ഷീലാവതി 2
Sheelavathi Part 2 | Author : Ratheendran
[ Previous Part ] [ www.kkstories.com]
ഇത് ഒരുപാട് കാഥാപാത്രങ്ങൾ നിറഞ്ഞ എപിസോഡ് ആയതിനാൽ വായനയുടെ എളുപ്പത്തിനായി,കഥാപാത്ര വിവരങ്ങൾ താഴെ കൊടുക്കുന്നു..
കോലോത്ത് വീട്
ബാലചന്ദ്രന് -അച്ഛൻ
ഷീല -അമ്മ
ആദർഷ് /ആദി -മകൻ
ഷംന /പാത്തു -ആദിയുടെ ഭാര്യ
പൂവത്തുങ്കൽ തറവാട്
ഉണ്ണികൃഷ്ണ മേനോൻ /ഉണ്ണി അങ്കിൾ
ഭാര്യ -സുലേഖ /സുലു
പി . കെ . തോമസ്/തോമാച്ചൻ -വ്യവസായ മന്ത്രി
ഔസേപ് -പേർസണൽ സെക്രട്ടറി
ലിസി -ഔസേപ്പിന്റെ ഭാര്യ
സ്കറിയ ഡേവിഡ് /ക രിയച്ചൻ -m . l .a
പിറ്റേ ദിവസം
പതിവ് പോലെ ഷീല പുലർച്ചെ തന്നെ അടുക്കളയിൽ പ്രാതൽ ഒരുക്കാനുള്ള തിരക്കിലാണ്.സാമ്പാറിനുള്ള പച്ചക്കറികൾ അരിഞ്ഞു പാത്രത്തിലേക്കു മാറ്റി അവർ അടുക്കളയിലെ ചുമരിലെ ആണിയടിച്ച ക്ലോക്കിലേക്ക് നോക്കി.
പതിവിലും വൈകിയിട്ടും പാത്തുവിനെ കാണാനില്ലല്ലോ എന്ന് ആലോചിച്ചു നിന്നപ്പോളാണ് തലേന്ന് നടന്ന സംഭവങ്ങൾ ഷീലയുടെ മനസിലേക്ക് ഓടിയെത്തിയത്.
ഛെ… ഏത് ശകുനം പിടിച്ച നേരത്താണാവോ അങ്ങോട്ടേക്ക് കയറി ചെല്ലാൻ തോന്നിയത്.
ഷീല സ്വയം പിറുപിറുക്കൻ തുടങ്ങി.
ഇനി അവൾ എഴുന്നേറ്റു കാണുമോ… എന്നെ ഫേസ് ചെയ്യാനുള്ള മടി കൊണ്ട് റൂമിൽ തന്നെ ഇരിക്കുന്നതാവുമോ…
ഏയ്.. അതിനു വഴിയില്ല… ഞങ്ങൾ ഇടയ്ക്കു അല്പം എരിവും പുളിയും ഒക്കെ പറയുന്ന കൂട്ടത്തിൽ അല്ലേ.. അയ്യേ…. അത് പോലെ ആണോ ഇത്… സ്വന്തം മകനെയും അവന്റെ പെണ്ണിനേയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ… ഛെ…
അതിനെക്കുറിച് ഓർത്തപ്പോൾ തന്നെ അവർക്ക് വല്ലാത്ത ജാള്യത തോന്നി.
എന്തായാലും ഇനി അവൾ വരുമ്പോ വരട്ടെ … ഞാനായിട്ട് വിളിക്കാൻ ഒന്നും നിൽക്കുന്നില്ല.
അല്ലെങ്കിലും ഇനി
വിളിക്കാൻ ചെന്നാൽ വേറെ എന്ത് കണിയാവും നീ എനിക്ക് ഒരുക്കി വെച്ചിട്ടുണ്ടാവുക എന്റെ കള്ള കണ്ണാ…
പറഞ്ഞതോർത്തു കുണുങ്ങി ചിരിച്ചു ഷീല പച്ചക്കറി കഷ്ണങ്ങൾ ഗ്യാസ് സ്‌റ്റോവിൽ ഇരിക്കുന്ന കുക്കറിലേക്ക് തട്ടി.
ഇതേ സമയം മുകളിലെ മുറിയിൽ പാത്തു ഉണർന്നു കിടപ്പുണ്ടായിരുന്നു.
അവൾക് താഴേക്ക് പോകാൻ വല്ലാത്ത മടി തോന്നി…
എങ്ങനെ അമ്മയുടെ മുഖത്ത് നോക്കും.. അങ്ങനത്തെ പണി അല്ലേ ഒപ്പിച്ചു വെച്ചേ…എനിക്ക് എന്തിന്റെ കേടായിരുന്നു റബ്ബേ….ഓ… ഓരോന്ന് ഒപ്പിച്ചു വെച്ചിട്ടു പടച്ചോനെ വിളിച്ചാൽ മതിയല്ലോ..
