞ് ഞങ്ങളെ നോക്കിയ ശേഷം വേഗം നടന്നു നീങ്ങി.

എനിക്ക് പെട്ടന്ന് സങ്കടം വന്നു. പക്ഷേ ആന്റി ദേഷ്യപ്പെട്ടതിൽ ന്യായമുണ്ട്. മാസങ്ങളോളം എല്ലാവരില്‍ നിന്നും ഒഴിഞ്ഞുമാറി നിന്നത് തെറ്റാണെന്ന്‌ അറിയാമെങ്കിലും എന്റെ മനസ്സ്ഥിതി അങ്ങനെയായിരുന്നു.

സോഫിയ ആന്റി പിന്നെയും എന്തോ പറയാൻ വായ് തുറന്നു.

“എടി സോഫി…!” താക്കീത് പോലെ വല്യമ്മ വിളിച്ചു.

“മതി ചേട്ടനോട് കയർത്തത്. ഇനിയും മുറ്റത്ത്‌ നിന്ന് അമ്മ സീനുണ്ടാക്കല്ലെ..!” ഡാലിയ അവളുടെ അമ്മയോട് ദേഷ്യപ്പെട്ടു.

ഒടുവില്‍ സമനില വീണ്ടെടുത്ത സോഫിയ ആന്റി കണ്ണുകൾ തുടച്ചിട്ട് ഒന്നും മിണ്ടാതെ അവരുടെ വീട്ടിലേക്ക് നടന്നുപോയി.

ഞങ്ങൾ മൂന്നുപേരും വ്യത്യസ്ത മനസ്സ്ഥിതിയോടെ നടന്നു പോകുന്ന സോഫിയ ആന്റിയെ നോക്കി നിന്നു.

“പാവം, സങ്കടം കാരണമാ അവള്‍ അത്രയും നിന്നോട് പറഞ്ഞുപോയത്.” ഞങ്ങളുടെ കണ്ണില്‍ നിന്ന് സോഫിയ ആന്റി മറഞ്ഞതും വല്യമ്മ എന്നോട് പറഞ്ഞു.

“ഇത്രയും മാസം നാട്ടില്‍ വരാതിരുന്ന ചേട്ടനോട് എനിക്കും ദേഷ്യമുണ്ട്, ആന്റി.” ഡാലിയ വല്യമ്മയോട് പറഞ്ഞിട്ട് എന്റെ നേര്‍ക്ക് തിരിഞ്ഞു.

അവള്‍ക്കും എന്നോട് ദേഷ്യം ഉണ്ടെന്ന് കേട്ടപ്പോ ഉള്ളില്‍ വിഷമമുണ്ടായി.

“പക്ഷേ ചേട്ടന്റെ മാനസികാവസ്ഥ എന്തായിരുന്നുവെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് കൊണ്ട്‌ ആ ദേഷ്യമങ്ങു മാറി.” ഡാലിയ എന്നെ നോക്കി പറഞ്ഞു.

ഡാലിയക്ക് എന്നോട് ദേഷ്യം ഇല്ലെന്ന് അറിഞ്ഞതും ആശ്വാസത്തോടെ അവളെ നോക്കി ഞാൻ പുഞ്ചിരിച്ചു.

“എന്നാൽ ഞാനും പോണു, ആന്റി.” ഡാലിയ വല്യമ്മയോട് പറഞ്ഞു. “പിന്നെ, നമ്മുടെ വീട്ടില്‍ വരാൻ ചേട്ടൻ മറക്കേണ്ട.” അതും പറഞ്ഞ്‌ അവളും പോയി.

ഡാലിയ പോയി മറയുന്നത് വരെ ഞാൻ നോക്കി നിന്നു.

അന്നേരം വായിൽ തോന്നിയ പോലെ തെറ്റു തെറ്റായി ഏതോ ഹിന്ദി പാട്ടും പാടി വല്യച്ചൻ ഗേറ്റ് കടന്നു വന്നു. ചില വാക്കുകളൊക്കെ പച്ച തെറിയായിരുന്നു, അതിനെ കാര്യമാക്കാതെ വല്യച്ചൻ പാടിക്കൊണ്ടു വന്നു.

ഞാനും വല്യമ്മയും മുഖാമുഖം നോക്കി. ചിരി അടക്കാൻ എത്ര ശ്രമിച്ചിട്ടും ഞങ്ങൾക്ക് കഴിഞ്ഞില്ല. ഒടുവില്‍ ഞങ്ങൾ പൊട്ടിച്ചിരിച്ചതും വല്യച്ചൻ പാട്ട് നിർത്തി അവിടെതന്നെ നിന്നു. എന്നിട്ട് ഞങ്ങൾ പുള്ളിയെ അപമാനിച്ചത് പോലെയാണ് അദ്ദേഹം ഞങ്ങളെ മാറിമാറി നോക്കിയത്. അത് കൂടി ആയപ്പോ ഞങ്ങളുടെ ചിരി ഭയങ്കരമായി കൂടി. ഒടുവില്‍ വല്യച്ചൻ മുഖവും വീർപ്പിച്ചാണ് അകത്തേക്ക് നടന്നു പോയത്.

ശെരിക്കും ഇവിടെ ലഭിക്കുന്ന ഈ സന്തോഷങ്ങളെ മറന്നാണല്ലോ ഞാൻ മാസങ്ങളോളം നാട്ടിലേക്ക് വരാതിരുന്നതെന്ന് ഓർത്തപ്പോൾ എനിക്ക് ഏതോ പോലെയായി. ഇനി മാസത്തിൽ രണ്ടു പ്രാവശ്യമെങ്കിലും നാട്ടില്‍ വന്നിട്ട് പോകണമെന്ന് ഞാൻ തീരുമാനിച്ചു.
******************

ഉച്ച മൂന്നുമണി കഴിഞ്ഞ് വീട്ടില്‍ നിന്നിറങ്ങി ഞാൻ നടന്നു.

“മോന്‍ എങ്ങോട്ടാ?” നടന്ന് ഗേറ്റ് എത്തിയതും വാതില്‍ക്കല്‍ നിന്നുകൊണ്ട് വല്യമ്മ വിളിച്ചു ചോദിച്ചു.

“സോഫിയ ആന്റിയെ കാണാന്‍.”

“നന്നായി. വേഗം ചെല്ല്.”

മൂളിയ ശേഷം ഞാൻ വേഗം നടന്നു. നാല് വീട് കഴിഞ്ഞ്, പകുതി തുറന്നിട്ടിരുന്ന ഗേയ്റ്റിലൂടെ നടന്ന് സോഫിയ ആന്റിയുടെ വീട്ട് മുറ്റത്ത്‌ ചെന്നു നിന്നു. അവിടെ നിന്നുകൊണ്ട് വീടും പരിസരവും ഞാൻ കണ്ണുകൾ കൊണ്ട്‌ ഉഴിഞ്ഞു. വീട്ട് വാതില്‍ അടഞ്ഞാണ് കിടന്നത്. എന്റെ നോട്ടം പതിയെ രണ്ടാം നിലയിലേക്ക് നീങ്ങി. ഡെയ്സിയും ഞാനും ഉപയോഗിച്ചിരുന്ന റൂമിന്റെ ജനാലയ്ക്കൽ കണ്ണുകൾ ഉടക്കി നിന്നു.

എന്റെ ഉള്ളില്‍ അടങ്ങി കിടന്നിരുന്ന ഒത്തിരി ഓര്‍മകള്‍ തല പൊക്കി തുടങ്ങിയതും വാതില്‍ തുറന്ന് സോഫിയ ആന്റിയും ഡാലിയയും ധൃതിപിടിച്ച് പുറത്തേക്ക്‌ വന്നു.

“എന്താ അവിടെതന്നെ നിന്നു കളഞ്ഞത്?” ചോദിച്ചു കൊണ്ട്‌ സോഫിയ ആന്റി ഇറങ്ങിവന്ന് എന്റെ കൈ പിടിച്ച് അകത്തേക്ക് നയിച്ചു. ഇപ്പൊ ആന്റിയുടെ മുഖത്ത് ദേഷ്യം ഇല്ലായിരുന്നു.

ഡാലിയേടെ കണ്ണുകള്‍ക്ക് തിളക്കം കൂടി. അവള്‍ പുഞ്ചിരിയോടെ തുറന്നു കിടന്ന വാതിൽ ചാരിയിട്ടിട്ട് വന്നു.

“നി ജോലി ചെയ്യുന്ന കമ്പനി എല്ലാ വര്‍ഷവും മൂന്ന്‌ ദിവസത്തെ ലീവല്ലേ തരാറുള്ളത്? ഈ വര്‍ഷം പത്ത് ദിവസവും ലീവാണോ?” ഒരു കുഷൻ ചെയറിൽ ഇരുന്ന ശേഷം ഡാലിലയോട് ഞാൻ ചോദിച്ചു.

എന്റെ ചോദ്യം അവളെ വിഷമിപ്പിച്ച പോലെ ഡാലിയ അവളുടെ അമ്മയെ നോക്കി.

“ആ കമ്പനി അവള്‍ക്ക് ഇഷ്ട്ടപ്പെടുന്നില്ലെന്നും പറഞ്ഞ്‌ അവള്‍ ജോലി ഉപേക്ഷിച്ചു. ജോലി കളഞ്ഞിട്ട് ഇന്നേക്ക് ആറ് ദിവസമായി.” ആന്റി പറഞ്ഞു.

എന്നും ഒത്തിരി മെസേജ് എനിക്ക് അയക്കുന്ന ഡാലിയ ഇക്കാര്യം മാത്രം എന്തുകൊണ്ട്‌ എന്നോട് പറഞ്ഞില്ല?

പെട്ടന്ന് എന്റെ കണ്ണുകൾ കുറുകി. കമ്പനിയില്‍ വല്ലവനും ഡാലിയയെ ഉപദ്രവിക്കാൻ ശ്രമിച്ചു കാണുമോ? അങ്ങനെ വല്ലതുമാണെങ്കിൽ അവന്റെ കാല്‍ ഞാൻ തല്ലിയൊടിക്കും.

“നിന്നെ ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിച്ചോ?” എന്റെ കണ്ണുകൾക്ക് കാഠിന്യമേറി. “ജോലി ഉപേക്ഷിക്കാന്‍ ശരിക്കുള്ള കാരണം എന്താ?”

“അതൊന്നും ചോദിച്ചിട്ട് അവള്‍ പറയുന്നില്ല. ആ ജോലി ഇനി വേണ്ട പോലും. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ എന്നോടെങ്കിലും പറയണ്ടേ. ഇപ്പൊഴൊക്കെ ഒരു കാര്യവും ഇവള്‍ എന്നോട് പറയാറില്ല.” ആന്റി അവളെ തുറിച്ചു നോക്കി. “നീയെങ്കിലും ഇവളോട് കാര്യം ചോദിക്ക്, മോനേ.. ഇവളെയൊന്ന് ഉപദേശിക്ക്.”

ഞാൻ ഡാലിയയുടെ മുഖഭാവം നോക്കി പഠിച്ചു. ഞാൻ അവളുടെ മുഖത്ത് സൂക്ഷ്മമായി നോക്കുന്നത് കണ്ട് ഡാലിയയുടെ കണ്ണുകൾ വിടര്‍ന്നു. കുഞ്ഞ് നാണവും മുഖത്തുണ്ടായി. അവള്‍ പുഞ്ചിരിച്ചു.

“അവിടെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല ചേട്ടാ. എനിക്ക് അവിടെ പിടിക്കില്ല. എന്തോ മനസ്സ് അവിടെ ഇണങ്ങുന്നില്ല. അതുകൊണ്ടാ അവിടെ വേണ്ടെന്ന് വച്ചത്‌.” ഡാലിയ എന്നോട് പറഞ്ഞു.

“മനസ്സിന്‌ ഇണങ്ങാൻ കഴിയാത്ത സ്ഥലത്തൊന്നും നി ജോലി ചെയ്യേണ്ട.” ഞാനും സമ്മതിച്ചു.

“ഇതിപ്പോ നന്നായി.” ആന്റി ചിരിച്ചു. “ആ കഴുതയെ ഉപദേശിക്കാൻ പറഞ്ഞപ്പോ ഈ കഴുത കൂട്ട് നില്‍ക്കുന്നു.”

ആന്റിയുടെ പറച്ചില്‍ കേട്ട് ഞാൻ ചിരിച്ചു.

“ചേട്ടൻ എന്നെ സപ്പോര്‍ട്ട് ചെയ്യുമെന്ന് അറിയാമായിരുന്നു.” ഡാലിയ ആന്റിക്ക് കൊഞ്ഞനം കുത്തി കാണിച്ചിട്ട് എന്റെ മുന്നില്‍ ഉണ്ടായിരുന്ന ചെയറിൽ വന്നിരുന്നു.

എന്റെ മുന്നില്‍ അവള്‍ വന്നിരുന്നതും എന്റെ കണ്ണുകൾ അവളുടെ ഇടത് കഴുത്തിൽ ഒന്ന് പരാതീട്ട് വേഗം മാറി.

“നിന്നോട് അവളെ ഉപദേശിക്കാൻ പറഞ്ഞ എന്നെ വേണം തല്ലാന്‍.” ആന്റി എന്നെ നോക്കി തലയാട്ടി ചിരിച്ചു. “ശെരി നിങ്ങൾ സംസാരിച്ചിരിക്ക്, ഞാൻ കുടിക്കാന്‍ എന്തെങ്കിലും എടുക്കാം.”

ആന്റി കിച്ചനിൽ പോയതും ഞാനറിയാതെ തന്നെ എന്റെ കണ്ണുകൾ ഡാലിയയുടെ ഇടത് കഴുത്തിൽ വീണ്ടും പരത്തി. ഡെയ്സിക്ക് ഉള്ളത് പോലത്തെ ഒരു കുഞ്ഞ് കറുത്ത പൊട്ട് ഡാലിയയ്ക്കും ഉണ്ട്. അവിടെയാണ് എന്റെ കണ്ണുകൾ പതിഞ്ഞത്.

അത് കണ്ടപ്പോ എന്റെ മനസ്സിൽ സങ്കടം നിറഞ്ഞു.

എന്റെ കണ്ണുകൾ പതിയെ താഴേക്ക് ഇഴഞ്ഞു ചെന്നു. ഡാലിയയുടെ മുന്‍ ഭാഗത്ത് എന്റെ കണ്ണുകൾ തങ്ങി. ഡെയ്സിയേക്കാൾ അല്‍പ്പം വലുതാണെന്ന് ഷേപ്പ് കണ്ടപ്പോ തോന്നി.

അയ്യേ…. എങ്ങോട്ടാ എന്റെ മനസ്സ് പായുന്നത്!! ധൃതിയില്‍ എന്റെ കണ്ണുകൾ പിന്നെയും താഴേക്ക് ഇഴഞ്ഞ് ഡാലിയേടെ പൊക്കിള്‍ ഭാഗത്ത് നിന്നു. ഡെയ്സിക്ക് പൊക്കിളിന് അല്‍പ്പം താഴെയും ഒരു കുഞ്ഞ് കറുത്ത പൊട്ടുണ്ട്. ഡാലിയയ്ക്കും ഉണ്ടാവും.

ച്ചേ…. എന്തൊക്കെയാ ഞാൻ ചിന്തിക്കുന്നേ. എവിടെയൊക്കെയോ ഡാലിയയെ ഞാൻ നോക്കുന്നത്?

വേഗം ഡാലിയയുടെ പൊക്കിള്‍ ഭാഗത്ത് നിന്നും നോട്ടം മാറ്റി അവളുടെ മുഖത്തേക്ക് കൊണ്ടുവന്നു.

ഡാലിയ എന്റെ മുഖത്ത് തന്നെയാ നോക്കി ഇരുന്നത്. അവളുടെ മുഖം നാണത്താൽ വല്ലാതെ ചുവന്നു തുടുത്തിരുന്നു.

“ഡെയ്സിക്ക് ഉള്ളത് പോലെ അവിടെ എനിക്ക് കറുത്ത പൊട്ട് ഇല്ലാ.” നാണത്തോടെ അവള്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.

“സോറി ഡാലിയ. ഞാൻ… ഞാൻ—”

“അതൊന്നും സാരമില്ല.” ഡാലിയ ചിരിച്ചു. “പിന്നേ ഇത്തവണയും മൂന്ന്‌ ദിവസം നിന്നിട്ട് മുങ്ങാനാ പ്ലാൻ?” അവള്‍ ചോദിച്ചു.

“യേയ്, ഓണം കഴിഞ്ഞ് പത്തൊന്‍പതിന് ഞാൻ പോകും.” ഞാൻ പറഞ്ഞതും അവള്‍ പെട്ടന്ന് നിലത്ത് നോക്കിയിരുന്ന് എന്തോ കാര്യമായി ചിന്തിക്കാൻ തുടങ്ങി.

അവളുടെ ചിന്തകളെ ശല്യം ചെയ്ത് മുറിക്കാൻ മനസ്സില്ലാതെ ഞാൻ അവളെ നോക്കി വെറുതെ ഇരുന്നു.

അപ്പോ ആന്റി കിച്ചനിൽ നിന്നിറങ്ങി വന്നു. കൊണ്ടുവന്ന ട്രേ ടീപ്പോയിൽ വച്ചിട്ട് ഒരു ഗ്ലാസ്സ് ജൂസ് എനിക്കെടുത്തു തന്നപ്പോഴാണ് ഡാലിയ ചിന്ത മുറിച്ച് ഞങ്ങളെ നോക്കിയത്.

“ഈ പെണ്ണിന് എന്തുപറ്റി..?” ആന്റി എന്നോട് ചോദിച്ചു.

“ആന്റി പോയപ്പോ അവൾ കോമയിലായി. ആന്റി തിരിച്ചു വന്നതും കോമ മാറി. ഇവളെ നിയന്ത്രിക്കുന്ന സ്വിച്ച് വല്ലതും ആന്റി കണ്ടുപിടിച്ചോ?”

എന്റെ പറച്ചില്‍ കേട്ട് അമ്മയും മോളും പൊട്ടിച്ചിരിച്ചു.

ചിരി നിന്നതും ഡാലിയയുടെ മുഖത്ത് പെട്ടന്ന് നിസംഗത ഉണ്ടായത് ഞാനും ആന്റിയും ശ്രദ്ധിച്ചു. അതു കണ്ട് ആന്റിയുടെ മുഖത്ത് ആശങ്ക പടർന്നു പിടിച്ചു.

“അമ്മാ, എനിക്കൊരു കാര്യം പറയാനുണ്ട്.”

“എന്തുകാര്യം?” ആന്റി ആശങ്കയോടെ ചോദിച്ചു.

അപ്പോ ഡാലിയ എന്നെ നോക്കിയാണ് സംസാരിച്ചത്. “ചേട്ടാ, ‘ജോബ്‌ ഇന്റര്‍വ്യൂ’ എന്നൊരു വാട്സാപ് ഗ്രൂപ്പുണ്ട്. അതിൽ, എനിക്ക് എക്സ്പീരിയൻസുള്ള വെബ് ഡെവലപ്പർ ജോലിയുടെ ഒരു ആഡ് കണ്ടിട്ട് അവരുടെ ഓഫീസിൽ ഞാൻ വിളിച്ചായിരുന്നു. വിളിച്ചിട്ട് ഇന്ന്‌ അഞ്ച് ദിവസമായി.”

“ആണോ, എന്നിട്ട്?” ഞാൻ ആന്റിയെ പാളിയൊന്ന് നോക്കി.

“എന്നോട് ഇന്റര്‍വ്യൂ അറ്റൻഡ് ചെയ്യാൻ പറഞ്ഞു. ഓണം കഴിഞ്ഞാണ് ഇന്റര്‍വ്യൂ. ഇരുപത്തി ഒന്നാം തിയതി.”

അതുകേട്ട് മനസ്സിൽ മുറിവേറ്റ പോലെയാണ്‌ ആന്റി ഇരുന്നത്.

“എന്നിട്ട് ഇത്രയും ദിവസം ഇതൊക്കെ എന്നോട് പറയാൻ നിനക്ക് തോന്നിയില്ല, അല്ലേ?” സങ്കടപ്പെട്ടാണ് ആന്റി അത് പറഞ്ഞത്. “പക്ഷേ റൂബി വന്നു കേറിയതും ഓടിച്ചെന്ന് അവനോട് പറഞ്ഞു.”

“അതുപിന്നെ… ചേട്ടൻ എന്നെ സപ്പോര്‍ട്ട് ചെയ്യുമെന്ന വിശ്വസമുള്ളത് കൊണ്ടാ ഇപ്പൊ ഇക്കാര്യം എടുത്തിട്ടത്.”

ആന്റി കുറെ നേരത്തേക്ക് അവളെ തന്നെ തുറിച്ചു നോക്കിയിരുന്നു.

“നി ജോലിക്ക് പോകണ്ട എന്ന് എപ്പോഴെങ്കിലും ഞാൻ വിലക്കിയിട്ടുണ്ടോ..?” ആന്റി ദേഷ്യപ്പെട്ടു.

“ജോലിക്ക് പോകേണ്ട എന്ന് അമ്മ പറഞ്ഞിട്ടില്ല…… പക്ഷേ ദൂര സ്ഥലത്ത്‌ ജോലിക്ക് പോകാൻ സമ്മതിക്കില്ല എന്ന് അമ്മ എത്രയോ വട്ടം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട്‌ ആദ്യം ചേട്ടനോട് ഫോണിലൂടെ കാര്യങ്ങൾ പറഞ്ഞിട്ട്, പിന്നെ ചേട്ടനെ കൊണ്ട്‌ അമ്മയോട് സംസാരിപ്പിക്കാം എന്ന് വിചാരിച്ചാ ഇതുവരെ അമ്മയോട് പറയാതിരുന്നത്. പക്ഷേ ചേട്ടനോട് ഫോണിലൂടെ പറയാൻ കഴിഞ്ഞില്ല. ചേട്ടൻ നാട്ടില്‍ വരികയും ചെയ്തു. പിന്നെ ദാ, ചേട്ടൻ ഇപ്പൊ നമ്മുടെ മുന്നില്‍. അതുകൊണ്ട്‌ ഇപ്പൊ ചേട്ടനെ ഇരുത്തി കൊണ്ട്‌ സംസാരിക്കാം എന്ന് വിചാരിച്ചു.”

ഡാലിയ പറഞ്ഞതൊക്കെ ഗ്രഹിക്കാന്‍ എന്നപോലെ ആന്റി കുറച്ചുനേരം ആലോചിച്ചിരുന്നു. ഒടുവില്‍ ആന്റിയുടെ മുഖം കറുത്തു. “എവിടെയാ ജോലി സ്ഥലം?”

“തമിഴ്‌നാട്ടില്‍…”

ഇവിടെ നിന്നും കന്യാകുമാരി ഡിസ്ട്രിക്ട് അത്ര ദൂരത്തൊന്നുമല്ല. അവിടെയാണ് ജോലിയെങ്കിൽ എന്നും പോയി വരാൻ കഴിയും. പക്ഷേ ദൂരെ എന്നാലേ അവള്‍ പറഞ്ഞത്.

“തമിഴ്‌നാട്ടില്‍ എവിടെ?” ഞാൻ ചോദിച്ചു.

“ഊട്ടി….!!” മടിച്ചു മടിച്ചാണ് ഡാലിയ പറഞ്ഞത്.ഉടനെ ആന്റി അവളെ തറപ്പിച്ചു നോക്കി.

“വേണ്ട, അത്രയും ദൂരത്ത് പോയി ജോലി ചെയ്യണമെന്ന് നിര്‍ബന്ധമില്ല.” ആന്റി ദേഷ്യത്തില്‍ പറഞ്ഞു.

“കണ്ടോ.. കണ്ടോ… ഇതുകൊണ്ടാ അമ്മയോട് ഞാൻ പറയാത്തത്.” ഡാലിയ സങ്കടപ്പെട്ടു. “ചേട്ടൻ എന്താ ഒന്നും മിണ്ടാത്തെ…” അവള്‍ വെപ്രാളപ്പെട്ട് എന്റെ കാലില്‍ നുള്ളി.

“വേണ്ടന്ന് പറഞ്ഞില്ലേ…” ആന്റി അവളോട് കയർത്തു. “എന്തെങ്കിലും ആവശ്യത്തിന് പോലും സഹായിക്കാൻ അവിടെ ആരും ഉണ്ടാവില്ല. നി അവിടെ ഒറ്റക്ക് കിടക്കുമ്പോ സമാധാനമായി എനിക്കിവിടെ എങ്ങനെ ഇരിക്കാൻ കഴിയും. ഒരു മോള് എന്നെന്നേക്കുമായി നമ്മളെ വിട്ടുപോയി. ഇനി നിനക്ക് ഇവിടന്ന് മാറി ഒറ്റക്ക് നിൽക്കണമല്ലേ? അതും, സ്വന്തവും ബന്ധവും ഇല്ലാത്ത സ്ഥലത്ത്‌..!!” ദേഷ്യവും ടെൻഷനും പിടിച്ച് ആന്റി വിയർക്കാൻ തുടങ്ങി. ശബ്ദമില്ലാതെ കരയാനും തുടങ്ങി.

ഒരു മോള് എന്നെന്നേക്കുമായി നമ്മളേ വിട്ടു പോയെന്ന് ആന്റി പറഞ്ഞതും എന്റെ ഹൃദയം പൊളിഞ്ഞത് പോലെയായി. ഒന്നും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പോലെ എന്റെ മുഖം വിളറി.

എന്റെ അവസ്ഥ മനസ്സിലാക്കിയ പോലെ ഡാലിയ വിഷമത്തോടെ എന്നെ നോക്കിയതും ഞാൻ എങ്ങനെയോ പുഞ്ചിരിച്ചു.

“എന്നെ സഹായിക്കാൻ അവിടെ ആരും ഉണ്ടാവില്ലെന്ന് ആരാ പറഞ്ഞത്, റൂബി ചേട്ടൻ നീലഗിരിയിലല്ലേ താമസം. ഊട്ടിയും നീലഗിരി ഡിസ്ട്രിക്ട്ടിൽ തന്ന്യാ.” ഡാലിയ അവളുടെ അമ്മയോട് തര്‍ക്കിച്ചു.

ഉടനെ ആന്റി കണ്ണും തുടച്ച് നിവര്‍ന്നിരുന്നിട്ട് അവളെയും എന്നെയും മാറിമാറി നോക്കി. ഒരുപാട്‌ നേരത്തേക്ക് ആന്റി മിണ്ടിയില്ല.

“നീലഗിരിയിൽ നിന്നും ഊട്ടിക്ക് എത്ര ദൂരമുണ്ട്, മോനേ?” അവസാനം കണ്ണും തുടച്ച് ആന്റി എന്നോട് ചോദിച്ചു.

“ഇരുപത് കിലോമീറ്റര്‍ പോലും കാണില്ല, ആന്റി.”

“പിന്നേ ചേട്ടാ, ചേട്ടന്റെ ലോഡ്ജും കോട്ടേജും മറ്റ് ബിസിനസ്സ് എല്ലാം ഊട്ടിയിലും ഉള്ളതല്ലേ?”

“ഉണ്ടല്ലോ. ഈട്ടിയിലുമുണ്ട്.” ഞാൻ സ്ഥിരീകരിച്ചതും ഡെയ്‌ലി അവളുടെ അമ്മയെ നോക്കി കൊഞ്ഞനം കുത്തി.

“അപ്പോ ഇടയ്ക്കിടയ്ക്ക് ഇവളുടെ ആവശ്യങ്ങളും കാര്യങ്ങളും നേരിട്ട് ചെന്ന് അന്വേഷിക്കാന്‍ നിനക്ക് സമയം കിട്ടുമോ, മോനേ?” പ്രതീക്ഷയോടെ ആന്റി ചോദിച്ചു.

ആ ചോദ്യം കേട്ട് ദേഷ്യം വന്നത് പോലെ ഡാലിയ ചൂടായി പറഞ്ഞു, “എന്റെ അമ്മാ, ഇത് നമ്മുടെ ചേട്ടനാണ്. ചേട്ടനോട് ഇങ്ങനത്തെ ചോദ്യം ചോദിക്കേണ്ട കാര്യമുണ്ടോ?”

“നി മിണ്ടാതിരിക്കെടി…” അവളോട് ദേഷ്യപ്പെട്ടിട്ട് ആന്റി എന്നെ നോക്കി.

“എനിക്ക് സമയം കിട്ടും ആന്റി. ചെന്ന് ഇവൾടെ കാര്യം അന്വേഷിച്ച് വേണ്ടത് ചെയ്യാം, ആന്റി ധൈര്യമായി ഇരിക്കൂ.”

ഞാൻ ഉറപ്പ് കൊടുത്തതും ആന്റിക്ക് സമാധാനമായി. ഡാലിയയുടെ മുഖത്തും സന്തോഷം നിറഞ്ഞു.

“എനിക്ക് അറിയാമായിരുന്നു… ചേട്ടനെ ഇരുത്തി അമ്മയോട് കാര്യം പറഞ്ഞാൽ എല്ലാം നടക്കുമെന്ന്.”

അതുകേട്ട് ഞാൻ പുഞ്ചിരിച്ചു. ആന്റി പോലും പുഞ്ചിരിച്ചു.

“ആട്ടെ… ഏതു കമ്പനിയാ ഇന്റര്‍വ്യൂ നടത്തുന്നേ?” ആന്റി ചോദിച്ചു.

ഉടനെ ഇന്റര്‍വ്യൂ പോകാനിരിക്കുന്ന കമ്പനിയെ കുറിച്ച് ഡാലിയ വിശദമായി തന്നെ ഞങ്ങളോട് വിവരിച്ചു.

“ബ്രോഡ് ടെക്നോ” എന്ന കമ്പനി പേര്‌ കേട്ടപ്പോ ഉള്ളില്‍ ഞാൻ സന്തോഷിച്ചു. ഡാലിയ പറഞ്ഞ കമ്പനിയെ കുറിച്ച് എനിക്കറിയാം. അതൊരു അമേരിക്കന്‍ ബേയ്സ്ഡ് കമ്പനിയാണ്. ആ കമ്പനിയുടെ എച് ആർ മാനേജര്‍, ദാമോദരന്‍ അങ്കിളും, എന്റെ അച്ഛനും സഹപാഠികളും ഉറ്റ സുഹൃത്തുക്കളും ആയിരുന്നു. ആ പുള്ളിയെ അച്ഛൻ എനിക്ക് പരിചയപ്പെടുത്തി തന്നായിരുന്നു. ഞങ്ങൾ തമ്മില്‍ നല്ലോരു ബന്ധം തന്നെയുണ്ട്. ദാമോദരന്‍ അങ്കിള്‍ എനിക്ക് ആ കമ്പനിയുടെ പ്രധാന പുള്ളികളെ പരിചയപ്പെടുത്തി തന്നിട്ടുമുണ്ട്.

എല്ലാ മാസവും അവസാന ആഴ്ചയിൽ, അമേരിക്കയിലുള്ള ഈ കമ്പനിയുടെ മെയിൻ ബ്രാഞ്ചിൽ നിന്നും ചില വിഐപികൾ ഫാമിലി സഹിതം ഊട്ടി ബ്രാഞ്ചിനെ വിസിറ്റ് ചെയ്യുന്നത് പതിവാണ്. ആ വിഐപി ഫാമിലീസിന് വേണ്ടി എപ്പോഴും എന്റെ മൂന്ന്‌ കോട്ടേജുകളേയാണ് ബുക്ക് ചെയ്യാറുള്ളത്. ഒപ്പം മൂന്ന്‌ വിഐപി വാനുകളും ബുക്കിങ് ചെയ്യാറുണ്ട്.

പിന്നേ ദാമോദരന്‍ അങ്കിളിന്റെ മകനും, ആ കമ്പനിയിലുള്ള ചില ഉയർന്ന സ്റ്റാഫ്സിന്റെ മക്കളും എന്റെ കരാട്ടെ ക്ലാസിലെ സ്റ്റുഡന്റ്സാണ്.

നീലഗിരിയിലേ എന്റെ ഓഫീസിൽ നിന്നും വെറും അര മണിക്കൂര്‍ യാത്ര ചെയ്താല്‍ ബ്രോഡ് ടെക്നോ കമ്പനിയില്‍ എന്താണ്‌ കഴിയും. ഈട്ടിയിലുള്ള എന്റെ ലോഡ്ജ് ഓഫീസില്‍ നിന്നും വെറും പതിനെട്ട് മിനിറ്റ് മതി.

ദാമോദരന്‍ അങ്കിളോട് ഞാൻ റിക്വസ്റ്റ് ചെയ്താൽ ഇന്റര്‍വ്യൂ പോലും അറ്റന്റ് ചെയ്യാതെ ഡാലിയക്ക് ജോലി കിട്ടും. പക്ഷേ ഞാൻ ചെയ്യില്ല. കാരണം, അവളുടെ ജോലിയില്‍ ഡാലിയയ്ക്കുള്ള അറിവും കഴിവും എനിക്ക് നല്ലോണം അറിയാം. ഇന്റര്‍വ്യൂവിൽ അവള്‍ പാസ് ചെയ്യും. ജോലിയും കിട്ടും.

“എടാ മോനെ, നീ എന്താ ഒന്നും മിണ്ടാത്തെ?” ആന്റി ആശങ്കപ്പെട്ടു. “ആ കമ്പനി കൊള്ളില്ലേ?”

ആന്റിയുടെ ചോദ്യങ്ങൾ പെട്ടന്ന് ഡാലിയെ ടെൻഷനിലാക്കി. ആ കമ്പനി കൊല്ലല്ലേ എന്ന ചോദ്യ ഭാവത്തില്‍ ഡാലിയ എന്നെ നോക്കി.

“ബ്രോഡ് ടെക്നോ നല്ല കമ്പനിയാണ്, ആന്റി. താഴ്ന്നത് തൊട്ട് ഉയർന്നത് വരെയുള്ള അധികാരക്രമത്തിൽ പെട്ട എല്ലാ സ്റ്റാഫ്സും പരസ്പര ബഹുമാനത്തോടേയാ അവിടെ ജോലി ചെയ്യുന്നത്. പിന്നെ, ദൂര സ്ഥലങ്ങളില്‍ നിന്നും വന്ന് ജോലി ചെയ്യുന്ന കുറെ ലേഡീ സ്റ്റാഫ്സുണ്ട് അവിടെ. അവരൊക്കെ അടുത്തുള്ള ഒരു ലേഡീസ് ഹോസ്റ്റലിലാണ് താമസം. പിന്നെ എന്റെ നീലഗിരി ഓഫീസില്‍ നിന്ന് അര മണിക്കൂര്‍ ദൂരമേയുള്ളൂ ആ കമ്പനി.”

“നി പറഞ്ഞത് കേട്ടിട്ട് തെറ്റൊന്നും പറയാനില്ല.” ആന്റി സമാധാനിച്ചു. “എന്നാപ്പിന്നെ പത്തൊന്‍പതിന് നി പോകുമ്പോ ഇവളെയും കൂടെ കൂട്ടിക്കോ.” ആന്റി എന്നോട് പറഞ്ഞു.

അതുകേട്ട് ഡാലിയയുടെ സന്തോഷം കാണേണ്ടതായിരുന്നു.

എനിക്കെന്തോ ഉള്ളില്‍ അസ്വസ്ഥത നിറഞ്ഞു. എന്റെ കൂടെ വന്നാല്‍ രണ്ടുമൂന്ന് ദിവസം അവള്‍ക്ക് എന്റെ കൂടെ നില്‍ക്കേണ്ടി വരില്ലേ? ഒറ്റക്ക് ജീവിക്കുന്ന എന്റെ കൂടെ അവളെ നിര്‍ത്തുന്നത് ശെരിയാണോ? ഞാൻ ചിന്താകുഴപ്പത്തിലായി. പക്ഷേ അതിനെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞില്ല.

“അങ്കിള്‍ എവിടെ, അങ്കിള്‍ എപ്പോ വരും?” ഞാൻ ചോദിച്ചു.

“പപ്പ കോടതിയില്‍ പോയി. അതുകഴിഞ്ഞ്‌ ആരെയോ കാണാന്‍ ഉണ്ടെന്നും പറഞ്ഞു. വരാൻ വൈകും.”

“എന്നാ ഞാൻ ഇറങ്ങട്ടെ ആന്റി?” എഴുനേറ്റ് നിന്ന് ഞാൻ ചോദിച്ചു.

“ഇടയ്ക്കിടെ ഇങ്ങോട്ട് വാ മോനെ.”

ഞാൻ മൂളി.

“പിന്നേ ചേട്ടാ.” ഡാലിയ എഴുനേറ്റ് എന്റെ അടുത്തു വന്നു.

“എന്തേ?”

“എന്റെ കൂടെ ജോലി ചെയ്ത നാല് ഫ്രണ്ട്സും, അവരുടെ ഹസ്ബന്‍ഡ്സും, പിന്നെ അവരുടെ കുട്ടികളുമൊക്കെ ഇന്നു രാത്രി ഇങ്ങോട്ട് വരുന്നുണ്ട്. ഓണം കഴിഞ്ഞേ പോകു.”

“വന്നോട്ടെ. സൗകര്യം പോലെ അവരെ അങ്ങോട്ടും കൂട്ടിക്കൊണ്ടു വരാൻ മറക്കരുത്.” ഞാൻ പറഞ്ഞു.

“അതൊക്കെ ഞാൻ എറ്റു. പിന്നെ, നാള ചേട്ടന് വേറെ എന്തെങ്കിലും ജോലി ഉണ്ടോ?”

“പ്രത്യേകിച്ച് ഒന്നുമില്ല. എന്തേ?”

“നാള ഉച്ച കഴിഞ്ഞ് ഫ്രണ്ട്സുമായി പൊഴിക്കര പോയി ആറ്റിൽ കുളിക്കാനാ പ്ലാൻ.”

“ആഹാ.. കടലും പൊഴിയും നിനക്ക് പേടിയല്ലേ… ആ പേടിയൊക്കെ മാറിയോ?” ആശ്ചര്യത്തോടെ ഞാൻ ചോദിച്ചതും ആന്റി അവളെ നോക്കി ആക്കി ചിരിച്ചു.

“പേടി ഇപ്പോഴുമുണ്ട്. അതുകൊണ്ട്‌ ചേട്ടനും കൂടെ വരണം. ചേട്ടൻ ഇല്ലാതെ ഞാൻ പോവില്ല.” ചുണ്ടു കോട്ടി അവൾ വാശിപിടിച്ചു.

ഞാൻ ഒന്നും പറയാതെ മടിച്ചു നിന്നതും ഡാലിയ ആശങ്കയോടെ അവളുടെ അമ്മയെ നോക്കി.

“നി കൂടെ ചെല്ലടാ മോനെ.” ആന്റി അവളെ സപ്പോര്‍ട്ട് ചെയ്തു. “പണ്ട്‌ തൊട്ടെ നിന്റെ കൂടെ അല്ലാതെ മറ്റാരുടെയും കൂടെ ഇവളും ഡെയ്സിയും ധൈര്യമായി ആറ്റിലും കടലിലും ഇറങ്ങിയിട്ടില്ലല്ലോ. നി ഇല്ലാതെ അവൾടെ ആ പേടിച്ച ശീലം മാറാനും പോണില്ല.”

“ശെരി, ഞാൻ വരാം.” അവളോട് ഞാൻ പറഞ്ഞതും ആ മുഖം റിലാക്സ് ആയി. “പക്ഷേ എനിക്ക് ഐസ്ക്രീം വാങ്ങിച്ചു തരണം…. ഒരുപാട്‌ ഐസ്ക്രീം.”

എന്റെ ആവശ്യം കേട്ട് അവളും ആന്റിയും പൊട്ടിച്ചിരിച്ചു.

“ഐസ്ക്രീം കൊതിയൻ. ഇതുവരെ ചേട്ടന്റെ ഐസ്ക്രീം കൊതി മാറിയില്ല, അല്ലേ.” ഡാലിയ കളിയാക്കി.

“നി പോടി. ഐസ്ക്രീം വാങ്ങിച്ചു തരില്ലെങ്കിൽ ഞാൻ വരില്ല.” കുഞ്ഞിനെ പോലെ ഞാൻ ശാഠ്യം പിടിച്ചു.

“അയ്യോ അങ്ങനെ പറയല്ലേ… എന്റെ ഈ വാവയ്ക്ക് എത്ര ഐസ്ക്രീം വേണേലും ഞാൻ വാങ്ങിത്തരാം.” കുഞ്ഞുങ്ങളോട് എന്നപോലെ അവള്‍ കൊഞ്ചി. അങ്ങനെ അവള്‍ കൊഞ്ചി പറഞ്ഞപ്പോ അവളുടെ കണ്ണുകളില്‍ സ്നേഹവും കുസൃതിയും തുളുമ്പുന്നുണ്ടായിരുന്നു.

“അപ്പോ നാളെ നിങ്ങൾ പോകുന്ന സമയം എന്നെ വിളിച്ചാല്‍ മതി. ഞാൻ വരാം.” അതും പറഞ്ഞ്‌ ഞാൻ അവിടേ നിന്നിറങ്ങി.

പുറകില്‍ നിന്നും ഡാലിയ സന്തോഷത്തിൽ വിളിച്ചു കൂവുന്നത് കേട്ട് ഞാൻ പുഞ്ചിരിച്ചു.
***************

എന്റെ മുടിയിഴകളിലൂടെ അവളുടെ വിരലുകള്‍ ഓടി നടന്നു. എന്റെ മുഖമാകെ അവളുടെ ചുംബനങ്ങൾ പതിഞ്ഞു. എന്റെ ചുണ്ടില്‍ അവളുടെ നാവ് ഇഴഞ്ഞു പോയി. കുസൃതിയോടെ അവളുടെ നാവ് എന്റെ ചുണ്ടുകള്‍ക്കിടയിലൂടെ നുഴഞ്ഞു കേറിയതും എന്റെ നാവ് അതിനെ തഴുകി നുണഞ്ഞു. ഡെയ്സി അത് ആസ്വദിച്ചു കിടന്നു. അല്‍പ്പം കഴിഞ്ഞ് ഡെയ്സി എന്റെ നാടിനെ തട്ടിയെടുത്ത് പ്രണയപൂർവം നുണഞ്ഞു. അല്‍പ്പം കഴിഞ്ഞ് എന്റെ നഗ്ന മാറിലൂടെ അവളുടെ മുഖം ഇഴഞ്ഞു നീങ്ങി. എന്റെ ഇടനെഞ്ചിൽ പ്രണയത്തോടെ അവളുടെ ചുണ്ടുകൾ ചുംബിച്ചു. ഒടുവില്‍ അവളുടെ കവിൾത്തടം എന്റെ ഹൃദയത്തിന് മുകളില്‍ അമർത്തി വച്ച് എന്റെ ഹൃദയമിടിക്കുന്ന താളത്തിനൊത്ത് അവളും മധുരമായി മൂളാൻ തുടങ്ങി.

“എന്റെ ഡെയ്സി….”

“ഊം…”

“എന്നും ഇതുപോലെ എന്റെ ഹൃദയമിടിപ്പ് കേൾക്കാൻ എന്തിനാ ഇത്ര കൊതി?”

“എന്റെ ചേട്ടന്റെ ഹൃദയം ‘ഡെയ്സി.. ഡെയ്സി’ എന്നും പറഞ്ഞല്ലേ തുടിക്കുന്നേ. എത്ര കേട്ടിട്ടും എനിക്ക് മതിയാവുന്നില്ല.”

“എന്തിനാ ഈ ഹൃദയം എന്റെ ഡെയ്സിയെ വിളിച്ചു തുടിക്കുന്നേ?” അവളുടെ മുടിയിഴകളിൽ വിരലോടിച്ച് കൊണ്ട്‌ കുസൃതിയോടെ ഞാൻ ചോദിച്ചു.

“ഞാൻ ചേട്ടന്റെ ജീവനില്‍ അലിഞ്ഞു ചേര്‍ന്നത് കൊണ്ടല്ലേ ഇങ്ങനെ കേള്‍ക്കുന്നേ. എപ്പോഴും ചേട്ടന്റെ ഹൃദയ ശബ്ദം എനിക്ക് കേള്‍ക്കണം.” പറഞ്ഞിട്ട് അവള്‍ പിന്നെയും, പിന്നെയും എന്റെ ഹൃദയ ഭാഗത്ത് ചുംബിച്ചു.

ഉടനെ അവളെ ഞാൻ മുകളിലേക്ക് വലിച്ച് എന്നോട് ചേർത്തു പിടിക്കാൻ ശ്രമിച്ചതും എന്റെ കൈകൾ അവളുടെ ശരീരത്തിലൂടെ കടന്നുപോയി. അപ്പോൾ കരഞ്ഞുകൊണ്ട് അവള്‍ അപ്രത്യക്ഷയായി.

“എന്നെ വിട്ടു പോകല്ലേ ഡെയ്സി.” അലറി വിളിച്ചു കൊണ്ട്‌ ഉറക്കത്തിൽ നിന്നും ഞാൻ ഉണര്‍ന്നു.

“ഡെയ്സി…!!!” ഞാൻ വിങ്ങിപ്പൊട്ടി. “എന്തിനാ എന്നെ വിട്ട് പോയത്?”

ഒരുപാട്‌ നേരം ഞാൻ അങ്ങനെ തന്നെ ഇരുന്നു. ശേഷം ഞാൻ കിടന്നു. പക്ഷേ ഉറങ്ങാൻ കഴിഞ്ഞില്ല. ഒടുവില്‍ എഴുനേറ്റ് ഞാൻ താഴേ ചെന്ന് വാതില്‍ തുറന്ന് മുറ്റത്തിറങ്ങി.