അവൾ സ്വയം പഴിക്കാൻ തുടങ്ങി…
തല വഴിയേ പുതച്ചു മൂടി കിടക്കുന്ന ആദിയെ അവൾ പതിയെ കുലുക്കി ഉണർത്താൻ തുടങ്ങി.
ആദി:എന്താടി….
ഉറക്കം നഷ്ടപെട്ട അരിശത്തിൽ ആദി ചോദിച്ചു.
പാത്തു :സമയം ഒൻപത് ആവാറായി…
ആദി:അതിനു..
പാത്തു :എനിക്ക് ഒറ്റയ്ക്ക് താഴേക്കു പോകാൻ ഒരു നാണക്കേട്… ഏട്ടനും കൂടി വാ.. പ്ലീസ്…
പാത്തു കൊഞ്ചിക്കൊണ്ട് പറഞ്ഞു
ആദി :നാണക്കേടോ എന്തിനു?
ആദി അത്ഭുതത്തോടെ ചോദിച്ചു.
പാത്തു:അത് ശരി…ഇന്നലെ രാത്രി ഉണ്ടയാത്തൊക്കെ മോൻ അങ്ങ് മറന്നോ….
അത് പറയുമ്പോളും പാത്തുവിന്റെ മുഖത്ത് ചെറിയ നാണം വിടർന്നു.
ആദി:ഓ അതോ…. അതൊക്കെ ഇപ്പോളും ഓർത്ഞോണ്ടിരിക്കുവാണോ നീ… അമ്മ അതൊക്കെ അപ്പോളെ മറന്നു കാണും. നീ താഴോട്ട് ചെല്ലാൻ നോക്ക്.
ആദി വിഷയം ലഖുകരിക്കാനായി പറഞ്ഞു.
പാത്തു : നിങ്ങളുടെ അല്ലേ അമ്മ… അവിടെ കാത്തു നിൽക്കുവായിരിക്കും എന്നെ കളിയാകാൻ..
ആദി: നീ ഒന്നു പോയെ പാത്തു…ഞാൻ ഒന്ന് സ്വസ്ഥമായി ഉറങ്ങട്ടെ…
അത്രയും പറഞ്ഞു കൊണ്ട് ആദി വീണ്ടും പുതച്ചു മൂടി തിരിഞ്ഞു കിടന്നു.
ആദിയെ കൂട്ടിനു കിട്ടില്ലെന്ന് കണ്ടതോടെ
പാത്തു വീണ്ടും ആലോചനയിലായി.
ഒടുവിൽ രണ്ടും കല്പ്പിച്ചു അടുക്കളയിലേക്ക് പോകാൻ തീരുമാനിച്ചു.റൂമിനു പുറത്തിറങ്ങി സ്റ്റേയർ കേസ് വഴി അവൾ താഴേക്ക് ഇറങ്ങി.
താഴെ പത്രം വായിച്ചു കൊണ്ട് ഇരിപ്പുണ്ടായിരുന്നു ബാലചന്ദ്രൻ.
ബാലചന്ദ്രൻ:ഗുഡ് മോർണിങ് മോളെ..
പാത്തു :ഗുഡ് മോർണിംഗ് അച്ഛാ…
ബാലചന്ദ്രൻ :മോൾ എന്താ ഇന്ന് ലേറ്റ് ആണല്ലോ…
പാത്തു :ആഹ്.. കുറച്ചു.. ഉറങ്ങി പോയി അച്ഛാ..
ഞാൻ അടുക്കളയിലോട്ട് പോട്ടെ എന്നാൽ..
ബാലചന്ദ്രൻ :ശെരി മോളെ
അച്ഛൻ എല്ലാം അറിഞ്ഞാട്ടാണോ സംസാരിക്കുന്നത്…. ഏയ് ആവില്ല, അമ്മ അതൊന്നും പറയാനിടയില്ല…പാത്തു സ്വയം ആശ്വസിച്ചു
ഹാളിൽ നിന്നും നേരെ അടുക്കളയിലേക്ക് പോയി.
തനിക്കു നേരെ തിരിഞ്ഞു നിന്ന് പാത്രം മെഴുക്കുന്ന ഷീലയെ ആണ് പാത്തു കണ്ടത്. സാദാരണ പറയാറുള്ള ഗുഡ് മോറിങ് പറയാൻ അവൾക്ക് അപ്പോൾ തോന്നിയില്ല..