കാര്‍ ഷെഡ്ഡിലെ ഷട്ടർ തുറന്ന് അകത്തെ ലൈറ്റുമിട്ട് എന്റെ മഹീന്ദ്ര ഥാർ റോക്സിനെ ഞാൻ നോക്കി നിന്നു. ഫൈവ് സീറ്റർ, കറുത്ത എസ് യു വി ആണ് എന്റെ വണ്ടി. ഡെയ്സിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറം.

ഇനി ഉറങ്ങാൻ കഴിയില്ലെന്ന് മനസ്സിലായതും ഞാൻ എന്റെ വണ്ടിയും വല്യച്ചന്റെ കാറും വാഷ് ചെയ്യാൻ തുടങ്ങി.

“റൂബി……!!” വല്യമ്മയുടെ പതിഞ്ഞ ശബ്ദം കേട്ടതും ഞാൻ ജോലി നിര്‍ത്തി വല്യമ്മയെ നോക്കി പുഞ്ചിരിച്ചു. പക്ഷേ ആ മുഖത്ത് വിഷമം മാത്രമാണ് നിറഞ്ഞിരുന്നത്.

“എന്താ മോനെ ഇവിടെ നി ചെയ്യുന്നേ?”

“വണ്ടി കഴുകുന്നു.”

“രാത്രി മൂന്ന്‌ മണിക്കോ!?” വിഷമത്തോടെ വല്യമ്മ ചോദിച്ചു.

ഞാൻ മിണ്ടാതെ നിന്നതും വല്യമ്മ എന്റെ കൈ പിടിച്ച് വീട്ടിനകത്തേക്ക് കൂട്ടിക്കൊണ്ടു പോയി.

“കഴിഞ്ഞതൊന്നും ചിന്തിക്കാതെ മോനെ.” വല്യമ്മ പടികള്‍ കേറുന്നതിനിടെ വല്യമ്മ ഉപദേശിച്ചു. “ചെല്ല്, ചെന്ന് ഉറങ്ങാൻ ശ്രമിക്ക്.” മുകളില്‍ എന്റെ മുറിയില്‍ എത്തിയതും വല്യമ്മ സ്നേഹത്തോടെ പറഞ്ഞു.

ഞാൻ ഒന്നും മിണ്ടാതെ ബെഡ്ഡിൽ കേറി കമിഴ്ന്നു കിടന്നു. ഇടക്കിടക്ക് ഒളികണ്ണിട്ട് വല്യമ്മ പോയ എന്ന് നോക്കി. പക്ഷെ എന്റെ കോപ്രായം കണ്ടുകൊണ്ട് പുഞ്ചിരിയോടെ വല്യമ്മ അവിടെതന്നെ ഉണ്ടായിരുന്നു.

ഒരുപാട്‌ നേരം കഴിഞ്ഞിട്ടും ഞാൻ ഉറങ്ങുന്നില്ലെന്ന് കണ്ടതും വല്യമ്മ എന്റെ അടുത്തു വന്നിരുന്ന് കുഞ്ഞുങ്ങള്‍ക്ക് തട്ടി കൊടുക്കുന്ന പോലെ എനിക്ക് തട്ടി തരാൻ തുടങ്ങി.

ഉടനെ എല്ലാം മറന്ന് ഉള്ളില്‍ ഞാൻ ചിരിച്ചതും എന്റെ ശരീരം കുലുങ്ങി.

“കള്ളന്‍…” ഞാൻ ചിരിക്കുന്നത് കണ്ട് വല്യമ്മ സ്നേഹത്തോടെ പറഞ്ഞതും ഞാൻ കുലുങ്ങി ചിരിച്ചു. എന്നിട്ട് കുസൃതിയോടെ വല്യമ്മയുടെ കൈ പിടിച്ച് തള്ളവിരൽ എന്റെ വായിൽ വച്ച് കുഞ്ഞുങ്ങളെ പോലെ നുണഞ്ഞു.

“കള്ളന്‍ കുഞ്ഞു വാ….” വല്യമ്മ ഒരു ചിരിയോടെ എന്റെ വായിൽ നിന്നും തള്ളവിരൽ വലിച്ചു മാറ്റി.

ശേഷം എനിക്ക് ഇഷ്ടപ്പെട്ട ഒരു പാട്ടിന്റെ ഈണം പോലെയാണ് എന്റെ ദേഹത്ത് വല്യമ്മ പതിയെ താളം തട്ടിയത്. അതിനെ ആസ്വദിച്ചു കൊണ്ട്‌ ഞാൻ കിടന്നു. എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു.

കുറെ കഴിഞ്ഞ് എന്റെ കവിളത്ത് ഉമ്മ തന്നിട്ട് വല്യമ്മ എഴുനേറ്റ് പോകുന്നത് ഞാൻ അറിഞ്ഞു.
********************

“എടാ മോനെ…” വല്യമ്മ എന്നെ പതിയെ തട്ടിയുണർത്തി.

ഞാൻ ചിണുങ്ങിയതും ചിരിച്ചുകൊണ്ട് വല്യമ്മ എന്നെ പിടിച്ചുലച്ചു.

“ഞാൻ ഉറങ്ങിക്കോട്ടേ എന്റെ സൂസി മോളെ.” ഞാൻ പിന്നെയും ചിണുങ്ങി.

“ഞാൻ നിന്റെ മോളാണോടാ, കള്ളാ…?” പൊട്ടിച്ചിരിയോടെ വല്യമ്മ എന്റെ ചെവിക്ക് പിടിച്ചു കിഴുക്കി.

ഞാൻ അനങ്ങാതെ കിടന്ന് ഉറങ്ങാൻ ശ്രമിച്ചു.

“ഉച്ച ഒരുമണി കഴിഞ്ഞു, കേട്ടോ.” വല്യമ്മ പിന്നെയും എന്നെ ഉലച്ചു. “ഡാലിയ മോള് വിളിച്ചായിരുന്നു.”

അപ്പോഴാണ് കാര്യം ഓര്‍ത്തു ഞാൻ ചാടി എഴുന്നേറ്റത്.

“ശോ… പൊഴിക്കരയിൽ കൂടെ പോകാമെന്ന് ഞാൻ ഏറ്റതാ. അവള്‍ എപ്പഴാ വിളിച്ചത്?”

“വിരളണ്ടാ..” വല്യമ്മ ചിരിച്ചു. “ഇപ്പഴാ അവള്‍ വിളിച്ചത്. നി ഉറങ്ങുന്ന കാര്യം പറഞ്ഞപ്പോ രണ്ടുമണിക്ക് നിന്നെ അങ്ങോട്ട് പറഞ്ഞു വിടാന്‍ അവള്‍ ആവശ്യപ്പെട്ടു.”

ഹോ, അപ്പോ ഇനിയും സമയമുണ്ട്.” ഞാൻ സമാധാനിച്ചു.

“ഇനി എണീറ്റേ. ഫ്രെഷായി വന്ന് കഴിക്കാൻ നോക്ക്.” അതും പറഞ്ഞ്‌ വല്യമ്മ താഴേക്ക് പോയി.

ഞാൻ കുളിച്ച് ഫ്രെഷായി താഴെ ചെന്നു.

“വല്യച്ചൻ എവിടെ?”

“ഇലക്ട്രിസിറ്റി ബോർഡിൽ നിന്നും കോൾ വന്നടാ മോനെ. പതിവ് പോലെ വല്യച്ചന്റെ എന്തോ സഹായം വേണം പോലും. കേട്ടത് പാതി കേള്‍ക്കാത്ത പാതി അങ്ങേര് പൊട്ടത്തരം പാടിക്കൊണ്ട് ഇറങ്ങിയോടി.” ഇപ്പോഴും ആ കാഴ്ച കണ്‍മുന്നില്‍ നില്‍ക്കും പോലെ വല്യമ്മ പറഞ്ഞിട്ട് ചിരിച്ചു. “ശെരി നി ഇരിക്ക്, നമുക്ക് കഴിക്കാം. വല്യച്ചൻ വരാൻ വൈകും.”

വല്യച്ചനെ മനസ്സിൽ ഓര്‍ത്തു ചിരിച്ചുകൊണ്ട് ഞാൻ കഴിക്കാൻ ഇരുന്നു. റിട്ടയരായ ശേഷവും ഇടയ്ക്കിടെ വല്യച്ചന് ഇതുപോലത്തെ കോളുകള്‍ വരാറുണ്ട്, സഹായം ആവശ്യപ്പെട്ടു കൊണ്ട്‌. വല്യച്ചനും ഉത്സാഹത്തോടെ ഓടി ചെല്ലും. പുള്ളിക്ക് അതൊരു സന്തോഷമാണ്.. വല്യ അഭിമാനവുമാണ്.

ഞാനും വല്യമ്മയും ഒരുമിച്ചിരുന്ന് കഴിക്കാൻ തുടങ്ങി.

“വല്യമ്മയും വരൂ. നമുക്ക് പെഴിക്കരയിൽ ചെന്ന് കുളിച്ചിട്ട് വരാം.”

“ഓ.. ഞാൻ വരുന്നില്ല. നിങ്ങൾ പോയിട്ട് വന്നാ മതി. ഇവിടെ മൂന്നു മണി തൊട്ട് ഗ്രൂപ്പ് ഗ്രൂപ്പായി ഡാൻസ് പഠിക്കാൻ കുട്ടികൾ വന്നു കൊണ്ടിരിക്കും. അപ്പോ ഞാൻ ഇവിടെ വേണ്ടെ.”

“എന്നാ എന്റെ ചെറുപ്പക്കാരി പെണ്ണ് ഡാൻസും കളിച്ച് ഇവിടെ ഇരുന്നോ.”

“പോടാ അവിടന്ന്. അവന്റെ ചെറുപ്പക്കാരി പോലും.” വല്യമ്മ കുലുങ്ങി ചിരിച്ചു.

അങ്ങനെ കഴിച്ച ശേഷം വണ്ടിയുമെടുത്ത് ഞാനിറങ്ങി.

ആന്റിയുടെ വീട്ടിനു മുന്നില്‍ വന്നതും ഗേറ്റ് തുറന്നു കിടക്കുന്നത് കണ്ടു. ഞാന്‍ നേരെ വണ്ടി കേറ്റി മുറ്റത്ത്‌ നിർത്തി. മുറ്റത്ത്‌ വേറെ രണ്ട് കാറുകളും ഒരു ബൈക്കും കിടപ്പുണ്ടായിരുന്നു.

എന്റെ വണ്ടിയുടെ ശബ്ദം കേട്ടത് കൊണ്ടാവണം, ആറ് വയസ്സിന് താഴെയുള്ള അഞ്ച് കുട്ടികൾ പുറത്തേക്ക്‌ ഓടി വന്ന് സിറ്റൗട്ടിൽ നിന്നു. എടുപ്പോടെ നില്‍ക്കുന്ന എന്റെ കറുത്ത എസ് യു വിയെ കണ്ട് കുട്ടികൾ സന്തോഷത്തോടെ കൈ കൊട്ടി ചിരിക്കാന്‍ തുടങ്ങി.

കൈകൊട്ടി ചിരിക്കുന്ന ആ കുഞ്ഞുങ്ങളെ കണ്ടപ്പോ ഞാനും താനേ ചിരിച്ചു.

അപ്പോൾ വീട്ടില്‍ നിന്നും കുറെപേര്‍ സിറ്റൗട്ടിലേക്ക് വന്നു. ഡാലിയയുടെ നാല്‌ സുന്ദരികളായ കൂട്ടുകാരികളും ഭർത്താക്കമ്മാരും ആണെന്ന് മനസ്സിലായി.

മൂന്ന്‌ പെണ്‍കുട്ടികള്‍ക്ക് ഡാലിയയുടെ അതേ പ്രായം തോന്നിച്ചു. നാലാമത്തെ പെണ്‍കുട്ടിക്ക് ഇരുപത്തി നാലോ, അതിൽ താഴെയോ ആയിരിക്കും. ആണുങ്ങള്‍ നാലു പേര്‍ക്കും എന്റെ അതേ പറയാമോ താഴെയോ ആണെന്ന് ഊഹിച്ചു.

അവർ എല്ലാവരും പൊഴിക്കരയിൽ പോകാൻ ഒരുങ്ങിയാണ് നിന്നത്.

“വാവ്… കിടിലം. എനിക്ക് ഇഷ്ട്ടപ്പെട്ടു.” ഡാലിയയുടെ ഒരു കൂട്ടുകാരി എന്റെ വണ്ടിയെ മൊബൈലില്‍ ഫോട്ടോ എടുത്തു. പക്ഷേ വണ്ടിയെ എടുത്തത് പോലെ എനിക്ക് തോന്നിയില്ല, അവൾ എന്നെ എടുത്തത് പോലെയാ തോന്നിച്ചത്. കിടിലം എന്ന് അവള്‍ വണ്ടിയെ പറഞ്ഞോ, എന്നെ പറഞ്ഞോ എന്ന സംശയവും എനിക്കുണ്ടായി.

“ഹലോ റൂബിന്‍ ബ്രോ.” ജിം ബോഡിയുള്ള ഒരുത്തൻ മുറ്റത്തിറങ്ങി വന്നിട്ട് ഷേക് ഹാന്‍ഡിനായി കൈ നീട്ടി. “ഞാൻ അഭിനവ്. ബ്രോയെ കുറിച്ച് ആന്റി പറഞ്ഞ്‌ അറിയാം. പിന്നെ, എന്നെ അഭി എന്ന് വിളിച്ചാല്‍ മതി.”

ഈ ആന്റി ഇവരോട് എന്തൊക്കെ പറഞ്ഞോ ആവോ?!

ഒരു പുഞ്ചിരിയോടെ അഭി നീട്ടിയ കൈ മുറുകെ പിടിച്ച് ഞാൻ ഷേക് ചെയ്തു. “ഹലോ അഭി ബ്രോ. ആന്റി പറഞ്ഞത് ഇരിക്കട്ടെ. എന്റെ പേര്‌ റൂബിന്‍ മാത്യു. എന്റെ പേര്‌ ചുരുക്കി എങ്ങനെ വേണമെങ്കിലും വിളിക്കാം.”

അഭി കഴിഞ്ഞ് മറ്റുള്ളവരും എന്റെ അടുത്തു വന്നതും ഞങ്ങൾ പരസ്പരം പരിചയപ്പെടുത്തി.

അഭിനവ് – അശ്വതി, രാഹുല്‍ – ഗായത്രി, അന്‍സാര്‍ – ഷാഹിദ, പിന്നെ ഫ്രാന്‍സിസ്, മിനി.

അഭിനവ് ജിം നടത്തുന്നു. അവന്റെ ഭാര്യ അശ്വതി. അവര്‍ക്ക് ഒരു മോളുണ്ട്.

രാഹുല്‍ ഒരു മുത്തൂറ്റ് ബ്രാഞ്ചിൽ ജോലി ചെയ്യുന്നു. അവന്റെ ഭാര്യ ഗായത്രി. അവര്‍ക്ക് രണ്ട് കുട്ടികളാണ്. ഒരു ആണും ഒരു പെണ്ണും.

അന്‍സാര്‍ പട്ടാളക്കാരൻ. അവന്റെ ഭാര്യ ഷാഹിദ. അവര്‍ക്ക് ഒരു മോനുണ്ട്.

ഫ്രാന്‍സിസ് ഫൈനാൻസ് നടത്തുന്നു. അവന്റെ ഭാര്യ മിനി. അവര്‍ക്ക് ഒരു മോളുണ്ട്.

മിനിയാണ് എന്റെ ഫോട്ടോ എടുത്തത്. സ്വയം പരിചയപ്പെടുത്തിയ സമയം അവൾ എനിക്ക് ഷേക് ഹാന്‍ഡ് തന്നു. പിന്നെ എന്നെ വിഴുങ്ങും പോലത്തെ ഒരു നോട്ടവും.

ഓണത്തിന്‌ ഡാലിയയുടെ വീട്ടില്‍ ഒത്തുകൂടാൻ മാസങ്ങൾക്ക് മുന്നേ ഡാലിയയും നാല് കൂട്ടുകാരികളും പ്ലാൻ ചെയ്തതായാണ് മിനി എന്നോട് പറഞ്ഞത്.

മുറ്റത്ത്‌ കിടക്കുന്ന മൂന്ന്‌ വണ്ടികളിലാണ് അവർ നാല് ഫാമിലിയും ഒരുമിച്ച് ഇങ്ങോട്ട് വന്നത്. രാഹുലിന്റെയാണ് ബൈക്ക്.

മിനി ഒഴികെ, ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെടുന്ന സമയത്ത്‌, എന്റെ അടുത്ത് നിന്നിരുന്ന ഡാലിയ പുഞ്ചിരിയോടെ നില്‍ക്കുക മാത്രം ചെയ്തു.

പക്ഷേ മിനിയെ മാത്രം ഡാലിയ സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടാണ് നിന്നത്. മിനി എന്നെ വിഴുങ്ങുന്ന പോലെ നോക്കിയപ്പോ ഡാലിയയുടെ കണ്ണില്‍ വല്ലാത്ത ദേഷ്യം ഉണ്ടായി.

“ആറ്റിൽ ചെന്ന് കുളിക്കാന്‍ എനിക്ക് കൊതിയായി. നമുക്ക് പോയാലോ?” പരിചയപ്പെടല്‍ കഴിഞ്ഞതും ഷാഹിദ തിടുക്കം കൂട്ടി.

“ശെരിയാ, നമുക്ക് വേഗം പോകാം.” മറ്റുള്ളവരും വെപ്രാളം കാട്ടി.

“ഇതിനു മുമ്പ് നിങ്ങളൊക്കെ പൊഴിക്കരയിൽ പോയിട്ടുണ്ടോ?” അവരുടെ ഉത്സാഹം കണ്ടിട്ട് ഞാൻ ചോദിച്ചു.

“ഇതുവരെ പോയിട്ടില്ല. പക്ഷേ ചേട്ടനും ഡാലിയയും ഡെയ്സിയും അവിടെ ആറ്റിലും കടലിലും കുളിക്കുന്ന ഫോട്ടോസും വീഡിയോസും ഡാലിയ ഞങ്ങൾക്ക് കാണിച്ച് തന്നിട്ടുണ്ട്. അങ്ങനെയാണ് ഞങ്ങൾക്ക് ഇവിടെ വന്ന് അടിച്ചു പൊളിക്കാന്‍ ആഗ്രഹമുണ്ടായത്.” അശ്വതി ആവേശത്തിൽ പറഞ്ഞു.

എന്റെ ഭാര്യയുടെ പേര് കേട്ടതും എന്റെ ഉള്ള് പിടഞ്ഞു. അതൊന്നും ഞാൻ പുറത്ത് കാണിച്ചില്ല.

“ദേ പിള്ളാരെ, നിങ്ങൾ പോകുന്നത് കൊള്ളാം, പക്ഷെ സൂക്ഷിക്കണം. ചെറിയ കുഞ്ഞുങ്ങള്‍ ഉണ്ടെന്ന് മറക്കേണ്ട, കേട്ടോ.” ആന്റി എല്ലാവരോടുമായി പറഞ്ഞു.

ഞങ്ങൾ എല്ലാവരും മൂളി.

“റൂബി ബ്രോ, നിന്റെ വണ്ടി ഞാൻ ഓടിക്കട്ടേ?” അന്‍സാര്‍ കൊതിയോടെ ചോദിച്ചു.

“അതിനെന്താ ബ്രോ… നി ഓടിക്ക്.”

“ഞങ്ങൾക്കും ഓടിക്കണം.” ഫ്രാന്‍സിസ് വിളിച്ചു കൂവി.

“പത്തു പന്ത്രണ്ട് ദിവസം എല്ലാരും ഇവിടെതന്നെ ഉണ്ടാകുമല്ലോ… അപ്പോ എല്ലാര്‍ക്കും ഓടിക്കാം.” ഒരു ചിരിയോടെ ഞാൻ പറഞ്ഞു.

അതോടെ എല്ലാവരും ഉത്സാഹിതരായി.

അന്‍സാര്‍ ചിരിച്ചോണ്ട് ഓടി ചെന്ന് എന്റെ വണ്ടിയുടെ ഡ്രൈവിങ് സീറ്റില്‍ കേറി. ബാക് സീറ്റില്‍ ഡാലിയയും, ഷാഹിദയും, പിന്നെ അവളുടെ മോനും കേറിയിരുന്നു. ഞാൻ ഫ്രണ്ട് പാസഞ്ചർ സീറ്റില്‍ കേറി.

“പോകാം ബ്രോ. ഇന്ന്‌ നമുക്ക്‌ അടിച്ചു പൊളിക്കണം.” അന്‍സാറിന്റെ ഉത്സാഹം എന്നിലും പടർന്നു പിടിച്ചു.

“അതേ, അടിച്ചു പോളിക്കണം.” ഞാൻ പറഞ്ഞു.

വഴി ഞാൻ പറഞ്ഞു കൊടുത്തതും അന്‍സാര്‍ പൊഴിക്കര ലക്ഷ്യമാക്കി വിട്ടു. മറ്റ് രണ്ട് കാറുകള്‍ ഞങ്ങളെ പിന്തുടര്‍ന്നു വന്നു.

പത്ത് മിനിട്ടില്‍ ഞങ്ങൾ അവിടെയെത്തി. അവിടെ പാർക്കിംഗ് ഏരിയാ എന്നൊന്നില്ല. പക്ഷേ ബീച്ച് തുടങ്ങുന്ന ഭാഗത്ത് ഗ്രൌണ്ട് പോലെ സ്ഥലം കിടപ്പുണ്ട്. അവിടെ അടുക്കും ചിട്ടയോടും നൂറിലധികം വണ്ടികളാണ് പാർക്ക് ചെയ്തിരുന്നത്. അധികവും ബൈക്കുകളായിരുന്നു. ഞങ്ങളും വണ്ടി അവിടെ പാർക്ക് ചെയ്തിട്ട് ഇറങ്ങി.

ഇടതു വശത്ത് കടലും വലതു വശത്ത് ആറും കണ്ടതോടെ എല്ലാവരുടെ മുഖത്തും ഉത്സാഹം കൂടി.

അവിടെ കുഞ്ഞ് കടകളും, ഐസ്ക്രീം വണ്ടികളും ധാരാളം ഉണ്ടായിരുന്നു. നല്ല തിരക്കുമുണ്ടായിരുന്നു.

“എനിക്ക് ഐസ്ക്രീം വേണ്ട. പക്ഷേ ഈ കുട്ടികൾ എന്താ ഐസ്ക്രീം കണ്ടിട്ടും വാങ്ങിച്ചു ചോദിക്കാത്തത്?” ഞാൻ ചോദിച്ചു.

അപ്പോഴാണ് കുട്ടികൾ പോലും ഐസ്ക്രീം വണ്ടിയെ കണ്ടത്.

“ആര്‍ക്കൊക്കെ ഐസ്ക്രീം വേണം?” ഡാലിയ കുസൃതി ചിരിയോടെ എന്റെ അടുത്തേക്ക് വന്നു.

“എനിക്ക് വേണം.” കുട്ടികളേക്കാൾ വേഗത്തിൽ ആദ്യം ഞാൻ കൈ പൊക്കിയതും ഡാലിയ ഒഴികെ എല്ലാവരും ഒന്ന് മിഴിച്ചു നിന്നു. എന്നിട്ട് ഡാലിയ ഉള്‍പ്പെടെ എല്ലാവരും പൊട്ടിച്ചിരിച്ചു.

“എന്റെ ബ്രോ…. നിനക്ക് ഐസ്ക്രീം വേണ്ട എന്നല്ലേ പറഞ്ഞത്? എന്നിട്ട് കുട്ടികളേക്കാൾ വേഗത്തിൽ കൈ പൊക്കിയല്ലോ?” അഭിനവ് ചിരി നിർത്തി ചോദിച്ചു.

“എനിക്ക് മാത്രമായിട്ട് വേണ്ട എന്നാ ഉദേശിച്ചത്.” ഞാൻ പറഞ്ഞപ്പൊ പിന്നെയും ചിരി ഉയർന്നു.

“ഐസ്ക്രീം വേണമെങ്കിൽ വേഗം കൈ പോക്ക്.” ഞാൻ വിളിച്ചു പറഞ്ഞു. ഉടനെ കുട്ടികൾ അഞ്ചുപേരും വേഗം കൈ പൊക്കി കൂവി ചിരിച്ചുകൊണ്ട് അടുത്തേക്ക് ഓടി വന്നു.

“എനിക്കും വേണം.” മിനി എന്റെ അടുത്തു വന്ന് നിന്നു.

“എനിക്കും..” ഷാഹിദ ചിരിച്ചുകൊണ്ട് കൈ പൊക്കി.

അതോടെ ബാക്കിയുള്ളവർക്കും വേണമെന്നായി.

അങ്ങനെ ഐസ്ക്രീം കുടിച്ചുകൊണ്ട് പൊഴിയിലൂടെ ഞങ്ങൾ നടന്നു. ഫാമിലിയായി വന്നവരും, സുഹൃത്തുക്കളുടെ കൂടെ വന്നവരും, കമിതാക്കളും, ഒറ്റക്ക് വന്നവരുമൊക്കെ വെള്ളത്തിൽ അവരവരുടെതായ സ്ഥലങ്ങള്‍ ഒതുക്കി വെള്ളത്തിൽ കളിച്ചു കുളിച്ച് സന്തോഷിക്കുന്നതും കണ്ടാണ് ഞങ്ങൾ നടന്നത്.

ഒടുവില്‍ തിരക്ക് കുറഞ്ഞ ഏരിയാ നോക്കി ഞങ്ങൾ സ്ഥലം പിടിച്ചു. കരയില്‍ ബോട്ടിൽ വെള്ളവും, ചെരുപ്പും, ടവലും എല്ലാം ഒതുക്കി കൂട്ടി വച്ചിട്ട് വെള്ളത്തിൽ ഇറങ്ങാന്‍ റെഡിയായി.

വെള്ളം കണ്ട് ഭയന്നിട്ട് കുട്ടികൾ വെള്ളത്തിൽ നിന്നും മാറി കരയില്‍ തന്നെ ഓടി കളിക്കാന്‍ തുടങ്ങി.

“വാ ഗായത്രി, നിനക്ക് നീന്താന്‍ അറിയില്ലല്ലോ, ഞാൻ പഠിപ്പിച്ച് തരാം.” രാഹുല്‍ അവന്റെ ഭാര്യയെ കൂട്ടിക്കൊണ്ടു വെളളത്തിലിറങ്ങി ഉള്ളിലേക്ക് നടന്നു.

“വെള്ളത്തില്‍ കളിക്കാന്‍ നിനക്ക് അറിയില്ലല്ലോ…? ഞാൻ പഠിപ്പിച്ചു തരാം.” അര്‍ത്ഥം വച്ച് ഫ്രാന്‍സിസ് മിനിയോട് പറഞ്ഞതും മിനി കള്ളച്ചിരിയോടെ ഞങ്ങളെയൊക്കെ നോക്കി. എന്റെ മുഖത്ത് മാത്രം അല്‍പ്പം കൂടുതൽ ആ നോട്ടം നീണ്ടു നിന്നു.

“എടാ കളി വീരാ…. പബ്ലിക്കിൽ തന്നെ വേണോ..?” അന്‍സാര്‍ അവനെ കളിയാക്കിയതും ഒരു കൂട്ടച്ചിരി ഉയർന്നു. ഞാനും കൂടെ ചിരിച്ചു.

ഡാലിയ നാണിച്ച് ആരുടെ മുഖത്തും നോക്കാതെ നിന്നു.

അങ്ങനെ മറ്റുള്ളവരെല്ലാം വെള്ളത്തിൽ ഇറങ്ങി പരസ്പരം വെള്ളം തെറിപ്പിച്ചും, നീന്താന്‍ പഠിപ്പിച്ചും, ആരും കാണില്ല എന്ന് കരുതി ചില കുസൃതികള്‍ ഒപ്പിക്കാനും തുടങ്ങി.

“നീ ഇറങ്ങുന്നില്ലേ?” പേടിച്ച് നില്‍ക്കുന്ന ഡാലിയയോട് ഞാൻ ചോദിച്ചതും ഭയത്തില്‍ വിടര്‍ന്നു വലുതായ കണ്ണുകൾ കൊണ്ട്‌ വെള്ളമാകെ അവൾ പരത്തി.

“നിങ്ങൾ രണ്ടും എന്തിനാ കരയില്‍ തന്നെ നില്‍ക്കുന്നേ?” കഴുത്തറ്റം വെള്ളത്തിൽ നിന്നുകൊണ്ട് ഷാഹിദ ഞങ്ങളോട് വിളിച്ചു ചോദിച്ചു. “അവളെ പിടിച്ച് വെള്ളത്തില്‍ തള്ളി വിട്, റൂബി ചേട്ടാ. അവളെ വലിച്ച് ഇങ്ങോട്ട് കൊണ്ടു വാ.”

“പോടി രാക്ഷസി, ചേട്ടൻ അങ്ങനെ ഒന്നും എന്നോട് കാണിക്കില്ല.” ഡാലിയ അവളോട് പറഞ്ഞു.

എന്നാലും ഷാഹിദയുടെ വാക്കുകൾ അവളെ ശെരിക്കും ഭയപ്പെടുത്തിയിരുന്നു. എന്റെ വലതു സൈഡിൽ നിന്നിരുന്ന ഡാലിയ പെട്ടന്ന് എന്റെ വലത് കൈമുട്ടിന് അല്‍പ്പം മുകളിലായി അവളുടെ രണ്ടു കൈകള്‍ കൊണ്ടും മുറുകെ കെട്ടിപിടിച്ചു. അവളുടെ ശരീരം മുഴുവനും ചെറുതായി വിറയ്ക്കുന്നത് പോലും എനിക്ക് അറിയാൻ കഴിഞ്ഞു.

പാവം. അവളുടെ പേടി കണ്ടിട്ട് എന്റെ ഉള്ളില്‍ അവളോട് സംരക്ഷണഭാവം ഉണര്‍ന്നു.

“അവള്‍ പറഞ്ഞത് വിചാരിച്ച് നി പേടിക്കേണ്ട, ഡാലിയ. ഞാനല്ലേ കൂടെയുള്ളത്, നിനക്ക് ഒന്നും സംഭവിക്കാതെ ഞാൻ നോക്കിക്കോളാം.” അത്രയും പറഞ്ഞ ശേഷം അവളെ ചേര്‍ത്തു പിടിക്കണം എന്നുണ്ടായിരുന്നു. പക്ഷേ എന്റെ വലതു വശത്ത് നിന്നിട്ട് എന്റെ വലതു കൈയെ അവൾ കെട്ടിപിടിച്ചു നില്‍ക്കുന്നത് കൊണ്ട്‌ എനിക്ക് അവളെ ചേര്‍ത്തു പിടിക്കാന്‍ കഴിഞ്ഞില്ല.

എന്റെ വാക്കുകൾ അവളില്‍ സൃഷ്ടിച്ച മാറ്റം കണ്ട് ഞാൻ പോലും ആശ്ചര്യപ്പെട്ടു. അവളുടെ പേടി പെട്ടന്ന് മാറി. വിറയൽ ഉടനെ നിന്നു. എന്റെ കൈയിലെ മരണ പിടിത്തവും അല്‍പ്പം അയഞ്ഞു. മുഖത്ത് ശാന്ത ഭാവവും തെളിഞ്ഞു. “എന്നെ വെള്ളത്തിൽ കൊണ്ട് പോ ചേട്ടാ.” അവള്‍ തല ചെരിച്ച് എന്നെ നോക്കി പറഞ്ഞു.

ഇപ്പോഴും എന്റെ വലതു കൈ അവള്‍ കെട്ടിപിടിച്ചു തന്നെയാ വെച്ചിരുന്നത്. ഞങ്ങൾ ഒരുമിച്ച് നടന്ന് വെള്ളത്തില്‍ ഇറങ്ങി. മെല്ലെ മറ്റുള്ളവര്‍ക്ക് നേരെ നടന്നു. കാല്‍ മുട്ടും, പിന്നെ അര വരെ വെള്ളത്തിൽ മുങ്ങിയതും ഡാലിയ ചെറുതായി വിറച്ചു. എന്റെ കൈനെ അവള്‍ കൂടുതൽ മുറുകെ പിടിച്ചു.

ഡാലിയയുടെ മാറിടങ്ങൾ എന്റെ കൈയിലും ദേഹത്തും അമർന്നത് അറിഞ്ഞ് എന്തോ പോലെ തോന്നി.

പണ്ട്‌ തൊട്ടേ ഡെയ്സി ആയാലും ഡാലിയ ആയാലും, രണ്ടുപേരും ഇതുപോലെ തന്നെ എന്റെ കൈയും ദേഹത്തും കെട്ടിപിടിച്ചു കൊണ്ട്‌ വെള്ളത്തിൽ ഇറങ്ങുമായിരുന്നു. അപ്പോഴൊക്കെ ഡാലിയയുടെ മാറിടങ്ങൾ എന്റെ ദേഹത്ത് അമർന്ന് ഞെരിയുന്നത് ഒന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ ഇപ്പോൾ എനിക്ക് ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല.

മനസ്സിൽ കേറിയ ആ ചിന്തകള്‍ക്ക് വളം വച്ചു കൊടുക്കാതെ അവള്‍ ഞാൻ മറ്റുള്ളവര്‍ക്കടുത്തേക്ക് നയിച്ചു. അവളുടെ മാറിടം വരെ വെള്ളത്തിൽ മുങ്ങിയതും ഡാലിയ പേടിച്ച് എന്റെ കൈ വിട്ടിട്ട് സൈഡിൽ നിന്ന് എന്റെ അരയില്‍ കൈകൾ ചുറ്റി കെട്ടിപിടിച്ചു കൊണ്ടാണ് നടന്നത്.

അവളുടെ ശരീര ഭാഗം പിന്നെയും എന്റെ ദേഹത്ത് നന്നായി അമർന്നപ്പോ ഷോക്കടിച്ച പോലെ തോന്നി. എന്റെ മനസ്സിൽ ഇടിച്ചു കേറുന്ന തെറ്റായ ചിന്തകളെ ബഹിഷ്കരിക്കാൻ ശ്രമിച്ചു കൊണ്ട്‌ പിന്നെയും ഞങ്ങൾ നടന്നു.

ഒടുവില്‍ മറ്റുള്ളവര്‍ക്കടുത്ത് എത്തിയതും ഞങ്ങൾ നിന്നു.

“നിനക്ക് പേടിയാണെന്ന് പറഞ്ഞെങ്കിലും ഇത്രക്ക് ഞങ്ങൾ വിചാരിച്ചില്ല.” എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ വിറയ്ക്കുന്ന ഡാലിയയെ നോക്കി മിനി കളിയാക്കും പോലെ പറഞ്ഞു.

കുറേ നേരം ഡാലിയ അങ്ങനെ നിന്ന ശേഷമാണ് അവള്‍ക്ക് പേടി മാറിയത്. അതിനുശേഷം അവള്‍ എന്നെ വിട്ടിട്ട് കൂട്ടുകാരികൾക്കൊപ്പം കൂടി. വെള്ളത്തില്‍ ഇറങ്ങുന്നത് വരെ മാത്രമാണ്‌ അവള്‍ക്ക് പേടി. അത് കഴിഞ്ഞ് അത്ര പേടി ഇല്ലെങ്കിലും അവൾ എന്നെ ചുറ്റിപറ്റി നില്‍ക്കുന്നത് തന്നെയാ ശീലം.

“എടി, ചേട്ടനെ തന്നെ ചുറ്റിപറ്റി നില്‍ക്കാതെ ഇങ്ങു വന്നേ.” ഗായത്രിയും ഷാഹിദയും ഡാലിയയെ അവര്‍ക്കൊപ്പം കൂട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു. പക്ഷേ ഡാലിയ ഭയന്ന് എന്റെ അടുക്കലേക്ക് ഓടി വരാൻ ശ്രമിച്ചു.

“എന്റെ ഡാലി, നി ഇങ്ങനെ പേടിക്കല്ലേ.” അഞ്ച് മീറ്റർ അകലെ നിന്ന് ഞാൻ അവളെ സമാധാനിപ്പിച്ചു. “അവര്‍ക്കൊപ്പം ചെന്ന് കളിക്ക്. ഞാൻ അടുത്തു തന്നെ ഉണ്ടാവും. നിനക്ക് ഒന്നും സംഭവിക്കാതെ ഞാൻ നോക്കിക്കോളാം.”

അല്‍പ്പനേരം അവൾ പേടിച്ച് നിന്ന് ചുറ്റും നോക്കി. ഒടുവില്‍ എന്റെ വാക്കുകൾ അവള്‍ക്ക് ധൈര്യം കൊടുത്തത് പോലെ അവളുടെ കണ്ണില്‍ നിന്നും ഭയം അകന്നു പോകുന്നത് ഞാൻ കണ്ടു. അവസാനം ഡാലിയ കൂട്ടുകാരികൾക്കൊപ്പം കൂടി.

അതിനുശേഷം എല്ലാവരും വെള്ളത്തില്‍ കുളിക്കാനും, മറ്റുള്ളവരെ വെള്ളത്തിൽ പൊക്കി എറിഞ്ഞു കളിക്കാനും ഒക്കെ തുടങ്ങി.

അതിനിടക്ക്, ആരും കാണുന്നില്ല എന്ന വിശ്വാസത്തില്‍ ഫ്രാന്‍സിസ് മിനിയുടെ പല ഭാഗത്തും പിടിക്കുന്നത് ഞാൻ കണ്ടു. ചില സമയത്ത്‌ അവന്‍ വെള്ളത്തിൽ മുങ്ങും.. അപ്പോൾ മിനി കണ്ണുകൾ ഇറുക്കിയടച്ച് നില്‍ക്കുന്നതും ഞാൻ ശ്രദ്ധിച്ചു.

ഒരിക്കല്‍ ഞാൻ അടുത്ത് നിൽക്കുമ്പോൾ തന്നെ ഫ്രാന്‍സിസ് അവന്റെ കൈ മിനിയുടെ ലെഗ്ഗിങ്സിനകത്തിട്ട് ഇളക്കുന്നത് കണ്ടു. തൊട്ടടുത്ത് നിന്നത് കൊണ്ട്‌ എനിക്ക് വെള്ളത്തിലൂടെ കാണാന്‍ കഴിഞ്ഞു.

ഡാലിയ ഇടയ്ക്കൊക്കെ എന്നെ ചുറ്റിപറ്റി നിന്നു. ചിലപ്പോ എന്റെ രണ്ടു തോളത്തും പിടിച്ചു കൊണ്ട്‌ അവള്‍ കാലുകൾ ഇട്ടടിച്ച് രസിച്ച ശേഷം അവള്‍ കൂട്ടുകാരികളെ തേടി പോയി.

ഒരിക്കല്‍ ഞാനും രാഹുലും ചേര്‍ന്ന് അഭിനവ്നെ പൊക്കിയെടുത്ത് വെള്ളത്തിൽ തന്നെ എറിഞ്ഞു.

ചിരിച്ചു കൊണ്ട്‌ അവന്‍ വെള്ളത്തില്‍ വീണ് താഴ്ന്നു പോയിട്ട് പൊങ്ങി വന്നു. അതോടെ മറ്റുള്ളവരും ജോഡി ചേര്‍ന്ന് ഞങ്ങൾ ചെയ്തത് പോലെ ആരെയെങ്കിലും പൊക്കിയ എറിഞ്ഞു കളിച്ചു.

ഒരിക്കല്‍ അടിയിലൂടെ നീന്തി ചെന്ന് ഡാലിയയെ ഞാൻ പൊക്കി എടുത്തെറിഞ്ഞു. ആദ്യം അവൾ ഭയന്നു.. പക്ഷേ പിന്നീട് അവള്‍ക്കും രസം പിടിച്ചതോടെ, ഡാലിയയും കൂട്ടുകാരികളും പരസ്പരം പൊക്കി എറിഞ്ഞു കളിക്കാൻ തുടങ്ങി.

ഒരിക്കല്‍ ആരോ വെള്ളത്തിന് അടിയില്‍ നിന്ന് എന്റെ സാധനം പിടിച്ചു തടവുകയും പതിയെ ഞെക്കുകയും ചെയ്തപ്പോ ഞാൻ ഞെട്ടി ചാടി മാറി. അപ്പോൾ മിനി പൊങ്ങി വന്ന് കള്ളച്ചിരിയോടെ കണ്ണിറുക്കി കാണിച്ചിട്ട് മറ്റുള്ളവരുടെ അടുത്തേക്ക് പോയി.

എനിക്ക് ദേഷ്യം വന്നെങ്കിലും ഞാൻ പുറത്ത്‌ കാണിച്ചില്ല. ഈ പെണ്ണിന് ഇത്ര ധൈര്യം എവിടന്ന് കിട്ടി…?

അതുകഴിഞ്ഞ്‌ സാഹചര്യം കിട്ടുമ്പോൾ ഒക്കെ മിനി എന്റെ ദേഹത്ത് തൊട്ടും തടവിയും പിടിക്കുകയുമൊക്കെ ചെയ്തു. ഒരിക്കല്‍ എന്നെ പൊക്കിയെടുക്കാൻ ശ്രമിക്കുന്നത് പോലെ അവൾ ആദ്യം വെള്ളത്തിൽ മുങ്ങി. എന്നിട്ട് എന്റെ അരയില്‍ കൈകൾ ചുറ്റി എന്റെ മുന്‍ ഭാഗത്ത് അവളുടെ മുഖം അമര്‍ത്തി പിടിച്ചു കൊണ്ട്‌ എന്നെ അല്‍പ്പം പൊക്കി തള്ളിയിട്ടു.

എന്റെ താഴെ അവളുടെ മുഖം അമർത്തിയപ്പോ ഷോക്കടിച്ച പോലെ ഞാൻ നിന്നുപോയി. എന്റെ കണ്‍ട്രോള്‍ നഷ്ടമായി. പക്ഷേ എനിക്ക് ദേഷ്യമാണ് വന്നത്.

ഞാൻ കഴിയുന്നത്ര അവളില്‍ നിന്ന് അകന്നുമാറി നിൽക്കാൻ ശ്രമിച്ചു. പക്ഷേ രണ്ടു പ്രാവശ്യം കൂടി മിനി അങ്ങനെ ചെയ്തപ്പോ വെള്ളത്തില്‍ നിന്നാൽ ശെരിയാവില്ലെന്ന് മനസ്സിലായി. കരയില്‍ കേറാന്‍ ഞാൻ വിചാരിച്ചു.

പക്ഷേ അപ്പോഴാണ് കൈകൾ കൊണ്ട്‌ വെള്ളം തുഴഞ്ഞു മാറ്റി എന്റെ അടുത്തേക്ക് ഡാലിയ വന്നത്. എന്റെ മുന്നില്‍ വന്നതും ഡാലിയ എന്റെ രണ്ടു തോളത്തും പിടിച്ചു പൊങ്ങി. എന്നിട്ട് കാലുകൾ വെള്ളത്തില്‍ അടിച്ചു കൊണ്ട്‌ അവൾ സന്തോഷത്തോടെ ചിരിച്ചു. അവളുടെ ആ കളങ്കമില്ലാത്ത പ്രവര്‍ത്തി കണ്ട് ഞാനും ചിരിച്ചു.

“എന്നെ നീന്താന്‍ പഠിപ്പിക്ക്, ചേട്ടാ.”

അവളുടെ ആവശ്യം കേട്ട് ഞാൻ ആശ്ചര്യപ്പെട്ടു.

“പണ്ടു തൊട്ടേ പതിനായിരം വട്ടമെങ്കിലും നീന്തി പഠിപ്പിക്കാമെന്ന് പറഞ്ഞപ്പോ നി കേട്ടില്ലല്ലോ!! ഇപ്പൊ എന്തുപറ്റി?” ഞാൻ ചോദിച്ചു.

“എന്നെ പഠിപ്പിക്ക്, ചേട്ടാ.” കാലുകൾ വേഗത്തിൽ വെള്ളത്തിലിട്ടടിച്ചു കൊണ്ട്‌ അവള്‍ ചിണുങ്ങി.

ചിരിച്ചു കൊണ്ട്‌ ഞാൻ സമ്മതിച്ചതും എന്റെ തോളിനെ വിട്ടിട്ട് എന്റെ മുന്നില്‍ നിന്നു.

ആദ്യം എന്റെ കൈകളിൽ കിടത്തി ഞാൻ അവള്‍ക്ക് നീന്താന്‍ പറഞ്ഞു കൊടുത്തു. അവളുടെ ശരീര ഭാഗങ്ങൾ എന്റെ കൈയിൽ കൊള്ളുന്നത് നല്ലതുപോലെ അറിയാൻ കഴിഞ്ഞതും എന്റെ കൈയിൽ നിന്നും അവളെ ഞാൻ മാറ്റി. എന്നിട്ട് അവളുടെ അരയില്‍ പിടിച്ചു കൊണ്ട്‌ നീന്താന്‍ പഠിപ്പിച്ചു. ഒരുപാട്‌ നേരം കഴിഞ്ഞ് ഡാലിയ ചെറുതായി നീന്താന്‍ തുടങ്ങി. അവള്‍ സന്തോഷത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നീന്തി കളിക്കുന്നതും നോക്കി ഞാൻ നിന്നു.

“എന്നെയും നീന്താന്‍ പഠിപ്പിക്കുമോ, പ്ലീസ്?” പെട്ടന്ന് എന്റെ മുന്നില്‍ മിനി വന്നു നിന്നിട്ട് ആവശ്യപ്പെട്ടു.

ഞാൻ മടിച്ചു നില്‍ക്കുന്നത് കണ്ട് മിനി കെഞ്ചി. പറ്റില്ലെന്ന് പറയാന്‍ എനിക്ക് മനസ്സ് വന്നില്ല. അതുകൊണ്ട്‌ ഞാൻ സമ്മതിച്ചു.

“ചേട്ടൻ കൈ നീട്ടി പിടിക്ക്.”

ഞാൻ കൈ നീട്ടി പിടിച്ചു. ഉടനെ അവൾ കൈയിൽ കേറി കിടന്നിട്ട് നീന്താന്‍ ശ്രമിച്ചു. അല്‍പ്പനേരം കഴിഞ്ഞ് മിനി പെട്ടന്ന് എന്റെ രണ്ടു കൈയും പിടിച്ച് അവളുടെ മുലകളിൽ പിടിപ്പിച്ചു.

“എന്താ ഇത്, മിനി?” ദേഷ്യപ്പെട്ടു കൊണ്ട്‌ എന്റെ കൈ ഞാൻ പെട്ടന്ന് മാറ്റി.

പക്ഷേ ഒരു കൂസലുമില്ലാതെ അവള്‍ വെള്ളത്തിൽ മുങ്ങി ചെന്ന് എന്റെ ഷോട്ട്സും ജട്ടിയും ഒരുമിച്ച് വലിച്ചു താഴ്ത്തി. എന്നിട്ട് എന്റെ സാധനം പിടിച്ചവൾ ഞെക്കി. അതിനെ പിടിച്ച് അവള്‍ ഉഴിഞ്ഞു. ഞാൻ വെപ്രാളം പിടിച്ച് പിന്നോട്ട് ചാടി നീന്തി മാറി.

അപ്പോൾ അവൾ വെള്ളത്തിന് മുകളില്‍ പൊങ്ങി വന്നിട്ട് ഒരു കള്ളച്ചിരിയോടെ നീന്തി പോയി.

എന്റെ മനസ്സിൽ ശെരിക്കും ദേഷ്യം വന്നെങ്കിലും എന്റെ ശരീരം അതൊക്കെ ആഗ്രഹിച്ചത് പോലെ എന്റെ സാധനം വിറച്ചു തള്ളിയാണ് നിന്നത്. എന്റെ ജട്ടിയും ഷോട്സും വലിച്ചു കേറ്റി ഞാൻ നേരെയാക്കി. ശേഷം എങ്ങനെയോ മനസ്സിനെ നിയന്ത്രിച്ച് തെറ്റായ ചിന്തകളെയും ഞാൻ ഒഴിവാക്കി.

ഒടുവില്‍ കൂടുതൽ ഇരുട്ട് പടരാന്‍ തുടങ്ങിയപ്പോഴാണ് ഞങ്ങൾ കുളിയും കളിയും എല്ലാം മതിയാക്കി കരയില്‍ കേറിയത്.

മിനി എന്നെ തന്നെ ചുറ്റിപറ്റി നിന്നു. എന്തെങ്കിലും പറഞ്ഞ്‌ കളിയാക്കലും, സാഹചര്യം ഒത്തത് പോലെ എന്റെ കൈ പിടിച്ചു സംസാരവും, അറിയാത്ത മട്ടില്‍ ആരും കാണാതെ എന്റെ പല ഭാഗത്തു തൊട്ടും തലോടലും അവള്‍ നടത്തി. കഴിയുന്നത്ര ഞാൻ അവളില്‍ നിന്നും അകന്നു നിൽക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഭാഗ്യത്തിന്‌ ഇതൊക്കെ ഡാലിയ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവളുടെ മുഖത്ത് ദേഷ്യം ഇരച്ചു കേറി.

“ചേട്ടന്റെ മുഖത്തും കഴുത്തിലും മണ്ണ് എങ്ങനെ പറ്റി?” ചോദിച്ചു കൊണ്ട്‌ ഡാലിയ എന്നോട് ചേര്‍ന്ന് നിന്നിട്ട് എന്റെ കഴുത്തും മുഖവും തുടച്ചു തന്നു. എന്നിട്ട് എന്റെ കൈയും പിടിച്ച് അവൾ എന്റെ കൂടേ തന്നെ നിന്നു. അതിനുശേഷം മിനി എന്നോട് അടുത്തില്ല.

ഏഴര വരെ ഞങ്ങൾ ഓരോന്ന് പറഞ്ഞ്‌ അവിടെ തന്നെ ഇരുന്നു.

“അടിപൊളി എക്സ്പീരിയൻസ് ആയിരുന്നു.” ഗായത്രി വളരെ സന്തോഷത്തോടെ പറഞ്ഞു.

“ഇത്ര എൻജോയ്മെന്റ് ഞാൻ പ്രതീക്ഷിച്ചില്ല.” അതികാംക്ഷയോടെ അഭിനവ് അല്‍പ്പനേരം വെള്ളത്തില്‍ നോക്കി നിന്നിട്ട് നെടുവീര്‍പ്പിട്ടു.

കുട്ടികൾ ഉറക്കം തുടങ്ങാൻ തുടങ്ങിയതും ഞങ്ങൾ പോകാൻ തീരുമാനിച്ചു.

അങ്ങനെ ഓരോരുത്തരും അവരവരുടെ അഭിപ്രായം പറഞ്ഞു കൊണ്ടാണ് തിരികെ നടന്നത്. വണ്ടി പാർക്ക് ചെയ്തിരുന്നു സ്ഥലത്ത്‌ വന്നതും കുടിക്കാന്‍ വെള്ളവും ജ്യൂസും ഞാൻ എല്ലാവർക്കും വാങ്ങി കൊടുത്തു.

അതുകഴിഞ്ഞ്‌ കുട്ടികളെ കൂട്ടിക്കൊണ്ടുപോയി അവര്‍ക്ക് കഴിക്കാൻ ഉള്ളതും കളിക്കാന്‍ ഉള്ളതും ഒരുപാട്‌ വാങ്ങിച്ചു കൊടുത്തു. അവരുടെ സന്തോഷവും ചിരിയും കണ്ടപ്പോ വല്ലാത്ത തൃപ്തി എനിക്ക് കിട്ടി. എന്റെ മനസ്സ് നിറഞ്ഞു.

“എന്തിനാ ബ്രോ ഇത്രയും കാശ് ചിലവാക്കി ഇതൊക്കെ വാങ്ങിച്ചു കൊടുത്തത്?” വാങ്ങിച്ചു കൂട്ടിയ കളിപ്പാട്ടങ്ങളും കഴിക്കാനുള്ള സാധനങ്ങളും കണ്ട് കണ്ണു തള്ളിയ രാഹുല്‍ ചോദിച്ചു.

സത്യത്തിൽ അവന്റെ ചോദ്യം എന്റെ ഉള്ളില്‍ ദേഷ്യത്തേയാണ് ഉണര്‍ത്തിയത്.

ഒരു ദിവസത്തെ ആയുസ് പോലും എന്റെ മോൾക്ക് ഉണ്ടായിരുന്നില്ല. അവളെ കൊതി തീരെ കാണാന്‍ പോലും എനിക്ക് കഴിഞ്ഞില്ല. അവളെ പൊന്ന് പോലെ വളര്‍ത്താനും, അവള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങി കൊടുക്കാനും, സ്നേഹത്തോടെ അവളെ മാറോട് ചേര്‍ത്തു പിടിച്ച് കൊഞ്ചിക്കാനും, എന്നെ പപ്പാ എന്ന് വിളിച്ചു കേള്‍ക്കാനുമൊക്കെ എത്രമാത്രം ഞാൻ ആഗ്രഹിച്ചു എന്ന് എനിക്കേ അറിയൂ. പക്ഷേ ആ ഭാഗ്യം ഒന്നും എനിക്ക് പറഞ്ഞിട്ടില്ല.

“കളിപ്പാട്ടങ്ങള്‍ എന്തിന് വാങ്ങിയെന്ന് കുട്ടികൾ അതു വച്ച് കളിക്കുമ്പോ നിങ്ങള്‍ക്ക് മനസ്സിലായിക്കോളും. പിന്നെ കഴിക്കാനുള്ളത് കുട്ടികള്‍ മത്സരിച്ച് കഴിക്കുമ്പോ നിങ്ങൾ അതിനെ കണ്ട് ആസ്വദിച്ചാൽ മതി.” അല്‍പ്പം കടുപ്പിച്ച് ഞാൻ പറഞ്ഞതും അവരൊക്കെ അസ്വസ്ഥതയോടെ പരസ്പരം നോക്കി.

ഞാൻ ആരെയും മൈന്റ് ചെയ്യാതെ കുട്ടികളുടെ സന്തോഷിച്ച് ചിരിക്കുന്ന മുഖങ്ങളെ നോക്കി നിന്നു.

ഡാലിയ അവരെ മാറ്റി നിര്‍ത്തി കുറച്ചുനേരം എന്തോ സംസാരിച്ചു. അത് കഴിഞ്ഞ് അവള്‍ എന്റെ അടുത്തേക്ക് വന്നു.

“സോറി ഡാലിയ, നിന്റെ കൂട്ടുകാരോട് ഞാൻ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു.” ഞാൻ അവളോട് ക്ഷമ ചോദിച്ചു.

“എന്താ ചേട്ടാ ഇത്… എന്നോട് ഇങ്ങനെ ക്ഷമ ഒന്നും ചോദിക്കല്ലേ.” ഡാലിയ സങ്കടപ്പെട്ടു.

അപ്പോഴേക്കും ഞങ്ങൾക്ക് ചുറ്റും കൂടിയ രാഹുലും മറ്റുള്ളവരെയും ഞാൻ നോക്കി. “സോറി രാഹുല്‍ ബ്രോ… ഒന്നും ചിന്തിക്കാതെ പെട്ടന്ന് ഞാൻ എന്തൊക്കെയോ പറഞ്ഞു പോയി.”

“ഹാ, ബ്രോ വിഷമിക്കേണ്ട.” രാഹുല്‍ എന്റെ തോളില്‍ തട്ടി. “ബ്രോയ്ക്ക് കുട്ടികളോടുള്ള സ്നേഹം കാരണം അതൊക്കെ വാങ്ങി കൊടുത്തു. ഞാൻ അത് മനസ്സിലാക്കാതെ ചോദ്യം ചെയ്തു. നിന്റെ വായിൽ നിന്ന് എനിക്ക് കിട്ടേണ്ടത് കിട്ടിയപ്പോ എനിക്ക് സമാധാനമായി.”

അവന്‍ പറഞ്ഞ ആ രീതി കേട്ട് ഞാൻ ചിരിച്ചുപോയി. ഉടനെ മറ്റുള്ളവരും ആശ്വാസത്തോടെ ചിരിച്ചു.

“ശെരി, ഇനി വീട്ടില്‍ പോകാം. കുട്ടികള്‍ക്ക് ഇറങ്ങാനുള്ള സമയമായി.” അശ്വതി പറഞ്ഞതും പോകാൻ ഞങ്ങൾ തയാറായി.

“പിന്നേ ബ്രോ, ഇപ്പൊ വണ്ടി ഞാൻ ഓട്ടിക്കാം.” താക്കോലിനായി അഭിനവ് കൈ നീട്ടി. ഞാൻ ചാവി കൊടുത്തു.

അവന്റെ ഭാര്യ അശ്വതിയും അവരുടെ മോളും, പിന്നെ ഡാലിയയും ബാക് സീറ്റില്‍ കേറി. ഞാൻ മുന്നിലും. വണ്ടി അവന്‍ എടുത്തു.

“ചേട്ടന്റെ മനസ്സ് ഭയങ്കര സോഫ്റ്റാണ്, കേട്ടോ.” ചിരിച്ചുകൊണ്ട് അശ്വതി പിന്നില്‍ നിന്നും പറഞ്ഞു. “ആദ്യം കണ്ടപ്പോ ആരോടും അടുക്കില്ല എന്ന് ഞാൻ വിചാരിച്ചു.”

അതുകേട്ട് ഞാൻ പൊട്ടിച്ചിരിച്ചു. “അത്ര സോഫ്റ്റ് ഒന്നുമല്ല. ഒരു കാര്യവുമില്ലാതെ ഞാൻ രാഹുലിന്റെ മെക്കിട്ടു കേറിയത് കണ്ടില്ലേ?”

“അശ്വതി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.” അഭിനവും പറഞ്ഞു. “ആദ്യം കണ്ടപ്പോ മുഖത്ത് അത്ര ചിരിയില്ല…. ഒരു സീരിയസ് ഭാവം…. കണ്ണില്‍ കനത്ത ഗൗരവം…. ആരോടും സംസാരിക്കാന്‍ താല്‍പര്യം ഇല്ലാത്ത വ്യക്തിയെ പോലെ തോന്നി. പക്ഷേ അങ്ങനെ അല്ലെന്ന് ഇപ്പൊ മനസ്സിലായി.”

അതൊക്കെ കേട്ട് ഞാൻ പുഞ്ചിരിക്കുക മാത്രമാണ്‌ ചെയ്തത്‌.

പുറകില്‍ ഡാലിയ അശ്വതിയോട് ശബ്ദം താഴ്ത്തി എന്തൊക്കെയോ സംസാരിക്കാന്‍ തുടങ്ങി. വല്ലപ്പോഴും ചില വാക്കുകൾ മാത്രം എന്റെ കാതില്‍ വീണു. അതിൽ നിന്നും അവള്‍ എന്നെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് മനസ്സിലായി. പക്ഷേ ഞാൻ അത് ശ്രദ്ധിക്കാതെ ഇരുന്നു.

ഡാലിയയുടെ വീട്ടുമുറ്റത്ത് അഭി വണ്ടി നിര്‍ത്തിയതും ആന്റി പുറത്തേക്ക്‌ വന്നു.

മൂന്ന്‌ വണ്ടികളിൽ നിന്നും ഞങ്ങൾ എല്ലാവരും ഇറങ്ങി. ഞാൻ ചെന്ന് എന്റെ വണ്ടിയുടെ ഡ്രൈവിങ് സീറ്റില്‍ കേറാന്‍ പോയതും ഡാലിയ എന്റെ മുന്നില്‍ കേറി നിന്ന് എന്നെ തടഞ്ഞു.

“ചേട്ടൻ വീട്ടില്‍ കേറുന്നില്ലേ?”

“ഇല്ല. വല്ലാത്ത ക്ഷീണം. ഞാൻ പോണു.”

എന്റെ മറുപടി കേട്ട് എല്ലാ മുഖങ്ങളും വാടിയത് കണ്ട് ആശ്ചര്യം തോന്നി. പരിചയപ്പെട്ട് ഏതാനും മണിക്കൂറുകൾ മാത്രമേ ആയുള്ളു. പോരാത്തതിന് രാഹുലോടും ദേഷ്യപ്പെട്ടു. എന്നിട്ടും എന്നോട് ഇത്ര അടുപ്പം എന്തിനാണ് തോന്നുന്നത്!!

“എന്തു ക്ഷീണം..!” ആന്റി മുഖം കോട്ടി ചോദിച്ചു.

“അതുപിന്നെ.. ആന്റി—”

“എനിക്കൊന്നും കേള്‍ക്കേണ്ട. മര്യാദയ്ക്ക് വണ്ടി ഓഫാക്കി വീട്ടില്‍ കേറ്. ഇന്നു രാത്രി നീ ഇവിടെ കിടക്കുമെന്ന് നിന്റെ വല്യമ്മയോട് ഞാൻ നേരത്തെ പറഞ്ഞു കഴിഞ്ഞു.”

“അടിപൊളി.” രാഹുല്‍ സന്തോഷത്തോടെ പറഞ്ഞു. “എന്റെ ബ്രോ, ഇന്ന് ഇവിടെ നമുക്ക് കഥയും പറഞ്ഞിരിക്കും.”

“ഓണപ്പാട്ടും ഓണത്തല്ലും ഒക്കെ വേണം.” രാഹുല്‍ അഭിപ്രായപ്പെട്ടു.

“നമ്മുടെ ജിം അഭിനവ് ഉണ്ടല്ലോ, അവനെ കൊണ്ട്‌ ആരെയെങ്കിലും തല്ലിക്കാം.” ഫ്രാന്‍സിസ് പറഞ്ഞതും എല്ലാവരും ചിരിച്ചു.

“ആന്റി, ഞാൻ വീട്ടില്‍ പോയിട്ട് വരാം.”

“വേണ്ട. നി പോകും, പക്ഷേ തിരിച്ചു വരില്ല.” ആന്റി പറഞ്ഞത് കേട്ട് ആരൊക്കെയോ അടക്കി ചിരിച്ചു.

“ഞാൻ പോയി കുളിച്ചിട്ട് വരാം ആന്റി.” ഞാൻ തല ചൊറിഞ്ഞു.

“ഇവിടെ ഏഴു റൂമുണ്ട്, ഏഴ് ബാത്റൂമുണ്ട്, കുളിക്കാന്‍ വെള്ളവുമുണ്ട്.” ആന്റോ ഗൗരവത്തിലായി.

എല്ലാവരും എന്റെയും ആന്റിയുടെയും സംഭാഷണമെല്ലാം വളരെ കൗതുകത്തോടെയാണ് നോക്കി നിന്നത്. ചിലരൊക്കെ ചിരിക്കുന്നത് കേട്ടു. ഏതു നിമിഷവും പൊട്ടിച്ചിരിക്കുമെന്ന പോലെയാണ് ഡാലിയ നിന്നത്.

“കുളിച്ചിട്ട് മാറാൻ എനിക്ക് ഡ്രസ് ഇല്ലല്ലോ, ആന്റി. അതുകൊണ്ടാ വീട്ടില്‍ പോയിട്ട് വരാമെന്ന് പറഞ്ഞത്.”

“ആവശ്യത്തിന് കൂടുതൽ ഡ്രെസ്സൊക്കെ ഇവിടത്തെ നിങ്ങളുടെ റൂമിൽ തന്നെ ഉണ്ടല്ലോ.”

അത് കേട്ടതും എന്റെ ഉള്ള് നൊന്തു. എന്റെ മുഖം വലിഞ്ഞു മുറുകി. ഡെയ്സിയുടെ മരണ ശേഷം ഞങ്ങളുടെ ആ റൂമിൽ കേറിയിട്ടില്ലെന്ന് അറിയാവുന്ന ആന്റി എന്തിനാ അങ്ങനെ പറഞ്ഞതെന്ന് മനസ്സിലായില്ല.

പക്ഷേ ഇനി തര്‍ക്കിക്കാന്‍ ഒന്നും ഇല്ലാത്തത് കൊണ്ട്‌ ഞാൻ ഒന്നും മിണ്ടിയില്ല. ഫ്രാന്‍സിസ് എന്റെ വണ്ടിയില്‍ കേറി അതിനെ ഓഫ് ചെയ്തിട്ട് ചാവി എന്റെ കൈയിൽ തന്നു.

ഞാൻ എന്റെ വീട്ടില്‍ പോണില്ലന്ന് കണ്ടതും ഡാലിയയുടെ മുഖം പ്രകാശിച്ചു. ശെരിക്കും ഡെയ്സിയെ തന്നെയാണ് അപ്പോൾ ആ മുഖത്ത് ഞാൻ കണ്ടത്. മനസ്സ് നീറിയതും പെട്ടന്ന് അവളുടെ മുഖത്ത് നിന്ന് എന്റെ നോട്ടം ഞാൻ മാറ്റി.

“എല്ലാരും വീട്ടില്‍ കേറി വാ.” ആന്റി പറഞ്ഞിട്ട് നടന്നതും എല്ലാവരും അകത്തേക്ക് പോകാൻ തയാറായി. ഞാൻ മാത്രം അനങ്ങാതെ നിന്നു.

“വാ ചേട്ടാ.” ഡാലിയ എന്റെ കൈ പിടിച്ചു വലിച്ചു.

“നീ ചെല്ല്. വല്യമ്മയ്ക്ക് കോൾ ചെയ്തിട്ട് ഞാൻ വരാം.”

ഒന്ന് മൂളിയ ശേഷം അവൾ അകത്തേക്ക് നടന്നു.

“വിളിക്കാൻ തോന്നിയല്ലോ..!.” ഞാൻ കോൾ ചെയ്തതും വല്യമ്മ സന്തോഷത്തോടെ പറഞ്ഞു.

ഞാൻ ചിരിച്ചു. “പിന്നേ വല്യച്ചൻ വന്നോ?”

“ഹൊ ചെക്കന്‍ എന്നെയും മറന്നിട്ടില്ല.” വല്യച്ചൻ പറയുന്നത് കേട്ടു. എന്നിട്ട് പുള്ളി ഒരു ഇംഗ്ലീഷ് പാട്ട് അങ്ങ് തുടങ്ങി, വെറും പൊട്ടത്തെറ്റായിരുന്നു.

ഞാനും വല്യമ്മയും ഫോണിലൂടെ കുറെ നേരം ചിരിച്ചു.

“ശെരി മോനെ അവരുടെ കൂടെ ആഘോഷിക്ക്. പിന്നെ കാണാം.” വല്യമ്മ കട്ടാക്കി.

അല്‍പ്പനേരം അവിടെതന്നെ എന്തൊക്കെയോ ഞാൻ ആലോചിച്ചു നിന്നു.

“എപ്പോഴും ഇങ്ങനെ കിളി പോയ പോലെ എന്തിനാ നില്‍ക്കുന്നേ?” ഒരു ചിരിയോടെ ചോദിച്ചിട്ട് ഡാലിയ സിറ്റൗട്ടിൽ നിന്നിറങ്ങി എന്റെ അടുത്ത് വന്നിട്ട് എന്നെ പിടിച്ചു വലിച്ച് കൊണ്ട്‌ വീട്ടില്‍ കേറി.

കുട്ടികൾ ഒഴികെ എല്ലാവരും ഹാളില്‍ ഉണ്ടായിരുന്നു. അവർ കഴിച്ചിട്ട് ഇറങ്ങിയയെന്ന് മനസിലായി.

എന്നാലും ഇത്ര പേര്‍ ഹാളില്‍ ഉണ്ടായിട്ടും ചെറിയ ശബ്ദം പോലും കേള്‍ക്കാന്‍ കഴിയാത്തതിൽ ഞാൻ അല്‍ഭുതപ്പെട്ടു . കുഷൻ കസേരകളിലും സോഫയിലുമായി എന്നെ നോക്കി അല്‍പ്പം ആശങ്കയോടെ ഇരിക്കുന്നവരെ കണ്ടിട്ട് എനിക്ക് കാര്യം മനസിലായില്ല.

അപ്പോഴാണ് ക്ലമന്റ് അങ്കിള്‍ കുഷൻ ചെയറിൽ എന്നെ തന്നെ നോക്കിയിരിക്കുന്ന കാഴ്ച ഞാൻ കണ്ടത്. അതോടെ എല്ലാവരുടെയും നിശബ്ദയുടെ കാരണം മനസ്സിലായി.

അങ്കിളിന്റെ മുഖത്ത് സങ്കടവും ദേഷ്യവും തെളിഞ്ഞു നിന്നു. കണ്ണുകള്‍ക്ക് വല്ലാത്ത ഒരു കാഠിന്യം ഉണ്ടായിരുന്നു.

“ഇനി പപ്പയുടെ വായിൽ ഉള്ളതു കൂടി ചേട്ടൻ കേള്‍ക്ക്.” ഡാലിയ എന്റെ കൈ വിട്ടിട്ട് അവളുടെ കൂട്ടുകാരികൾക്കടുത്തേക്ക് പോയി.

എടി ദ്രോഹി…!!

“അവസാനം ഞങ്ങളെയൊക്കെ കാണണമെന്ന് നിനക്ക് തോന്നി, അല്ലേ?” അങ്കിളിന്റെ ആ പരുക്കന്‍ ശബ്ദത്തില്‍ അങ്കിള്‍ ചോദിച്ചു. ആ ചോദ്യത്തിൽ കുറ്റപ്പെടുത്തൽ ഉണ്ടായിരുന്നു.

എന്തു പറയണം എന്നറിയാതെ ഞാൻ അവിടേ തന്നെ വിഷമത്തോടെ നിന്നു.

“അവിടെതന്നെ നില്‍ക്കാതെ കേറി വാടോ.” ഒടുവില്‍ അങ്കിള്‍ ശാന്തമായി പറഞ്ഞതും എന്റെ കാലുകൾ താനേ മുന്നോട്ട് ചലിച്ചു. അങ്കിളിന്റെ അടുത്ത് പോയാണ് ഞാൻ നിന്നത്.

അങ്കിള്‍ എഴുനേറ്റ് എന്റെ തോളത്ത് ഒന്ന് തട്ടി. “നീ വല്ലാതെ ക്ഷീണിച്ചു പോയല്ലോ!” അതും പറഞ്ഞ്‌ അങ്കിള്‍ ശബ്ദം താഴ്ത്തി രഹസ്യമായി പറഞ്ഞു, “ഡെയ്സിയെ നിനക്ക് മാത്രമല്ല, ഞങ്ങൾക്കും നഷ്ടപ്പെട്ടടാ മോനെ… ഇനി നീയും ഞങ്ങളെ വിട്ട് അകന്നു പോകരുത്.”

യാചന പോലെ അത്രയും പറഞ്ഞിട്ട് അങ്കിള്‍ തിരിഞ്ഞ് എല്ലാവരെയും ഒന്ന് നോക്കി. “ഇവര്‍ നാലുപേരെ കണ്ടിട്ട് എന്തോ കള്ളത്തരം മണക്കുന്നുണ്ടല്ലോ?” ഫ്രാന്‍സിസ്, അഭിനവ്, അന്‍സാര്‍, രാഹുല്‍ എന്നിവരെ നോക്കിയാണ് അങ്കിള്‍ പറഞ്ഞത്.

ഉടനെ അവർ നാലുപേരും പരുങ്ങുന്നത് കണ്ടിട്ട് സ്ത്രീകൾ എല്ലാവരും ചിരിച്ചു.

“എടോ പട്ടാളക്കാരാ..” അങ്കിള്‍ അന്‍സാറെ നോക്കി കള്ളത്തരം പിടിച്ചത് പോലെ തലയാട്ടി ചിരിച്ചു. “നീ മിലിട്ടറി സാധനം കൊണ്ട് വന്നിട്ട് എന്നെ ഒഴിവാക്കാമെന്ന് കരുതി, അല്ലേ? നിങ്ങൾ നാലും എന്റെ മരുമോനെ മാത്രം കൂട്ടുപിടിച്ച് ടെറസിൽ ചെന്ന് വെള്ളമടിക്കാൻ പ്ലാൻ ചെയ്തത് ഞാൻ അറിയില്ലെന്ന് കരുതിയോ?”

“അയ്യോ…. അങ്കിളേ ഞങ്ങൾ അങ്കിളിനെ ഒഴിവാക്കിയതല്ല. ഇവിടെ ഇതൊക്കെ അങ്കിളും ആന്റിയും അനുമതിക്കുമോ എന്നറിയാത്ത കൊണ്ടാ ഞങ്ങൾ രഹസ്യമാക്കി വച്ചത്‌.” അന്‍സാര്‍ ധൃതിയില്‍ പറഞ്ഞു. “പക്ഷേ അങ്കിള്‍ എങ്ങനെ അറിഞ്ഞു?”

“ഹും… ക്രിമിനൽ ലോയരോടാ നിങ്ങടെ കളി.” അങ്കിള്‍ ഗൗരവത്തിൽ എല്ലാവരെയും നോക്കി.

“ദേ ഇച്ചായാ, പിള്ളാർക്ക് മുന്നില്‍ വലിയ വക്കീല്‍ കളിക്കണ്ട, കേട്ടോ.” ആന്റി അങ്കിളിന് എളിയിൽ വിരൽ കൊണ്ട്‌ കുത്ത് കൊടുത്തതും അങ്കിള്‍ പൊട്ടിച്ചിരിച്ചു.

“എടാ മക്കളേ, നിങ്ങടെ ഭാര്യമാര്‍ തന്നെയാ പറഞ്ഞത്.” ആന്റി വെളിപ്പെടുത്തി. “പിന്നേ നിങ്ങൾ ആഘോഷിക്കുന്നതിൽ ഞങ്ങൾക്ക് ബുദ്ധിമുട്ടൊന്നുമില്ല…. പക്ഷേ കുടിച്ചിട്ട് പ്രശ്നങ്ങൾ ഒന്നും ഒണ്ടാക്കരുത്…”

“അയ്യോ ആന്റി, ഞങ്ങൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ടൈപ്പ് ഒന്നുമല്ല… സത്യം.” ഫ്രാന്‍സിസ് ഉറപ്പിച്ച് പറഞ്ഞു.

“ശെരി, ശെരി. നാളെ വെളുപ്പിന് എനിക്കൊരു യാത്രയുണ്ട്. അതുകൊണ്ട്‌ പെട്ടന്ന് രണ്ടെണ്ണം വീശിയിട്ട് വേണം എനിക്ക് കിടക്കാന്‍.” അങ്കിള്‍ കൈകൾ തിരുമ്മി കൊണ്ട്‌ തിരക്കു കൂട്ടി. “വാടാ മക്കളെ നമുക്ക് തുടങ്ങാം.”

അത് കേള്‍ക്കേണ്ട താമസം അന്‍സാറും ഭാര്യക്കും കൊടുത്തിരുന്ന റൂമിലേക്ക് അന്‍സാര്‍ ഓടി. അവന്റെ ആ ഓട്ടം കണ്ട് എല്ലാവർക്കും ചിരിയാണ് വന്നത്.

“മേളിൽ ബാൽക്കനിയിൽ ഇച്ചായൻ മേശയും കസേരയും ഇട്ട് റെഡിയാക്കി വച്ചേക്കുവാ. നിങ്ങൾ മുകളില്‍ ചെല്ല്. ഞങ്ങൾ സ്ത്രീകൾ ചെന്ന് കഴിക്കേണ്ട സാധനങ്ങള്‍ ഒക്കെ എടുത്തോണ്ട് വരാം.”

സ്ത്രീകൾ എല്ലാം എന്തൊക്കെയോ പറഞ്ഞു ചിരിച്ച് കൊണ്ട്‌ കിച്ചനിൽ പോയതും ഞങ്ങൾ ആണുങ്ങള്‍ സ്റ്റെപ്പ് കേറി മുകളില്‍ ചെന്നു.

ഇതൊരു വലിയ വീടാണ്. താഴെ നാല് ബെഡ്റൂമും, വലിയ ഹാളും, ഡൈനിംഗ് റൂമും, വലിയ സ്റ്റോർ റൂമും, പ്രാർത്ഥനാ റൂമും, വലിയ കിച്ചനുമുണ്ട്. പിന്നെ മുകളില്‍ മൂന്ന്‌ ബെഡ്റൂമും ഒരു കുഞ്ഞ് ഹാളും, ഒരു ബാൽക്കനിയും ഉണ്ട്. എല്ലാ ബെഡ്റൂമിലും ബാത്റൂം അറ്റാച്ച്ഡ് ആണ്. ബാൽക്കനിയിൽ ഇരുപത് പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.

ഞങ്ങൾ എല്ലാവരും ബാൽക്കനിയിൽ കേറി അറേഞ്ച് ചെയ്തിട്ടിരുന്ന കസേരകളിൽ സ്ഥാനം പിടിച്ച ശേഷമാണ് അന്‍സാര്‍ ഒരു ബാഗുമായി കേറി വന്നത്.

“എത്ര കുപ്പിയുണ്ട്?” അങ്കിള്‍ ചോദിച്ചു.

“മൊത്തം ആറ് കുപ്പി.” അന്‍സാര്‍ പറഞ്ഞതും അങ്കിളിന്റെ മുഖം കറുത്തു. “അയ്യോ അങ്കിള്‍, തെറ്റായി എടുക്കല്ലേ. ഞങ്ങളാരും അങ്ങനെ മുക്കി കോരി കുടിക്കുന്നു ടൈപ്പ് അല്ല. വല്ലപ്പോഴും മാത്രം കൂടുന്നവരാണ്. പിന്നെ, ഇവിടെ പത്തു ദിവസം നിൽക്കാൻ പ്ലാൻ ചെയ്തത് കൊണ്ടും, ഇവിടെ എത്രപേര്‍ ഞങ്ങള്‍ക്കൊപ്പം കൂടുമെന്ന് അറിയാത്ത കൊണ്ടാണ് ഇത്രയും ഞാൻ കൊണ്ടുവന്നത്. ഇപ്പോൾ രണ്ടു കുപ്പി മാത്രമാ എടുത്തത്.” അവന്‍ വെപ്രാളത്തിൽ പറഞ്ഞു തീര്‍ത്തു.

അവന്റെ ന്യായീകരണം അംഗീകരിച്ചത് പോലെ അങ്കിള്‍ മൂളി. അപ്പോഴേക്കും സ്ത്രീകളും കേറി വന്നു.

ആന്റിയും മറ്റുള്ളവരും കൊണ്ടുവന്ന് നിരത്തിയ ഭക്ഷണ സാധനങ്ങള്‍ കണ്ട് രാഹുല്‍, അഭിനവ്, ഫ്രാന്‍സിസ്, അന്‍സാറും അന്തിച്ചു പോയി.

“നിങ്ങളുടെ രാത്രി പ്ലാൻ അറിയാവുന്നത് കൊണ്ട്‌ എന്റെ ഭാര്യ നേരത്തെ പ്ലാൻ ചെയ്ത് ഇതൊക്കെ തയ്യാറാക്കി വച്ചതാ.” അങ്കിള്‍ പറഞ്ഞു.

ഒടുവില്‍ ബാഗില്‍ നിന്ന് അന്‍സാര്‍ രണ്ട് കുപ്പി ബ്രാണ്ടിയും നാല് വലിയ കുപ്പി സെവനപ്പും എടുത്ത് പുറത്തു വച്ചു.

“നിങ്ങളില്‍ ആരെങ്കിലും ബ്രാണ്ടി കുടിക്കുമോ പിള്ളാരെ?” അങ്കിള്‍ പെണ്ണുങ്ങളെ നോക്കി ചോദിച്ചു.

അപ്പോ ആന്റി അങ്കിളിന്റെ കൈയിൽ ഒരടി കൊടുത്തു. “അവരാരും കുടിക്കില്ല. നിങ്ങളായിട്ട് അവരെ വഴി തെറ്റികാതിരുന്നാ മതി.”

പക്ഷേ ആന്റിയെ കാര്യമാക്കാതെ അങ്കിളിന്റെ കണ്ണുകൾ സ്ത്രീകൾ ഓരോരുത്തരുടെ മുഖത്തായി ചോദ്യ ഭാവത്തില്‍ പതിഞ്ഞു നീങ്ങി.

“ഞങ്ങൾ മദ്യം കുടിക്കില്ല, അങ്കിള്‍.”. മിനി പറഞ്ഞതും അങ്കിള്‍ സ്വന്തം മകളുടെ മുഖത്തേക്കും നോക്കി.

“ദേ പപ്പാ. പപ്പയെ ഞാൻ കൊല്ലും, പറഞ്ഞേക്കാം.” ഡാലിയ ദേഷ്യപ്പെട്ടു.

അങ്കിള്‍ പൊട്ടിച്ചിരിച്ചു. “മുതിർന്ന കുട്ടികളുടെ ഉള്ളില്‍ എന്താണെന്ന് പുറമെ കണ്ടാൽ അറിയില്ലല്ലോ, ചോദിച്ചാലല്ലേ അറിയാൻ കഴിയൂ, മോളെ. എല്ലാവർക്കും അവരവരുടേതായ സ്വതന്ത്രമുണ്ട്. എന്നാൽ, അതുപോലെ എല്ലാത്തിനും ഒരു പരിധിയുമുണ്ട്. ആ പരിധി വിടാതിരുന്നാൽ മതി. അതുകൊണ്ട്‌ സ്ത്രീകളും വല്ലപ്പോഴും അല്പസ്വല്പം മദ്യം കഴിച്ചെന്നു കരുതി ലോകം അവസാനിക്കില്ല.”

“ഹൊ.. ഇങ്ങനെ ഒരു അച്ഛനെയാണ് എല്ലാവർക്കും വേണ്ടത്.” ഷാഹിദ അസൂയയോടെ പറഞ്ഞു. “എന്നെ മകളായി അഡോപ്റ്റ് ചെയ്യാമോ, അങ്കിള്‍…. ഇപ്പഴേ എനിക്ക് ഓക്കെയാണ്.” ഷാഹിദ തമാശ പോലെ പറഞ്ഞതും എല്ലാവരും ചിരിച്ചു.

അതിനുശേഷം ബാൽക്കനി ഉത്സവ പറമ്പ്‌ പോലെയായി. വെള്ളമടിയും, തമാശ പറച്ചിലും, ചിരിയും കൊണ്ട്‌ അന്തരീക്ഷം തന്നെ മാറി. അങ്കിള്‍ ആദ്യമെ പറഞ്ഞത് പോലെ വെറും രണ്ടു പെഗ് മാത്രമാ കഴിച്ചത്.

ഞാനും രണ്ട് പെഗ് അടിച്ചു. മൂന്നാമത്തെ ആരോ ഒഴിച്ചു തന്നെങ്കിലും ഞാൻ കുടിക്കാതെ വെച്ചിരുന്നു.

“ശെരി മക്കളെ, നിങ്ങളുടെ ആഘോഷം തുടരട്ടെ. ഞാൻ കിടക്കാന്‍ പോവാ.” അങ്കിള്‍ മെല്ലെ എഴുനേറ്റ് പോയി.

ഞാൻ പരിസരം മറന്ന് പഴയ ഓര്‍മകളിൽ മുഴുകിയിരുന്നു.

“അതിനെ അകത്താക്ക് ബ്രോ.” എന്റെ തോളില്‍ തട്ടി രാഹുല്‍ പറഞ്ഞു. “ഞങ്ങൾ ഇത് നാലാമത്തെയാ.” അവന്‍ പറഞ്ഞതും എന്റെ ചിന്ത വിട്ട് ഓരോരുത്തരെയായി ഞാൻ നോക്കി.

ഡാലിയ എന്നെ തന്നെ നോക്കി ഇരിക്കുന്നതാണ് കണ്ടത്. എന്റെ കണ്ണുകൾ അവളില്‍ ഉടക്കിയതും അവൾ ധൃതിയില്‍ നോട്ടം മാറ്റി.

മൂന്നാമത്തെ ഞാൻ കുടിച്ചതും ആരോ ഗ്ളാസ് വാങ്ങി വീണ്ടും ഒഴിച്ചു തന്നു. അതും ഞാൻ ഒറ്റയടിക്ക് കുടിച്ചിട്ട് പിന്നെയും ഒഴിക്കാൻ പറഞ്ഞു.

“എന്നാ ഞാനും പോകുന്നു.” ആന്റി ഞങ്ങൾ എല്ലാവരുടെ മേലും നോട്ടം പായിച്ചു. “പിന്നേ അധികം കുടിച്ചെന്ന് കരുതി നഷ്ടമായവരൊക്കെ തിരിച്ചു വരില്ല.” എന്നെ നോക്കി അല്‍പ്പം ദേഷ്യത്തില്‍ പറഞ്ഞ ശേഷം ആന്റി എഴുന്നേറ്റു പോയി.

ആന്റി എന്നോട് പറഞ്ഞ വാക്കുകൾ എന്നെ ശെരിക്കും നോവിച്ചു. ശെരിയാണ്, തിരികെ നേടാൻ കഴിയാത്തതാണ് എനിക്ക് നഷ്ടമായത്. എനിക്കെന്തോ പ്രാന്ത് പിടിച്ചത് പോലെയായി. കൈയിൽ ഉണ്ടായിരുന്ന ഗ്ളാസിൽ എന്റെ പിടി മുറുകി മുറുകി വന്നു. ഗ്ലാസ്സ് പോലും പൊട്ടുമെന്ന് തോന്നി. എന്റെ ഇരുണ്ട ചിന്തകൾ അന്തരീക്ഷത് പോലും പടർന്ന് നെഗറ്റീവ് എനര്‍ജി സൃഷ്ടിച്ചത് പോലെ തോന്നി.

മറ്റുള്ളവരൊക്കെ ആശങ്കയോടെ പരസ്പ്പരം നോക്കുന്നത് എന്റെ കൺ കോണിലൂടെ എനിക്ക് കാണാന്‍ കഴിഞ്ഞു.

“എന്താടോ ഇത്? കാലിനിടയിലേ ഉണ്ടയും പഴവും കളഞ്ഞത് പോലെയാണല്ലോ നിങ്ങൾ നാലും ഇരിക്കുന്നേ..?!” ഫ്രാന്‍സിസ് എന്നെയും, രാഹുലും, അന്‍സാറും, പിന്നെ അഭിനവേയും നോക്കി ചോദിച്ചതും.. ഞങ്ങൾ നാല് പേരും വായ് പൊളിച്ച് അവനെ നോക്കി. സ്ത്രീകൾ നാണിച്ച് വായ് പൊത്തി ചിരിച്ചു. ഡാലിയ മുഖം പൊത്തി ഇരുന്നു.

“ശെരിക്കും ഉണ്ടയും പഴവും കളഞ്ഞു പോയോ എന്റെ കുട്ടികളെ?” അതും ചോദിച്ച് പെട്ടന്ന് ഫ്രാന്‍സിസ് തന്റെ അടുത്തിരുന്ന അന്‍സാറിന്റെ മടിയില്‍ കൈ കൊണ്ട് പിടിച്ചു ഞെരടി.

“അയ്യോ… എന്റെ എത്തപ്പഴം.” അന്‍സാര്‍ കൂവി കരഞ്ഞ് ഫ്രാന്‍സിസിന്റെ കൈ പിടിച്ചു മാറ്റി. ശേഷം സ്വന്തം സാമാനം പൊത്തിപ്പിടിച്ചു കൊണ്ട്‌ ഫ്രാന്‍സിസ്നെ അവന്‍ തുറിച്ചു നോക്കി. അഞ്ച് പെണ്ണുങ്ങളും പൊട്ടി പൊട്ടി ചിരിച്ചു.

ഫ്രാന്‍സിസ് ഇളിച്ചു കാണിച്ചു.

ശെരിക്കും ഫ്രാന്‍സിസിന്റെ പ്രവര്‍ത്തിയും, അന്‍സാറിന്റെ പൊത്തി പിടിച്ചുള്ള ഇരുമ്പും, തുറിച്ചു നോട്ടവും, ഇളിച്ചു കാണിക്കലും എല്ലാം കണ്ടിട്ട് എനിക്കും ചിരി പൊട്ടി. എല്ലാവരും കുറെ നേരം നിര്‍ത്താതെ ആർത്തു ചിരിച്ചു.

“ഫ്രാന്‍സിസ് ചേട്ടാ, എന്റെ കെട്ടിയോന്റെ പഴം തന്നെ നിങ്ങള്‍ക്ക് ഒടിക്കണം, അല്ലേ?! മറ്റുള്ളവരും അടുത്ത് തന്നെ ഉണ്ടല്ലോ..” ഷാഹിദ ചിരിക്കുന്നതിനിടയ്ക്ക് എങ്ങനെയോ പറഞ്ഞതും ഞങ്ങൾ പിന്നെയും അട്ടഹസിച്ചു ചിരിച്ചു. അന്‍സാര്‍ പോലും ചിരിക്കാന്‍ തുടങ്ങി. അതോടെ അന്തരീക്ഷം പഴയ പോലെ ആഘോഷമയമായി മാറി.

“അതെന്താ ഷാഹി നീ അങ്ങനെ പറഞ്ഞെ…” തമാശ മട്ടില്‍ ഗായത്രി ചോദിച്ചു. “അപ്പോ ഫ്രാന്‍സിസ് ചേട്ടൻ രാഹുല്‍ ചേട്ടന്റെ പഴത്തെ പിടിച്ചു ഓടിച്ചിരുന്നൂങ്കിൽ കുഴപ്പമില്ലായിരുന്നു, അല്ലേ?”

അതുകേട്ട് പിന്നെയും കൂട്ടച്ചിരി ഉയർന്നു.

അതോടുകൂടെ സംസാരം എങ്ങനെയോ സെക്സിലേക്ക് മാത്രമായി തിരിഞ്ഞു.

“ഫ്രാന്‍സിസ് എന്റെ പഴത്തെ ഒടിച്ചാലും നി പേടിക്കേണ്ട ഗായത്രി. പത്തു വിരലുകള്‍ അല്ലേ എനിക്കുള്ളത്.അതൊക്കെ ഞാൻ പ്രയോഗിക്കും. അല്ലെങ്കിലും ഞാൻ നിനക്ക് വിരൽ പ്രയോഗവും നടത്തി തരുന്നുണ്ടല്ലോ..!” ഒരു നാണവുമില്ലാതെ രാഹുല്‍ പറഞ്ഞതും ഗായത്രിയുടെ മുഖം ചുവന്നു തുടുത്തു.

“എന്റെ രാഹുലേ, നി വിരലുകള്‍ മാത്രമേ പ്രയോഗിക്കുകയുള്ളോ…?” അഭിനവ് ചോദിച്ചു. “എന്റെ നാവ് പ്രയോഗമാ അശ്വതിക്ക് ആദ്യം വേണ്ടത്. രണ്ട് പ്രാവശ്യം നാവ് കൊണ്ട്‌ അവളെ സുഖിപ്പിച്ച ശേഷമേ അവളുടെ അപ്പത്തിൽ എന്റെ പഴം ക്കേറ്റാൻ അവൾ സമ്മതിക്കൂ.”

“അയ്യേ… എന്തൊക്കെയാ നിങ്ങൾ വിളിച്ചു പറയുന്നേ!!” അശ്വതി നാണത്തിൽ മുഖം പൊത്തി കുനിഞ്ഞിരുന്നു ചിരിച്ചു.

“എന്താടി, സത്യമല്ലേ പറഞ്ഞത്. നിന്റെ അപ്പത്തിൽ നാവിട്ട് നാവിട്ട്… എന്റെ നാവിന്റെ നീളം തന്നെ അങ്ങ് കൂടി.”

“മിണ്ടാതിരി ചേട്ടാ.” അശ്വതി ചിരിച്ചു കൊണ്ട്‌ ചെവി പൊത്തിപ്പിടിച്ചു.

“ഞാൻ നാവ് പ്രയോഗം നടത്തുമ്പോ ഷാഹിദയ്ക്ക് എന്റേത് പഴം അവളുടെ വായിൽ ഉണ്ടാവണമെന്ന് നിര്‍ബന്ധമാ. 69 ആണ് അവളുടെ ഫേവറിറ്റ്.” അന്‍സാര്‍ പറഞ്ഞതും ഷാഹിദ നാണിച്ച ചിരിയോടെ കസേരയുടെ കുഷൻ എടുത്തു മുഖം ഒളിപ്പിച്ചു. “എന്റെ പഴം തിന്നാന്‍ അവള്‍ക്ക് എന്തു ആര്‍ത്തി ആണെന്ന് അറിയോ!!” ഒരു കൂസലുമില്ലാതെ അന്‍സാര്‍ പറഞ്ഞിട്ട് ചിരിച്ചു.

“നിങ്ങൾ ആണുങ്ങള്‍ക്ക് ഞങ്ങടെ അപ്പം തിന്നാന്‍ ഇഷ്ടമുള്ളത് പോലെ, ഞങ്ങൾ പെണ്ണുങ്ങള്‍ക്ക് നിങ്ങടെ പഴം തിന്നാന്‍ ഇഷ്ട്ടമാ. അതൊക്കെ വലിയ കാര്യമാണോ. ഇതൊക്കെ അനുഭവിച്ച് സുഖിക്കാൻ കൂടിയല്ലേ നമ്മളൊക്കെ കല്യാണം കഴിക്കുന്നത്.” കാര്‍ത്തിക പറഞ്ഞു.

“കല്യാണം കഴിക്കാതേയും അപ്പവും പഴവും തിന്നാമല്ലൊ.” ഫ്രാന്‍സിസ് ചിരിച്ചു.

ഞാൻ ഡാലിയയെ നോക്കി. നാണം കാരണം അവൾ കുനിഞ്ഞ് സ്വന്തം മടിയില്‍ മുഖവും പൂഴ്ത്തി കിടക്കുന്നതാണ് കണ്ടത്.

അല്‍പ്പം കഴിഞ്ഞ് സെക്സ് സംസാരം ഭയങ്കര ഡീപ്പായി. അവന്മാർ പല വാക്കുകളും പച്ചയ്ക്ക് തന്നെ പറയാനും തുടങ്ങി. ഒടുവില്‍ ഇതൊക്കെ കേട്ടു കേട്ട് അവരുടെ ഭാര്യമാര്‍ പോലും നാണം മറന്ന് എല്ലാം പച്ചയായി സംസാരിക്കാൻ തുടങ്ങി.

ഞാനും ഡാലിയയും മാത്രം സെക്സ് പരമായ കാര്യങ്ങൾ ഒന്നും പറഞ്ഞില്ല. പക്ഷേ രസം പിടിച്ചു അതെല്ലാം ഞങ്ങൾ കേട്ടിരുന്നു. ഡാലിയ ഇപ്പോഴും സ്വന്തം മടിയില്‍ മുഖം പൂഴ്ത്തി തന്നെയാ കിടന്നത്. അല്‍പ്പം കഴിഞ്ഞ് അവൾ നേരെ ഇരുന്നെങ്കിലും ആരുടെ മുഖത്തും അവള്‍ നോക്കിയില്ല. അവളുടെ മുഖം നാണത്തിൽ ചുവന്ന് തുടുത്ത് രക്തം പൊടിയും എന്ന അവസ്ഥയില്‍ ആയിരുന്നു.

“ഡാലിയയ്ക്ക് കല്യാണം കഴിഞ്ഞില്ല, അതുകൊണ്ട്‌ അവള്‍ക്ക് ഇങ്ങനെയൊക്കെ സംസാരിക്കാന്‍ ചമ്മലുണ്ടാവും എന്നറിയാം.” മിനി കളിയാക്കി. “പക്ഷേ റൂബിന്‍ ചേട്ടൻ ഒന്നും പറയാതെ ഇരിക്കുന്നത് മോശമാണ്, കേട്ടോ.”

“ശെരിയാ….” അന്‍സാര്‍ ഏറ്റുപിടിച്ചു. “ബ്രോയും സ്വന്തം അനുഭവത്തില്‍ നിന്നും എന്തെങ്കിലും പറഞ്ഞേ മതിയാകൂ.” അന്‍സാര്‍ വാശി പിടിച്ചു.

കാര്യങ്ങൾ എന്റെ നേര്‍ക്ക് തിരിഞ്ഞതും ഞാൻ അസ്വസ്ഥനായി. ഡാലിയയ്ക്ക് ഇഷ്ട്ടപ്പെട്ടില്ല. അവള്‍ വേഗം എഴുനേറ്റ് നിന്നു.

“മതി, ഇതിൽ കൂടുതൽ കേള്‍ക്കാന്‍ എനിക്കു വയ്യ. ഞാൻ ഉറങ്ങാൻ പോകുന്നു.” ഡാലിയ ധൃതിയില്‍ ബാൽക്കനി വിട്ടു പോയി. അതുകണ്ട് ഞാനൊഴികെ എല്ലാവരും ചിരിച്ചു.

“ഇനി ചേട്ടൻ ധൈര്യമായി പറഞ്ഞോ… ചേട്ടന്റെ ഒരു അനുഭവം എങ്കിലും ഞങ്ങൾക്ക് കേൾക്കണം.” ഷാഹിത നിര്‍ബന്ധം പിടിച്ചു.

ഞാൻ കഴിയുന്നത്ര ഒഴിഞ്ഞുമാറി. എഴുനേറ്റ് പോകാൻ വരെ ശ്രമിച്ചു. പക്ഷേ അവരൊക്കെ ചേര്‍ന്ന് എന്നെ പിടിച്ചിരുത്തി.

“ഞാനും ഡെയ്സിയും തമ്മിലുണ്ടായ സെക്സ് കാര്യങ്ങളൊന്നും ഞാൻ ആരോടും പറയില്ല.” ഞാൻ തീര്‍ത്തു പറഞ്ഞതും അവരൊക്കെ അസ്വസ്ഥതയോടെ പരസ്പ്പരം നോക്കി.

“എന്നാൽ ചേട്ടനും ഡെയ്സിയും തമ്മിലുള്ള പ്രണയത്തെ കുറിച്ച് എന്തെങ്കിലും പറയൂ.” അശ്വതി കെഞ്ചി.

“നിങ്ങൾ പ്രേമിച്ച് കല്യാണം കഴിച്ചു എന്ന് മാത്രമാ ആന്റിയും ഡാലിയയും ഞങ്ങളോട് പറഞ്ഞിട്ടുള്ളത്. അതുകൊണ്ട്‌ നിങ്ങളുടെ പ്രണയത്തെ കുറിച്ച് ബ്രോ കുറച്ചെങ്കിലും പറഞ്ഞേ മതിയാകൂ.” രാഹുലും ഏറ്റുപിടിച്ചു.

മറ്റുള്ളവരും അവനെ പിന്താങ്ങി. അതോടെ തലയാട്ടി ഞാനും സമ്മതിച്ചു.

“ഞാൻ കഴിയുന്നത്ര ചുരുക്കി പറയാം.”

ഉടനെ എല്ലാവരും തലയാട്ടി.

“ഞങ്ങൾ രണ്ടു കുടുംബവും പണ്ടേ ഫാമിലി ഫ്രണ്ട്സായിരുന്നു. അതുകൊണ്ട്‌ കുഞ്ഞിക്കാലം തൊട്ടേ, ഞാനും ഡെയ്സിയും ഡാലിയയും ഒരുമിച്ചാണ് വളര്‍ന്നത്. ഓർമ്മ വെച്ച കാലം തൊട്ടേ ഡെയ്സി എന്നോട് കൂടുതൽ സ്വാതന്ത്ര്യം കാണിച്ചിരുന്നു, എനിക്ക് മാത്രം കാണാൻ കഴിഞ്ഞിരുന്ന ഇഷ്ട്ടം അവളുടെ കണ്ണുകളില്‍ തെളിഞ്ഞ് നില്‍ക്കുമായിരുന്നു. എന്റെ കണ്ണില്‍ നിന്നും അതേ ഇഷ്ട്ടം അവളും അറിയുന്നുണ്ടായിരുന്നു.” പറഞ്ഞു നിർത്തിയിട്ട് ഗ്ളാസിൽ നിന്നും ചെറിയൊരു സിപ്പ് ഞാൻ എടുത്തു.

“ബാക്കി പറ ബ്രോ..” അന്‍സാര്‍ ധൃതിപിടിച്ചു.

“അന്ന് എനിക്ക് വെറും പതിനൊന്ന് വയസ്സും ഡെയ്സിക്ക് എട്ടും. പ്രണയം എന്തെന്നോ, വികാരം എന്തെന്നോ, വിവാഹം എന്തെന്നോപോലും ഞങ്ങൾ അറിയാത്ത പ്രായം. പക്ഷേ, ആ പ്രായത്തില്‍ ഒരു കാര്യം മാത്രം ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു….. ഞങ്ങളുടെ രണ്ട് മനസ്സും ഒറ്റ മനസ്സായി പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന സത്യം. ഓരോ നിമിഷം കഴിയുന്തോറും ഞങ്ങൾക്കിടയിലുള്ള സ്നേഹം വര്‍ധിച്ചു കൊണ്ടിരുന്നു. ദിവസങ്ങൾ കഴിയവെ പ്രണയം എന്താണെന്ന് ഞങ്ങൾ മനസ്സിലാക്കാൻ തുടങ്ങി. ആ പ്രണയം ഞങ്ങളുടെ അസ്ഥിക്ക് പിടിച്ച് വളരാനും തുടങ്ങി.”

“ചേട്ടാ…” പെട്ടന്ന് ഗായത്രി തടസപ്പെടുത്തിയതും കഥ നിര്‍ത്തി ഞാൻ അവളെ നോക്കി.

അവള്‍ തടസ്സം സൃഷ്ടിച്ചതിൽ മറ്റുള്ളവരുടെ മുഖത്ത് അതൃപ്തി പ്രകടമായെങ്കിലും ആരും അവളെ ഒന്നും പറഞ്ഞില്ല.

“ഡെയ്സിയും ഡാലിയയും ഐഡന്റിക്കൽ ട്വിൻസല്ലേ. അവരെ കാണുമ്പോഴൊക്കെ ഡെയ്സി ആരാണെന്ന് ചേട്ടൻ എങ്ങനെയാ തിരിച്ചറിഞ്ഞിരുന്നത്?”

“അത് നല്ല ചോദ്യമാണല്ലോ?” എന്റെ ഉത്തരം കേൾക്കാൻ മിനിക്കും താല്‍പ്പര്യമായി. മറ്റുള്ളവരും ആകാംഷയോടെ എന്നെ നോക്കിയിരുന്നു.

കൈയിൽ ഉണ്ടായിരുന്ന ഗ്ളാസിൽ നിന്നും അല്‍പ്പം മദ്യം സിപ്പ് ചെയ്തിട്ട് ആകാംഷയോടെ ഇരിക്കുന്ന ആ മുഖങ്ങളിലേക്ക് ഞാൻ നോക്കി.

“അത് വളരെ എളുപ്പമായിരുന്നു. എന്നെ കണ്ടതും ആരാണോ ആദ്യം എന്റെ അടുത്തേക്ക് ഓടി വരുന്നത്, അവളാണ് ഡെയ്സി.” കുസൃതിയോടെ ഞാൻ പറഞ്ഞു.

ഉടനെ കൂട്ടമായി ഒരു പൊട്ടിച്ചിരി ഉയർന്നു. മൂന്നോ നാലോ മിനിറ്റ് വരെ ആ ചിരി നീണ്ടു. ചിരിച്ചു ചിരിച്ച് വയറ്‌ ഉളുക്കിയത് പോലെ അശ്വതിയും ഷാഹിദയും വയറിനെ അമര്‍ത്തി പിടിച്ചു കൊണ്ടാണ് ചിരി തുടർന്നത്.

“എന്റെ ബ്രോ, ഈ മറുപടി ഞാൻ തീരെ പ്രതീക്ഷിച്ചില്ല.” രാഹുല്‍ മലര്‍ന്നു കിടന്ന് പിന്നെയും ചിരിച്ചു.

ഒടുവില്‍ എല്ലാവരുടെയും ചിരിയും നിന്നു. എല്ലാ കണ്ണുകളും എന്റെ മേല്‍ പതിഞ്ഞു.

“ബാക്കി പറ ചേട്ടാ?” അശ്വതി എന്റെ അടുത്ത് വന്നിരുന്നു.

“ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിക്കുന്ന കാര്യം വാക്കുകൾ കൊണ്ട്‌ പരസ്പ്പരം പറഞ്ഞില്ലെങ്കിലും, അതിന്റെ ആവശ്യം ഇല്ലായിരുന്നു. ഞങ്ങൾ രണ്ടുപേര്‍ക്കും നല്ലോണം അറിയാമായിരുന്നു. ചെറുപ്പത്തിലേ അത്രത്തോളം ഞങ്ങൾ പരസ്പ്പരം മനസ്സിലാക്കി കഴിഞ്ഞിരുന്നു. വാക്കുകൾ ഉപയോഗിക്കാതെ, വെറും നോട്ടത്തിലൂടേയും സ്പര്‍ശനം കൊണ്ട്‌ പോലും, പരസ്പരം മനസ്സിലുള്ളത് എന്താണെന്ന് മനസ്സിലാക്കാൻ കഴിയുമെന്ന തലത്തിലേക്ക് ഞങ്ങളുടെ പ്രണയം എത്തി. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും പെട്ടന്നാണ് കടന്നു പോയത്. ഞങ്ങളുടെ പ്രണയത്തിന്റെ വേരുകൾ ഞങ്ങളെ പരസ്പ്പരം ബന്ധിപ്പിച്ച്, അളക്കാൻ കഴിയാത്ത അഗാധത്തിലേക്കും ആ വേരുകൾ ആഴ്ന്നിറങ്ങി ഉറച്ചു കഴിഞ്ഞിരുന്നു.”

പെട്ടന്ന് നിറഞ്ഞു വന്ന കണ്ണീരിനെ കണ്ണുകൾ ചിമ്മി ഞാൻ വറ്റിച്ചു. എന്നിട്ട് ഒരു സിപ്പ് കൂടി ഞാൻ എടുത്ത ശേഷം എന്റെ കണ്ണുകൾ ഞാൻ അടച്ചു.

“പ്ലീസ് ചേട്ടാ… ബാക്കി പറയൂന്നേ…!!” ഷാഹിദ കെഞ്ചിയതും ഞാൻ കണ്ണുകൾ തുറന്ന് കൈയിലുള്ള ഗ്ളാസിനെ നിരീക്ഷിച്ചു.

“ഡെയ്സി അന്ന് പത്തില്‍ പഠിക്കുന്ന സമയം, അന്നാണ് ആദ്യമായി ഡെയ്സി എന്റെ ഹൃദയത്തിന് മുകളില്‍ ചെവി ചേര്‍ത്തു പിടിച്ചത്. എന്നിട്ട് അവള്‍ പറഞ്ഞു, “ചേട്ടന്റെ ഹൃദയം ഡെയ്സി – ഡെയ്സി എന്ന് എന്റെ പേര് പറയുന്നത് എനിക്ക് കേൾക്കാം. അപ്പോ ചേട്ടൻ എന്റെ മാത്രമാണ്. ഞാൻ ചേട്ടന്റെ മാത്രവും. എന്റെ ജീവനില്‍ ചേട്ടൻ എപ്പോഴോ അലിഞ്ഞ് ചേര്‍ന്നു കഴിഞ്ഞിരിക്കുന്നു. ചേട്ടൻ ഇല്ലെങ്കില്‍ ഡെയ്സി വാടി കൊഴിഞ്ഞ് നശിച്ചു പോകും. ഈ ഹൃദയം നിലച്ചാൽ എന്റെ ശ്വാസവും നിലച്ചു പോകും. ചേട്ടൻ ജീവിച്ചിരിക്കുന്ന അത്രയും കാലം മാത്രം എനിക്കും ജീവിച്ചാൽ മതി.””

അത്രയും പറഞ്ഞിട്ട് വീണ്ടും കണ്ണുകൾ അടച്ചു പിടിച്ചിട്ട് നീറി പുകയുന്ന എന്റെ നെഞ്ചില്‍ ഞാൻ തടവി. “അന്നാണ് എന്റെ ഡെയ്സിയെ ആദ്യമായി ഞാൻ കവിളിൽ ചുംബിച്ചത്. അന്നാണ് എന്റെ ഡെയ്സിയേ ആദ്യമായി ഞാൻ എന്നോട് ചേര്‍ത്തു പിടിച്ചത്. എന്റെ ഡെയ്സി ഇല്ലെങ്കില്‍ എനിക്ക് എങ്ങനെ ജീവിക്കാൻ കഴിയുമെന്ന ഭയം അന്നാണ് ആദ്യമായിട്ട് ഉണ്ടായത്. അന്നാണ് എന്റെ കണ്ണുകൾ ആദ്യമായി നിറഞ്ഞത്.”

ഒരു നെടുവീര്‍പ്പോടെ അല്‍പ്പം മദ്യം കൂടി ഞാൻ സിപ്പ് ചെയ്തു. എന്നിട്ട് മെല്ലെ തല ഉയർത്തി അവരെ നോക്കി.

“ഡെയ്സി അങ്ങനെയൊക്കെ പറഞ്ഞപ്പോ ചേട്ടൻ അവളോട് എന്താ പറഞ്ഞത്?” അശ്വതി ചോദിച്ചു.

അന്ന് ഡെയ്സിയോട് ഉച്ചരിച്ച അതേ വാക്കുകൾ എന്റെ നാവില്‍ നിന്ന് വീണ്ടും പിറന്നു “നി ഇല്ലെങ്കില്‍ ഞാനും ഉണ്ടാവില്ല, ഡെയ്സി. എന്റെ ജീവിതത്തില്‍ നിന്നും നി അസ്തമിച്ചാൽ ഞാൻ ഒരിക്കലും ഉദിക്കില്ല. ആ നിമിഷം ഞാനും നിനക്കൊപ്പം അസ്തമിക്കും.” പറഞ്ഞിട്ട് ഞാൻ തലയും താഴ്ത്തിയിരുന്നു. എന്നില്‍ നിന്നും ഒരു ചെറിയ തേങ്ങൽ പുറത്തു വന്നു.

“ബ്രോ….” അഭിനവും ഫ്രാന്‍സിസും ചാടി എഴുനേറ്റ് എന്റെ മുന്നില്‍ വന്നു നിന്നെങ്കിലും എന്താണ്‌ പറയേണ്ടത് എന്ന് അവര്‍ക്ക് അറിയില്ലായിരുന്നു.

“പക്ഷേ മൂന്ന്‌ കൊല്ലം മുമ്പ്‌ എന്റെ ഡെയ്സി അസ്തമിച്ചിട്ടും ഞാൻ ഇപ്പോഴും ഉദിച്ചു നില്‍ക്കുന്നത് കണ്ടില്ലേ.” വെറുപ്പോടെ ഞാൻ എന്നെ സ്വയം ശപിച്ചു.

“ചേട്ടാ…!!” മിനി പെട്ടന്ന് എഴുനേറ്റ് അടുത്തുവന്നു വിഷമത്തോടെ നിന്നു.

കുറെ കഴിഞ്ഞ് ഞാൻ തല ഉയർത്തി പുഞ്ചിരിച്ചതും എല്ലാവരും ആശ്വാസത്തോടെ പരസ്പരം ഒന്ന് നോക്കി.

അപ്പോൾ ഞാൻ തുടർന്നു, “ഞാൻ പ്ലസ് ടു കഴിഞ്ഞതും നേരിട്ട് എം ബി എ പഠിക്കാൻ തീരുമാനിച്ചു. എന്റെ മൂന്നാം വര്‍ഷം തുടങ്ങിയപ്പോ ഡെയ്സിയും ഡാലിയയും പ്ലസ് ടു കഴിഞ്ഞ് കോളേജില്‍ കേറി. ആ സമയത്താണ് ഞങ്ങളുടെ ബന്ധത്തെ കുറിച്ച് ഞങ്ങൾ ഞങ്ങളുടെ വീടുകളില്‍ പറഞ്ഞത്.”

“പറഞ്ഞപ്പോ എതിര്‍പ്പ് ഉണ്ടായോ ബ്രോ?” രാഹുല്‍ വെപ്രാളപ്പെട്ട് ചോദിച്ചു.

“ഇല്ല. ആരും എതിർത്തില്ല.” ഞാൻ പുഞ്ചിരിച്ചു. “എല്ലാവർക്കും ഞങ്ങളുടെ ബന്ധം ഇഷ്ടമായിരുന്നു. സത്യത്തിൽ, ഞങ്ങളുടെ ബന്ധത്തെ കുറിച്ച് എല്ലാവർക്കും പണ്ടേ അറിയാമായിരുന്നു എന്ന് അവർ പറഞ്ഞപ്പോ ഞാനും ഡെയ്സിയുമാണ് ഞെട്ടിയത്.”

“പിന്നേ എന്തു സംഭവിച്ചു?” ഫ്രാന്‍സിസ് ചോദിച്ചു. “ബ്രോടെ ഇരുപത്തി നാലാമത്തെ വയസ്സില്‍ ബ്രോയും ഡെയ്സിയും വിവാഹിതരായി എന്നാ ആന്റി പറഞ്ഞത്.” അത്ര നേരത്തെ വിവാഹം കഴിക്കാന്‍ എന്തെങ്കിലും പ്രത്യേക കാരണം ഉണ്ടായോ?”

ഫ്രാന്‍സിസിന്റെ ആ ചോദ്യം എന്നെ സങ്കടപ്പെടുത്തി… എന്നെ കോപകുലനാക്കി… വേദനാജനകനാക്കി. എന്റെ മനസ്സ് നീറി പുകഞ്ഞു. എന്റെ ഹൃദയം വിണ്ടുകീറിയത് പോലെ വേദനിച്ചു. ദേഷ്യവും സങ്കടവും കരച്ചിലും എല്ലാം ഉള്ളില്‍ നുരഞ്ഞുയരാൻ തുടങ്ങി.

“എന്റെ ഇരുപത്തി മൂന്നാം വയസില്‍ സ്വത്തുക്കള്‍ എല്ലാം എന്റെ പേരില്‍ എഴുതി തന്നിട്ട് എന്റെ അച്ഛൻ ആത്മഹത്യ ചെയ്തു. അച്ഛന്റെ മരണം എന്റെ മനസ്സിനെ തകർത്തെങ്കിലും, അച്ഛൻ ആത്മഹത്യ ചെയ്തു എന്ന ചിന്തയാണ് എന്നെ മാനസികമായി അങ്ങേയറ്റം തകര്‍ത്തത്.”

എന്റെ ഉള്ളില്‍ പെട്ടന്ന് പൊള്ളുന്ന ഓര്‍മകള്‍ നിറഞ്ഞ് എന്നെ ശ്വാസം മുട്ടിച്ചു.

ഞാൻ പറഞ്ഞത് കേട്ട് ചിലരൊക്കെ ശ്വാസം ആഞ്ഞെടുക്കുന്ന ശബ്ദം ഞാൻ കേട്ടു. ഞെട്ടലും വിഷമവും എല്ലാം അവരുടെ മുഖത്ത് ഞാൻ കണ്ടു. അപ്പോ എന്റെ അച്ഛൻ ആത്മഹത്യ ചെയ്തു എന്ന് ആന്റിയോ ഡാലിയയോ അവരോട് പറഞ്ഞിരുന്നില്ല എന്ന് മനസ്സിലായി.

എല്ലാം സഹിച്ചു കൊണ്ട്‌ ഞാൻ തുടർന്നു, “അച്ഛന്റെ ആത്മഹത്യ എന്നെ മാനസികമായി തകർത്തു എങ്കിലും, നീലഗിരിയിലുള്ള അച്ഛന്റെ ബിസിനസ്സ് എല്ലാം ഞാൻ നോക്കി നടത്താൻ ആരംഭിച്ചു. എല്ലാ ആഴ്ചയും ഞാൻ നാട്ടില്‍ വന്ന് രണ്ടു ദിവസം നിന്നിട്ട് പോയി. പക്ഷേ ബാക്കിയുള്ള അഞ്ച് ദിവസം പരസ്പരം കാണാതെ ഞങ്ങൾക്ക് ജീവിക്കാൻ കഴിഞ്ഞില്ല. ഭ്രാന്ത് പിടിക്കുന്ന ഒരു അവസ്ഥ ആയിരുന്നു ഞങ്ങൾക്ക്. അതോടെ എന്റെ കൂടെ വരണമെന്ന് ഡെയ്സി എന്നും വാശിപിടിച്ച് കരയാനും വീട്ടില്‍ ഏതു നിമിഷവും പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടുമിരുന്നു. അങ്ങനെയാണ് അച്ഛൻ മരിച്ചു ഒരു വര്‍ഷം കഴിഞ്ഞതും ഞങ്ങൾ വിവാഹിതരായത്…. അങ്ങനെ പതിമൂന്ന്‌ വര്‍ഷം പ്രണയിച്ച് എന്റെ ഇരുപത്തി നാലാം വയസ്സില്‍ എന്റെ ഡെയ്സിയെ ഞാൻ വിവാഹം കഴിച്ചു. ഞാനും അവളും നീലഗിരിയിൽ ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. ഇവിടെ നിര്‍ത്തിയ പഠനം അവള്‍ അവിടെ തുടർന്നു. ഞങ്ങളുടെ എല്ലാ തിരക്കിനിടയിലും എല്ലാ ആഴ്ചയും ഞങ്ങൾ നാട്ടില്‍ വന്നിട്ട് പോകുമായിരുന്നു. ഞങ്ങൾ സന്തോഷമായി ജീവിച്ചു.”

അത്രയും പറഞ്ഞ് എന്റെ കഥ ഞാൻ അവസാനിപ്പിച്ചു. അപ്പോൾ കഥ കേട്ടിരുന്നവർ നിരാശയോടെ പരസ്പ്പരം നോക്കി.

“പക്ഷേ ചേട്ടാ…” ഷാഹിദ എഴുനേറ്റ് നിന്നു. “ചേട്ടൻ കഥ ഫുള്ളായി പറഞ്ഞില്ലല്ലോ?”

അത് കേട്ടതും എന്റെ ഹൃദയം നീറി. വല്ലാത്ത വേദനയും ദുഃഖവും ഉള്ളില്‍ നിറഞ്ഞു.

“ഇനി എന്താണ് നിങ്ങള്‍ക്ക് അറിയേണ്ടത്..” ഞാൻ ദേഷ്യത്തില്‍ ചോദിച്ചു. “എന്റെ ഡെയ്സി —” എന്റെ ഹൃദയം പൊള്ളി തൊണ്ട ഇടറിയതും ഒന്ന് നിർത്തിയിട്ട് ഞാൻ ദേഷ്യത്തില്‍ തുടർന്നു. “വിവാഹം നടന്ന് വെറും രണ്ടു വര്‍ഷം കഴിഞ്ഞ് ഡെലിവറി സമയത്ത്‌ ഡെയ്സിയും ഞങ്ങളുടെ കുഞ്ഞും എന്നെ ഈ ലോകത്ത് തനിച്ചാക്കീട്ട് പോയി —” പെട്ടന്ന് എന്റെ ശബ്ദം ഉയർന്നു കൊണ്ടേ പോയി. “അവളെ ഞാൻ സ്നേഹിച്ചത് സത്യമാണെങ്കിൽ, എന്റെ അച്ഛനെ പോലെ ജീവിതം വെറുത്ത് ഞാനും ആത്മഹത്യ ചെയ്യരുത് എന്നായിരുന്നു അവളുടെ അവസാനത്തെ വാക്കുകൾ. ആ വാക്കുകളിലൂടെ എന്നെ ഈ നശിച്ച ലോകത്ത് ബന്ധിച്ചിട്ടാണ് എന്റെ ഡെയ്സി എന്നെ വിട്ടു പോയത്. നീറി നീറി ജീവിക്കാൻ എന്നെ തനിച്ചാക്കിയിട്ട് അവള്‍ പോയി. ഞങ്ങളുടെ കുഞ്ഞിനെയും കൊണ്ടു പോയി.”

എന്റെ കണ്ണുകൾ നിറഞ്ഞ് നീറാൻ തുടങ്ങി. ഉള്ളിലെ വേദന വര്‍ധിച്ച് ഉയർന്ന് കൊണ്ടിരുന്നു. കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട്‌ ഞാൻ ഉള്ളില്‍ വിലപിച്ചു. കണ്ണുനീര്‍ അടങ്ങി നില്‍ക്കാതെ പുറത്തേക്ക്‌ ഒഴുകി വന്നു.

“ബ്രോ….” ആരോ വിഷമത്തോടെ വിളിച്ചത് കേട്ടു.

“അവളില്ലാത്ത ഈ ലോകം എനിക്ക് നരകമായി മാറിയത് അവളുണ്ടോ അറിയുന്നു?” ഞാൻ ഉറക്കെ ദേഷ്യത്തില്‍ ആരോടെന്നില്ലാതെ ചോദിച്ചു. “എന്റെ ഹൃദയം ഇപ്പോഴും അവളുടെ പേര് പറഞ്ഞാണ് കരഞ്ഞു തുടിക്കുന്നതെന്ന് അവൾ അറിയുന്നുണ്ടോ? കുഞ്ഞിക്കാലം തൊട്ട് ഞങ്ങൾ ഒരുമിച്ച് ജീവിച്ച ഈ നാടും ഞങ്ങളുടെ വീടുമൊക്കെ എന്റെ കല്ലറയായി മാറി എന്നെ ശ്വാസംമുട്ടിക്കുന്നത് വല്ലതും അവള്‍ അറിയുന്നുണ്ടോ? എന്തിനാണ് അവൾ എന്നെ വിട്ടിട്ട് പോയത്..??? അവളും ഞങ്ങളുടെ കുഞ്ഞും പോയ ഇടത്ത് എന്തുകൊണ്ട്‌ എന്നെയും കൊണ്ട്‌ പോയില്ല…?”

വേദന കാരണം എന്നെയും അറിയാതെ ഞാൻ അലറുകയായിരുന്നു. ഒടുവില്‍ എന്നെ നിയന്ത്രിക്കാന്‍ ശ്രമിച്ചു കൊണ്ട്‌ കണ്ണുകൾ ഇറുക്കി അടച്ചു.

ഇനി ഇവിടെ ഇരുന്നാല്‍ ആരെയെങ്കിലും കൂടുതൽ വേദനിപ്പിക്കുന്ന തരത്തിൽ ഞാൻ ചിലപ്പോ എന്തെങ്കിലും പറഞ്ഞു പോകും. അതുകൊണ്ട്‌ പുറത്തു പോകാൻ ഞാൻ തീരുമാനിച്ചു.

എന്റെ കണ്ണുകൾ തുറന്നു ഞാൻ നോക്കി. എല്ലാവരും എഴുനേറ്റ് നില്‍ക്കുകയായിരുന്നു. എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞ് തുളുമ്പുന്നതും ഞാൻ കണ്ടു.

ഞാൻ എഴുനേറ്റ് ബാൽക്കനിയിൽ നിന്നും പുറത്തേക്ക്‌ നടന്നു. ബാൽക്കനി വാതില്‍ക്കല്‍ ശബ്ദമില്ലാതെ കരഞ്ഞുകൊണ്ട് നില്‍ക്കുന്ന ഡാലിയയെ അപ്പോഴാണ് ഞാൻ കണ്ടത്. ചുവന്നു കലങ്ങിയ കണ്ണുകളുമായി അങ്കിളും ആന്റി ഡാലിയയ്ക്ക് പുറകില്‍ തന്നെ നില്‍പ്പുണ്ടായിരുന്നു.

ഒന്നും മിണ്ടാതെ ഞാൻ വേഗം പടികളിറങ്ങി താഴെ ചെന്നു. വീടിനകത്തിരിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ട്‌ വാതിൽ തുറന്ന് ഞാൻ പുറത്തിറങ്ങി. വാതിൽ ചാരിയ ശേഷം മുറ്റത്ത് ഞാൻ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

മുറ്റത്ത്‌ മണിക്കൂറുകളോളം നടന്നിട്ടും മനസ്സ് ശാന്തമായില്ല. ഒടുവില്‍ സിറ്റൗട്ടിൽ കേറി നിലത്തിരുന്നിട്ട് ഭിത്തിയിലേക്ക് ഞാൻ ചാരി.

അല്‍പ്പം കഴിഞ്ഞ് ആരോ പുറത്തേക്ക്‌ വരുന്ന ഒച്ച കേട്ടു. വെറുതെ ചാരിയിട്ടിരുന്ന വാതില്‍ തുറന്ന് ആന്റി പുറത്തേക്ക്‌ വന്ന് ഭിത്തിയിൽ ചാരി എന്നോട് ചേര്‍ന്നിരുന്നു.

“കഴിഞ്ഞ ദിവസം നിന്റെ വീട്ടില്‍ വച്ച് ഞാൻ ദേഷ്യപ്പെട്ടതിന് ഇപ്പോഴും എന്നോട് ദേഷ്യമുണ്ടോ, മോനേ?” സങ്കടത്തോടെ ആന്റി ചോദിച്ചു.

“ഇല്ല ആന്റി. എനിക്ക് ആരോടും ദേഷ്യമില്ല. എല്ലാവരുടെ മനസ്സും എനിക്കറിയാം. നമ്മൾ എല്ലാവർക്കും പ്രിയപ്പെട്ടവർ നഷ്ട്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്‌ നമ്മൾ ചിലപ്പോ അറിയാതെ എന്തെങ്കിലുമൊക്കെ പറഞ്ഞു പോകുന്നതല്ലേ.”

അതിന്‌ മറുപടിയായി ആന്റി ഒന്നും പറഞ്ഞില്ല. കുറെ നേരം ഞങ്ങൾ മിണ്ടാതിരുന്നു.

“സമയം രണ്ട് കഴിഞ്ഞു മോനെ. നി ചെല്ല്… ചെന്ന് നിങ്ങളുടെ റൂമിൽ കിടക്ക്.”

മുകളില്‍ ഞാനും ഡെയ്സിയും ഉപയോഗിച്ചിരുന്ന റൂമിനെയാണ് ആന്റി ഉദേശിച്ചത്. ഡെയ്സി മരിച്ച ശേഷം ആ റൂമിൽ ഞാൻ കേറിയിട്ടില്ല. ആ മുറിയില്‍ കേറിയാല്‍ എന്റെ പിടിവള്ളി പൊട്ടി ദുഃഖത്തിന്റെ അഗാധങ്ങളിൽ മുങ്ങി പോകുമെന്ന് അറിയാം. അതുകൊണ്ടാണ് വല്യമ്മയുടെ വീട്ടിലും ആന്റിയുടെ വീട്ടിലുമുള്ള ഞങ്ങളുടെ മുറിയില്‍ കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി ഞാൻ കേറാത്തത്. നീലഗിരിയിൽ ഞാനും ഡെയ്സിയും ജീവിച്ചിരുന്ന കോട്ടേജ് പോലും ഇപ്പോഴും പൂട്ടിയാണ് കിടക്കുന്നത്.

“ആ മുറി എനിക്ക് വേണ്ട, ആന്റി.” ഞാൻ പറഞ്ഞതും മറുപടി പറയാൻ കഴിയാതെ ആന്റി വിഷമിച്ചു.

“അല്‍പ്പം കൂടി ഞാൻ ഇവിടെ ഇരുന്നോട്ടെ. പിന്നീട് ഞാൻ ഹാളില്‍ കിടന്നോളാം.”

ആന്റി ഒന്നും മിണ്ടിയില്ല. അല്‍പ്പനേരം എന്റെ കൂടെ ഇരുന്നിട്ട് ആന്റി എഴുനേറ്റ് പോയി.

ആന്റി പോയതും ഡാലിയ പുറത്തേക്ക്‌ വന്ന് എന്റെ മുന്നില്‍ നിന്നു. ഞാൻ അവളെ നോക്കാതെ അങ്ങനെതന്നെ ഇരിക്കുന്നത് കണ്ടിട്ട് ഡാലിയ കുനിഞ്ഞ് എന്റെ കൈ പിടിച്ചു വലിച്ചു.

“ഇങ്ങനെ ഇരുന്നത് മതി. ചേട്ടൻ വന്നേ.” അവൾ പിന്നെയും പിടിച്ചു വലിച്ചു.

“ഞാൻ ഇവിടെ ഇരുന്നോളാം.” ഞാൻ വാശിപിടിച്ചു.

“പ്ലീസ് ചേട്ടാ.” ദയനീയമായി അവള്‍ കെഞ്ചി.

ഡെയ്സിയുടേയും ഡാലിയയുടെ വോയ്സ് പോലും സെയിമാണ്. അവരുടെ നടത്തവും സംസാരവും പെരുമാറ്റവും പോലും ഒരുപോലെ ഇരിക്കും.

ഇപ്പോൾ ഡെയ്സിയുടെ പോലുള്ള ശബ്ദത്തില്‍ ഡാലിയയുടെ കെഞ്ചൽ കേട്ടപ്പോ എനിക്ക് വേദന സഹിച്ചില്ല… അവളെ അനുസരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഞാൻ പതിയെ എഴുനേറ്റു.

ഡാലിയ എന്നെ മുകളിലേക്ക് കൂട്ടിക്കൊണ്ടു പോയി. അനുസരണയുള്ള കുട്ടിയെ പോലെ ഞാനും കൂടെ നടന്നു.

ഡാലിയ എന്നെ അവളുടെ മുറിയിലാണ് കൂട്ടിക്കൊണ്ടു പോയത്.

“ചേട്ടൻ ഇവിടെ കിടന്നോ. ഞാൻ നിങ്ങളുടെ മുറിയില്‍ കിടന്നോളാം.” സങ്കടം നിറഞ്ഞ ഒരു പുഞ്ചിരിയോടെ ഡാലിയ പോയി.

ഞാൻ ഡാലിയയുടെ ബെഡ്ഡിൽ കിടന്നു. ചിന്തകൾ പിന്നെയും ഡെയ്സിയിലേക്ക് തിരിഞ്ഞെങ്കിലും ഉറങ്ങാൻ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.

രാവിലെ പതിനൊന്ന് മണി കഴിഞ്ഞാണ് ഞാൻ ഉണര്‍ന്നത്. ബാത്റൂമിൽ കേറി ഫ്രെഷായി പുറത്ത് വന്നിട്ട് കുറെ നേരം വെറുതെ ബെഡ്ഡിലിരുന്നു.

പുറത്തേക്ക്‌ പോകാൻ ഒരു മടി പോലെ. പക്ഷേ എത്ര നേരം ഇങ്ങനെ ഇരിക്കും. ഒടുവില്‍ എഴുനേറ്റ് ഞാൻ പുറത്തു വന്ന് ഞാനും ഡെയ്സിയും ജീവിച്ചിരുന്ന റൂമിന് മുന്നില്‍ നിന്നു. വാതിൽ തുറന്നാണ് കിടന്നത്. ഞാൻ എത്തി നോക്കി. ഡാലിയ ഇല്ലായിരുന്നു. അല്‍പ്പനേരം മടിച്ചു നിന്ന ശേഷം ഞാൻ താഴേക്ക് വന്നു.

ഹാളില്‍ കുട്ടികൾ ഓടി കളിക്കുന്നത് കണ്ടു ഞാൻ പുഞ്ചിരിച്ചു.

“ഇന്നും ഐസ്ക്രീം വാങ്ങി തരില്ലേ, അങ്കിള്‍?” അശ്വതിയുടെ മോള് കീര്‍ത്തി എന്നെ കണ്ടതും ചോദിച്ചു.

“വാങ്ങി തരാമല്ലോ.” അവളുടെ കവിളിൽ എന്റെ വിരൽ കൊണ്ട്‌ പതിയെ ഞാൻ തൊട്ടതും അവള്‍ കുണുങ്ങി ചിരിച്ചു.

ഞാൻ അഞ്ചു കുട്ടികളെയും കുസൃതിയോടെ നോക്കി. “നിങ്ങൾ അഞ്ചു പേരും ഒരുപോലെ രണ്ടു കൈയും രണ്ടു പ്രാവശ്യം പൊക്കി താഴ്ത്തണം . രണ്ട് തവള ചാട്ടം ചാടണം. എന്നിട്ട് രണ്ട് ഇടുപ്പിലും കൈകള്‍ കുത്തി, ഒരു കാല്‍ പൊക്കി പിടിച്ചിട്ട്, ഐസ്ക്രീം വേണമെന്ന് ഉറക്കെ പറയണം.” അങ്ങനെ ചെയ്താല്‍ ഐസ്ക്രീം മാത്രമല്ല നിങ്ങളെ ഞാൻ കൊണ്ടു പോകുന്ന ബേക്കറിയിലുള്ള എന്തു കാണിച്ചാലും അതൊക്കെ ഞാൻ വാങ്ങിത്തരും.

കുട്ടികൾ അഞ്ചും ഒരു മടിയും കൂടാതെ ചിരിച്ചു കൊണ്ട്‌ രണ്ടു പ്രാവശ്യം കൈകൾ പൊക്കുകയും താഴ്ത്തുകയും ചെയ്തു…. രണ്ട് തവള ചാട്ടവും ചാടി…. അവസാനം, രണ്ടു കൈകളും അവർ ഇടുപ്പിൽ കുത്തിപ്പിടിച്ചു, ഓരോ കാലുകള്‍ ഉയർത്തി പിടിച്ചു. “ഞങ്ങൾക്ക് ഐസ്ക്രീം വേണം…” അവർ വിളിച്ചു കൂവി.

അപ്പോൾ വീട്ടു നടയില്‍ നിന്നും ഭയങ്കര പൊട്ടിച്ചിരി കേട്ട് ഞാൻ നോക്കി. ഡാലിയയും, കൂട്ടുകാരികളും, അവരുടെ ഭർത്താക്കന്മാരും എല്ലാം പൊട്ടിച്ചിരിക്കുന്നു. ഞാൻ ചമ്മലോടെ അവരെ നോക്കി നിന്നു.

“കുട്ടികളെ കൊണ്ട്‌ എന്തൊക്കെയാ ചെയ്യിച്ചത്….!!” ഒടുവില്‍ ചിരി നിര്‍ത്തി ഗായത്രി എന്റെ അടുത്തു വന്നു. “ഞാനും അതുപോലെ ചെയ്താല്‍ എനിക്കും വാങ്ങിച്ചു തരുമോ?” കുസൃതിയോടെ അവൾ ചോദിച്ചതും വീണ്ടും പൊട്ടിച്ചിരി ഉണ്ടായി. ഇത്തവണ ഞാനും ചിരിച്ചു.

ഒടുവില്‍ ഡാലിയ ചിരി നിര്‍ത്താതെ തന്നെ കിച്ചണിൽ പോയി.

“ഗുഡ് മോണിങ് ബ്രോ…!!” ചിരി എല്ലാം നിന്നതും അന്‍സാര്‍ വിഷ് ചെയ്തു. ഞാനും അവനെ വിഷ് ചെയ്തു.

അവന്‍ കുറെ നേരത്തേക്ക് എന്നെ തന്നെ നോക്കി നിന്നു. “ബ്രോന് സ്ട്രോങ് മനസ്സാണ്. ഒരിക്കലും തളരരുത്.” ഒടുവില്‍ അവന്‍ പറഞ്ഞതും ഞാൻ പുഞ്ചിരിച്ചു.

“അങ്കിള്‍ ഞങ്ങളെ ബേക്കറിയിൽ എപ്പോ കൊണ്ടുപോകും?”

“ഓടി വന്ന് വണ്ടിയില്‍ കേറിയാല്‍ ഇപ്പൊ തന്നെ കൊണ്ടു പോകും.” അതും പറഞ്ഞ്‌ ഞാൻ പുറത്തേക്ക്‌ സ്പീഡിൽ നടന്നു. കുട്ടികളും ചിരിച്ചു കൂവിക്കൊണ്ട് പിന്നാലെ ഓടി വന്നു.

“റൂബി ചേട്ടന്റെ കാര്യം. ഈ കുഞ്ഞുങ്ങളേക്കാൾ കൂടുതൽ കുസൃതി ചേട്ടനാണ്.” അശ്വതി ചിരിക്കുന്നത് കേട്ടു.
*****************

ബേക്കറിയിൽ കുട്ടികളെ കൂട്ടിക്കൊണ്ടു പോയി അവർ ചോദിച്ച എല്ലാം വാങ്ങിച്ചു കൊടുത്ത ശേഷമാണ് തിരികെ വന്നു. കുടിക്കാനുള്ളതും കഴിക്കാനുള്ളതും എല്ലാം ഒരുപാട്‌ വാങ്ങി.

ഞാനും കുട്ടികളും വീട്ടില്‍ കേറി. കുട്ടികൾ വാങ്ങിയ സാധനങ്ങള്‍ എല്ലാം എടുത്തു കൊണ്ട്‌ അവരുടെ അമ്മമാരുടെ അടുത്തേക്ക് ഓടി.

“എന്റെ ബ്രോ, ഞങ്ങൾ തിരികെ പോകുമ്പോ കുട്ടികൾ ഞങ്ങൾക്കൊപ്പം വരുമോ എന്നാ എന്റെ സംശയം.” അന്‍സാര്‍ ചിരിയോടെ പറഞ്ഞിട്ട് തലയാട്ടി.

“അതുതന്നെയാ എന്റെയും സംശയം.” അഭിനവും ചിരിച്ചു.

“ഓഹ്.. അവരൊക്കെ വന്നോളും.” ഞാൻ പുഞ്ചിരിച്ചു.

“ചേട്ടാ, കോഫി.” അന്നേരം ഡാലിയ മുന്നില്‍ വന്ന് പുഞ്ചിരിയോടെ കുപ്പി ഗ്ലാസ്സ് എന്റെ നേര്‍ക്ക് നീട്ടി.

“ആന്റി എവിടെ?” അവളുടെ കൈയിൽ നിന്ന് കോഫീ വാങ്ങിയ ശേഷം ഞാൻ ചോദിച്ചു.

“അമ്മ സൂസന്‍ ആന്റിയെ കാണാന്‍ പോയി.”

“ചേട്ടൻ വാ. വന്ന് ബ്രേക്ക്ഫാസ്റ്റ് കഴിക്ക്. ചേട്ടൻ ഉണരാത്തത് കൊണ്ട്‌ ഞങ്ങൾ എല്ലാവരും ഒന്‍പത് മണിക്ക് കഴിച്ചു.”

“ബ്രേക്ക്ഫാസ്റ്റ് എനിക്ക് വേണ്ട. ഞാൻ വീട്ടില്‍ പോകുവാ.” കോഫീ കുടിച്ചു കൊണ്ട്‌ ഞാൻ പറഞ്ഞു.

“അയ്യോ ബ്രോ, ബ്രോ ഇവിടെ ഉള്ളതാണ് രസം. പോകല്ലേ പ്ലീസ്.”

“അതേ, ബ്രോ പോയാല്‍ ശെരിയാവില്ല.”

“ഞങ്ങളൊക്കെ ഇവിടെ നിന്ന് പോകുന്നത് വരെ ചേട്ടനും ഇവിടെ നിന്നൂടേ?”

ഞാൻ പോകുന്ന കാര്യം പറഞ്ഞതും എല്ലാവരും വിഷമിച്ച് ഓരോന്ന് പറയാൻ തുടങ്ങി.

“ഹാ, ഞാൻ അങ്ങ് നീലഗിരിയിൽ പോകുന്ന കാര്യമല്ല പറഞ്ഞത്. നാല് വീട് കഴിഞ്ഞ് അപ്പുറത്തുള്ള എന്റെ വീട്ടില്‍ പോകുന്ന കാര്യമാ പറഞ്ഞത്.” ചിരിച്ചു കൊണ്ട്‌ ഞാൻ പറഞ്ഞപ്പോൾ അവർ എല്ലാവരും ചമ്മലോടെ ചിരിച്ചു. “പിന്നേ, ഇത് ഇന്നലെ ഇട്ട ഡ്രെസ്സാ, അതൊക്കെ മുഷിഞ്ഞു. എനിക്ക് കുളിക്കണം, ഡ്രസ് മാറണം, കുറച്ച് കോളുകൾ ചെയ്യണം. പിന്നെ പ്രധാനമായി എന്റെ വല്യമ്മയെ എനിക്ക് കാണണം.”

“ഓക്കെ.. ഓക്കെ. ബ്രോ പോയിട്ട് തിരികെ ഇങ്ങോട്ട് വന്നാൽ മതി.” രാഹുല്‍ പറഞ്ഞു.

“ഞാൻ വരാം. പക്ഷേ നിങ്ങള്‍ക്കും അവിടെ വരാം, കേട്ടോ. വല്യമ്മയും വല്യച്ചനും നിങ്ങളെയൊക്കെ പ്രതീക്ഷിച്ച് ഇരിക്കുന്നുണ്ടാവും.” ഞാൻ ക്ഷണിച്ചതും എല്ലാ മുഖങ്ങളും തെളിഞ്ഞു.

“ഞങ്ങൾ തീര്‍ച്ചയായും വരാം. ചേട്ടന്റെ വല്യമ്മേം വല്യച്ചനേം ഒക്കെ ഞങ്ങള്‍ക്കും കാണണം.” ഷാഹിദ പറഞ്ഞു.

“വൈകിട്ട് ഇവരെ ഞാൻ അങ്ങോട്ട് കൂട്ടിക്കൊണ്ടു വരാം, ചേട്ടാ .” ഡാലിയ വാക്ക് പറഞ്ഞു.

അങ്ങനെ കോഫീയും കുടിച്ചിട്ട് ഞാൻ ഇറങ്ങി. വീട്ടില്‍ വണ്ടി നിർത്തി ഇറങ്ങിയപ്പോ വല്യമ്മയും ആന്റിയും വല്യച്ചനും സിറ്റൗട്ടിൽ ഇരുന്ന് എന്തോ കാര്യമായി സംസാരിക്കുന്നത് കണ്ടു. എന്നെ കണ്ടതും അവർ തമ്മിലുള്ള സംസാരം നിർത്തി.

വല്യമ്മയുടെ കണ്ണുകള്‍ ആശങ്കയോടെ എന്നെ ഉഴിഞ്ഞു. സങ്കടം ഒളിപ്പിക്കാൻ ശ്രമിക്കുന്നതും എനിക്ക് മനസ്സിലായി. അവരുടെ ചര്‍ച്ചാ വിഷയം ഞാൻ ആയിരുന്നു എന്ന് മനസ്സിലായി.

“പുതിയ കൂട്ടുകാരെ കിട്ടിയതും ഞങ്ങളെ മറന്നു എന്നാ കരുതിയത്.” ഒടുവില്‍ സങ്കടം മറച്ച് വല്യമ്മ ചിരിച്ചു.

“ആരേ മറന്നാലും എന്റെ സൂസി കുഞ്ഞിനെ ഞാൻ മറക്കുമോ?”

“പോടാ അവിടന്ന്.” വല്യമ്മ പൊട്ടിച്ചിരിച്ചു. കൂടെ വല്യച്ചനും ആന്റിയും ചിരിച്ചു. “ഞാൻ അവന്റെ കുഞ്ഞ് പോലും.” ഞാൻ കേറി ചെന്നതും വല്യമ്മ എന്റെ കവിളിൽ സ്നേഹത്തോടെ നുള്ള് തന്നു.

“പിന്നേ വല്യമ്മേ, വൈകിട്ട് ഡാലിയയും കൂട്ടുകാരും ഇങ്ങോട്ട് വരുന്നുണ്ട്, കേട്ടോ.”

“അത് നന്നായി. അവരൊക്കെ ഇങ്ങോട്ട് വരാത്തതെന്തേന്ന് ഇവളോട് ഞാൻ ചോദിച്ചതാ.”

“ഇപ്പൊ തന്നെ അവരെയും ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരാമായിരുന്നില്ലേ?”

“വേണ്ട എഡ്വിന്‍ ഏട്ടാ. ഉച്ചയ്ക്കുള്ള ഭക്ഷണമൊക്കെ റെഡിയാക്കി വച്ചിട്ടാ ഞാൻ വന്നത്. അത് വേസ്റ്റായി പോകും. വൈകിട്ട് എല്ലാവർക്കും ഇവിടെ കൂടാം.” ആന്റി പറഞ്ഞു.

അവർ മൂന്നുപേരേയും അവരുടെ പാടിന് വിട്ടിട്ട് ഞാൻ വീട്ടില്‍ കേറി. സമാധാനമായി കുളിച്ചിട്ട് ഡ്രസ്സും മാറി കുറെ അത്യാവശ്യ കോളുകൾ ഞാൻ ചെയ്തു.

ശേഷം ഞാൻ താഴെ ചെന്നു. ആന്റി അവിടെ ഇല്ലായിരുന്നു. ഞാനും വല്യമ്മയും വല്യച്ചനും ഒരുമിച്ചിരുന്ന് ഊണ്ണ് കഴിച്ചു.

“ഇച്ചായാ, കഴിച്ചിട്ട് നിങ്ങൾ രണ്ടും മാര്‍ക്കറ്റ് വരെ പോണം. വാങ്ങാനുള്ള സാധനത്തിന്റെ ലിസ്റ്റ് ഞാൻ തരാം. വൈകിട്ട് ഒന്നാന്തരം വിരുന്ന് ഒരുക്കാനുണ്ട്.”

അങ്ങനെ സാധനങ്ങള്‍ വാങ്ങാൻ ഞാനും വല്യച്ചനും മാർക്കറ്റിൽ പോയി.

എല്ലാം വാങ്ങി മൂന്ന്‌ മണിക്കാണ് വീട്ടില്‍ എത്തിയത്. വീട്ടില്‍ വന്നപ്പോ ഡാലിയയും കൂട്ടുകാരും കുട്ടികളും പിന്നേ അങ്കിളും ആന്റിയും എല്ലാം ഉണ്ടായിരുന്നത് കണ്ടിട്ട് വല്യച്ചന് ഭയങ്കര സന്തോഷമായി.

“ഹാഹാ…” ഒരു കുഞ്ഞിനെ പോലെ വല്യച്ചൻ എന്നെ ഒറ്റക്ക് വിട്ടിട്ട് ഓടി. ഓടി ചെന്നത് ആ അഞ്ച് കുട്ടികളുടെ ഇടയിലേക്കാണ്.

ആ കുട്ടികൾ ആദ്യം ഒന്ന് പകച്ചു നിന്നെങ്കിലും വല്യച്ചന്റെ ചിരിയും, സന്തോഷവും, സൗമ്യമായ പെരുമാറ്റവും, ഇടയ്ക്കിടയ്ക്ക് ഏതെങ്കിലും കുഞ്ഞിനെ തൂക്കിയെടുത്ത് ഇക്കിളിപ്പെടുത്തി ചിരിപ്പിച്ചിട്ട് ഇറക്കി വിടുന്നതുമൊക്കെ ആയപ്പോ, കുട്ടികൾ വല്യച്ചന്റെ പിന്നാലെ കൂടി.

ഇതൊക്കെ ആ കുട്ടികളുടെ അച്ഛനമ്മമാർ ആശ്ചര്യത്തോടും കൗതുകത്തോടും നോക്കി നിന്നുപോയി.

കുട്ടികളെ കാണുമ്പോള്‍ പരിസരം മറക്കുന്ന വല്യച്ചനെ കുറിച്ച് ഞങ്ങൾക്ക് അറിയാവുന്നത് കൊണ്ട്‌ ഞാനും വല്യമ്മയും ഡാലിയയും ആന്റിയും അങ്കിളുമെല്ലാം ചെറു ചിരിയോടെ നിന്നു.

“ബ്രോടെ വല്യച്ചനും ഒരു കുട്ടിയാണല്ലോ!! ഇതില്‍ കുട്ടികൾ ഏതാ വലിയച്ഛന്‍ ഏതാന്ന് എങ്ങനെ തിരിച്ചറിയും?” എല്ലാം കണ്ട് അല്‍ഭുതം മാറാതെ രാഹുല്‍ പറഞ്ഞതും ഒരു കൂട്ടച്ചിരി ഉയർന്നു.

അപ്പോഴും കൈയിൽ കുറെ കിറ്റുകളുമായി ഹാള്‍ വാതില്‍ക്കല്‍ നില്‍ക്കുന്ന എന്റെ അടുത്തേക്ക് ഡാലിയയും കൂട്ടുകാരികളും വേഗത്തിൽ വന്ന് അതൊക്കെ എന്റെ കൈയിൽ നിന്നും വാങ്ങി.

“വണ്ടി നിറച്ചും സാധനങ്ങള്‍ ആണല്ലോ, ബ്രോ?” പുറത്തു നില്‍ക്കുന്ന എന്റെ വണ്ടിയില്‍ നോക്കി അന്‍സാര്‍ ചോദിച്ചു.

“കുറച്ച് ദിവസത്തേയ്ക്ക് നമ്മൾ എല്ലാവരും ഒറ്റ കുടുംബമായി ഇവിടെയാണ് കൂടാൻ പോകുന്നത്. അതിന്റെ ഒരുക്കങ്ങളാണ്.” വല്യമ്മയും ആന്റിയും നടന്ന് അടുത്തുവന്നു നിന്നിട്ട് അന്‍സാറോട് പറഞ്ഞു.

“അടിപൊളി…” ഇതുകേട്ട് നിന്ന ഫ്രാന്‍സിസ് ഒന്ന് കൂവി. എന്നിട്ട് എല്ലാ പല്ലുകളും കാണിച്ച് ഇളിച്ചു .

“എടാ രാഹുല്‍, അഭിനവ്, ഫ്രാന്‍സിസ്, ഇങ്ങു വന്നേ. ബ്രോടെ വണ്ടിയിലുള്ള സാധനങ്ങള്‍ ഒക്കെ എടുത്ത് വീട്ടിലാക്കണം.” അന്‍സാര്‍ വിളിച്ചു പറഞ്ഞു.

അതോടെ ഞങ്ങൾ അഞ്ച് പേരും ചേര്‍ന്ന് സാധനങ്ങൾ എല്ലാം ആദ്യം തരം തിരിച്ചു. സ്റ്റോര്‍ റൂമിൽ ആക്കേണ്ടത് സ്റ്റോർ റൂമിലും, പിന്നെയുള്ളത് കിച്ചനിലും ഫ്രിഡ്ജിലും ആക്കിയ ശേഷം, റൂം എല്ലാം ഞങ്ങൾ അറേഞ്ച് ചെയ്തു.

“എടാ മക്കളെ, ആകെ ആറ് റൂമുകളേയുള്ളു… എല്ലാവരും അഡ്ജസ്റ്റ് ചെയ്യണേ..!” എല്ലാവരുടെ ജോലിയും കഴിഞ്ഞ് രാത്രി ഏഴുമണിക്ക് ഹാളില്‍ ഒത്തുകൂടിയ സമയത്താണ് വല്യച്ചൻ എല്ലാവരോടുമായി പറഞ്ഞത്.

“ഞങ്ങളെ ഓര്‍ത്ത് ടെൻഷനൊന്നും വേണ്ട അങ്കിള്‍. ഓണം കഴിഞ്ഞ് പോകുന്നത് വരെ ഞങ്ങൾ പത്തുപേരും ഇവിടെ ഹാളില്‍ അല്ലെങ്കിൽ ടെറസിൽ ആയിരിക്കും ഉറങ്ങുക. അതൊക്കെ ഞങ്ങൾ നേരത്തെ തീരുമാനിച്ചു കഴിഞ്ഞു.” മിനി ഉത്സാഹത്തോടെ പറഞ്ഞു.

“ശെരിയാ, കുട്ടികൾ അഞ്ചും ഒറ്റ റൂമിൽ കിടന്നോളും. വല്യച്ചനും വല്യമ്മയ്ക്കും ഒരു റൂം. അങ്കിളും ആന്റിക്കും മറ്റൊരു റൂം. പിന്നെയും ഉണ്ടല്ലോ മൂന്ന്‌ മുറികള്‍ ബാക്കി. ഞങ്ങൾക്ക് ഫ്രെഷാവാനും, ഡ്രസ് മാറാനും, വല്ലപ്പോഴും റസ്റ്റ് എടുക്കാനും അതൊക്കെ ധാരാളം.” ഷാഹിദ ഉത്സാഹത്തോടെ പറഞ്ഞു.

അങ്ങനെ എല്ലാത്തിനും തീരുമാനമായി. അന്‍സാര്‍ ഇടക്ക് വല്യച്ഛനേയും അങ്കിളേയും വിളിച്ചു കൊണ്ടുപോയി ഒരു കുപ്പി ബ്രാണ്ടി അവര്‍ക്ക് സമ്മാനിച്ചു.

സന്ധ്യ കഴിഞ്ഞപ്പോ ഞാനും ഡാലിയയും, പിന്നെ അവളുടെ കൂട്ടുകാരികളും ഭർത്താക്കമ്മാരും ചേര്‍ന്ന് സിറ്റി വരെ പോയി ചില സാധനങ്ങളും വാങ്ങിയാണ് തിരികെ വന്നത്. പക്ഷേ അതൊക്കെ വണ്ടിയില്‍ തന്നെ സുരക്ഷിതമായി വച്ചു.

അങ്ങനെ രാത്രി ഭക്ഷണവും ആഘോഷപൂര്‍വ്വം കഴിഞ്ഞു. കുട്ടികൾ ഉറങ്ങുകയും ചെയ്തു. ഞങ്ങൾ മുതിര്‍ന്നവർ മാത്രം ഹാളില്‍ ഇരുന്നു.

വല്യച്ചൻ ഓണപ്പാട്ട് പാടിയതും എല്ലാവരും പൊട്ടിച്ചിരിച്ചു. വല്യമ്മ ചിരിച്ചുകൊണ്ട് വല്യച്ചന്റെ തുടയിൽ അടി കൊടുത്തു. എന്റെ അടുത്തിരുന്ന ഡാലിയ ഒരു ചിരിയോടെ എന്റെ തോളിന് പുറകില്‍ മുഖം ഒളിപ്പിച്ചു.

“അയ്യേ….. വല്യയച്ചാ……” രാഹുല്‍ എങ്ങനെയോ ചിരി അടക്കി. “ ‘മാവേലി നാടു വാണിടും കാലം’എന്നാണ്. അല്ലാതെ ‘മാവേലി വാണ–ടിക്കും കാലം’ എന്നല്ല.”

അതോടെ ഞങ്ങളുടെ ചിരി ഭയങ്കരമായി ഉയർന്നു. വല്യച്ചൻ കള്ളച്ചിരിയോടെ എല്ലാവരും ചിരിക്കുന്നതും നോക്കിയിരുന്നു.

പിന്നീട് ഞങ്ങൾ പാട്ട് മത്സരം നടത്തിയും, കഥകൾ പറഞ്ഞുമിരുന്നു. വല്യച്ചന്റെ പാട്ടുകൾ കേട്ട് ചിരിച്ച് എല്ലാവരും ഒരു പരുവത്തിലായിരുന്നു.

ഒരുപാട്‌ നേരം കഴിഞ്ഞ് ഫ്രാന്‍സിസ് ഒരു ആഗ്രഹം പറഞ്ഞു. “ഞങ്ങൾക്ക് വല്യമ്മയുടെ ഡാൻസ് കാണണം.”

ഉടനെ അവനെ സപ്പോര്‍ട്ട് ചെയ്തു കൊണ്ട്‌ മറ്റുള്ളവരും ഡാൻസ് വേണമെന്ന് പറഞ്ഞു.

ഒരു മടിയും കൂടാതെ വല്യമ്മ എഴുനേറ്റ് എന്നെ നോക്കി. ഇത്രയും പേരുടെ മുന്നില്‍ ഡാൻസ് ചെയ്യാൻ എനിക്ക് മടി തോന്നി.

“അയ്യോ, ഞാനില്ല.” ഒഴിഞ്ഞുമാറാൻ ഞാൻ ശ്രമിച്ചു.

“നീ മാത്രമല്ല, റൂബി. ഇവിടെയുള്ള എല്ലാവരും എന്റെ കൂടെ ജോടി ചേര്‍ന്ന് ഡാൻസ് കളിക്കും. ആദ്യം എന്റെ കൂടെ ജോടി ചേരുന്നത് നീയാണെന്ന് മാത്രം.”

“എനിക്ക് ഡാൻസ് അറിയില്ല, വല്യമ്മേ. പക്ഷേ ഡാൻസ് കളിക്കാന്‍ ഞാൻ റെഡിയാണ്.” അഭിനവ് വല്യമ്മയോട് പറഞ്ഞു. അവനെ പോലെ മറ്റുള്ളവരും ഉത്സാഹം കാട്ടി ഡാൻസ് കളിക്കാന്‍ സമ്മതം അറിയിച്ചു.

“ക്ലമന്റ് ഏട്ടൻ എന്തിനാ ഭൂതത്തെ കണ്ടത് പോലെ പേടിച്ചിരിക്കുന്നേ?” അങ്കിളിന്റെ പേടിച്ചുള്ള ഇരിപ്പ് കണ്ടിട്ട് വല്യമ്മ ചോദിച്ചു.

“വല്ല കേസും തന്നാൽ ഞാൻ വാദിക്കാം. പക്ഷേ എന്നെക്കൊണ്ട് ഡാൻസ് മാത്രം ചെയ്യിക്കരുത്…. ഡാൻസ് എനിക്കറിയില്ല. എന്നെ നാറ്റിക്കരുത്, ഞാൻ കളിക്കില്ല.” ദയനീയമായി അങ്കിള്‍ പറഞ്ഞപ്പോ ഞങ്ങൾ എല്ലാവരും ചിരിച്ചു.

“അതൊന്നും പറ്റില്ല. എല്ലാവരും എന്റെ കൂടെ ഡാൻസ് കളിക്കണം.” വല്യമ്മ തറപ്പിച്ച് പറഞ്ഞിട്ട് വീണ്ടും എന്നെ നോക്കി വലതു കൈ നീട്ടി.

ഇനി രക്ഷയില്ലെന്ന് മനസ്സിലായി. ഞാൻ എഴുനേറ്റ് ചെന്നു.

“വല്യമ്മേ, ഞങ്ങൾക്ക് വെസ്റ്റർൻ ഡാൻസും വേണം, കേട്ടോ.” ഷാഹിദ ആവശ്യപ്പെട്ടു.

ഉടനെ ഒരു പുഞ്ചിരിയോടെ വല്യമ്മ മൊബൈലില്‍ ചെയ്തു വച്ചിരിക്കുന്ന ഒരുപാട്‌ വർക്കുകളിൽ നിന്നും ഒരു മ്യൂസിക് എടുത്ത് പ്ലേ ചെയ്തു.

അത് കേട്ടതും ഒരു പുഞ്ചിരി എന്റെ ചുണ്ടില്‍ വിടര്‍ന്നു. ഞാൻ പത്തില്‍ പഠിക്കുന്ന സമയത്താണ് ആദ്യമായി വല്യമ്മയുടെ കൂടെ ഈ മ്യൂസികിന് ഡാൻസ് ചെയ്തത്. എനിക്കും വല്യമ്മയ്ക്കും ഒരുപോലെ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് ഈ മ്യൂസിക്. പാട്ടൊന്നും ഇല്ലാത്ത വെറും മ്യൂസിക് മാത്രമാണ്. പാടില്ലാത്ത മ്യൂസിക് തന്നെയാണ് എനിക്ക് ഇഷ്ട്ടവും. നാല്‍പത് മിനിറ്റ് ദൈര്‍ഘ്യമുണ്ട് ഈ മ്യൂസികിന്.

ഞാനും വല്യമ്മയും ചേര്‍ന്ന്‌ ഡാൻസ് തുടങ്ങി. വല്യമ്മയുടെ കൂടെ ഡാൻസ് ചെയ്യാൻ എപ്പോഴും എനിക്ക് ഇഷ്ട്ടമാണ്. ആദ്യം ഇന്ത്യന്‍ ഡാൻസിലാണ് തുടങ്ങിയത്‌. പിന്നെ പോൾക്കാ, ടാൻഗോ ഒക്കെ കടന്നുവന്നപ്പോ കാണികളുടെ കൈയടി ഉയർന്നു.

അവസാനം ഞങ്ങൾ വാൾട്സ് ഡാൻസ് ചെയ്യാൻ തുടങ്ങി. അതൊരു റൊമാന്റിക് ഡാൻസ് ആണ്.

എന്റെ ഇടതു കൈ കൊണ്ട്‌ ഞാൻ വല്യമ്മയുടെ വലതു കൈ പിടിച്ചു. എന്റെ വലതു കൈ കൊണ്ടു ചെന്ന് വല്യമ്മയുടെ കക്ഷത്തിന് പിന്‍ ഭാഗത്ത് വച്ചു. വല്യമ്മ ഇടതു കൈ എന്റെ തോളത്തും വച്ചു. എന്നിട്ട് മൃദുവായ ചലനങ്ങളിലൂടെ വൃത്താകൃതിയിൽ ഞങ്ങൾ ഒഴുകി നീങ്ങി. ഘടികാര സൂചികൾ പോലെ പാത മാറാതെ ഞങ്ങൾ വട്ടം കറങ്ങി ഒഴുകി. പാദങ്ങളിൽ ഉയർന്നും താഴ്ന്നും ചാഞ്ചാടിയും ഞങ്ങൾ ലോലമായി ഒഴുകിയാടി. എന്റെ ഉയർത്തി പിടിച്ചിരുന്ന ഇടതു കൈ വിരലുകളെ പിടിച്ചുകൊണ്ട് വല്യമ്മ വട്ടം കറങ്ങി. ബോക്സ് സ്റ്റെപ്പുകൾ സ്മൂത്തായി ചെയ്തു കൊണ്ട്‌ പിന്നെയും ഞങ്ങൾ വൃത്താകൃതിയിൽ ഒഴുകി നീങ്ങി. ഒടുവില്‍ വല്യമ്മയും ഞാനും എതിര്‍ ദിശകളിലായി ഒരു പൂര്‍ണ്ണ വട്ടം കറങ്ങി നിന്നിട്ട് ഡാൻസ് അവസാനിപ്പിച്ചു.

ഡാൻസ് കഴിഞ്ഞതും സന്തോഷവും കൌതുകവും ആശ്ചര്യത്തോടും ഞങ്ങളുടെ ഡാൻസ് കണ്ടുകൊണ്ടിരുന്ന കാണികള്‍ എല്ലാവരും ചാടിയെഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി.

“അടിപൊളി. ഇങ്ങനെയൊരു മിക്സായ ഡാൻസ് പ്രകടനം മുന്‍പ് ഞാൻ കണ്ടിട്ടില്ല, ഇനി കാണുകയില്ല.” അമ്പരപ്പ് മാറാതെ അന്‍സാര്‍ അവന്റെ കൂടെ നില്‍ക്കുന്നവരെ നോക്കി.

“വല്യമ്മയും ചേട്ടന്റെയും പ്രകടനം കണ്ടിട്ട് എനിക്ക് അസൂയ തോനുന്നു.” അതും പറഞ്ഞ്‌ ഗായത്രി എനിക്കും വല്യമ്മയ്ക്കും ഫ്ലൈയിങ് കിസ്സ് തന്നു.

“വല്യമ്മയും ബ്രോയും കുടുക്കി കളഞ്ഞു.” അഭിനവ് വിളിച്ചു കൂവി.

“എനിക്ക് ചേട്ടന്റെ കൂടെ ഇതുപോലെ ഡാൻസ് ചെയ്യണം….” ഷാഹിദ ആവേശത്തോടെ വിളിച്ചു പറഞ്ഞു. “പക്ഷേ ആദ്യം പ്രാക്ടീസ് ചെയ്യേണ്ടി വരും.” അവള്‍ നെടുവീര്‍പ്പിട്ടു.

ഡാലിയ പുഞ്ചിരിയോടെ, വിടര്‍ന്ന കണ്ണുകളോടെ നിന്നു. ചില ഡാൻസ് ഒക്കെ ഡാലിയ എന്റെ കൂടെ ചെയ്തിട്ടുണ്ട്. പക്ഷേ ഈ മ്യൂസിക്കിന് അവള്‍ എന്റെ കൂടെ ചെയ്തിട്ടില്ല.

അങ്ങനെ എല്ലാവരും ഞങ്ങളെ അഭിനന്ദിച്ചു. അതൊക്കെ പുഞ്ചിരിയോടെ ഞങ്ങൾ സ്വീകരിച്ചു. വല്യമ്മയുടെ മുഖത്ത് അഭിമാനം നിറഞ്ഞു നിന്നു.

ഡാലിയ പെട്ടന്ന് നടന്ന് അടുത്തേക്ക് വന്ന് വല്യമ്മയ്ക്ക് കവിളിൽ ഉമ്മ കൊടുത്തു. എന്നിട്ട് ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാത്ത പോലെ അവള്‍ എന്നെ നോക്കി.

എന്നെയും ചുംബിക്കാൻ അവളുടെ ചുണ്ടുകള്‍ വെമ്പുന്നത്ത് പോലെയാണ് എനിക്ക് തോന്നിയത്‌.

“നിങ്ങൾ രണ്ടുപേരുടെയും നല്ല പ്രകടനം ആയിരുന്നു, ആന്റി.” ഡാലിയ പറഞ്ഞിട്ട് തിരികേ ചെന്നു. ഞാനും ചെന്ന് എന്റെ പഴയ സ്ഥലത്തിരുന്നു.

“ഇനി അഭിനവ് വാ.” വല്യമ്മ വിളിച്ചു.

“നിങ്ങൾ രണ്ടുപേരും ആടിയത് പോലെ എനിക്ക് കഴിയില്ല.. എന്നാലും ഞാൻ ശ്രമിക്കാം.” പറഞ്ഞിട്ട് അവന്‍ ഓടിച്ചെന്നു.

വല്യമ്മ കൊറേ പറഞ്ഞു കൊടുത്തിട്ടും അവന്റെ ഡാൻസ് അത്ര ശരിയായില്ല. പക്ഷേ കാണാന്‍ രസമുണ്ടായിരുന്നു. വെറും അഞ്ച് മിനിറ്റ് കഴിഞ്ഞ് വല്യമ്മ അവനെ പറഞ്ഞു വിട്ടിട്ട് അടുത്ത ആളെ വിളിച്ചു.

അങ്ങനെ ഓരോരുത്തരായി ചെന്ന് വല്യമ്മയുടെ കൂടെ ഡാൻസ് ചെയ്തു. എന്നെപോലെ ചെറു പ്രായം തൊട്ടേ ഡെയ്സിക്കും ഡാലിയക്കും വല്യമ്മ ഡാൻസ് പഠിപ്പിച്ച് കൊടുത്തിരുന്നത് കൊണ്ട്‌ ഡാലിയ നന്നായി ഡാൻസ് ചെയ്തു. അതുപോലെ മിനിയും ഷാഹിദയും രാഹുലും ഡാൻസ് പഠിച്ചിട്ടുള്ളത് കൊണ്ട്‌ അവരും നല്ലത് പോലെ ഡാൻസ് കളിച്ചു.

വല്യച്ചനും അങ്കിളും വലിയമ്മയുടെ കൂടെ ഡാൻസ് ചെയ്തപ്പോ എല്ലാവരും പൊട്ടിച്ചിരിച്ചു പോയി. വല്യമ്മ പോലും ചിരിച്ചു. സോഫിയ ആന്റി അത്ര കുഴപ്പമില്ലാതെ ഡാൻസ് കളിച്ചെങ്കിലും എല്ലാവർക്കും ചിരി പൊട്ടി. ഒടുവില്‍ എല്ലാവരും ഡാൻസ് ചെയ്ത ശേഷമാണ് വല്യമ്മ മതിയാക്കിയത്.

എല്ലാവരും ശെരിക്കും എൻജോയ് ചെയ്തു. എല്ലാവർക്കും മനസ്സ് നിറഞ്ഞ സന്തോഷമായി.

“ശെരി. സമയം രാത്രി രണ്ട് കഴിഞ്ഞു. ഇനി ഇന്നത്തെ ആഘോഷം മതിയാക്കി ഉറങ്ങാം.” വല്യമ്മ പറഞ്ഞതും എല്ലാവരും സമ്മതിച്ചു.

“പിന്നേ, കുട്ടികളെ ഓര്‍ത്ത് ആരും വിഷമിക്കേണ്ട, അവരെ ഞങ്ങൾ നോക്കിക്കോളാം.” ആന്റി പറഞ്ഞതും കുട്ടികളുടെ അമ്മമാര്‍ നന്ദി പറഞ്ഞു.

താഴത്തെ മൂന്ന്‌ മുറികളിലായിട്ടാണ് കുട്ടികളും, അങ്കിളും ആന്റിയും, പിന്നെ വല്യമ്മയും വല്യച്ചനും കിടക്കുന്നത്. മുകളിലത്തെ മൂന്ന്‌ മുറികള്‍ ഒഴിഞ്ഞും കിടപ്പുണ്ട്.

“നമുക്ക് ടെറസിൽ കൂടാം. അപ്പോ പിന്നെ ബഹളം ഉണ്ടാക്കിയാലും താഴെയുള്ളവർക്ക് ശല്യമാവില്ല.” രാഹുല്‍ പറഞ്ഞതും ഞങ്ങൾ നേരെ മുകളില്‍ ചെന്ന്.

മുപ്പത് പേര്‍ക്ക് നീണ്ടു നിവര്‍ന്ന് വിശാലമായി കിടക്കാനുള്ള സ്ഥലം ടെറസിലുണ്ട്. മൂന്ന്‌ മുറികളില്‍ കിടന്ന ഡബിള്‍ ബെഡ്ഡിനെ ഞങ്ങൾ ആണുങ്ങള്‍ എടുത്തു കൊണ്ടുവന്ന് പുറത്തിട്ടു. പെണ്ണുങ്ങള്‍ പുതപ്പും തലയിണയും എടുത്തു കൊണ്ടുവന്നു.

മൂന്ന്‌ ബെഡ്ഡും അടുത്തടുത്തായി ചേര്‍ത്തിട്ടതും എല്ലാവർക്കും അഡ്ജസ്റ്റ് ചെയ്തു കിടക്കാം എന്നായി.

“അല്‍പ്പം ഞ്ഞെരുങ്ങി കിടക്കേണ്ടി വരുമെങ്കിലും നമ്മൾ പത്തു പേര്‍ക്കും അഡ്ജസ്റ്റ് ചെയ്തു കിടക്കാന്‍ കഴിയും.” മിനി തൃപ്തിയോടെ പറഞ്ഞു.

“ഇതൊക്കെയല്ലേ രസം. എല്ലാവരും വാ. നമുക്ക് കഥയും പറഞ്ഞു കിടക്കാം.” അഭിനവ് പറഞ്ഞതും അവന്റെ ഭാര്യ അശ്വതി ബെഡ്ഡിന്റെ അറ്റത്ത് കേറി കിടന്നു. അഭിനവ് അവള്‍ക്കടുത്തായിട്ടും.

അഭിനവിനടുത്ത് അന്‍സാറാണ് സ്ഥലം പിടിച്ചത്. അവന്റെ അടുത്ത് ഷാഹിദ കേറി കിടന്നു. മറ്റാരും ശ്രദ്ധിക്കാത്ത രീതിക്ക് മിനി എന്നെ പാളി നോക്കീട്ട് ഷാഹിദയ്ക്കടുത്ത് കിടന്നു. ഉടനെ ഫ്രാന്‍സിസ് ചിരിച്ചു കൊണ്ട്‌ മിനിയുടെ മുകളിലാണ് കേറി കിടന്നത്. അപ്പോ മിനിയും ചിരിച്ചു കൊണ്ട്‌ അവളുടെ രണ്ടു കാലും ശകലം അകത്തി കൊടുത്തു.

“ആഹാ, രണ്ടും കൂടി ഫ്രീ ഷോ കാണിക്കാൻ പോവാണോ!!” രാഹുല്‍ കളിയാക്കി.

ഉടനെ കള്ളച്ചിരിയോടെ ഫ്രാന്‍സിസ് മുകളില്‍ നിന്നും ഉരുണ്ട് താഴെ മിനിക്കടുത്തു കിടന്നു.

“നി എന്റെ അടുത്ത് കിടക്കുന്നത് കൊള്ളാം, എന്റെ പഴം പിടിച്ചൊന്നും ഒടിക്കരുത്!!” കളിയാക്കി പറഞ്ഞിട്ട് രാഹുല്‍ കേറി ഫ്രാന്‍സിസിനടുത്ത് കിടന്നതും ഒരു കൂട്ടച്ചിരി ഉയർന്നു. ഗായത്രി രാഹുലിനടുത്ത് കിടന്നിട്ട് രാഹുലെ നുള്ളി.

“വന്ന് കിടക്കടി.” ഡാലിയയെ നോക്കി ഗായത്രി അവൾക്കടുത്ത് ബെഡ്ഡിൽ തട്ടി കാണിച്ചതും ഡാലിയ എന്നെ ഒന്ന് നോക്കി. എന്നിട്ട് ഗായത്രിക്കടുത്തു പോയി കിടന്നു.

“ചേട്ടൻ എന്താ ആലോചിച്ച് നില്‍ക്കുന്നേ, വന്ന് കിടക്ക്.” ഡാലിയ എന്നോട് പറഞ്ഞു.

അവളുടെ ശബ്ദത്തില്‍ ചെറിയ വിറയൽ ഉണ്ടായിരുന്നോ? അവളുടെ കണ്ണുകളില്‍ സന്തോഷം ആണോ ഞാൻ കണ്ടത്?

ചെറുപ്പം തൊട്ടേ ഞാനും ഡെയ്സിയും ഡാലിയയും ഒക്കെ അടുത്തടുത്ത് കിടന്നും, തമാശയ്ക്ക് തല്ലു കൂടി കെട്ടിപ്പിടിച്ച് മറിയുകയും ചെയ്യുമായിരുന്നു. ഡാലിയ എന്റെ മുകളില്‍ കേറി കിടന്ന് എന്നെ കെട്ടിപ്പിടിച്ച് ഉരുണ്ടിട്ടുമുണ്ട്.

ഞാനും ഡെയ്സിയും വിവാഹിതരായ ശേഷവും ഡാലിയ ഒരുപാട്‌ തവണ ഞങ്ങളുടെ റൂമിൽ വന്ന് ഞങ്ങൾക്ക് നടുവില്‍ കേറി കിടക്കുമായിരുന്നു. അപ്പോഴൊക്കെ അതൊന്നും വലിയ കാര്യമായി തോന്നിയിരുന്നില്ല. അവളുടെ മേല്‍ തെറ്റായ ചിന്തകളും എനിക്ക് വന്നിട്ടില്ല.

പക്ഷേ ഇപ്പോൾ എന്തുകൊണ്ടോ ഞാൻ മടിച്ചു നിന്നു. ഡെയ്സി മരിച്ചതിന് ശേഷം, ഇപ്പോഴാണ് ആദ്യമായി ഡാലിയയുടെ അടുത്ത് ഞാൻ കിടക്കാന്‍ പോകുന്നത്. അതും ഡെയ്സി കൂടെയില്ലാതെ.

“ആ ലൈറ്റും ഓഫാക്കിയേക്ക് ബ്രോ. നക്ഷത്രങ്ങളുടെ വെളിച്ചം തന്നെ ധാരാളം. എന്തു ഭംഗിയാ.” അന്‍സാര്‍ പറഞ്ഞു.

ഞാൻ ചെന്ന് ലൈറ്റ് ഓഫാക്കിയതും നല്ല ഇരുട്ട് പരന്നു. ഒന്നും കാണാന്‍ കഴിഞ്ഞില്ല. അല്‍പ്പനേരം ഞാൻ വെറുതെ നിന്നു. കണ്ണുകൾ ഇരുട്ടുമായി പൊരുത്തപ്പെട്ടതും അത്യാവശ്യ കാഴ്ച തിരികെ കിട്ടി.

നടന്നു ചെന്ന് ഡാലിയയുടെ അടുത്തായി ഞാൻ മടിച്ചു മടിച്ച് ബെഡ്ഡിലിരുന്നു.

“കിടക്ക് ചേട്ടാ.” എന്റെ കൈയിൽ തട്ടി പതിഞ്ഞ ശബ്ദത്തില്‍ അവള്‍ പറഞ്ഞു.

കഴിയുന്നതും അവളെ തൊടാതെ കിടക്കാന്‍ ഞാൻ ശ്രമിച്ചു. പക്ഷേ എനിക്ക് കഷ്ടിച്ച് കിടക്കാനുള്ള സ്ഥലം മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട്‌ അവളോട് ചേര്‍ന്ന് കിടക്കേണ്ടി വന്നു. അപ്പോൾ ഡാലിയ ചെറുതായി വിറച്ചു.

ആകാശം നോക്കി എല്ലാവരും മലര്‍ന്നാണ് കിടന്നിരുന്നത്.

ഞാനും ഡെയ്സിയും ഒരുപാട്‌ രാത്രികളില്‍ മുകളില്‍ വന്ന് കിടന്നിട്ടുണ്ട്. ഡെയ്സി എന്റെ മുകളില്‍ മലര്‍ന്നു കിടന്നു കൊണ്ട്‌ നക്ഷത്രങ്ങളെ നോക്കി സന്തോഷത്തോടെ ചിരിക്കും. ഞാൻ അവളെ എന്റെ കൈകളിൽ പൊതിഞ്ഞു പിടിച്ചുകൊണ്ട് കിടക്കും. ഞങ്ങൾ രണ്ടുപേര്‍ക്കും അങ്ങനെ കിടക്കുന്നത് ഇഷ്ട്ടമാണ്. എന്റെ കൈകൾ അവളുടെ ദേഹമാകെ ഇഴഞ്ഞു നടക്കുന്നതും അവള്‍ക്ക് ഭയങ്കര ഇഷ്ട്ടമാണ്. മറ്റു ചില കുസൃതികള്‍ ഞാൻ കാണിക്കുമ്പോ ചിരിച്ചു കൊണ്ട്‌ എന്റെ കൈയിൽ അവള്‍ നുള്ളമെങ്കിലും ഞാൻ ചെയ്യുന്നത് ഒന്നും അവൾ തടയാറില്ല.

പെട്ടന്ന് എന്തോ ചെറിയ അനക്കം എന്റെ കൺകോണിലൂടേ കണ്ടതും അല്‍പ്പം തലയുയർത്തി ഞാൻ അങ്ങോട്ട് നോക്കി.

ഫ്രാന്‍സിസ് മിനിയുടെ മുല്ലയ്ക്ക് നല്ലോണം പിടിച്ചൊന്ന് ഞെക്കുന്നതും വേഗം കൈ മാറ്റുന്നതും ഞാൻ കണ്ടു. അന്നേരം മിനിയുടെ ചെറിയ മൂളല്‍ പുറത്തേക്ക്‌ വന്നു.

“എടാ ഫ്രാന്‍സിസേ, മിനിയുടെ മാമ്പഴം പിടിച്ചു നി ഞെക്കി, അല്ലേ…” അഭിനവ് പൊട്ടിച്ചിരിച്ചു. ഉടനെ ബാക്കിയുള്ളവരും ചിരിച്ചു.

“ആ മനുഷ്യന് ഒരു നാണവുമില്ല.” ഡാലിയ ശബ്ദം താഴ്ത്തി എന്നോട് പറഞ്ഞു.

പെട്ടന്ന് ഷാഹിദ ചെറുതായി പുളഞ്ഞു കൊണ്ട്‌ എന്തോ ശബ്ദമുണ്ടാക്കി.

“എന്റെ അന്‍സാറെ… നീയും തുടങ്ങിയോ?” രാഹുല്‍ ചിരിയോടെ ചോദിച്ചു.

“എടാ, അബദ്ധത്തിൽ എന്റെ വിരൽ അവൾട അപ്പത്തിൽ കേറി പോയി……”

“അയ്യേ….” ഡാലിയ പെട്ടന്ന് ചെവി പൊത്തി കമിഴ്ന്നു കിടന്നു.

ഭാഗ്യത്തിന്‌ പിന്നീട് അവശബ്ദങ്ങളൊന്നും വന്നില്ല.

അതോടെ കഥ പറച്ചിലും ജോലിയെ കുറിച്ച് സംസാരവും, അങ്ങനെ എല്ലാവരും ഓരോന്ന് പറഞ്ഞു കിടന്ന് ഉറങ്ങിപ്പോയി.
*****************

ബെഡ്ഡിൽ നഗ്നയായി കിടക്കുന്ന ഡെയ്സിയുടെ ഇടത് മാറിന് ഉള്‍വശത്ത് എന്റെ കവിൾ ഞാൻ അമർത്തി പിടിച്ചു. അവളുടെ ഹൃദയമിടിപ്പ് മധുരമായ സംഗീതം പോലെയാണ് എനിക്ക് കേട്ടത്.

“ചേട്ടനെ മാത്രം പ്രണയിച്ച് പാടുന്ന എന്റെ മനസ്സിന്റെ സംഗീതം കേള്‍ക്കുന്നുണ്ടോ?” എന്റെ മുടിയില്‍ തഴുകി ഡെയ്സി ചോദിച്ചു.

“കേള്‍ക്കുന്നുണ്ട്. എന്റെ ജീവൻ നിന്റെ ഹൃദയത്തെ പൊതിഞ്ഞ് രഹസ്യം പറയുന്നതും കേള്‍ക്കുന്നുണ്ട്.”

“എന്തു രഹസ്യമാ ചേട്ടന്റെ ജീവൻ എന്റെ ഹൃദയത്തോടു പറഞ്ഞേ?” എന്റെ മുഖം പിടിച്ചുയർത്തി എന്റെ കണ്ണില്‍ നോക്കി കുസൃതിയോടെ ഡെയ്സി ചോദിച്ചു.

“എന്റെ ജീവനെ തകർത്തിട്ട് മാത്രമെ നിന്നെ എന്നില്‍ നിന്നും പിരിക്കാൻ കഴിയൂ എന്നാ രഹസ്യം പറഞ്ഞത്.”

ഉടനെ ഡെയ്സിയുടെ കണ്ണുകൾ കലങ്ങി. “വേണ്ട. ചേട്ടന് എന്തെങ്കിലും സംഭവിക്കും മുന്‍പ് എന്റെ ജീവൻ പോണം. ചേട്ടന് എന്തെങ്കിലും സംഭവിക്കുന്നതിനെ കുറിച്ച് ചിന്തിക്കാനേ എനിക്ക് വയ്യാ. ആദ്യം എന്റെ ജീവൻ പോകും, തീര്‍ച്ച. ചേട്ടന് ഒന്നും സംഭവിക്കില്ല.”

“എന്റെ ഡെയ്സി, നി അനാവശ്യ കാര്യങ്ങൾ ഒന്നും പറയല്ലേ.” എന്റെ ശബ്ദം ഇടറി.

“അനാവശ്യം അല്ല ചേട്ടാ. സത്യമാ പറഞ്ഞത്. എന്റെ ചേട്ടനിൽ നിന്നും മരണം എന്നെ തട്ടിയെടുത്തില്ലേ? ഡെയ്സി കൊഴിഞ്ഞു പോയില്ലേ?” പെട്ടന്ന് കരഞ്ഞുകൊണ്ട് ഡെയ്സി അപ്രത്യക്ഷയായി.

“ഡെയ്സി….??” ഞാൻ അലറി. “എന്നെ തനിച്ചാക്കി നി എങ്ങോട്ടാ പോയത്? തിരികേ വാ ഡെയ്സി.” ഞാൻ കെഞ്ചി.

പക്ഷേ ഡെയ്സി വന്നില്ല. ഞാൻ വീണ്ടും, വീണ്ടും അവളോട് തിരികെ വരാൻ കെഞ്ചി കരഞ്ഞു വിളിച്ചു. പക്ഷേ അപ്പോഴും ഡെയ്സി വന്നില്ല. ഞാൻ തുടർച്ചയായി അവളെ വിളിച്ചു കരഞ്ഞു കൊണ്ടിരുന്നു.

“ചേട്ടാ…. റൂബി ചേട്ടാ…. എണീക്ക് പ്ലീസ്….” എന്നെ അവളോട് ചേര്‍ത്തു പിടിച്ചുകൊണ്ട് ഡാലിയ എന്റെ ചെവിയില്‍ തുടർച്ചയായി പറഞ്ഞുകൊണ്ടിരുന്നു.

ഒടുവില്‍ ഞാൻ കണ്ണുകൾ തുറന്നു. ഞാൻ ചെരിഞ്ഞ് കിടക്കുകയായിരുന്നു. ഡാലിയ എന്നെ മാറോട് ചേർത്തു പിടിച്ച് ആശ്വാസ വാക്കുകൾ പറഞ്ഞുകൊണ്ടിരുന്നു. എന്റെ കണ്ണുകൾ കണ്ണീരില്‍ കുതിര്‍ന്നിരുന്നു. ‘ഡെയ്സി’ എന്ന വാക്കിനെ മാത്രം തുടർച്ചയായി ഞാൻ മന്ത്രം പോലെ ഉരുവിട്ടു കൊണ്ടിരുന്നു.

ചെറിയ കുഞ്ഞിനെ പോലെ ചെരിഞ്ഞു കിടന്ന് ഡാലിയയെ ഞാൻ മുറുകെ കെട്ടിപിടിച്ചാണ് വച്ചിരുന്നത്.

അപ്പോഴാണ് എനിക്ക് അവബോധം ഉണ്ടായത്. ഞാൻ വേഗം ഡാലിയയെ വിട്ടു മാറിയ പെട്ടന്ന് എഴുന്നേറ്റിരുന്ന് ചുറ്റുപാടും നോക്കി. ചന്ദ്രൻ ഉദിച്ചിരുന്നത് കൊണ്ട്‌ എല്ലാം വ്യക്തമായി കാണാന്‍ കഴിഞ്ഞു. എല്ലാവരും ഉറങ്ങുകയാണോ വെറുതെ കണ്ണുമടച്ച് കിടക്കുവാണോ എന്ന് മനസ്സിലായില്ല.

മിനിയുടെ ഒരു കൈ ഫ്രാന്‍സിസിന്റെ ഷോട്ട്സിനകത്തായിരുന്നു. അവന്റെ കൈ അവളുടെ ഒരു മുലയെ പൊതിഞ്ഞു പിടിച്ചിരുന്നു. ഞാൻ വേഗം നോട്ടം മാറ്റി ഡാലിയയെ നോക്കി.

അവളുടെ വിഷമിച്ച കണ്ണുകൾ എന്നെ തന്നെ നോക്കുന്നത് കണ്ടു ഞാൻ പുഞ്ചിരിച്ചു.

“ഞാൻ ശെരിക്കും പേടിച്ചു പോയി, കേട്ടോ.”

“സോറി ഡാലിയ…. ഞാൻ അറിഞ്ഞു കൊണ്ടല്ല നിന്നെ കെട്ടിപിടിച്ചത്— സ്വപ്നം കണ്ട്— എന്റെ ഡെയ്സിയെ മരണം— അവള്‍ എന്നെ തനിച്ചാക്കി—” വ്യക്തമായി ഒന്നും സംസാരിക്കാന്‍ കഴിയാതെ വന്നപ്പോ ഞാൻ പെട്ടന്ന് സംസാരം നിര്‍ത്തി.

“സാരമില്ല ചേട്ടാ. സോറി ഒന്നും പറയേണ്ട. പിന്നെ ചേട്ടൻ കണ്ട സ്വപ്നത്തെ ചിന്തിച്ച് വിഷമിക്കാണ്ട് ഉറങ്ങാൻ ശ്രമിക്കു.”

ഇനി എനിക്ക് ഉറങ്ങാൻ കഴിയുമെന്ന് തോന്നിയില്ല. എങ്കിലും ഡാലിയയെ വിഷമിപ്പിക്കണ്ട എന്ന് കരുതി ഞാൻ പിന്നെയും തിരിഞ്ഞു കിടന്നു. അരമണിക്കൂര്‍ കഴിഞ്ഞിട്ടും ഉറക്കം വരാതെ ഞാൻ കിടന്നു.

“ചേട്ടാ..?” ഒരുപാട്‌ നേരം കഴിഞ്ഞ് ഡാലിയ പതിഞ്ഞ ശബ്ദത്തില്‍ വിളിച്ചു. പക്ഷേ ഉറങ്ങിയത് പോലെ ഞാൻ അനങ്ങാതെ കിടന്നു.

എന്റെ മനസ്സ് ക്ഷോഭിച്ചിരിക്കുമ്പോ എന്റെ വല്യമ്മ ചെയ്യാറുള്ളത് അവള്‍ക്കും അറിയാം. വല്യമ്മ ചെയ്യുന്നത് പോലെ ഡാലിയ എന്റെ തോളില്‍ പതിയെ തട്ടിത്തരാൻ തുടങ്ങി.

അപ്പോ ഞാൻ ഉറങ്ങിയിട്ടില്ലെന്ന് അവള്‍ക്ക് മനസ്സിലായി, അല്ലേ? വല്യമ്മയെ പോലെ എനിക്ക് ഇഷ്ടപ്പെട്ട ഒരു പാട്ടിന്റെ താളം പിടിച്ചാണ് അവള്‍ പതിയെ എന്റെ മേല്‍ തട്ടിയത്. എന്നെയും അറിയാതെ ഞാൻ പുഞ്ചിരിച്ചു. ഒടുവില്‍ ഉറക്കം എന്റെ കണ്ണില്‍ പിടിച്ചു വന്നു. എന്റെ ശരീരം പതിയെ അയഞ്ഞു തളർന്നു.

“ചേട്ടാ….” പതിഞ്ഞ ശബ്ദത്തില്‍ ഡാലിയ എന്നെ വിളിച്ചു നോക്കി. പക്ഷേ ഞാൻ മിണ്ടാതെ കിടന്നു. അപ്പോൾ എന്റെ തോളത്ത് തട്ടി കൊണ്ടിരുന്ന കൈ വളരെ പതിയെ ഇഴഞ്ഞു വന്ന് എന്റെ ഹൃദയത്തിന് മുകളില്‍ മെല്ലെ അമർന്നു. അപ്പോഴും അനങ്ങാതെ ഞാൻ കിടന്നു. ഉടനെ ഡാലിയ മെല്ലെ നിരങ്ങി നീങ്ങി എന്റെ പുറകില്‍ എന്നോട് ചേര്‍ന്നു കിടന്നു. അവളുടെ ശരീരം എന്നില്‍ അമർന്നതും ഉള്ളില്‍ ഒരു വിറയലുണ്ടായി.

അവളുടെ മുഖം എന്റെ കഴുത്തിന് അല്‍പ്പം താഴെ അമരുന്നതും ഞാൻ അറിഞ്ഞു. എന്നിട്ട് അതീവ ശ്രദ്ധയോടെ അവൾ എന്നിലേക്ക് കൂടുതൽ അമർന്ന് എന്നെ ചേർത്തു പിടിച്ചതും എന്റെ മനസ്സ് പിടഞ്ഞു.

അവളുടെ ആ സ്പര്‍ശനത്തിൽ പ്രണയം ഉണ്ടായിരുന്നു. എന്റെ ഹൃദയത്തിനു മുകളില്‍ വച്ചിരുന്ന കൈയിലൂടെ പോലും അവളുടെ പ്രണയം ഞാൻ അനുഭവപ്പെട്ടു. ഡാലിയയ്ക്ക് എന്നോട് പ്രണയമാണോ? ഞാൻ സ്വയം ചോദിച്ചു. അങ്ങനത്തെ ചിന്തകൾ ഒന്നും അവള്‍ക്ക് ഉണ്ടാവാതിരിക്കട്ടെ എന്നു ഞാൻ പ്രവർത്തിച്ചു. പിന്നെ എപ്പോഴാ ഇറങ്ങിയതെന്ന് ഞാൻ പോലും അറിഞ്ഞില്ല.
*****************

എന്റെ മുഖത്ത് വെള്ളം ഇറ്റിറ്റു വീഴുന്നത് അറിഞ്ഞാണ് ഞാൻ ഉണര്‍ന്നു നോക്കിയത്. എന്റെ അടുത്ത് മുട്ടുകുത്തി നല്ലോണം കുനിഞ്ഞു നിന്നിരുന്ന മിനി കുസൃതിയോടെ ചിരിച്ചു.

നൈറ്റി ആയിരുന്നു അവളുടെ വേഷം. മുന്നിലുള്ള സിപ്പ് ഫുള്ളായി താഴ്ത്തി ഇട്ടിരുന്നു. കഴുത്ത് ഭാഗത്ത് നൈറ്റി നല്ലോണം ലൂസായി ഇറങ്ങി തുറന്നു കിടന്നു. അകത്തുള്ളതൊക്കെ വ്യക്തമായി കാണാന്‍ കഴിഞ്ഞു. ബ്രാ ഇട്ടിരുന്നെങ്കിലും നല്ല സൈസുള്ള മുലകള്‍ രണ്ടും ബ്രായ്ക്ക് പുറത്താണ് കിടന്നത്. കാപ്പിപ്പൊടി നിറത്തില്‍ രണ്ട് തടിച്ചു നീണ്ട മുലക്കണ്ണുകളെ വ്യക്തമായി ഞാൻ കണ്ടു. അവളുടെ വയറും പൊക്കിള്‍ ചുഴിയും അവളുടെ കറുത്ത ജട്ടി വരെ കാണാന്‍ കഴിഞ്ഞു. അടിപ്പാവാട പോലും അവള്‍ ഇട്ടിരുന്നില്ല. ആ കാഴ്ചകള്‍ കണ്ടു എന്റെ സകല കണ്‍ട്രോളും തെറ്റി. എന്റെ മുഖവും ശരീരവും ചൂട് പിടിച്ചു. ഞാൻ കഴിയുന്നത്ര നിയന്ത്രിച്ചു കൊണ്ട്‌ വേഗം അവിടേ നിന്നും നോട്ടം മാറ്റി.

എന്താണ് അവളുടെ ഉദ്ദേശം?! എന്തു ഭാവിച്ചാ ഇങ്ങനെയൊക്കെ ഇവള്‍ കാണിച്ചു തന്നത്!?

എന്റെ മുഖത്തിന്‌ മുകളില്‍ പിടിച്ചിരുന്ന അവളുടെ ഈറൻ മുടികളിൽ എന്റെ നോട്ടം വീണു. അതിൽ നിന്നാണ്‌ വെള്ളം എന്റെ മുഖത്ത് വീണു കൊണ്ടിരുന്നത്. ടെറസിൽ ഞാനും മിനിയും മാത്രമേ ഉണ്ടായിരുന്നുള്ളു. ഞാൻ അവളുടെ മുഖത്ത് നോക്കി… അവള്‍ കള്ളച്ചിരിയോടെ കത്തുന്ന കണ്ണുകളുമായി എന്നെ തന്നെ നോക്കുകയായിരുന്നു.

“കുളി കഴിഞ്ഞ് അല്‍പ്പനേരം മുലകളെ ബ്രായ്ക്ക് പുറത്ത്‌ ഇടുന്നതാണ് ശീലം. അവരും അല്‍പ്പനേരം ഫ്രീയായി പുറത്ത്‌ കിടന്നോട്ടെ.” ഒരു കൂസലുമില്ലാതെ മിനി കള്ളച്ചിരിയോടെ പറഞ്ഞു.

ഞാന്‍ അവളെ നോക്കാതെ, ഒന്നും മിണ്ടാതെ കിടന്നു.

“ഡെയ്സിയെ എന്നും ചേട്ടൻ സ്വപ്നത്തില്‍ കാണാറുണ്ടോ?” മിനി മടിച്ചു മടിച്ച് ചോദിച്ചതും എന്റെ ഹൃദയത്തിൽ ഒരു നീറ്റലുണ്ടായി. “രാത്രി ചേട്ടൻ സ്വപ്നം കണ്ട് ഡെയ്സിയോട് തിരികെ വരാൻ കരഞ്ഞു പറയുന്നത് ഞങ്ങളും കേട്ടു.”

ഒന്നും മിണ്ടാതെ ഞാൻ പെട്ടന്ന് കണ്ണുകൾ അടച്ചു പിടിച്ചു.

“പിന്നേ… പൊഴിക്കരയിൽ ഞാൻ അങ്ങനെയൊക്കെ ചേട്ടനോട് ചെയ്തതിന് സോറി. ചേട്ടനും ഡെയ്സിയും പരസ്പ്പരം ഇത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് അറിയില്ലായിരുന്നു. അന്നു രാത്രി ചേട്ടൻ കഥ പറഞ്ഞപ്പോഴാണ് എന്റെ പ്രവര്‍ത്തി നിങ്ങളെ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടാകുമെന്ന് മനസിലായത്.”

അവള്‍ പറഞ്ഞു കഴിഞ്ഞതും കണ്ണുകൾ തുറന്ന് അവളെ നോക്കി ഞാൻ പുഞ്ചിരിച്ചു.

“സാരമില്ല.” ഞാൻ പറഞ്ഞതും മിനിയും പുഞ്ചിരിച്ചു.

“അന്നു ഞാൻ അങ്ങനെയൊക്കെ ചെയ്തതിന് ഇപ്പോഴും എന്നോട് ദേഷ്യമുണ്ടോ?” അവൾ ചോദിച്ചു

“നി അങ്ങനെ ചെയ്തതൊക്കെ അന്നേ ഞാൻ മറന്നു കളഞ്ഞു.”

ഞാൻ അങ്ങനെ പറഞ്ഞതും മിനിയുടെ പുഞ്ചിരി മാഞ്ഞു. മുഖത്ത് നിരാശ പടരുന്നതും ഞാൻ കണ്ടു.

അന്ന് അവൾ അങ്ങനെയൊക്കെ ചെയ്തത് എനിക്ക് ഇഷ്ട്ടമായെന്ന് പറയും എന്നാണോ അവള്‍ പ്രതീക്ഷിച്ചത്?

മിനി എന്തോ പറയാൻ വായ് തുറന്നു. പക്ഷേ ആരോ വരുന്ന ഒച്ച കേട്ടതും മിനി പെട്ടന്ന് എഴുന്നേറ്റു മാറി. എന്റെ മുന്നില്‍ വച്ചു തന്നെ അവള്‍ വേഗം മുലകളെ ബ്രായ്ക്കുള്ളിലാക്കി. കള്ളച്ചിരിയോടെ നൈറ്റിയുടെ താഴത്തെ അറ്റം പിടിച്ചു പൊക്കി അതിനെ കടിച്ചു പിടിച്ചു കൊണ്ട്‌ മര്യാദയ്ക്ക് കിടന്ന ജട്ടിയെ നേരെ ഇടുന്നത് പോലെ ഷോ കാണിച്ചു. എന്നിട്ട് വേഗം നൈറ്റിയും അവള്‍ നേരേ ആക്കിയ നിമിഷം ഡാലിയ ടെറസിൽ കേറി വന്നു.

“ചേട്ടൻ എന്തിനാ ഈ വെയിലും കൊണ്ട്‌ ഇങ്ങനെ കിടക്കുന്നേ?” ഡാലിയ എന്നോട് ചോദിച്ചിട്ട് മിനിയെ സംശയപൂർവം നോക്കി.

“എന്റെ ഡാലിയ, നീയെന്താ എന്നെ ഇങ്ങനെ സംശയത്തോടെ നോക്കുന്നേ? റൂബി ചേട്ടനെ ഞാൻ വിഴുങ്ങാനൊന്നും പോണില്ല…. ഈ വലിയ ചേട്ടനെ വിഴുങ്ങാനും കഴിയില്ല.” ഡബിള്‍ മീനിംഗിൽ കുസൃതിയോടെ പറഞ്ഞിട്ട് മിനി പോയി.

ഡാലിയ എന്നെ തന്നെ അല്‍പ്പനേരം നോക്കി നിന്നു. “ചേട്ടാ, മിനി എന്റെ കൂട്ടുകാരി എന്നതൊക്കെ ശെരിയാ. അവള്‍ നല്ല കൂട്ടുകാരിയാ, അവളെ എനിക്ക് ഇഷ്ട്ടമാ. പക്ഷേ ചേട്ടൻ അവളെ സൂക്ഷിക്കണം.” എന്റെ അടുത്ത് മുട്ടുകുത്തി ഇരുന്നിട്ട് ഡാലിയ ശബ്ദം താഴ്ത്തി പറഞ്ഞു.

“അതെന്താ? നി എന്തിനാ അങ്ങനെ പറഞ്ഞത്?” ഞാൻ ചോദിച്ചു.

“അതുപിന്നെ….” ഡാലിയ ഒന്ന് മടിച്ചു. “തല്‍കാലം അതൊന്നും ചേട്ടൻ അറിയണ്ട. ചേട്ടന്റെ മേലുള്ള അവളുടെ നോട്ടം ഒന്നും ശെരിയല്ല.” അത്രയും പറഞ്ഞിട്ട് എന്നെ അവൾ പിടിച്ചെഴുനേൽപ്പിച്ചു.

ഞാൻ കൂടുതലൊന്നും പറയാതെ എഴുനേറ്റ് ബെഡ് എടുത്ത് റൂമിൽ കൊണ്ടിട്ടു. മറ്റ് രണ്ട് മുറികളും തുറന്നാണ് കിടന്നത്.

“ആരെയും കാണുന്നില്ലല്ലോ?എല്ലാവരും എവിടെ?” ഞാൻ ചോദിച്ചു.

“താഴയുണ്ട്. ഓണ സദ്യ തയ്യാറാക്കുന്ന തിരക്കിലാണ് എല്ലാവരും.” ഡാലിയ പുഞ്ചിരിയോടെ പറഞ്ഞു.

“ഓണസദ്യ ഇന്നാണോ ഉണ്ടാക്കുന്നേ..?” സംശയത്തോടെ ഞാൻ ചോദിച്ചു.

“ഇന്നു മുതൽ തിരുവോണം വരെ എന്നും ഉച്ചക്ക് ഓണ സദ്യയാണെന്ന് അമ്മയും ആന്റിയും തീരുമാനിച്ച് കഴിഞ്ഞു. ഇന്നു മുതൽ നമ്മുടെ വീട്ടില്‍ ആഘോഷം തുടങ്ങുകയാ, ചേട്ടാ.” ഡാലിയ പെട്ടന്ന് ഉത്സാഹവതിയായി.

ഡെയ്സിയുടെ അതേ ചിരി. അവളുടെ ആ ചിരി എന്നില്‍ ചെറിയൊരു നൊമ്പരം സൃഷ്ടിച്ചു.

“പത്തു മണി കഴിഞ്ഞു, കേട്ടോ.” ഡാലിയ സമയത്തെ കുറിച്ച് എന്നെ ബോധവാനാക്കി. “ചേട്ടൻ വേഗം ഫ്രെഷായി വന്നേ. ബ്രേക്ക്ഫാസ്റ്റ് ഞാൻ എടുത്തു വയ്ക്കാം.”

“ബ്രേക്ക്ഫാസ്റ്റ് ഒന്നും വേണ്ട. അത് കുഴിച്ചാല്‍ പിന്നേ ഓണ സദ്യ ഞാൻ എങ്ങനെ കഴിക്കും.”

“എന്നാ വേഗം ഫ്രെഷായി വന്നേ. താഴെ ഓരോരുത്തരും നൂറുവട്ടമെങ്കിലും ചേട്ടനെ അന്വേഷിച്ചു കഴിഞ്ഞു.” അതും പറഞ്ഞ്‌ അവൾ പോയി.

ഞാൻ കുളിച്ച് റെഡിയായി താഴെ ചെന്നു. കുട്ടികൾ ഓടി നടന്ന് അവരുടേതായ എന്തോ കളികൾ കഴിക്കുകയായിരുന്നു. എന്നെ കണ്ടതും അവർ ഓടിവന്ന് ചിരിച്ചുകൊണ്ട് എന്നെ വട്ടം ചുറ്റി കളിച്ചു. എന്നിട്ട് ഓടിക്കളഞ്ഞു. അല്‍പ്പനേരം അവരുടെ കളിയും കുസൃതികളും കണ്ടു നിന്നിട്ട് ഞാൻ കിച്ചനിൽ കേറി ചെന്നു.

കിച്ചണിൽ എല്ലാവരും ജോലി തിരക്കില്‍ ആയിരുന്നു. അങ്കിള്‍ മാത്രം ഓരോ തേങ്ങയും എടുത്ത്, അകത്ത് ബോംബ് ഉള്ളത് പോലെ, സംശയത്തോടെ കുലുക്കി നോക്കുന്നത് കണ്ടതും ചിരി വന്നു.

“ഹായ് ബ്രോ…” മസിലും പിടിച്ച് മത്തങ്ങ അരിഞ്ഞു കൊണ്ടിരുന്ന അഭിനവ് എനിക്ക് ഇളിച്ചു കാണിച്ചു.

“ഹാ, ആരാ ഇത്.” വല്യമ്മ കണ്ണുരുട്ടി. “നോക്കി നില്‍ക്കാതെ വന്ന് സഹായിക്കടാ കള്ളാ.” വാത്സല്യപൂർവം പറഞ്ഞിട്ട് വല്യമ്മ ജോലി തുടർന്നു.

എല്ലാ മുഖങ്ങളും എന്നെ നോക്കി പുഞ്ചിരിച്ചു. ഞാനും അവര്‍ക്ക് പുഞ്ചിരി തൂകി.

അന്നേരം ഷാഹിദ എന്റെ നേര്‍ക്ക് കൈ വീശി എന്റെ ശ്രദ്ധ പിടിച്ചുപറ്റി. ചിരിയടക്കാൻ ശ്രമിക്കുന്നതിനിടയിൽ അവള്‍ കണ്ണുകൾ കൊണ്ട്‌ അങ്കിള്‍ നില്‍ക്കുന്ന ഭാഗത്തേക്ക് കാട്ടി.

കുറ്റവാളികളുടെ മനസ്സ് വായിക്കാൻ ശ്രമിക്കുന്ന ഭാവത്തോടെ കൂട്ടിയിട്ടിരുന്ന തേങ്ങയേ അങ്കിള്‍ ഉറ്റുനോക്കി നില്‍ക്കുന്നതാണ് കണ്ടത്. ആ നില്‍പ്പും ഭാവവും കണ്ട് ചിരി വന്നു. സത്യത്തിൽ തേങ്ങ എങ്ങനെ ഉടയ്ക്കണം എന്നുപോലും അങ്കിളിന് അറിയില്ല. പിന്നെയല്ലേ പത്ത് പതിനാല് തേങ്ങ പൊട്ടിച്ച് അങ്കിള്‍ ചിരകാൻ പോകുന്നത്?!

അപ്പോഴാണ് മറ്റുള്ളവരും അങ്കിളിന്റെ ആ നില്‍പ്പും ഭാവവും കണ്ടത്. അതോടെ എല്ലാവരും പൊട്ടിച്ചിരിച്ചപ്പോ അങ്കിള്‍ ഞങ്ങളെ തുറിച്ചു നോക്കി.

ചിരി നിർത്തി ഞാൻ അടുത്തേക്ക് ചെന്നു . “അങ്കിള്‍ വേറെ എന്തെങ്കിലും ചെയ്യൂ. തേങ്ങ ഞാൻ ചിരകാം.”

അങ്കിള്‍ ആശ്വാസത്തോടെ അവിടെ നിന്നു മാറി. എന്നിട്ട് അറിയാവുന്ന പണി വല്ലതുമുണ്ടോന്ന് നോക്കി. പക്ഷെ എവിടെ? പുള്ളിക്ക് ഒന്നും അറിയില്ലെന്ന് കണ്ടതും ഫ്രിഡ്ജ് തുറന്ന് സാധനങ്ങള്‍ എല്ലാം അടുക്കി ഒതുക്കി വയ്ക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടു.

“നിങ്ങളെ കുടുംബത്തെ കുറിച്ച് പറ കുട്ടികളെ..” വല്യമ്മ ഡാലിയയുടെ കൂട്ടുകാരികളോട് ആവശ്യപ്പെട്ടു.

അതോടെ പെണ്‍കുട്ടികളും അവരുടെ ഭർത്താക്കന്മാരും ചേർന്ന് അവരവരുടെ കുടുംബത്തെ കുറിച്ച് വിശദമായി പറഞ്ഞു തുടങ്ങി. അവർ പറയുന്ന കാര്യങ്ങൾ കേട്ടു കൊണ്ട്‌ ഞാൻ ഓരോ തേങ്ങയായി പൊട്ടിച്ച് ചിരകി.

അവർ പറയുന്നതൊക്കെ കേട്ടു കഴിഞ്ഞപ്പോ എല്ലാവരോടും നല്ല അടുപ്പം തോന്നി. അവരൊക്കെ ശെരിക്കും ഞങ്ങളുടെ കുടുംബമായി മാറിയത് പോലെ അനുഭവപ്പെട്ടു. സ്വന്തം കുടുംബാംഗങ്ങളായിട്ട് തന്നെ അവരെ എന്റെ മനസ്സിൽ ഞാൻ സ്ഥാപിച്ചു.

അവരുടെ ഊഴം കഴിഞ്ഞതും വല്യമ്മയും ആന്റിയും ചേര്‍ന്ന് ഞങ്ങളുടെ കുടുംബത്തെ കുറിച്ച് പറഞ്ഞു. പിന്നെ എന്റെ അമ്മയെ കുറിച്ചും, എന്റെ അച്ഛനെ കുറിച്ചും, എന്റെ ഡെയ്സിയും ഞാനുമായുള്ള ഡീപ് പ്രണയത്തെ കുറച്ചു വരെ അവർ സംസാരിച്ചു.

എന്നെയും ഡെയ്സിയേ കുറിച്ചും സംസാരിച്ചപ്പോ അവരുടെയൊക്കെ നോട്ടം ഇടക്കിടയ്ക്ക് എന്റെ മേല്‍ പാളി നീങ്ങി. ഞാൻ ആരെയും നോക്കാതെ എന്റെ ജോലി തുടർന്നു.

എന്റെ അച്ഛന്റെ ബിസിനസ്സ് കുറിച്ചും വല്യച്ചൻ അവരോട് വിശദീകരിച്ചു. അതൊക്കെ ഞാൻ നടത്താൻ തുടങ്ങിയ ശേഷം എത്രത്തോളം ഞാൻ പ്രയത്നിച്ച് അതിനെയൊക്കെ പല മടങ്ങ് വളർത്തിയെടുത്തു എന്നും, അതൊന്നും കൂടാതെ വേറെയും ഒരുപാട്‌ ബിസിനസ്സുകൾ ഞാൻ ചെയ്യുന്നു എന്നും വല്യച്ചൻ അവരോട് പറഞ്ഞപ്പോ ഞാൻ പോലും ജോലി നിർത്തി അതൊക്കെ കേട്ടു നിന്നുപോയി. എല്ലാവരുടെ കണ്ണിലും ആശ്ചര്യം നിറഞ്ഞ് എന്നെ നോക്കിയതും അസ്വസ്ഥതയോടെ ഞാൻ വേഗം അവരുടെയൊക്കെ മുഖത്ത് നിന്നും നോട്ടം മാറ്റി എന്റെ ജോലിയിലേക്ക് ചിന്ത തിരിച്ചു.

ഒടുവില്‍ ജോലി എല്ലാം കഴിഞ്ഞ് എല്ലാവരും ഹാളില്‍ കൂടിയതും വല്യച്ചനും അങ്കിളും ഞങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി ഒന്നു ചുമച്ചു. ഉടനെ ഞങ്ങൾ എല്ലാവരും സൈലന്റായി.

അപ്പോൾ അങ്കിളും വല്യച്ചനും അവരുടെ ഭാര്യമാരെ നോക്കി കണ്ണുകൾ കൊണ്ട്‌ എന്തോ സിഗ്നല്‍ കൊടുത്തതും പുഞ്ചിരിയോടെ അവർ തലയാട്ടി.

“എല്ലാവരും ഇവിടെ ഹാളില്‍ ഇരിക്കൂ. ഞങ്ങൾ ഇപ്പൊ വരാം.”

നിര്‍ദ്ദേശിച്ചിട്ട് വല്യമ്മയും ആന്റിയും അങ്കിളും വല്യച്ചനും കൂടി വല്യമ്മയും വല്യച്ചന്റേ ബെഡ്റൂമിലേക്ക് കേറി ചെന്നു.

അല്‍പ്പം കഴിഞ്ഞ് നാല് വലിയ കാര്‍ഡ്ബോര്‍ഡ് പെട്ടികളെ ഹാളിലേക്ക് അവർ വലിച്ചു കൊണ്ടു വന്നതും കുട്ടികൾ അഞ്ചും കൗതുകത്തോടെ ഓടി വന്നു.

“ഇത് നിങ്ങള്‍ക്കുള്ള ഓണക്കോടികളാണ്. നിങ്ങള്‍ക്ക് ഞങ്ങൾ തരുന്ന സമ്മാനം.

ഉടനെ ആര്‍പ്പുവിളിയും ചിരിയും കൈക്കൊട്ടലും മുഴങ്ങി. ഞാനും സന്തോഷ ചിരിയോടെ എല്ലാവരെയും ഒന്ന് നോക്കി. എല്ലാ മുഖത്തും അതിരറ്റ സന്തോഷവും ഉത്സാഹവും കണ്ടു. കുട്ടികൾ പോലും കൈകൊട്ടി ചിരിച്ചു.

അവരവരുടെ പേരെഴുതിയ ഓരോ വലിയ കിറ്റാണ് ഓരോരുത്തര്‍ക്കും കിട്ടിയത്. കുട്ടികള്‍ക്ക് ഓരോ വലിയ കിറ്റ് കൂടാതെ കളിപ്പാട്ടങ്ങളും കിട്ടി.

“സമ്മാനം ഞങ്ങൾക്ക് മാത്രം കിട്ടിയാല്‍ പോരല്ലോ..!!” രാഹുല്‍ ചിരിച്ചു.

ഉടനെ ഡാലിയയും കൂട്ടുകാരികളും പുറത്ത്‌ ചെന്ന്, ഞങ്ങൾ വാങ്ങിച്ച് എന്റെ വണ്ടിയില്‍ സുരക്ഷിതമായി വച്ചിരുന്ന കിറ്റുകളെല്ലാം എടുത്തോണ്ട് വന്നു.

“നിങ്ങള്‍ക്കും ഓണ സമ്മാനമുണ്ട്.” ഡാലിയ ചിരിയോടെ പറഞ്ഞു. എന്നിട്ട് ഞങ്ങൾ എല്ലാവരും ചേര്‍ന്ന് അതൊക്കെ ആന്റി, അങ്കിള്‍, വല്യമ്മ, വല്യച്ചന്നും സമ്മാനിച്ചു.

അവരുടെ സന്തോഷം കണ്ടിട്ട് ഞങ്ങൾക്ക് ലഭിച്ച തൃപ്തി വലുതായിരുന്നു. എല്ലാവരും സന്തോഷത്തോടെ ചെന്ന് കുളിച്ചൊരുങ്ങി. ഓണക്കോടിയും അണിഞ്ഞ് തിരികെ ഹാളില്‍ കൂടി.

എന്റെ നോട്ടം മുഴുവനും ഡാലിയയുടെ മേലായിരുന്നു. കസവ് മുണ്ടും സെറ്റ് സാരിയുടുത്ത് ഒരു വ്യത്യസ്ത ഭംഗിയായിരുന്നു അവള്‍ക്ക്. ഇപ്പോൾ അവളെ കാണാന്‍ ഡെയ്സിയെ പോലെ അല്ലായിരുന്നു. ചെറിയ മാറ്റങ്ങൾ ഉള്ളത് പോലെയാണ് തോന്നിയത്‌…. വല്ലാത്ത ഒരു ഭംഗി ആയിരുന്നു ഡാലിയയ്ക്ക്.

അവളുടെ ശരീരമാകെ എന്റെ കണ്ണുകൾ മേഞ്ഞു നടന്നു. ഒടുവില്‍ മുഖത്തും എത്തി.

ഡാലിയ നാണിച്ച പുഞ്ചിരിയോടെ എന്നെ തന്നെ നോക്കി നില്‍ക്കുന്നത് കണ്ടപ്പോ ഞാൻ ചമ്മലോടെ നോട്ടം മാറ്റി.

“ചേട്ടന് കസവ് മുണ്ടും ജുബ്ബയും നല്ല ചേര്‍ച്ചയുണ്ട്.” എന്റെ അടുത്തുവന്ന് ഡാലിയ പറഞ്ഞു.

“നിന്റെത് വല്ലാത്ത സൗന്ദര്യം ആണല്ലോ…. കണ്ണെടുത്തു മാറ്റാനേ തോന്നുന്നില്ല…!!” വാക്കുകള്‍ അടക്കി നിര്‍ത്താന്‍ കഴിയുന്നതിനു മുമ്പ്‌, എന്നെയും അറിയാതെ ഞാൻ പറഞ്ഞുപോയി. അതിനു ശേഷമാണ് എന്റെ നാവിനെ ഞാൻ കടിച്ചു പിടിച്ചത്.

ഡാലിയയുടെ കണ്ണുകൾ പെട്ടന്ന് വിടര്‍ന്നു വലുതായി. ആശ്ചര്യത്തോടെ അവളെന്നെ നോക്കി. നാണവും ചിരിയുമൊക്കെ മുഖത്ത് നിറഞ്ഞു. ഞാൻ പെട്ടന്ന് അസ്വസ്ഥനായി.

ഞാൻ ധൃതിയില്‍ അഭിനവും മറ്റുള്ളവരും നില്‍ക്കുന്ന ഭാഗത്തേക്ക് നടന്നു ചെന്നു.

പിന്നേ എല്ലാവരും ചേര്‍ന്നുള്ള ഓണപ്പാട്ടും, സ്ത്രീകൾ ചേര്‍ന്ന് തിരുവാതിരക്കളിയും അടിപൊളിയാക്കി. അതുകഴിഞ്ഞ്‌ അഭിനവും ഫ്രാന്‍സിസും ചേര്‍ന്ന് ചെറിയൊരു മൽപ്പിടിത്തവും നടത്തി. ഓണക്കോടിയും ധരിച്ചുള്ള അവരുടെ മൽപ്പിടിത്തം കണ്ട് എല്ലാവരും ആർത്തു ചിരിച്ചു.

ഒടുവില്‍, എല്ലാവരും ഹാളില്‍ തന്നെ നിലത്ത് വട്ടത്തിലിരുന്ന് സദ്യയും ആഘോഷപൂര്‍വ്വം കഴിച്ചു.

എല്ലാവരും അതീവ തൃപ്തിയോടേയാണ് കഴിച്ച് എഴുന്നേറ്റത്.

“നാളെ കന്യാകുമാരിക്ക് വിട്ടാലോ?” അന്‍സാര്‍ ആഗ്രഹം പറഞ്ഞപ്പോൾ പോകാൻ എല്ലാവർക്കും താല്‍പര്യമായി.

പക്ഷേ വല്യമ്മയും വല്യച്ചനും ആന്റിയും അങ്കിളും വരുന്നില്ലെന്നും, ഞങ്ങളോട് അടിച്ചു പൊളിക്കാനും പറഞ്ഞു. കൂടാതെ കുട്ടികള്‍ വീട്ടില്‍ തന്നെ നിന്നോളാമെന്ന് ശാഠ്യം പിടിച്ചതും വല്യമ്മ കുട്ടികളെ സപ്പോര്‍ട്ട് ചെയ്തു. ഞങ്ങളുടെ വണ്ടിയില്‍ പോയാൽ വെറും രണ്ട് മണിക്കൂറിൽ കന്യാകുമാരി എത്തും.

അങ്ങനെ അടുത്ത ദിവസം ഏഴു മണിക്ക് കാപ്പികുടി കഴിഞ്ഞ് ഞങ്ങൾ പുറപ്പെട്ടു.

കന്യാകുമാരിയില്‍ എത്തിയതും എല്ലാം ചുറ്റി കണ്ടു. പിന്നെ കടലില്‍ കുളിക്കാന്‍ പ്ലാനായി. കടലില്‍ കുളിക്കാന്‍ തുടങ്ങിയത്‌ തൊട്ട് കരയില്‍ കേറും വരെ ഡാലിയ എന്റെ കൈ വിട്ടില്ല. ചില നേരത്ത് അവൾ പേടിച്ച് എന്നെ കെട്ടിപിടിച്ചു കൊണ്ടും നിന്നു. എന്നെ കെട്ടിപിടിച്ചു നിൽക്കുമ്പോൾ ഒക്കെ ഡാലിയ ശെരിക്കും ആസ്വദിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അവള്‍ എന്നിലേക്ക് കൂടുതൽ അടുക്കുകയാണെന്ന് ഞാൻ ഭയന്നു.

കന്യാകുമാരി കൂടാതെ കന്യാകുമാരി ജില്ലയിലുള്ള മറ്റു ചില ടൂറിസ്റ്റ് സ്ഥലങ്ങളും ഞങ്ങൾ സന്ദര്‍ശിച്ചു. അങ്ങനെ അടിച്ചു പൊളിച്ചാണ് രാത്രി വീട്ടില്‍ തിരിച്ചെത്തിയത്.

കുട്ടികൾ എല്ലാം ഉറങ്ങി കഴിഞ്ഞിരുന്നു. ഞങ്ങൾ എല്ലാവരും ചെന്ന് കുളിച്ച് ഫ്രെഷായി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചിട്ട് ക്ഷീണം കാരണം വേഗം കിടന്നു. ബെഡ്ഡിൽ കഴിഞ്ഞ ദിവസത്തെ അതേ ക്രമത്തില്‍ തന്നെയാ എല്ലാവരും കിടന്നത്.

എനിക്ക് ഉറക്കം വന്നില്ലെങ്കിലും ഞാൻ കണ്ണുമടച്ചാണ് വെറുതെ ഡാലിയയ്ക്ക് പുറംതിരിഞ്ഞു കിടന്നത്. ഒരുപാട്‌ നേരം കഴിഞ്ഞ്, ഞാൻ ഉറങ്ങിയെന്നു കരുതി, ഡാലിയ എന്നോട് ചേർന്ന് വന്ന് എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നു.

ഒരു മണിക്കൂര്‍ കഴിഞ്ഞ് ചില ശബ്ദങ്ങളൊക്കെ കേള്‍ക്കാന്‍ തുടങ്ങി. നക്കി കുടിക്കുന്ന ഒച്ചയും, ചപ്പി നുണയുന്ന ഒച്ചയും, മൂളലും, കുറുകലുമൊക്കെ കേട്ടുകൊണ്ട് ഞാൻ കിടന്നു. അതൊക്കെ കേട്ട് എനിക്കും എന്തൊക്കെയോ ആഗ്രഹങ്ങള്‍ തോന്നി. ഡെയ്സി ഉണ്ടായിരുന്നെങ്കിൽ…?! മനസ്സിലെ വേദനയും, ദുഃഖവും, ശരീരത്തിന്റെ വികാരങ്ങളും എല്ലാം അടക്കി ഒതുക്കി ഞാൻ അനങ്ങാതെ കിടന്നു.
*******************

പിന്നെയുള്ള ദിവസങ്ങൾ പമ്പരം പോലെയാണ് കറങ്ങി തീര്‍ന്നു കൊണ്ടിരുന്നത്.

ഒടുവില്‍ തിരുവോണവും വന്നു. അന്ന് മുഴുവനും വീട്ടില്‍ തന്നെയാണ് ആഘോഷിച്ചത്. സമ്മാനം കൊടുക്കലും, പാട്ടും ഡാൻസും എല്ലാം ഉണ്ടായിരുന്നു.

അന്ന് വല്യമ്മയുടെ കൂടെ ഡാൻസ് ചെയ്തിട്ട് വന്നിരുന്ന സമയം….

“എനിക്ക് ചേട്ടന്റെ കൂടെ ഡാൻസ് ചെയ്യണം.” ഷാഹിദ എന്റെ മുന്നില്‍ വന്നു നിന്നിട്ട് പറഞ്ഞു.

ഞാൻ ഒന്ന് മടിച്ചു.

“ചെല്ല് ബ്രോ..” അന്‍സാര്‍ എന്നെ പ്രോത്സാഹിപ്പിച്ചു. ഉടനെ ഞാനും എഴുനേറ്റ് അവളുമായി ഡാൻസ് ചെയ്തു.

അതുകഴിഞ്ഞ്‌ മിനിയും അശ്വതിയും ഗായത്രിയും എന്റെ കൂടെ ഡാൻസ് ചെയ്തു. കൂടാതെ അവരൊക്കെ മറ്റുള്ള ആണുങ്ങളുടെ കൂടെയും ഡാൻസ് ചെയ്തു.

“നി മാത്രം എന്താ ഞങ്ങളുടെ കൂടെ ഡാൻസ് ചെയ്യാത്തേ?” രാഹുല്‍ ചോദിച്ചു കൊണ്ട്‌ ഡാലിയയുടെ കൈ പിടിച്ചു വലിച്ചതും ഡാലിയ ചിരിച്ചു. എന്നിട്ട് അവള്‍ അവന്റെ കൂടെ ഡാൻസ് ചെയ്തു.

ആ ഡാൻസ് കഴിഞ്ഞതും ഡാലിയ എന്നെ പ്രതീക്ഷയില്‍ നോക്കി. ഞാനും കണ്ണുചിമ്മി കാണിച്ചിട്ട് കൈ നീട്ടിയതും അവള്‍ ഓടി വന്നു.

“അന്ന് ചേട്ടൻ ആന്റിയുടെ കൂടെ ചെയ്ത വാൾട്സ് ഇല്ലേ, നമുക്ക് ആ ഡാൻസ് ചെയ്യാം.” ഡാലിയ അവളുടെ ആഗ്രഹം പറഞ്ഞു.

“പിന്നെന്താ, ചെയ്യാമല്ലോ.” ഞാനും സമ്മതിച്ചതേടെ അവളുടെ കണ്ണുകൾ തിളങ്ങി. വല്യമ്മ കൂടാതെ ഡെയ്സിയുടെ കൂടെ മാത്രമേ ഈ ഡാൻസ് ഞാൻ ചെയ്തിട്ടുള്ളു. പക്ഷേ ഡാലിയ ചോദിച്ചപ്പോ പറ്റില്ലെന്ന് പറയാൻ കഴിഞ്ഞില്ല.

ഞങ്ങളുടെ ഓരോ കൈ കോർത്തു പിടിച്ചു കൊണ്ടും, അടുത്ത കൈ അവളുടെ കക്ഷത്തിന് പിന്നിലും, അവളുടെ ഒരു കൈ എന്റെ തോളത്തും, ഞങ്ങളുടെ മുഖം എപ്പോഴും പിന്നോട്ട് നീക്കി പിടിച്ചു ശരീരം മുന്നോട്ട് ചേര്‍ത്തും.. വീ ഷേപ്പിൽ നിന്നു കൊണ്ടാണ് ഞങ്ങൾ ഡാൻസ് തുടങ്ങിയത്. ഞങ്ങൾ ഒരുമിച്ച് ചുവടുകൾ വച്ചും, ഒരുമിച്ച് ക്ലോക്ക് സൂചികൾ പോലെ വട്ടം തിരിഞ്ഞും, ചില താളത്തിന് അനുസരിച്ച് ഞങ്ങളുടെ മുന്‍ ഭാഗം പരസ്പരം ചേര്‍ത്തു പിടിച്ചിട്ട് പിന്നോട്ട് മാറുകയും ഒക്കെയായി ഡാൻസ് മുന്നോട്ട് നീങ്ങി.

എല്ലാവരുടെയും ശ്രദ്ധ ഞങ്ങളുടെ മേലായിയിരുന്നു. താളത്തിനൊത്ത് അവരും കൈ കൊട്ടി ഞങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.

ഒടുവില്‍ അല്‍പ്പം സ്പീഡ് കൂട്ടി എല്ലാ സ്റ്റെപ്പുകളും ചെയ്ത ശേഷം ഞങ്ങൾ പരസ്പ്പരം കെട്ടിപിടിച്ച് അവസാനത്തെ സ്റ്റെപ്പ് എടുത്തിട്ട് ഡാൻസ് അവസാനിപ്പിച്ചു.

“അടിപൊളി ആയിരുന്നു.” എല്ലാവരും കൈകൊട്ടി. അപ്പോൾ സന്തോഷ ചിരിയോടെ ഞാനും ഡാലിയയും അകന്നുമാറി.

അതുകഴിഞ്ഞ് വടംവലി മത്സരവും മറ്റ് കളികളും എല്ലാം ഉണ്ടായിരുന്നു. ശെരിക്കും ഞങ്ങൾ ഭയങ്കരമായി ആഘോഷിച്ചു.

ഒടുവില്‍ വെളുപ്പിന് മൂന്ന്‌ മണിക്കാണ് ആഘോഷം അവസാനിച്ചത്.

ശേഷം എല്ലാവരും സന്തോഷത്തോടെ ഒരിക്കല്‍ കൂടി ആശംസിച്ച ശേഷം കിടക്കാന്‍ തീരുമാനിച്ചു. പതിവുപോലെ ഞങ്ങൾ പത്തുപേരും ടെറസിൽ തന്നെ കിടന്നു.

ഞങ്ങൾ ആര്‍ക്കും ഉറക്കം വന്നില്ല. എന്നാൽ പതിവ് തെറ്റിക്കാതെ ഫ്രാന്‍സിസ് മിനിയെ എന്തൊക്കെയോ ചെയ്യാൻ തുടങ്ങിയതും മിനിയുടെ മൂളലും കുറുകലും കേൾക്കാൻ തുടങ്ങി.

“ഇത്രപേർക്കിടയിൽ ഇങ്ങനെയൊക്കെ ചെയ്യാൻ ഇവര്‍ക്ക്‌ നാണമില്ലേ..?” ഡാലിയ നാണത്തോടെ പതിഞ്ഞ ശബ്ദത്തില്‍ അവളുടെ അടുത്തു കിടന്ന അശ്വതിയോട് ചോദിക്കുന്നത് ഞാൻ കേട്ടു.

“ഇതൊക്കെ ഒരു രസമല്ലേ. ഇതുപോല കൂട്ടത്തില്‍ കിടന്ന് കള്ളത്തരത്തിൽ ചെയ്യുമ്പോ കിട്ടുന്ന സുഖം വേറെയാ മോളെ.” അശ്വതി നേര്‍ത്ത ശബ്ദത്തിലാണ് ഡാലിയയോട് പറഞ്ഞതെങ്കിലും എനിക്കത് കേട്ടു.

“അയ്യേ…. അപ്പോ നീയും അഭിനവ് ചേട്ടനും ഇവിടെ വച്ച് ഇതൊക്കെ ചെയ്തിട്ടുണ്ട്, അല്ലേ?” ഡാലിയ ചോദിച്ചു.

“മ്മ്…” അശ്വതി മൂളി.

“പക്ഷേ നിങ്ങളുടെ ശബ്ദം ഒന്നും കേള്‍ക്കാറില്ലല്ലോ?” ഡാലിയ നാണത്തോടെ ചോദിക്കുന്നത് കേട്ടു.

“ഹോ, എന്റെ മോളെ…. ശെരിക്കും സുഖിച്ചു കിടക്കുമ്പോ എന്റെ ശബ്ദം പുറത്ത്‌ വരാതിരിക്കാന്‍ എത്ര ബുദ്ധിമുട്ടിയെന്ന് എനിക്കേ അറിയൂ.” അശ്വതി മെല്ലെ ചിരിച്ചു.

അതുകഴിഞ്ഞ്‌ ഒരുപാട്‌ നേരം അവർ നല്ലോണം ശബ്ദം താഴ്ത്തി രഹസ്യമായി സംസാരിച്ച് കൊണ്ടിരുന്നു.

“മതി. നിങ്ങളൊക്കെ കള്ളനും കള്ളികളുമാണ്.” ഡാലിയ മെല്ലെ ചിരിച്ചു. “ഇനി എനിക്കൊന്നും കേൾക്കണ്ട.” അതും പറഞ്ഞ്‌ ഡാലിയ എന്റെ വശത്തേക്ക് തിരിഞ്ഞു കിടക്കുന്നത് മനസ്സിലായി.

എപ്പോഴും കിടക്കുന്നത് പോലെ ഞാൻ അവള്‍ക്ക് പുറം തിരിഞ്ഞാണ് കിടന്നിരുന്നത്. ഡാലിയ ആദ്യം അധികം ബലം കൊടുക്കാതെ കൈ എന്റെ മുകളിലിട്ടു. എന്നില്‍ നിന്നും അനക്കം ഉണ്ടാകാത്തത് കണ്ട് ഞാൻ ഉറങ്ങിയെന്ന് അവള്‍ കരുതി. ഉടനെ ഡാലിയ എന്നോട് കൂടുതൽ ചേര്‍ന്നു കിടന്നിട്ട് എന്നെ മുറുകെ കെട്ടിപ്പിടിച്ചു.

ടെറസിൽ കിടക്കാന്‍ തുടങ്ങിയത്‌ തൊട്ട് എന്നും അവൾ ഇങ്ങനെയാണ് എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ ഉറങ്ങാറുള്ളത്. അപ്പോൾ സ്വാഭാവികമായി അവളുടെ മാറിടങ്ങൾ എന്റെ ദേഹത്ത് അമർന്നിരിക്കുമെങ്കിലും അതൊന്നും വല്യ കാര്യമായി തോന്നിയിരുന്നില്ല.

പക്ഷേ ഇപ്പൊ ഡാലിയ എന്നെ കെട്ടിപിടിച്ചപ്പോ ഞാൻ കോരിത്തരിച്ചു പോയി. കാരണം ഡാലിയയുടെ മുലക്കണ്ണുകൾ ശെരിക്കും കല്ലിച്ചിരുന്നത് എനിക്ക് അനുഭവപ്പെട്ടു. ആദ്യമായിട്ടാണ് ഈയൊരു അനുഭവം ഡാലിയയിൽ നിന്നും ഞാൻ അനുഭവിച്ചത്. പോരാത്തതിന് രണ്ട് മുല ക്കണ്ണുകളും എന്റെ ദേഹത്ത് നല്ലതുപോലെ കുത്തി അമർന്നാണ് നിന്നത്. എന്റെ വികാരവും പെട്ടന്ന് ഉണര്‍ന്നു.

അവളുടെ മുലക്കണ്ണുകൾ ഇങ്ങനെ ആവാന്‍, നേരത്തെ നടന്ന ഡാലിയയും അശ്വതിയുടേയും രഹസ്യം പറച്ചിലായിരുന്നു കാരണമെന്ന്‌ ഊഹിക്കാൻ കഴിഞ്ഞു.

മനസ്സിനെ കഴിയുന്നത്ര നിയന്ത്രിച്ചു കൊണ്ട്‌ ഞാൻ അനങ്ങാതെ കിടന്നു. ഡാലിയ എന്നേയും കെട്ടിപ്പിടിച്ച് വെറുതെ കിടന്നു. അല്‍പ്പം കഴിഞ്ഞ് അവളുടെ കൈ എന്റെ ഹൃദയ ഭാഗത്ത് അമർന്നു. ഇങ്ങനെ ചെയ്യുന്നതും ഡാലിയയുടെ ശീലമായി മാറിയിരിക്കുന്നു. കുറെ കഴിഞ്ഞ് അവളുടെ മുലക്കണ്ണുകൾ മെല്ലെമെല്ലെ സോഫ്റ്റായി മാറി വന്നു. അല്‍പ്പം കൂടി കഴിഞ്ഞ് എന്റെ ഹൃദയ ഭാഗത്ത് വച്ചിരുന്ന ഡാലിയയുടെ കൈ തളർന്നതും, അവള്‍ ഉറങ്ങിക്കഴിഞ്ഞെന്ന് മനസ്സിലായി.

എന്റെ ഹൃദയത്തിന് മുകളിലിരുന്ന അവളുടെ കൈയിൽ ഞാൻ മെല്ലെ ഒന്ന് തൊട്ടു നോക്കി. പക്ഷെ മനസ്സിന്‌ വല്ലാത്ത ഭാരം കൂടി വന്നതും വേഗം എന്റെ കൈ ഞാൻ മാറ്റി. ഡെയ്സി എന്റെ മനസ്സിൽ നിറഞ്ഞു നിന്നു.
*****************

“ചേട്ടാ…”

രാവിലെ മിനിയാണ് എന്നെ ഉണര്‍ത്തിയത്. ടേറസിൽ എന്നെയും അവളെയും കൂടാതെ മറ്റാരും ഇല്ലായിരുന്നു.

“നാളെ രാവിലെ ഞങ്ങൾ എല്ലാവരും പോകും.”

“ആണോ.” എല്ലാവരും പോകുമെന്ന് കേട്ടപ്പോ എനിക്ക് വിഷമം തോന്നി.

“ആരെങ്കിലും ഇങ്ങോട്ട് വരുന്നതിന് മുമ്പ്‌ എനിക്ക് ചിലത് പറയാനുണ്ട്.” മിനി പറഞ്ഞതും ഞാൻ മെല്ലെ എഴുനേറ്റിരുന്നു.

“എന്താ മിനി കാര്യം?”

“ഞാൻ ചുറ്റി വളയ്ക്കാതെ ഓപ്പണായി തന്നെ വേഗം പറയാം.”

എന്നെ കൊതിയോടെ നോക്കുന്ന അവളുടെ നോട്ടവും ഭാവവും കണ്ടപ്പോ എനിക്ക് എന്തോ പോലെയായി.

“എന്തു കാര്യം?” ഞാൻ ചോദിച്ചു.

“ആദ്യമായി ചേട്ടനെ കണ്ടപ്പോഴേ എനിക്ക് ചേട്ടനെ ഇഷ്ട്ടമായി. ചേട്ടന്റെ കൂടെ സെക്സ് ചെയ്യാനും എനിക്ക് ആഗ്രഹമുണ്ട്.”

അതുകേട്ട് ഞാൻ അന്തിച്ചു കിടന്നു.

“കാണുന്ന എല്ലാവരോടും ഇങ്ങനെയൊന്നും ഞാൻ പറയാറില്ല, കേട്ടോ.” മിനി ചിരിച്ചു. “എനിക്ക് ചിലരെ മാത്രം ആദ്യ കാഴ്ചയില്‍ തന്നെ ഇഷ്ടപ്പെടാറുണ്ട്. അങ്ങനെ ഇഷ്ട്ടം തോന്നിയാല്‍ അവരോട് ഞാൻ ഓപ്പണായി പറയാറുണ്ട്… അവര്‍ക്ക് ഇഷ്ട്ടമാണെങ്കിൽ ഞങ്ങൾ സെക്സിലേർപ്പെടുകയും ചെയ്യും. അതിൽ എനിക്ക് കുറ്റബോധമോ പിന്നീട് സങ്കടമോ തോന്നിയിട്ടില്ല.” അത്രയും പറഞ്ഞിട്ട് അവള്‍ എന്റെ അടുത്ത് മുട്ടുകുത്തി ഇരുന്നിട്ട് എന്റെ കണ്ണില്‍ നോക്കി പിന്നെയും പറഞ്ഞു, “എനിക്ക് ചേട്ടനെ ഇഷ്ടമാണ്. ചേട്ടന്റെ കൂടെ സെക്സ് ചെയ്യാനും ആഗ്രഹമുണ്ട്.”

ഞാൻ മിനിയേ സൂക്ഷിച്ചു നോക്കി. അവള്‍ സുന്ദരിയാണ്. നല്ല ഷേയ്പ്പുള്ള ശരീരം. ആകര്‍ഷണീയമായ മാറിടങ്ങൾ…… അവളുടെ മുലകളെ നഗ്നനായി കണ്ടത് കൊണ്ട്‌ അതിന്റെ ഭംഗി എനിക്ക് നല്ലോണം അറിയാം. പിന്നെ കൊതിപ്പിക്കുന്ന നിതംബം. അവള്‍ക്ക് ഒരു കുറവുമില്ല.

“എന്തേ, നോക്കീട്ട് എല്ലാം ഇഷ്ട്ടമായോ?” ചിരിയോടെ അവള്‍ ചോദിച്ചു.

അവള്‍ ഓപ്പണായി എന്നോട് കാര്യം പറഞ്ഞതിൽ എനിക്ക് ദേഷ്യമൊന്നും തോന്നിയില്ല.

“മൊത്തം എത്ര പേരോട് നിനക്ക് ഇഷ്ട്ടം തോന്നിയിട്ടുണ്ട്?” പുഞ്ചിരി മാറാതെ ഞാൻ ചോദിച്ചു.

“വിവാഹത്തിന് മുമ്പ് രണ്ട്.” മടി കൂടാതെ അവൾ പറഞ്ഞു. “പിന്നെ വിവാഹ ശേഷം വെറും ഒന്ന്. ഞാനും ഡാലിയയും ജോലി ചെയ്യുന്ന കമ്പനിയിലേ സ്റ്റാഫ് ആണ് അയാൾ. അയാളെ കണ്ടപ്പോ ഇഷ്ട്ടപ്പെട്ടതാ… പക്ഷേ അയാളുടെ കൂടെയുള്ള കളി ഒന്നും എനിക്ക് ഇഷ്ടമായില്ല. അയാളുടെ മുഖത്ത് നോക്കി കാര്യം തുറന്നു പറഞ്ഞു ഞാൻ ഒഴിവാക്കിയെങ്കിലും, പുള്ളി ഇപ്പോഴും ശല്യമായി പുറകെ നടക്കുന്നുണ്ട്. ഞാൻ മൈന്റ് ചെയ്യാറില്ല.”

“ചുറ്റിവളയ്ക്കാതെ തുറന്നു പറഞ്ഞതിൽ നിന്നെ സമ്മതിച്ചു. എന്നോട് നിന്റെ ആഗ്രഹം പറഞ്ഞതില്‍ എനിക്ക് ദേഷ്യവുമില്ല വെറുപ്പുമില്ല. നിന്നോട് പിണക്കവും തോന്നുന്നില്ല. നീ നിന്റെ ഭർത്താവിനോട് കാണിക്കുന്നത് വഞ്ചനയാണെങ്കിലും നിന്നെ ജഡ്ജ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇവിടെ നമ്മൾ തമ്മില്‍ സംസാരിക്കുന്ന കാര്യം പോലും ഞാൻ ആരോടും പറയില്ല.”

അത്രയും പറഞ്ഞിട്ട് ഞാൻ അല്‍പ്പനേരം അവളുടെ മുഖത്ത് തന്നെ നോക്കിയിരുന്നു.

“നിന്നെ എനിക്ക് ഇഷ്ട്ടമാണ്, മിനി…” ഒടുവില്‍ ഞാൻ പറഞ്ഞു. “ഞാൻ വെറും സാധാരണ മനുഷ്യനാണ്. മനുഷ്യര്‍ക്ക് എപ്പോഴും ആവശ്യങ്ങളും ആഗ്രഹങ്ങളും ഉണ്ടാവും എന്നതാണ്‌ സത്യം. ഒരു സാധാരണ മനുഷ്യന്‍ എന്ന നിലക്ക്, ഞാൻ ചിലരുടെ സൗന്ദര്യവും ശരീര ഭംഗിയും ഒക്കെ ആസ്വദിക്കാറുണ്ട്. മനസ്സ് വേണ്ടെന്ന് പറഞ്ഞാലും, മനസ്സിന്‌ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലും, എല്ലാം വേണമെന്ന് ശരീരം ആഗ്രഹിച്ചു പോകും. പക്ഷേ എന്തൊക്കെയായാലും നിന്റെ കൂടെ സെക്സ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” എന്റെ മനസ്സിലുള്ളതും ഞാൻ അവളോട് തുറന്നു പറഞ്ഞു.

“ചേട്ടൻ സമ്മതിക്കില്ല എന്ന് എന്റെ മനസ്സിൽ നേരത്തെ തോന്നിയിരുന്നു.”മിനി കളങ്കമില്ലാതെ ചിരിച്ചു. “പക്ഷേ ചേട്ടൻ എന്നെ ചീത്ത പറയുകയും, തരം താഴ്ത്തി എന്നോട് പുച്ഛിച്ചു സംസാരിക്കും എന്നൊക്കേയാ വിചാരിച്ചത്.” അവള്‍ പിന്നെയും ചിരിച്ചു. “ചേട്ടന്റെ മനസ്സ് വളരെ നല്ലതാ. പിന്നെ, എന്നെങ്കിലും എന്നെ വേണമെന്ന് തോന്നിയാല്‍ ഞാൻ അപ്പോഴും റെഡിയായിരിക്കും. ” പറഞ്ഞിട്ട് അവള്‍ കുറേനേരം എന്നെ തന്നെ നോക്കിയിരുന്നു.

ഞാനും അവളുടെ കണ്ണില്‍ നോക്കി വെറുതെ ഇരുന്നു.

“ചേട്ടാ, ഞാൻ ഒന്ന് ചോദിച്ചോട്ടെ?” നെടുവീര്‍പ്പോടെ അവള്‍ ചോദിച്ചു.

“എന്താ അറിയേണ്ടത്?”

“എന്റെ കൂടെ സെക്സ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞല്ലോ? ആഗ്രഹം ഇല്ലാത്തത് കൊണ്ടാണോ, അതോ ആഗ്രഹം ഉണ്ടായിട്ടും വേണ്ടെന്ന് വച്ചതാണോ?”

“നിന്നോടുള്ള ആഗ്രഹം മാത്രമല്ല മിനി വേണ്ടത്.” ഞാൻ സീരിയസ്സായി പറഞ്ഞു. “വെറുതെ ആരുടെ കൂടിയെങ്കിലും ചെന്ന് സെക്സ് ചെയ്യാൻ എനിക്ക് ഇഷ്ട്ടമല്ല. ആ പെണ്ണിനോട് പ്രണയം തോന്നണം.” ഞാൻ പറഞ്ഞു. “ആ പെണ്ണിന്റെ മനസ്സിനോട് പ്രണയം തോന്നണം, അവളുടെ ഹൃദയത്തോട് പ്രണയം തോന്നണം, അവളുടെ ശരീരത്തോട് പ്രണയം തോന്നണം, അവള്‍ പറയുന്ന അക്ഷരങ്ങളോട് പ്രണയം തോന്നണം, അവളുടെ പുഞ്ചിരിയോട് പ്രണയം തോന്നണം, അവളെ കാണുമ്പോഴും വിചാരിക്കുമ്പോഴും പ്രണയം തോന്നണം, അവള്‍ ദേഷ്യപ്പെട്ടാൽ പോലും പ്രണയം തോന്നണം.”

അത്രയും പറഞ്ഞിട്ട് ഞാൻ അവളുടെ കണ്ണില്‍ തറപ്പിച്ചു നോക്കി. “എനിക്ക് മാത്രമല്ല ഞാൻ ഈ പറഞ്ഞ പ്രണയം തോന്നേണ്ടത്… അവള്‍ക്കും എന്നോട് അത്തരത്തില്‍ പ്രണയം ഉണ്ടാവണം. അങ്ങനെ സംഭവിച്ചാല്‍ മാത്രമേ അവളുടെ കൂടെ സെക്സ് ചെയ്യാൻ എന്റെ മനസ്സ് അനുവദിക്കുകയുള്ളൂ. അങ്ങനെയുള്ള സെക്സ് മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്. നിന്നോട് എനിക്ക് സ്നേഹമുണ്ട്, മിനി. നിന്റെ ചിലതൊക്കെ കണ്ട് ഇഷ്ട്ടപ്പെട്ടു എന്നതും, എന്റെ കണ്‍ട്രോള്‍ പോയതും നേരാണ്. പക്ഷേ നിന്നോട് എനിക്ക് പ്രണയമില്ല. നിനക്കും എന്നോട് പ്രണയമില്ല.”

തലയ്ക്ക് അടിയേറ്റ പോലെയാണ്‌ മിനി എന്നെയും നോക്കി നിന്നത്. പല വട്ടം എന്തൊക്കെയോ പറയാൻ അവള്‍ ശ്രമിച്ചു നോക്കിയെങ്കിലും ഒറ്റ വാക്ക് പോലും പുറത്തേക്ക്‌ വന്നില്ല. ഒടുവില്‍ ഒന്നും മിണ്ടാതെ അവൾ പോയി.

അവൾ പോയിട്ടും ഞാൻ അല്‍പ്പനേരം അങ്ങനെതന്നെ ഇരുന്നു. എന്നിട്ട് ബെഡ് എടുത്ത് റൂമിൽ കൊണ്ടിട്ടു. കുളിയൊക്കെ കഴിഞ്ഞ് താഴെ ചെന്നു.

ഹാളില്‍ അവന്മാർ നാലുപേരും എന്തോ ഗൂഢാലോചന നടത്തുന്നത്‌ കണ്ടു.

“എന്താ നാലും കൂടി ഒരു ഗൂഢാലോചന?”

“ഹാ, ബ്രോ വന്നല്ലോ!” രാഹുല്‍ ചിരിച്ചു. പക്ഷേ പെട്ടന്ന് ചിരി മാറി ഒരു വിഷമം അവന്റെ മുഖത്ത് പ്രത്യക്ഷപ്പെട്ടു.

“ഇന്നും കൂടിയേ ഞങ്ങളിവിടെ കാണൂ. അത് ഓര്‍ക്കുമ്പോ വല്ലാത്ത വിഷമം.” ഫ്രാന്‍സിസ് പറഞ്ഞു.

“ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ് ഞങ്ങൾക്ക് ഇവിടെ ലഭിച്ചത്‌.” അഭിനവ് പുഞ്ചിരിച്ചു.

“എത്ര സ്നേഹത്തോടെയാ അങ്കിളും ആന്റിയും വല്യച്ചനും വല്യമ്മയും ഡാലിയയും ബ്രോയും ഒക്കെ ഞങ്ങളെ സ്വീകരിച്ചത്…!! ഒരിക്കല്‍ പോലും മുഖം ചുളിക്കാതെ എത്ര സ്നേഹത്തോടെയാ ഞങ്ങൾക്ക് വേണ്ടതും.. അതിൽ കൂടുതലും തന്നത്..!! എത്ര സന്തോഷത്തോടെയാ ഒറ്റ ഫാമിലിയായി നമ്മൾ കഴിഞ്ഞത്…!!” അന്‍സാര്‍ നെടുവീര്‍പ്പിട്ടു.

“അതൊന്നും വിചാരിച്ച് വിഷമിക്കാതെ മക്കളെ.” കിച്ചനിൽ നിന്നും വല്യമ്മ ഇറങ്ങി വന്ന് അവരോട് സ്നേഹത്തോടെ പറഞ്ഞു.

തൊട്ടു പിന്നാലെ ആന്റിയും ഡാലിയയും കൂട്ടുകാരികളും ഇറങ്ങി വന്നു.

“എപ്പോ വേണമെങ്കിലും നിങ്ങള്‍ക്ക് ഇങ്ങോട്ട് വരാം. എത്ര ദിവസം വേണമെങ്കിലും ഇവിടെ നിങ്ങള്‍ക്ക് താമസിക്കാം. എപ്പോ വന്നാലും നിങ്ങളെ ഞങ്ങൾ സ്വീകരിക്കും.” വല്യമ്മ അവരോട് പറഞ്ഞു.

“ഇപ്പൊ കുറച്ച് സമാധാനമായി.” ഷാഹിദ ആശ്വാസത്തോടെ പറഞ്ഞു.

“ഇടയ്ക്കിടയ്ക്ക് ഞങ്ങൾ ഇങ്ങോട്ട് വന്നിരിക്കും.” രാഹുലും അഭിനവും ഒറ്റ സ്വരത്തില്‍ പറഞ്ഞു.

മറ്റുള്ളവരും ഇവിടെ വരുന്ന കാര്യത്തെ കുറിച്ച് ആശ്വാസത്തോടെ പറഞ്ഞു.

“എന്തായാലും എനിക്കൊരു വിഷമമുണ്ട്, കേട്ടോ..” അഭിനവ് സങ്കടം അഭിനയിച്ച് പറഞ്ഞു.

“എന്തു വിഷമം?” ആന്റി ചോദിച്ചു.

“ഓണപ്പാട്ടും, ഓണ ഡാന്‍സും, ഓണ കളികളും, ഓണക്കഥകളും എല്ലാം ഉണ്ടായിരുന്നു. പക്ഷേ ഓണത്തല്ല് മാത്രം എന്തിനാ ഒഴിവാക്കിയേ?”

“എടാ ജിമ്മേ… എല്ലാവരും ചേര്‍ന്ന് നിന്നെ തല്ലിയാൽ മതിയോ?” അന്‍സാര്‍ കളിയാക്കിയതും എല്ലാവരും ചിരിച്ചു.

“പൊന്ന് അന്‍സാറേ, നമ്മുടെ ജിം പറയുന്നതിലും കാര്യമുണ്ട്.” ഫ്രാന്‍സിസ് ഇളിച്ചു കൊണ്ട്‌ പറഞ്ഞു. “ഞാൻ ബ്ലാക്ക് ബെല്‍റ്റാണ്. ഇന്നു രാത്രി ഞങ്ങൾ ബ്ലാക്ക് ബെല്‍റ്റും ജിമ്മും കൂടി നിങ്ങള്‍ക്ക് ഗംഭീരമായ ഓണത്തല്ല് കാഴ്ച വയ്ക്കുന്നതായിരിക്കും.”

“ദൈവമേ… ഈ പിള്ളേര്.” വല്യമ്മ ചിരിച്ചുകൊണ്ട് തലയാട്ടി.

“ഞാൻ ജിം മാത്രമല്ല, എനിക്കും കരാട്ടേ അറിയാം, മോനേ. അതുകൊണ്ട്‌ നി അധികം നെഗിളിക്കണ്ട.” അഭിനവ് കണ്ണുരുട്ടി.

“എന്റെ കെട്ടിയോനും ബ്ലാക്ക് ബെല്‍റ്റ്‌ ആണ്.” ഷാഹിദ അഭിമാനത്തോടെ പറഞ്ഞു.

“ആഹാ പട്ടാളക്കാരാ….” ഫ്രാന്‍സിസ് ഉത്സാഹത്തോടെ ചിരിച്ചു. “അപ്പോ രാത്രി ഒരു കോമ്പറ്റീഷൻ തന്നെ നടത്താം.”

പെട്ടന്ന് ഡാലിയ എന്നെ കൗതുകത്തോടെ നോക്കി. അവളുടെ ഉദ്ദേശം എനിക്ക് മനസ്സിലായതും വേണ്ടെന്ന് ഞാൻ മെല്ലെ തലയാട്ടി. അപ്പോൾ നിരാശയിൽ അവള്‍ ചുണ്ടു കോട്ടി.

എനിക്ക് കരാട്ടേയും കളരിയും അറിയാമെന്ന കാര്യം ഡാലിയയുടെ കൂട്ടുകാരോട് പറഞ്ഞിട്ടില്ല. ഞാൻ ടോജോ നടത്തുന്നതും അവര്‍ക്ക് അറിയില്ല. കൂടാതെ ആരുടെയും വെറുതെ മത്സരിക്കാനൊന്നും പണ്ടു തൊട്ടേ എനിക്ക് താല്‍പര്യം ഇല്ലായിരുന്നു.

എല്ലാവരുടെയും ശ്രദ്ധ മാറ്റാൻ ഞാൻ ചോദിച്ചു, “വല്യച്ചനും അങ്കിളും കുട്ടികളും എവിടെ?”

“ഇവരൊക്കെ നാളെ പോകുന്നു എന്ന് പറഞ്ഞതും അവർ കുട്ടികളെയും കൂടി കറങ്ങീട്ട് വരാമെന്നും പറഞ്ഞാ പോയത്. വരാൻ ഒത്തിരി വൈകുമെന്ന് പറഞ്ഞായിരുന്നു.” ആന്റിയുടെ മുഖത്ത് പെട്ടന്ന് സങ്കടം നിറഞ്ഞു. വല്യമ്മയുടെ മുഖവും പെട്ടന്ന് സങ്കടത്തിലായി. കാരണം, ആ കുട്ടികളെ അവർ രണ്ടുപേരും അത്രയ്ക്ക് സ്നേഹിച്ചു പോയി. അവർ മാത്രമല്ല ഞങ്ങൾ എല്ലാവർക്കും ആ കുഞ്ഞുങ്ങളെ ഇഷ്ട്ടമാണ്.

“ശെരി എല്ലാവരും വരൂ. നമുക്ക് കാപ്പി കുടിക്കാം.” വല്യമ്മ സങ്കടം മാറ്റി ഞങ്ങളെ കഴിക്കാൻ വിളിച്ചു.

കാപ്പികുടി കഴിഞ്ഞ് എല്ലാവരും പിന്നെയും ഹാളില്‍ കൂടി. ഇനി ഇതുപോലെ കൂടിയിരിക്കിൻ കഴിയില്ല എന്ന ചിന്ത എല്ലാ മുഖങ്ങളിലും പ്രകടമായിരുന്നു.

വലിയ തമാശ പറച്ചിലൊന്നും ഉണ്ടായില്ല. നിസ്സാരമായ കാര്യങ്ങൾ എന്തൊക്കെയോ സ്ത്രീകൾ സംസാരിച്ചിരുന്നു. ഞങ്ങൾ ആണുങ്ങള്‍ പരസ്പരം ഒന്ന് നോക്കി.

“മൂന്ന്‌ കുപ്പി ഇപ്പോഴും വെറുതെ ഇരിക്കുവാ. ഒരെണ്ണം അങ്കിൾക്കും വല്യച്ചനും മാറ്റി വച്ചിട്ട് നമുക്കൊന്ന് കൂടിയാലോ?” അന്‍സാര്‍ ചോദിച്ചു.

“അത് നല്ല ഐഡിയ.” ഞാൻ പറഞ്ഞു.

അതോടെ ഞങ്ങൾ അഞ്ചുപേരും പതുക്കെ എഴുനേറ്റ് മുകളിലേക്ക് മുങ്ങാൻ തുടങ്ങി.

“അപ്പോ നിങ്ങള്‍ക്ക് ഒഴിച്ചു കുടിക്കാന്‍ ഗ്ളാസും, സൈഡ് ഡിഷും വേണ്ടെ?” വല്യമ്മ ഞങ്ങളെ നോക്കി ചോദിച്ചതും കള്ളന്മാരെ പോലെ പടിക്കെട്ടിൽ ഞങ്ങൾ അഞ്ചുപേരും മിഴിച്ചു നിന്നു.

ഞങ്ങളുടെ നില്‍പ്പ് കണ്ടിട്ട് സ്ത്രീകൾ എല്ലാം പൊട്ടിച്ചിരിച്ചു.

“ശെരി. ചെല്ല്, ചെല്ല്.” വല്യമ്മ ചിരിച്ചു. “ഗ്ലാസ്സും സൈഡ് ഡിഷും പെൻപിള്ളാര് കൊണ്ടുവരും.”

“വല്യമ്മയ്ക്ക് അപാര കേള്‍വി ശക്തി തന്നെയാ, സമ്മതിക്കണം.” മുകളില്‍ കേറി ചെല്ലുന്നതിനിടയ്ക്ക് അഭിനവ് കമന്റ് ചെയ്തു.

“കേള്‍വി ശക്തി മാത്രമാണോ… ഇപ്പോഴും ചെറുപ്പക്കാരി എന്നെ പറയൂ. 55 വയസ്സായെന്ന് ആരെങ്കിലും പറയുമോ?!” അഭിനവ് ആശ്ചര്യപ്പെട്ടു.

എനിക്ക് വല്യമ്മയേ ഓര്‍ത്ത് അഭിമാനം തോന്നി. ഞങ്ങൾ എല്ലാവരും മുകളില്‍ ഒരു റൂമിലാണ് കൂടിയത്.

കുറെ കഴിഞ്ഞ് ഗ്ലാസ്സും സ്നാക്സുമായി അശ്വതിയും ഷാഹിദയും മുകളില്‍ വന്ന് അതൊക്കെ റൂമിൽ വച്ചിട്ട് പോയി.

ഞങ്ങൾ മദ്യ സേവ തുടങ്ങി. രണ്ടു വീതം വീശും വരെ ആരും മിണ്ടിയില്ല. മൂന്നാമത്തെ പെഗ് ഒഴിച്ച ശേഷമാണ് ഓരോരുത്തരുടെ ശബ്ദവും പുറത്തേക്ക്‌ വരാൻ തുടങ്ങിയത്‌.

“എടാ ഫ്രാന്‍സിസേ, കഴിഞ്ഞ രാത്രി മിനിയുടെ മുകളില്‍ കേറി ശെരിക്കും നി ഉഴുതു മറിച്ചത് ഞാൻ കണ്ടു, കേട്ടോ. പാവം മിനി.” അന്‍സാര്‍ സെക്സ് പറച്ചിലിന് തുടക്കമിട്ടു.

“അതേ, അവള്‍ വെറും പാവമാ.” ഫ്രാന്‍സിസ് പൊട്ടിച്ചിരിച്ചു. “അവളാണ് എന്നെ പിടിച്ചു വലിച്ച് അവളുടെ മുകളില്‍ കേറ്റിയത്. ശെരിക്കും ഇവിടെ വന്നതിനു ശേഷം അവളുടെ കളിക്കാനുള്ള ആവേശം ഭയങ്കരമായി കൂടിയിട്ടുണ്ട്. സത്യത്തിൽ ഞാനാ പാവം.”

അതുകേട്ട് ഞങ്ങൾ പൊട്ടിച്ചിരിച്ചു.

“നി പുണ്യാളന്‍ ആവണ്ട അന്‍സാറെ.” രാഹുല്‍ അവനെ ആക്കി തലയാട്ടി. “ഷാഹിദയെ കമഴ്ത്തി കിടത്തി അവളെ ചെയ്യുന്നത് ഞാൻ കണ്ടതല്ലേ..!!”

അതുകേട്ട് അന്‍സാര്‍ ചൂളി.

“ഹമ്പടാ കള്ളാ…” അഭിനവ് അന്‍സാറിനെ മേലും കീഴും നോക്കി.

“ഡാ അഭിനവ് മോനെ… നീ വല്യ മാന്യന്‍ ആവണ്ട. അശ്വതിയെ നി വിരലിട്ട് ഇളക്കി തിരിക്കുന്നു…. നൈറ്റിക്കൂള്ളിൽ ചെന്ന് അവളുടെ അപ്പം നക്കി ശബ്ദം ഉണ്ടാക്കുന്നതും ഒക്കെ എല്ലാരും കാണുകയും കേള്‍ക്കുകയും ചെയ്തതല്ലേ.” ഫ്രാന്‍സിസ് പറഞ്ഞതും അഭിനവ് ചമ്മി.

എന്നിട്ട് എല്ലാവരും ഒരുമിച്ച് രാഹുലിന് നേരെ തിരിഞ്ഞതും കള്ളച്ചിരിയോടെ അവന്‍ കൈകൂപ്പി.

“നീയും ഗായത്രിയും 69 കളിക്കുന്നതും, അവള്‍ നിന്റെ മുകളില്‍ കിടന്ന് ചെയ്യുന്നതും ഞങ്ങളൊക്കെ കണ്ടതാ. എന്നിട്ട് പാവത്തേ പോലെ കൈകൂപ്പി ഇരിക്കുന്നത് കണ്ടില്ലേ.”

അതോടെ എല്ലാവരും ചിരിച്ചു. മൂന്നാമത്തെ പെഗ് അടിച്ച ശേഷം അവർ നാലുപേരും എന്റെ നേര്‍ക്ക് തിരിഞ്ഞു.

“എന്റെ ബ്രോ, ഞങ്ങൾ പറയാൻ പോകുന്ന കാര്യം കേട്ട് ദേഷ്യപ്പെടരുത്. ഇക്കര്യത്തില്‍ ഞങ്ങൾ എല്ലാവർക്കും ഒറ്റ അഭിപ്രായമാണ്.” രാഹുല്‍ തൊട്ടും തൊടാതെയും പറഞ്ഞു.

എന്താണ് അവർ പറയാൻ ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ചോദ്യ ഭാവത്തില്‍ ഞാൻ അവർ നാല് പേരെയും മാറിമാറി നോക്കി.

“ബ്രോ, നിങ്ങളുടെ കല്യാണ ഫോട്ടോയിലും വീഡിയോയിലും ഡെയ്സിയെ ഞങ്ങൾ കണ്ടതാണ്. ഡെയ്സിയും ഡാലിയയും സെയിമാണ്. ഡെയ്സിയെ ബ്രോ കല്യാണം കുഴിച്ചാല്‍ എന്താ കുഴപ്പം?”

പറഞ്ഞു തുടങ്ങിയപ്പഴേ ഇത് എങ്ങോട്ടാണെന്ന് മനസിലായത് കൊണ്ട്‌ ആശ്ചര്യം ഒന്നും തോന്നിയില്ല. പക്ഷേ മനസ്സിൽ വല്ലാത്ത ഭാരം കൂടുക മാത്രമാണ് ചെയ്തത്. ഞാൻ മിണ്ടാതെ ഗ്ലാസ്സിൽ നോക്കിയിരുന്നു.

“ഡാലിയയ്ക്ക്—” അഭിനവ് തുടങ്ങി.

“പ്ലീസ്… നമുക്ക് എന്നെ കെട്ടിക്കാനുള്ള ടോപ്പിക്ക് ഒഴിവാക്കാം.” അല്‍പ്പം കടുപ്പിച്ച് ഞാൻ പറഞ്ഞതും അവർ നാലുപേരും പരസ്പ്പരം നോക്കി.

“സോറി ബ്രോ. നീയും ഞങ്ങളെ പോലെ എല്ലാ സുഖവും സന്തോഷവും അനുഭവിച്ച് ജീവിക്കണം എന്ന ആഗ്രഹം കൊണ്ട്‌ പറഞ്ഞതാണ്.” അന്‍സാര്‍ പറഞ്ഞു.

“സോറി ഒന്നും വേണ്ട.” പുഞ്ചിരിച്ചു കൊണ്ട്‌ ഞാൻ പറഞ്ഞു. “നിങ്ങൾ നല്ലത് മാത്രം ഉദ്ദേശിച്ചാണ് പറഞ്ഞതെന്നറിയാം. പക്ഷേ അതിനെ കുറിച്ചൊന്നും ചിന്തിക്കാൻ എനിക്ക് കഴിയുന്നില്ല.”

അതിനുശേഷം ഫ്രാന്‍സിസ് പെട്ടന്ന് ടോപ്പിക്ക് മാറ്റി. അവന്റെ പതിവ് ടോപ്പിക്കായ സെക്സ് തന്നെയായിരുന്നു. ഒരു കൂസലുമില്ലാതെ, മിനി അവനെ കൊണ്ട്‌ എന്തൊക്കെ ചെയ്യിച്ചു എന്നും മിനി അവനെ എന്തൊക്കെ ചെയ്തു എന്നും വിവരിച്ചാണ് അവന്‍ പറഞ്ഞത്.

എന്റെ കണ്‍ട്രോള്‍ ശെരിക്കും പോയി. പക്ഷേ എങ്ങനെയോ ഞാൻ സഹിച്ചിരുന്നു. അവസാനം വല്യച്ചനും അങ്കിളും കേറി വന്നതോടെ അവന്റെ കഥ പറച്ചില്‍ നിന്നു.

“ഞങ്ങളെ ഒഴിവാക്കീട്ട് നല്ല പരിപാടി ആണല്ലോ ഇവിടെ..!!” വല്യച്ചൻ എല്ലാവരെയും ഇരുത്തിയൊന്ന് നോക്കി.

“അങ്ങനെയൊന്നുമില്ല വല്യയച്ചാ. നിങ്ങള്‍ക്ക് വേണ്ടി ഒരു കുപ്പി മാറ്റി വച്ചിട്ടുണ്ട്.” അന്‍സാര്‍ പറഞ്ഞു.

“കുപ്പി മാറ്റി വച്ചിട്ട് എന്തു കാര്യം. എല്ലാവരും ഒരുമിച്ച് കൂടുന്നതിലാണ് കാര്യം.” അങ്കിള്‍ പറഞ്ഞു.

“അയ്യോ, സോറി അങ്കിള്‍. അങ്ങനത്തെ കാര്യം ഞങ്ങൾ ചിന്തിച്ചില്ല.” രാഹുല്‍ തല ചൊറിഞ്ഞു.

“സാരമില്ല. മാറ്റിവച്ച ആ കുപ്പിയും എടുക്ക്. നമുക്ക് ഒരുമിച്ച് പൊളിക്കാം.” വല്യച്ചൻ ഉത്സാഹത്തോടെ പറഞ്ഞതും അന്‍സാര്‍ വേഗം മാറ്റിവച്ച കുപ്പി എടുത്തോണ്ട് വന്നു.

അങ്ങനെ ഞങ്ങൾ ശെരിക്കും എൻജോയ് ചെയ്തു. രണ്ടു മണി കഴിഞ്ഞ് ആന്റി ഞങ്ങളെ മുകളില്‍ വന്ന് ഉച്ച ഭക്ഷണം കഴിക്കാൻ വിളിച്ചു.

ഭക്ഷണം കഴിച്ച ശേഷം ആറു മണി വരെ എല്ലാവരും സംസാരിച്ചിരുന്നു.

“എനിക്ക് വല്യമ്മേടേ കൂടെ ഒരു ഡാൻസ് കളിക്കണം.” അന്‍സാര്‍ ആഗ്രഹം പറഞ്ഞു.

“അതിനെന്താ.” വല്യമ്മ ഉടനെ റെഡിയായി. അവനും വല്യമ്മയും അഞ്ച് മിനിറ്റ് ഡാൻസ് ചെയ്തു.

അത് കഴിഞ്ഞ് ഓരോരുത്തരായി ചെന്ന് വല്യമ്മയുടെ കൂടെ ഡാൻസ് കളിച്ചു. വല്യച്ചനും അങ്കിളും പോലും വല്യമ്മയുടെ കൂടെ ഡാൻസ് ചെയ്തപ്പോ എല്ലാവരും പൊട്ടിച്ചിരിച്ചു.

ഒടുവില്‍ എല്ലാവരുടെയും കൂടെ ഡാൻസ് കഴിഞ്ഞതും വല്യമ്മ എന്നെ നോക്കി.

“എന്തോ മൂഡില്ല, വല്യമ്മേ.” ഞാൻ പറഞ്ഞതും വല്യമ്മയുടെ മുഖത്ത് നിരാശ പടർന്നു. വല്യമ്മയുടെ മുഖത്ത് മാത്രമല്ല എല്ലാവരുടെയും മുഖത്ത് നിരാശ ഞാൻ കണ്ടു.

ഭാഗ്യത്തിന്‌ എന്റെ തീരുമാനം മാനിച്ച് ആരും എന്നെ നിര്‍ബന്ധിച്ചില്ല.

“ഇനി നമുക്ക് തല്ല് തുടങ്ങാം.” ഫ്രാന്‍സിസ് എഴുനേറ്റ് ഹാളിന് നടുക്ക് പോയി നിന്നു. “എടാ ജിമ്മേ, ആദ്യം നീ വാ. നിന്നെ ഞാൻ ശെരിയാക്കി തരാം.”

അവന്റെ കോമഡി പോലത്തെ പറച്ചില്‍ കേട്ട് അഭിനവ് ഉള്‍പ്പെടെ എല്ലാവരും ചിരിച്ചു. ശേഷം അഭിനവ് എഴുനേറ്റ് പോയി.

“ഇത് ഫ്രണ്ട്ലി മാച്ചാണ്. അതുകൊണ്ട്‌ കഴിയുന്നത്ര അനാവശ്യമായി വേദനിപ്പിക്കാന്‍ പാടില്ല. മുഖത്ത് അടിക്കാന്‍ പാടില്ല. മര്‍മ്മ സ്ഥാനത്തും പാടില്ല.” ഫ്രാന്‍സിസ് മുന്‍കൂട്ടി പറഞ്ഞു. “പിന്നെ എതിരാളിയെ നിലത്ത് വീഴ്ത്തി നെഞ്ചത്ത് മുഷ്ടി ഊന്നിയ ആളിനെ വിജയിയായി പ്രഖ്യാപിക്കും.”

“അതേ, അങ്ങനെ മതി.” അവരുടെ അടുത്തേക്ക് ചെന്നിട്ട് അങ്കിള്‍ ഏറ്റുപിടിച്ചു. “പിന്നേ ഞാൻ റഫറി ആയിരിക്കും.”

“അത് കൊള്ളാം.” ഫ്രാന്‍സിസ് തള്ള വിരൽ ഉയർത്തി കാണിച്ചു.

“എന്നാ തുടങ്ങിക്കോ..” റഫറിയായി നിന്ന അങ്കിള്‍ തുടങ്ങാൻ അനുവാദം കൊടുത്തു.

അഭിനവും ഫ്രാന്‍സിസും നല്ല ഫൈറ്റേസ് ആണെന്ന് അവരുടെ ഫൈറ്റ് കണ്ടതും മനസ്സിലായി. ഇരുപത് മിനിറ്റ് കഴിഞ്ഞ് ഫ്രാന്‍സിസ് അവന്റെ എതിരാളിയെ തോല്പിച്ചു.

“അടുത്ത് ആരാ?” അങ്കിള്‍ ചോദിച്ചു. ആ കണ്ണുകൾ എന്നെ ഒന്ന് ഉഴിഞ്ഞതും ഞാൻ പരുങ്ങി.

“ഇനി അന്‍സാര്‍.” രാഹുല്‍ വിളിച്ചു പറഞ്ഞു. ഉടനെ അന്‍സാര്‍ എഴുനേറ്റ് പോയി.

പതിനഞ്ചു മിനിറ്റ് കൊണ്ട്‌ അന്‍സാര്‍ ഫ്രാന്‍സിസ്നെ തോല്പിച്ചു.

“അങ്ങനെ അന്‍സാറിനെ വിജയിയായി പ്രഖ്യാപിക്കുന്നു. ഫ്രാന്‍സിസ് സ്പോര്‍ട്സ് മാന്‍ സ്പിരിറ്റിൽ പറഞ്ഞു.

“അതിന് മത്സരം അവസാനിച്ചിട്ടില്ലല്ലോ..!!” അങ്കിള്‍ കണ്‍ഫ്യൂഷനിൽ പറഞ്ഞതും ഒരു ചിരിയോടെ ഡാലിയ എന്നെ നോക്കി.

“മാച്ച് കഴിഞ്ഞു അങ്കിള്‍. അവർ മൂന്നുപേർ മത്സരിക്കുന്ന കാര്യമാണ് രാവിലെ തീരുമാനിച്ചത്‌.” വെപ്രാളം പിടിച്ചു ഞാൻ പറഞ്ഞു.

“അതൊന്നും പറ്റില്ല. നീയും മത്സരിക്കണം. അങ്കിള്‍ വാശി പിടിച്ചു.”

അങ്കിള്‍ പറഞ്ഞത് കേട്ട് എട്ട് ജോടി കണ്ണുകൾ ആശ്ചര്യത്തോടെ എന്നെ നോക്കി.

“അപ്പോ റൂബിന്‍ കരാട്ടെ മാസ്റ്റർ ആണെന്ന് നിങ്ങളോട് പറഞ്ഞില്ലേ?” അങ്കിള്‍ കള്ളച്ചിരിയോടെ ചോദിച്ചു.

“എന്റെ ബ്രോ, ഇത്രയും പ്രധാനപ്പെട്ട കാര്യത്തെ ഞങ്ങളില്‍ നിന്നും മറച്ചു വയ്ക്കാന്‍ എങ്ങനെ തോന്നി?” വിടര്‍ന്ന കണ്ണുകളോടെ ഫ്രാന്‍സിസ് ചോദിച്ചു.

“ബ്രോ വന്നേ, നമുക്കിടയിൽ ഒരു മാച്ച് വയ്ക്കാം.” അന്‍സാര്‍ എന്നോട് പറഞ്ഞു.

“വേണ്ട ബ്രോ. ബ്രോ തന്നെയാ ജയിച്ചത്. മാച്ച് ഒന്നും വേണ്ട.” ഞാൻ പറഞ്ഞു.

“അതെന്താ, മാച്ച് തുടങ്ങും മുന്നേ റൂബി ചേട്ടൻ പേടിച്ചു പോയോ?” ഷാഹിദ കളിയാക്കി.

അത് ഡാലിയയ്ക്ക് ഇഷ്ട്ടപ്പെട്ടില്ല. “സ്വന്തമായി ഡോജോ നടത്തുന്ന റൂബി ചേട്ടൻ അങ്ങനെയൊന്നും പേടിക്കില്ല.” അവൾ കടുപ്പിച്ച് പറഞ്ഞു. “ഇന്ത്യയ്ക്കത്ത് പല സ്റ്റേറ്റുകളിലും ചാമ്പ്യൻഷിപ്പിന് പങ്കെടുക്കാൻ ചേട്ടന്റെ മാസ്റ്റർ ചേട്ടനെ സെലക്ട് ചെയ്തതാണ്. പക്ഷേ അതിലൊന്നും താല്‍പര്യം ഇല്ലാത്തത് കൊണ്ട്‌ ചേട്ടൻ എങ്ങും പോയില്ല. അതിന്റെ പേരിലാണ് ചേട്ടനും ചേട്ടന്റെ മാസ്റ്ററും തമ്മില്‍ പിണങ്ങിയത്. കൂടാതെ കളരി പയറ്റിലും ചേട്ടൻ തെളിഞ്ഞ അഭ്യാസിയാണ്.” ഞാൻ എത്ര തുറിച്ചു നോക്കിയിട്ടും എന്നെ കാര്യമാക്കാതെ ഡാലിയ എല്ലാം തുറന്നടിച്ചു.

അതുകേട്ട് അവളുടെ കൂട്ടുകാരികളും ഭർത്താക്കന്മാരൂം ശെരിക്കും അന്തംവിട്ടു. ഷാഹിദ എന്നെയും അന്‍സാറേയും മാറിമാറി നോക്കി.

“എന്റെ ബ്രോ. ഇത്ര കഴിവുള്ള നിങ്ങളോട് പൊരുതാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്. ആ ആഗ്രഹം എനിക്ക് സാധിച്ചു തരണം. ഒരു പട്ടാളക്കാരന്റെ സ്പിരിറ്റ് ആണെന്ന് കൂട്ടിക്കൊ.”

“ഞങ്ങൾക്കും നിങ്ങളുടെ ഫൈറ്റ് കാണണം.” രാഹുല്‍, അഭിനവ്, പിന്നെ ഫ്രാന്‍സിസും ഒച്ച ഉണ്ടാക്കി .

“നിന്റെ അഭ്യാസം കണ്ടിട്ട് വര്‍ഷങ്ങളായടാ മോനെ. എനിക്കും കാണണം.” വല്യച്ചനും ആവശ്യപ്പെട്ടപ്പോ എനിക്ക് സമ്മതിക്കേണ്ടി വന്നു.

ഞാൻ എഴുനേറ്റ് ചെന്ന് അന്‍സാറിന് മുന്നില്‍ മനസ്സില്ലാമനസ്സോടെ നിന്നു.

“എന്റെ കഴിവിനെ ബ്രോ ബഹുമാനിക്കുന്നുണ്ടെങ്കിൽ കരുതിക്കൂട്ടി ബ്രോ തോറ്റു തരരുത്.” എന്റെ മനസ്സ് വായിച്ച പോലെ അന്‍സാര്‍ പറഞ്ഞതും ഞാൻ തല ചൊറിഞ്ഞു. അപ്പോ ഡാലിയ ചിരിച്ചത് ഞാൻ കേട്ടു.

“നിനക്ക് ഞാൻ വച്ചിട്ടുണ്ട്.” അവളെ നോക്കി ഞാൻ പറഞ്ഞതും എല്ലാവരും ചിരിച്ചു. ഡാലിയ കൊഞ്ഞനം കുത്തി കാണിച്ചു. അവൾ അങ്ങനെ ചെയ്തത് കാണാന്‍ നല്ല രസമായിരുന്നു.

“എന്നാ തുടങ്ങിക്കോ.” എന്റെ അങ്കിള്‍ റഫറി അനുവാദം തന്നു.

അന്‍സാര്‍ ഒട്ടും താമസിച്ചില്ല. അവന്‍ വളരെ വേഗത്തിൽ ലെഗ് സ്വീപിലൂടെ എന്നെ വീഴ്ത്താനുള്ള ടെക്നിക്ക് പ്രയോഗിച്ചു. അങ്ങനെ വീഴ്ത്തി എന്റെ നെഞ്ചില്‍ മുഷ്ടി അമർത്തി മാച്ച് പെട്ടന്ന് അവസാനിപ്പിക്കാനായിരുന്നു അവന്റെ പ്ലാൻ.

പക്ഷേ എന്താണ്‌ സംഭവിച്ചതെന്ന് അന്‍സാറും മറ്റുള്ളവരും മനസ്സിലാക്കും മുന്നേ എല്ലാം കഴിഞ്ഞിരുന്നു. അതും വെറും മൂന്ന്‌ സെക്കണ്ടിൽ.

നിലത്ത് കിടന്നു കൊണ്ട്‌ അവന്റെ നെഞ്ചത്ത് തൊട്ടിരുന്ന എന്റെ മുഷ്ടിയിലും മുഖത്തും അന്‍സാര്‍ മാറിമാറി അന്തംവിട്ടു നോക്കി.

“ങേ, കഴിഞ്ഞോ? ശെരിക്കും എന്താ സംഭവിച്ചത്?” അവിശ്വസനീയതയോടേ അശ്വതി ആരോടോ ചോദിക്കുന്നത് കേട്ടു.

പക്ഷേ ആരും മിണ്ടിയില്ല. ഒരു പുഞ്ചിരിയോടെ എന്റെ മുഷ്ടി അവന്റെ നെഞ്ചില്‍ നിന്നും ഞാൻ മാറ്റി. അവന് നേരെ കൈ നീട്ടിയതും അന്‍സാര്‍ ചിരിച്ചു കൊണ്ട്‌ എന്റെ കൈ പിടിച്ചു എഴുന്നേറ്റു.

“സത്യത്തിൽ എന്താ സംഭവിച്ചത്…?” തലയും ചൊരിഞ്ഞ് അന്‍സാര്‍ ചോദിച്ചതും പൊട്ടിച്ചിരികൾ ഉയർന്നു.

“ഇത്ര സിമ്പിളായി നി എന്നെ തോൽപ്പിക്കുമെന്ന് ഞാൻ വിചാരിച്ചില്ല, ബ്രോ. എന്തായാലും നിന്നെ സമ്മതിച്ചിരിക്കുന്നു.” അന്‍സാര്‍ ചിരിച്ചു.

“ഞാൻ എന്റെ ഐഡിയയിൽ ജനിച്ച ഒരുപാട്‌ പുതിയ ടെക്നിക്കുകളെ പ്രാക്ടീസ് ചെയ്യുന്നുണ്ട്, ബ്രോ. അതിലൊന്ന് ഞാൻ ഇവിടെ പ്രയോഗിച്ചു.”

അന്‍സാര്‍ ചിരിച്ചുകൊണ്ട് തലയാട്ടി. “എന്തുതന്നെയായാലും നിന്റെ സ്പീഡ് അപാരം തന്നെ.”

“ഇത് വളരെ മോശമായി പോയി.” വല്യച്ചൻ എന്നെ കുറ്റപ്പെടുത്തി. “ഒരു ഫൈറ്റ് കണണമെന്ന്‌ കരുതിയതാ, പക്ഷേ കണ്ണടച്ച് തുറക്കും മുമ്പ്‌ എല്ലാം തീര്‍ന്നു.”

വല്യച്ചൻ പറഞ്ഞത് കേട്ട് ഞങ്ങൾ എല്ലാവരും ചിരിച്ചു.

“ഓണത്തല്ല് വേണമെന്ന് നീയല്ലേ പറഞ്ഞത്..?” വല്യമ്മ അഭിനവ്നോട് ചോദിച്ചു. “ചെല്ല്, ചെന്ന് അവനെ തോല്‍പ്പിക്ക്.”

“അയ്യോ വല്യമ്മേ…..” തോല്‍വി സമ്മതിച്ചത് പോലെ അഭിനവ് രണ്ടു കൈയും പൊക്കി. “എനിക്ക് കണ്ടപ്പഴേ മതിയായി. ഇനി വെറുതെ ചെന്ന് അവന്റെ കയ്യീന്ന് മേടിക്കേണ്ട കാര്യമുണ്ടോ!!”

അതുകേട്ട് എല്ലാവരും പിന്നെയും ചിരിച്ചു.

“ശെരി പിള്ളാരെ. ഇനി കഴിച്ചിട്ട് കിടക്കാന്‍ നോക്ക്.” വല്യമ്മ പറഞ്ഞു.

അത്താഴവും കഴിച്ച് ഞങ്ങൾ പത്തുപേരും പതിവ് പോലെ മുകളില്‍ ചെന്നു കിടന്നു. നാളെ പോകുന്നത് കൊണ്ടുള്ള വിഷമം കാരണം അവരാരും സംസാരിക്കാതെ വെറുതെ കിടക്കുന്നത് കണ്ട് എനിക്ക് വിഷമം തോന്നി. മുമ്പൊക്കെ വന്ന് കിടന്നതും ഇടയ്ക്കിടെ കേള്‍ക്കാറുള്ള സെക്സ് ശബ്ദങ്ങള്‍ പോലും ഇന്ന്‌ കേട്ടില്ല.

“ഫ്രാന്‍സിസ് ബ്രോ…” ഞാൻ വിളിച്ചു.

“എന്താ റൂബി ബ്രോ?”

“വിരലോ നാവോ പ്രയോഗിച്ച് എന്തെങ്കിലും ശബ്ദം ഞങ്ങളെ കേൾപ്പിക്ക് ബ്രോ.”

ഞാൻ പറഞ്ഞ്‌ വായടച്ചില്ല, അപ്പോഴേക്കും ഒരു അലര്‍ച്ച പോലെയാണ് എല്ലാവരിലും നിന്നു ഭയങ്കര ചിരി ഉയർന്നത്. ഒരുപാട്‌ നേരം അത് നീണ്ടുനിന്നു. ചിരിയും നാണവും അടക്കാൻ കഴിയാതെ, ഡാലിയ എന്റെ ടീ ഷര്‍ട്ടിൽ അള്ളിപ്പിടിച്ച് എന്റെ മാറില്‍ മുഖം ഒളിപ്പിച്ചാണ് ചിരിച്ചത്.

അവൾ അങ്ങനെ ചെയ്തപ്പോ ഞാൻ സ്തംഭിച്ചു. പക്ഷേ ആ സ്തംഭനം പെട്ടന്ന് മാറി. അവളുടെ തോളത്തു മെല്ലെ പിടിച്ചു കൊണ്ട്‌ ഞാനും അവരുടെ ചിരിയില്‍ പങ്കുചേർന്നു.

“ചേട്ടനും ചീത്തയാ…” മറ്റുള്ളവരുടെ ചിരി തുടർന്നപ്പോഴും, ഇടയ്ക്ക് ചിരി നിർത്തി ഡാലിയ എന്റെ മാറില്‍ നിന്നും മുഖം മാറ്റി എന്നോട് ശബ്ദം താഴ്ത്തി പറഞ്ഞു.

“എല്ലാവരും ശോകമായി കിടക്കുന്നത് കണ്ടപ്പോ അതു മാറ്റാൻ ശ്രമിച്ചതാ.” ഞാൻ പറഞ്ഞു.

“എന്തായാലും ചേട്ടന്റെ ശ്രമം പാഴായില്ല.” കുസൃതിയോടെ അവൾ പറഞ്ഞു.

ഒടുവില്‍ എല്ലാവരുടെയും ചിരി നിന്ന ശേഷം ഉത്സാഹത്തോടെ എല്ലാവരും തമാശയും കാര്യവും പറഞ്ഞു കിടന്നു. വളരെ വൈകിയാണ് എല്ലാവരും കളിയും ചിരിയും നിർത്തി ഉറങ്ങാൻ കിടന്നത്.

പതിവ് പോലെ ഞാൻ ഡാലിയയ്ക്ക് പുറംതിരിഞ്ഞ് കിടന്നു. എപ്പോഴത്തേയും പോലെ, ഒരുപാട്‌ നേരം കഴിഞ്ഞ് ഡാലിയ എന്നെ പതിയെ വിളിച്ചു നോക്കി. ഞാൻ ഉറങ്ങിയ പോലെ കിടന്നു. അപ്പോൾ അവള്‍ പിന്നില്‍ നിന്നും എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നു.
**************

അവര്‍ക്ക് പോകാനുള്ളത് കൊണ്ട്‌ വെളുപ്പിനെ ഞങ്ങൾ എല്ലാവരും എഴുന്നേറ്റു. എന്നിട്ട് അവരൊക്കെ പോകാനുള്ള തയാറെടുപ്പും തുടങ്ങി.

ഏഴു മണിക്ക് മുന്നേ എല്ലാവരും കൂടിയിരുന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. കഴിക്കാനുള്ള മനസ്സ് ആര്‍ക്കും ഇല്ലായിരുന്നു. കുട്ടികൾ പോലും കരയുന്ന പോലെയാണ്‌ ഇരുന്നത്. എങ്ങനെയോ കഴിച്ച ശേഷം എല്ലാവരും മുറ്റത്ത്‌ കൂടി. സാധനങ്ങള്‍ ഒക്കെ വണ്ടിയില്‍ കേറ്റാൻ ഞാനും അങ്കിളും വല്യച്ചനും സഹായിച്ചു.

“പോകാൻ തോന്നുന്നില്ല ബ്രോ.” രാഹുല്‍ വിഷമത്തോടെ പറഞ്ഞു.

“എപ്പോ വേണമെങ്കിലും നിങ്ങള്‍ക്കൊക്കെ ഇവിടെ വരാമല്ലോ.” ഞാൻ ആശ്വസിപ്പിച്ചു. “പിന്നെ മറ്റൊരു കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്.”

ഉടനെ അവരൊക്കെ ആകാംഷയോടെ എന്നെ നോക്കി.

“എപ്പോ വേണമെങ്കിലും, ഏതു നേരത്ത് വേണമെങ്കിലും നിങ്ങള്‍ക്ക് ഒരുമിച്ചോ സെപ്പറേറ്റ് ആയിട്ടോ അവിടെ നീലഗിരിയിൽ ടൂറിന് വരാന്‍ ഞാൻ ക്ഷണിക്കുന്നു. നീലഗിരിയിലും ഊട്ടിയിലും മറ്റ് പല സ്ഥലങ്ങളിലും എന്റെ കോട്ടേജുകൾ ഉണ്ട്, ലോഡ്ജും ഉണ്ട്. എവിടെ വേണമെങ്കിലും നിങ്ങള്‍ക്ക് ഫ്രീയായി താമസിക്കാം. അവിടെയുള്ള എല്ലാ ടൂറിസ്റ്റ് സ്ഥലങ്ങള്‍ ചുറ്റി കാണാം. നിങ്ങളുടെ എല്ലാ ചിലവുകളും എന്റെ വക ഫ്രീ ആയിരിക്കും.”

എന്റെ ഓഫർ കേട്ട് അവരൊക്കെ വായും പൊളിച്ചു നിന്നു.

“പ്രലോഭിപ്പിക്കുന്ന ഓഫറാണല്ലോ, ബ്രോ…!!” അഭിനവ് ചിരിച്ചു.

“ഞങ്ങൾ എല്ലാവരും ഒരുമിച്ച് വരാൻ ശ്രമിക്കാം. അങ്ങനെ എല്ലാവർക്കും ഒരുമിച്ച് വരാൻ കഴിഞ്ഞില്ലെങ്കിൽ സെപ്പറേറ്റ് ആയിട്ടെങ്കിലും സാഹചര്യം കണ്ടത് പോലെ വരാം, ചേട്ടാ.” അശ്വതി ഉറപ്പിച്ച് പറഞ്ഞു.

എന്റെ ഓഫറിന് ശേഷം എല്ലാ മുഖത്തും അല്‍പ്പം തെളിച്ചം വീണു. ഒടുവില്‍ അവരൊക്കെ യാത്രയും പറഞ്ഞു യാത്രയായി.

അവർ പോയി മറഞ്ഞതും വല്യമ്മ എന്നെയും എന്റെ അടുത്ത് നില്‍ക്കുന്ന ഡാലിയയേയും നോക്കി. “നാളെ നിങ്ങളും പോകുമല്ലേ?”

ഞാൻ ഒന്നും മിണ്ടിയില്ല.

“ഇന്റര്‍വ്യൂ കഴിഞ്ഞ് ഞാൻ തിരികെ വരും, ആന്റി.” ഡാലിയ പറഞ്ഞു. “സെലക്ട് ആയില്ലെങ്കിൽ വേറെ നോക്കണം. സെലക്ട് ആയാൽ അവർ വിളിക്കും. പിന്നെ അവർ പറയുന്ന ഡേറ്റിന് പോയാല്‍ മതി.”

അന്നത്തെ ദിവസം ആര്‍ക്കും ഉത്സാഹമില്ലാതെ നീങ്ങി. ഓണം കഴിയുന്നത് വരെ ഡാൻസ് ക്ലാസ് ഉണ്ടാവില്ലെന്ന് വല്യമ്മ പഠിപ്പിക്കുന്ന കുട്ടികളോട് പറഞ്ഞിരുന്നു. ഓണം കഴിഞ്ഞത് കൊണ്ട്‌ മൂന്ന്‌ മണി മുതൽ കുട്ടികൾ വന്നു തുടങ്ങിയതും വല്യമ്മ ബിസിയായി. അങ്കിളും ആന്റിയും ഡാലിയയും അവരുടെ വീട്ടില്‍ പോയി. വല്യച്ചൻ ആരെയോ കാണാനെന്നും പറഞ്ഞു പോയി. ഞാൻ ചെന്ന് നാളത്തെ യാത്രയ്ക്കുള്ളതൊക്കെ റെഡിയാക്കി വച്ചിട്ട് ബെഡ്ഡിൽ കിടന്നു.

രാത്രി വല്യമ്മയാണ് എന്നെ ഉണർത്തിയത്. മൂന്നുപേരും ഒരുമിച്ച് കഴിച്ചു.

വല്യമ്മയ്ക്ക് എന്തോ പറയാനുള്ളത് പോലെ എന്നെ നോക്കി. പക്ഷേ ഒന്നും പറയാതെ ഇരുന്നു.

“നമുക്ക് ഡാൻസ് കളിച്ചാലോ, സൂസി?”

വല്യമ്മയോട് ഞാൻ ചോദിച്ചതും വല്യമ്മയും വല്യച്ചനും പൊട്ടിച്ചിരിച്ചു.

“ഞാൻ അവന്റെ അനിയത്തി എന്നാ കള്ളന്റെ വിചാരം…. എന്റെ പേര്‌ വിളിക്കുന്നത് കണ്ടില്ലേ..!!” സ്നേഹത്തോടെ എന്റെ കവിളിൽ പതിയെ നുള്ളി പിടിച്ചു കൊണ്ട്‌ വല്യമ്മ വല്യച്ചനോട് പറഞ്ഞു.

“നിന്നെ കണ്ടാ അവന്റെ പ്രായമേ തോന്നിക്കു. അതുകൊണ്ടല്ലേ അവന്‍ പേര്‌ പറഞ്ഞ്‌ വിളിക്കുന്നത്..!!” വല്യച്ചൻ ചിരിച്ചു. “കൂടാതെ അവന്‍ നിന്നെ അങ്ങനെയൊക്കെ വിളിക്കുന്നത് നിനക്ക് വല്യ ഇഷ്ട്ടമാണെന്ന് എനിക്കറിയാം.”

വല്യമ്മയുടെ മുഖം പെട്ടന്ന് തുടുത്തു. “മതി, മതി, രണ്ടും കൂടെ എന്നെ കളിയാക്കണ്ട.” വല്യമ്മ അങ്ങനെ പറഞ്ഞെങ്കിലും മുഖത്ത് ഭയങ്കര സന്തോഷവും ഉത്സാഹവും നിറയുന്നത് കണ്ടു. “വാടാ മോനെ നമുക്ക് ഡാൻസ് കളിക്കാം. ഇന്ന്‌ കഴിഞ്ഞ് ഇനി എന്നാണാവോ എന്റെ മോന്റെ കൂടെ ഡാൻസ് കളിക്കാന്‍ കഴിയുക.”
*****************

പകല്‍ സമയത്ത് ട്രാഫിക് കൂടുതലായത് കൊണ്ട്‌ എപ്പോഴും രാത്രി സമയങ്ങളില്‍ ദൂര യാത്ര ചെയ്യുന്നതായിരുന്നു എനിക്കിഷ്ടം. രാത്രി സമയങ്ങളില്‍ അത്യാവശ്യം സ്പീഡിൽ പോകാനും കഴിയും. യാത്ര ദൈര്‍ഘ്യം കുറഞ്ഞു കിട്ടും. എന്റെ ഇഷ്ട്ടം എല്ലാവർക്കും അറിയുകയും ചെയ്യാം.

അടുത്ത ദിവസം വൈകിട്ട് ആറര കഴിഞ്ഞ് ഞാനും വല്യമ്മയും വല്യച്ചനും കൂടി ആന്റിയുടെ വീട്ടിലെത്തി. ഡാലിയ കൂടെ വരുന്നത് കൊണ്ട്‌ അവിടെ നിന്ന് രാത്രി ഒന്‍പത് മണിക്ക് യാത്ര തിരിക്കാനായിരുന്നു പ്ലാൻ.

“ഒന്നും മറക്കാതെ എല്ലാം എടുത്തു വച്ചോ, മോളെ?” ഡാലിയയുടെ റൂമിൽ കേറിയതും വല്യമ്മ അവളോട് ചോദിച്ചു.

അങ്കിളും ആന്റിയും അവളുടെ റൂമിൽ തന്നെ ഉണ്ടായിരുന്നു. അവളുടെ ട്രാവല്‍ ബാഗില്‍ വേണ്ട സാധനങ്ങൾ അടുക്കി വയ്ക്കുന്ന തിരക്കിലായിരുന്നു മൂന്ന്‌ പേരും.

“ഒന്നും മറന്നിട്ടില്ല, ആന്റി.” ഡാലിയ പറഞ്ഞിട്ട് എന്നെ നോക്കി ടെൻഷൻ നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു.

“ഇപ്പഴേ ടെൻഷനിൽ ആണല്ലോ?” വല്യച്ചൻ അടുത്തുചെന്ന് അവളുടെ തലയില്‍ സ്നേഹത്തോടെ തൊട്ടു.

“മറ്റന്നാൾ ഉച്ചയ്ക്കാണ് ഇന്റര്‍വ്യൂ. അവിടത്തെ ഇന്റര്‍വ്യൂ ഭയങ്കര ടഫ് ആണെന്നാ കേട്ടത്.” അവൾ ടെൻഷനടിച്ചു.

“എന്റെ മോളെ, നിനക്ക് എക്സ്പീരിയൻസ് ഉണ്ട്. നിന്റെ ജോലിയെ കുറിച്ച് നിനക്ക് അറിയാമെങ്കില്‍ ഒന്നും പേടിക്കാനില്ല. സ്വയം വിശ്വസിക്ക്, ധൈര്യം താനെ മനസ്സിൽ നിറയും. നി പഠിച്ചതും, നിന്റെ എക്സ്പീരിയൻസും നിന്റെ ബുദ്ധിയും നിന്നെ നയിക്കും.” വല്യച്ചന്റെ വാക്കുകൾ കേട്ട് ഡാലിയയുടെ മുഖം തെളിഞ്ഞു.

“താങ്ക്സ് അങ്കിള്‍.” അവള്‍ വല്യച്ചനെ കെട്ടിപിടിച്ചു. അവളുടെ കണ്ണുകളില്‍ ആത്മവിശ്വാസം നിറഞ്ഞു തുളുമ്പി. “അങ്കിളിന്റെ വാക്കുകൾ എപ്പോഴും എന്റെ ആത്മവിശ്വസത്തെ വർദ്ധിപ്പിക്കുകയാ ചെയ്തിട്ടുള്ളത്.

രാത്രി ഒന്‍പത് മണിക്ക് എന്റെ വണ്ടിക്കടുത്ത് ഞങ്ങൾ എല്ലാവരും നിന്നു.

“സൂക്ഷിച്ച് വണ്ടി ഓടിക്കണേ, മോനേ.” എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ നിറഞ്ഞ കണ്ണുകളോടെ വല്യമ്മ പറഞ്ഞു. എന്നിട്ട് എന്നെ വിട്ടിട്ട് ഡാലിയയെ ചേര്‍ത്തു പിടിച്ച് നെറുകയില്‍ ഉമ്മ കൊടുത്തു.

വല്യച്ചൻ എന്റെ വലത് തോളില്‍ പിടിച്ചു കൊണ്ട്‌ പറഞ്ഞു, “ഒരിക്കലും നിന്റെ മനസ്സ് തളരരുത്. ഒരിക്കലും നി തകരരുത്. ഡാലിയ മോളെ നോക്കിക്കോണം. നീ മാത്രമേ ഉള്ളു അവള്‍ക്ക്.”

എന്തോ അര്‍ത്ഥം വച്ച് അവസാനത്തെ വാക്കുകളെ വല്യച്ചൻ ഊന്നി പറഞ്ഞു.

“റൂബി മോനെ, എപ്പോഴും എന്റെ മോൾടെ കൂടെ തന്നെ ഉണ്ടാവാണെ.” അങ്കിള്‍ എന്നോട് പറഞ്ഞു.

“നിങ്ങൾ എപ്പോഴും ഒരുമിച്ച് തന്നെ ഉണ്ടാവണം.” വിവാഹം കഴിഞ്ഞു വന്ന ദമ്പതികളെ അനുഗ്രഹിക്കും പോലെയാണ് ആന്റി ഞങ്ങളോട് പറഞ്ഞത്. “എന്നാ പോയി വരൂ മക്കളെ.”

ഏതോ അജ്ഞാതരുടെ മുന്നില്‍ പെട്ടത് പോലെയാണ് എനിക്ക് തോന്നിയത്‌. എല്ലാവരും എന്തോ അര്‍ത്ഥം വച്ച് സംസാരിക്കുന്നത് പോലെ. അവരുടെ വാക്കുകളില്‍ എന്തോ മറഞ്ഞു കിടക്കുന്നത് പോലെ അനുഭവപ്പെട്ടു.

“വരൂ ചേട്ടാ. പോകാം നമുക്ക്.” ഡാലിയ പറഞ്ഞതും ഞങ്ങൾ എന്റെ വണ്ടിയില്‍ കേറി യാത്രയായി.
*****************
*****************

ഡാലിയയുടെ കുറിപ്പുകള്‍ – 1

ഞാൻ ഡാലിയ. ഞാനും റൂബി ചേട്ടനും മാത്രമായി ഇങ്ങനെയൊരു യാത്ര ആദ്യമായിട്ടാ.

എന്റെ ഓര്‍മ വച്ച കാലം മുതല്‍ ചേട്ടനെ ഞാന്‍ കാണുന്നു. ആരോടും പെട്ടന്ന് ദേഷ്യപ്പെടില്ല. കഴിയുന്നത്ര ആരെയും വേദനിപ്പിക്കാത്ത പ്രകൃതം. ആരെയും സഹായിക്കുന്ന മനസ്സ്. സൗമ്യമായ സംസാര പെരുമാറ്റ ഗുണങ്ങള്‍…. അങ്ങനെ ഒരുപാട്‌ പറയാനുണ്ട്.

ഞാനും ചേട്ടനും ഡെയ്സിയും ഒരുമിച്ചാ വളര്‍ന്നത്. ചെറുപ്പം തൊട്ടേ ചേട്ടൻ എന്നു പറഞ്ഞാൽ എനിക്കും ജീവനാ. പക്ഷേ ഡെയ്സിയും ചേട്ടനെ സ്നേഹിക്കുന്ന കാര്യം അറിഞ്ഞത് വൈകിപ്പോയി. അപ്പോഴേക്കും എല്ലാം കൈ വിട്ടു പോയി. എന്നിട്ടും ചേട്ടനെ മറക്കാൻ കഴിഞ്ഞില്ല. ചേട്ടനെ എനിക്ക് ഇഷ്ടമാണെന്ന് ഡെയ്സിക്ക് അറിയാമായിരുന്നു. പക്ഷേ ഡെയ്സി ഒന്നും അറിഞ്ഞതായി ഭാവിച്ചില്ല…. അവളുടെ നല്ല മനസ്സ്.

ഇന്നേവരെ ഡെയ്സിയോട് ദേഷ്യം തോന്നിയിട്ടില്ല… പക്ഷേ അവളോട് കടുത്ത അസൂയ ഉണ്ടായിരുന്നു എന്നത് സത്യം. ചെറുപ്പം തൊട്ടേ അവളോട് അസൂയ കൂടുമ്പോ അവളെ ദേഷ്യം പിടിപ്പിക്കാൻ ചേട്ടന്റെ കൂടെയും മുകളിലും ഒക്കെ കിടന്നു മറിയും. അതു കണ്ട് അവള്‍ക്ക് അസൂയ തോന്നി ചേട്ടൻ അറിയാതെ രഹസ്യമായി എന്നെ തുറിച്ച് നോക്കുമ്പോ എനിക്ക് സമാധാനം കിട്ടും. അതോടെ അസൂയ മാറി എന്റെ കുസൃതിയും ഞാൻ മതിയാകും.

ചേട്ടനെ കാണാന്‍ നല്ല ഭംഗിയാ. ചേട്ടന്റെ ശരീരം ഇരുമ്പ് പോലിരിക്കും. നല്ല ഷേപ്പും ഉണ്ട്. ചേട്ടന്റെ ബോടിയും സ്ട്രച്ചറും മനസ്സിലാവുന്ന തരത്തിൽ ചേട്ടൻ ഡ്രസ് ചെയ്യില്ല. ലൂസ് ടീ ഷര്‍ട്ടും ഷർട്ടും മാത്രേ ധരിക്കു. ചേട്ടന് ഒരുപാട്‌ കഴിവുകൾ ഉണ്ട്. എന്നാൽ ആരോടും ഷോ കാണിക്കില്ല. പക്ഷേ ദേഷ്യം വന്നാൽ ഭയങ്കരമായിരിക്കും.

വർഷങ്ങൾക്ക് മുമ്പ്‌, ചിലര്‍ എന്നെയും ഡാലിയയേയും വൃത്തികെട്ട കമന്റുകൾ ചെയ്തപ്പോ ചേട്ടന്റെ മറഞ്ഞു കിടന്ന ഉഗ്ര സ്വഭാവവും കണ്ടു. അവിടെ അവരോട് ചോദ്യവും പറച്ചിലും ഉണ്ടായില്ല, റോട്ടിലിട്ട് ശെരിക്കും അവരെ തല്ലി. അതിനുശേഷം പൂവാല ശല്യങ്ങള്‍ ഉണ്ടായിട്ടില്ല.

ഡെയ്സിയും ചേട്ടനും തമ്മിലുള്ള ബന്ധം അറിഞ്ഞിട്ടും എനിക്ക് ചേട്ടനോടുള്ള സ്നേഹം കുറഞ്ഞില്ല. എന്നെയും അറിയാതെ സ്നേഹം കൂടുകയാണുണ്ടായത്. ഡെയ്സി എല്ലാം അറിയുന്നുണ്ടായിരുന്നു. പക്ഷേ ഒരിക്കല്‍ പോലും എന്നോട് ദേഷ്യവും വെറുപ്പും കാണിച്ചിട്ടില്ല.

അവരുടെ കല്യാണം കഴിഞ ശേഷം ഞാൻ ചേട്ടന്റെ മുകളില്‍ ഉരുണ്ടു മറിഞ്ഞിട്ടില്ല. പക്ഷേ സഹിക്കാൻ കഴിയാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ അവരുടെ റൂമിൽ ചെന്ന് അവരുടെ നടുക്ക് കിടക്കും. അവരുടെ സംഭാഷണങ്ങളിൽ ഞാനും കൂടും.

എന്റെ മനസ്സിൽ ചേട്ടന് മാത്രമേ സ്ഥാനമുള്ളു. അതുകൊണ്ടാ വിവാഹം വേണ്ടെന്ന് തീരുമാനിച്ചത്. മറ്റൊരാളെ കുറിച്ച് ചിന്തിക്കാനേ എനിക്ക് കഴിയില്ല.

ചേട്ടനെ എനിക്ക് ഇഷ്ട്ടമാണെങ്കിലും… ഡെയ്സിയോട് കടുത്ത അസൂയ ഉണ്ടായിരുന്നെങ്കിലും… ഡെയ്സി മരിക്കരുതായിരുന്നു എന്ന് തന്നെയാ ഇപ്പോഴും ആഗ്രഹിച്ച് പോകുന്നത്. പക്ഷേ പറഞ്ഞിട്ട് എന്തു കാര്യം, സംഭവിക്കേണ്ടത് സംഭവിച്ചു. ചേട്ടൻ ഇപ്പോഴും ഡെയ്സിയുടെ ഓര്‍മ്മയുമായി തന്നെ ജീവിക്കുന്നു. പക്ഷേ എന്റെ മനസ്സിൽ ഇപ്പോഴും ചേട്ടൻ മാത്രമേയുള്ളു.

എന്റെ ഫ്രണ്ട്സ് വന്നത് എനിക്ക് അനുഗ്രഹമായി മാറി. അവർ കാരണം ഈ കഴിഞ്ഞു പോയ ദിവസങ്ങൾ എനിക്ക് സ്വര്‍ഗ തുല്യമായിരുന്നു. കാരണം എപ്പോഴും ചേട്ടന്റെ കൂടെ തന്നെയായിരുന്നല്ലോ ഞാൻ. എന്നും രാത്രി ചേട്ടൻ പോലും അറിയാതെ ചേട്ടനെ കെട്ടിപിടിച്ചു കൊണ്ട്‌ ഉറങ്ങാൻ കഴിഞ്ഞത് ഓർക്കുമ്പോ ഇപ്പോഴും രോമാഞ്ചം ഉണ്ടാവുന്നു.

രാത്രികളില്‍ എന്റെ കൂട്ടുകാരികളും കെട്ടിയോനുമോക്കെ സെക്സ് കാര്യങ്ങൾ പറഞ്ഞും, വേറെ എന്തൊക്കെയോ ചെയ്യുന്ന ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ എഴുനേറ്റ് ഓടാൻ തോന്നിയിട്ടുണ്ട്. പക്ഷേ ചേട്ടനെ വിട്ടിട്ട് ഞാൻ എങ്ങനെ പോകും? അതുകൊണ്ട്‌ എല്ലാം കണ്ടും കേട്ടും ഞാൻ കിടന്നു.

എന്നാലും…. ചേട്ടന്റെ കൂടെ കിടന്ന് അവർ പറയുന്ന സെക്സ് കേള്‍ക്കാന്‍ നല്ല രസമായിരുന്നു. ഇരുട്ടില്‍ അവർ കാണിച്ചു കൂട്ടിയ ചിലതൊക്കെ ഞാൻ ശെരിക്കും കണ്ടു. ചില കാര്യം ചെയ്യുന്ന ശബ്ദങ്ങളും കേട്ടു. നാണംകെട്ട് എന്റെ തൊലിയുരിഞ്ഞ് പോയെങ്കിലും…. എന്റെ ചേട്ടന്റെ ദേഹത്ത് ചേര്‍ന്ന് കിടന്നാണല്ലോ ഇതൊക്കെ കേള്‍ക്കുകയും കാണുകയും ചെയ്തത് എന്ന് ചിന്തിച്ചപ്പോ വല്ലാത്ത ഒരു അനുഭൂതി കിട്ടി.

രണ്ട് ദിവസം മുമ്പ്‌ അശ്വതി എന്നോട് പറഞ്ഞ സെക്സ് ഒക്കെ കേട്ട് എനിക്ക് എന്തൊക്കെയോ പോലെ തോന്നി. അന്ന് ഞാൻ ചേട്ടനെ കെട്ടിപിടിച്ചു കിടന്നപ്പോ എന്റെ അത് രണ്ടും ചേട്ടനെ കുത്തി തറച്ചു നിന്നതിന്റെ നാണം ഇതുവരെ മാറിയിട്ടില്ല. ചേട്ടൻ അത് അറിഞ്ഞു കാണുമോ എന്ന പേടി ഉണ്ടായിരുന്നു. എന്നെ ചീത്ത പെണ്ണായി കാണുമോ എന്ന പേടി.

ഇപ്പൊ എന്റെ ചേട്ടന്റെ കൂടെ ഞാൻ നീലഗിരിക്ക് പോകുന്നു. എന്നെങ്കിലും ചേട്ടന് എന്നോട് പ്രണയം തോന്നുമോ എന്നറിയില്ല… ചേട്ടന്റെ സ്വന്തമായി മാറുമോ എന്നറിയില്ല…. ചേട്ടന്റെ ഭാര്യയായി എന്നെങ്കിലും സ്വീകരിക്കുമോ എന്നും അറിയില്ല.

പക്ഷേ ഇപ്പോൾ ഞാൻ സ്വര്‍ഗത്തില്‍ ആണ്. തിരുവനന്തപുരത്ത് എന്റെ ജോലിയെ കരുതിക്കൂട്ടി ഞാൻ കളഞ്ഞത് പോലും ചേട്ടന്റെ അടുത്ത് പോകാൻ വേണ്ടിയാ. ചേട്ടന്റെ അടുത്ത് പോകാൻ തന്നെയാ നീലഗിരിയിൽ തന്നെ ജോലിയും അന്വേഷിച്ചത്. അടുത്തുള്ള ഊട്ടിയില്‍ ഇന്റര്‍വ്യൂ സെലക്ഷന്‍ കിട്ടിയത് തന്നെ ഭാഗ്യം. എങ്ങനെയെങ്കിലും ഈ ജോലി നേടണം. എന്നാൽ മാത്രമേ ചേട്ടനിൽ നിന്നും വെറും അര മണിക്കൂര്‍ അകലത്തിലെങ്കിലും എനിക്ക് ജീവിക്കാൻ കഴിയൂ. തോന്നുമ്പോള്‍ അങ്ങോട്ട് ചെന്ന് ചേട്ടനെ കാണുകയും ചെയ്യാം. ഈ സന്തോഷം തന്നെ എനിക്ക് ധാരാളം.

വണ്ടി ഓടിക്കുന്ന ചേട്ടനെ ഞാൻ നോക്കി. എന്റെ കൂട്ടുകാരി, മിനി, ചേട്ടനെ വളയ്ക്കാൻ ശ്രമിച്ചത്‌ ഓര്‍മ വന്നു. അന്ന് അവളോട് ദേഷ്യം തോന്നിയിരുന്നു. പക്ഷേ ഇപ്പൊ എനിക്ക് അവളോട് ദേഷ്യമില്ല. കഴിഞ്ഞ ദിവസം ചേട്ടൻ മിനിക്ക് കൊടുത്ത മറുപടി ഞാൻ മറഞ്ഞു നിന്ന് കേട്ടതാണ്. മിനി എത്ര ശ്രമിച്ചാലും അവളെ കൂടെ കിടക്കില്ലെന്നറിയാം. പിന്നെ എന്തിന്‌ എനിക്ക് ദേഷ്യം വരണം?

പക്ഷേ ഒരു കാര്യം മാത്രം അവളോട് ഞാൻ ക്ഷമിച്ചിട്ടില്ല. പൊഴിക്കരയിൽ വച്ച് അവള്‍ ചേട്ടന്റെ രണ്ട് കൈയും അവളുടെ മാറില്‍ പിടിപ്പിച്ച ആ സംഭവം… ഇപ്പോഴും അവളോട് ദേഷ്യമുണ്ട്.

“ഉറക്കം വരുന്നുണ്ടോ?” വണ്ടി ഓടിക്കുന്നതിനിടയിൽ ചേട്ടൻ പുഞ്ചിരിയോടെ ചോദിച്ചു.

ആ പുഞ്ചിരി എപ്പോഴും ആ ചുണ്ടില്‍ നിറഞ്ഞു നില്‍ക്കണം.

“ഇല്ല ചേട്ടാ.”

“വേണമെങ്കിൽ ബാക് സീറ്റില്‍ നിവര്‍ന്നു കിടന്ന് ഉറങ്ങിക്കോ.” ചേട്ടൻ പറഞ്ഞു.

ചേട്ടന്റെ കൂടെ ഇങ്ങനെ ഇരിക്കാൻ കിട്ടുന്ന ചാൻസ് ഞാൻ എങ്ങനെ കളയും? ഞാൻ ഉറങ്ങില്ല. ചേട്ടനെ നോക്കി ഇങ്ങനെ ഇരുന്നാല്‍ മതി.

“വേണ്ട ചേട്ടാ. ഉറക്കം വരുന്നില്ല.”

“ഇനിയും ഏഴു മണിക്കൂര്‍ യാത്ര ചെയ്യണം. വെറുതെ ഉറക്കമിളച്ച് ഇന്റര്‍വ്യൂവിന് ക്ഷീണിച്ച നിലയില്‍ ചെല്ലേണ്ട.”

“ഇന്റര്‍വ്യൂ നാളെ അല്ലല്ലോ.” പുഞ്ചിരി മാറാതെ ഞാൻ പറഞ്ഞു. “അവിടെ എത്തീട്ട് ഞാൻ റെസ്റ്റ് എടുക്കാം.”

ചേട്ടൻ ചുമ്മാ മൂളി. ചേട്ടൻ റോഡില്‍ നോക്കി വണ്ടി ഓടിച്ചു. ഞാൻ ചേട്ടനെ എന്റെ കൺകോണിലൂടെ കുറച്ചുനേരം നോക്കിയിരുന്നു.

ഇന്റര്‍വ്യൂ ഓര്‍ത്ത് നല്ല പേടി ഉള്ളില്‍ ഉണ്ട്. അവിടെ ജോലി കിട്ടിയില്ലെങ്കില്‍ ചേട്ടന്റെ അടുത്ത് നിൽക്കാൻ കഴിയില്ല. എനിക്ക് കരയാന്‍ തോന്നി.

“എന്റെ ഡാലി, എന്തിനാ വിഷമിച്ചിരിക്കുന്നേ? ഇന്റര്‍വ്യൂ ഓര്‍ത്ത് നിനക്ക് പേടി വേണ്ട. നി സെലക്ട് ആവുമെന്ന വിശ്വസം എനിക്കുണ്ട്.” ചേട്ടൻ കണ്ണുകൾ ചിമ്മി കാണിച്ചു.

എന്റെ ഡാലി എന്ന് ചേട്ടൻ പറഞ്ഞതും എന്റെ ഉള്ളില്‍ ചിത്രശലഭങ്ങൾ പറന്നു കളിച്ചു. സന്തോഷം എനിക്ക് താങ്ങാന്‍ കഴിഞ്ഞില്ല. എത്ര വർഷങ്ങൾക്ക് ശേഷമാ ചേട്ടൻ ഡാലി എന്ന് വിളിച്ചത്… അതും ‘എന്റെ ഡാലി’ എന്ന്.

പെട്ടന്ന് ഒരു ആത്മവിശ്വാസം എനിക്കുണ്ടായി. ഞാൻ സെലക്ട് ആകുമെന്ന് ചേട്ടന് വിശ്വസം ഉണ്ടെങ്കിൽ ആ വിശ്വസം തകരാൻ ഞാൻ അനുവദിക്കില്ല. എങ്ങനെയെങ്കിലും ഈ ജോലിക്ക് ഞാൻ സെലക്ട് ആയിരിക്കും. നാളെ മുഴുവനും അതിനായി ഞാൻ പ്രിപ്പെയർ ചെയ്യും.

ചേട്ടനെ നോക്കി ഞാൻ പുഞ്ചിരിച്ചു.

(തുടരും)

a
WRITTEN BY

admin

Responses (0 )



















Related posts