അവൾ ഒച്ച ഉണ്ടാക്കാതെ അകത്തു കയറി, ഒരു വശത്തു നിന്ന് ഉച്ചക്കത്തേക്കുള്ള ഒരുക്കത്തിലേക് കടന്നു.
പാത്രങ്ങൾ കഴുകി തിരികെ റാക്കിലേക്ക് വെക്കാൻ തിരിയവേ ആണ് ഷീല പാത്തുവിനെ കാണുന്നത്. അപ്പോൾ തന്നെ ഫ്രിഡ്ജ് തുറക്കാനായി പാത്തുവും അങ്ങോട്ടേക്ക് തിരിഞ്ഞു. ഒരു നിമിഷം ഇരുവരും സ്ഥബ്ധരായി. കണ്ണുകളിൽ മുഴച്ചു നിന്ന ജാള്യത ഇരുവരും അന്യോന്യം കണ്ടു.
രണ്ടുപേരും എന്തു പറയണമെന്ന് അറിയാതെ കുഴങ്ങി നിന്നു. ഒരുപക്ഷേ കോലോത്ത് വീട്ടിലെ അടുക്കളപ്പുരയിൽ ആദ്യമായിട്ടായിരിക്കും ഇത്രയും നേരം മൗനം തളംകെട്ടി നിൽക്കുന്നത്. എപ്പോഴും എന്തെങ്കിലും ചിലച്ചു കൊണ്ടിരിക്കുന്ന കോലോത്തെ പെൺ കിളികൾക്ക് ഇപ്പോൾ ഉരിയാടാൻ വായിൽ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.
“മോൾ എപ്പോ വന്നു…”
ഒടുവിൽ മൗനത്തെ ഭേദിച്ചു ഷീലയാണ് ആദ്യം സംസാരിച്ചത്
“ഇപ്പോ വന്നേയുള്ളൂ അമ്മേ”
അപ്പോഴും സങ്കോചം വിട്ട് മാറാതെ പാത്തു പറഞ്ഞു
“നിന്നെ കാണാഞ്ഞതുകൊണ്ട് പ്രാതൽ ഞാൻ തന്നെ അങ്ങ് ഉണ്ടാക്കി…”
ചെറിയ ചിരിയോടെയാണ് ഷീല അത് പറഞ്ഞത്
“എങ്കിൽ ഞാൻ ഉച്ചക്കത്തേക്കുള്ളത് ഒരുക്കട്ടെ “
അമ്മ പറഞ്ഞതിലെ കളിയാക്കൽ മനസിലാക്കി കൂടുതലൊന്നും പറയാൻ അവസരം കൊടുക്കാതെ പാത്തു തിരിഞ്ഞു നിന്ന് ഓരോ പണികൾ ചെയ്യാൻ തുടങ്ങി.
പാത്തുവിന്റെ കളികൾ കണ്ട് ഷീലക്ക് ചിരി പൊട്ടി.കുറച്ചു നാൾ പെണ്ണിനെ ഇളക്കാൻ ഇത് ധാരാളം എന്ന് കണക്കു കൂട്ടി അവർ പാത്തുവിനെ സഹായിക്കാൻ ഒപ്പം കൂടി…..
*******************************
ഒൻപത് മണിക്കുള്ള അലാറം ബെൽ കേട്ട് ആദി പുതച്ചിരുന്ന തുണി മാറ്റി കട്ടിലിൽ നിന്നും എഴുന്നേറ്റു.രാവിലെ തന്നെ ഉണ്ണി അങ്കിളിനെ കാണാം എന്നേറ്റതിനാൽ അര മണിക്കൂറിനുള്ളിൽ തന്നെ കുളിച്ചു ഫ്രഷ് അയി അവൻ താഴെ ഡൈനിങ് ഹാളിലേക്ക് പോയി.മൊബൈലിൽ തോണ്ടിക്കൊണ്ടിരുന്നു അവൻ പ്രതാലിനായ് കാത്തിരുന്നു. അധികം വൈകാതെ തന്നെ ആഹാരം അവന്റെ മുന്നിലെത്തി. എന്നത്തേയും പോലെ തന്നെ പാത്തുവാവും കൊണ്ട് വന്നതെന്ന് കരുതി നോക്കിയപ്പോളാണ് ഒരു ആക്കിയ ചിരിയുമായി അവന്റെ അമ്മ മുന്നിൽ നിൽക്കുന്നത് ആദി കണ്ടത്.
ഒരു നിമിഷം അവൻ എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞു.
ഷീല :ആഹ്… നീ കുളിച്ചോ… ഞാൻ നിനക്ക് കുളിക്കാൻ ഇച്ചിരി തൈലം മാറ്റി വെച്ചിട്ടുണ്ടായിരുന്നു.
അമ്മ ഉദ്ദേശിച്ച വ്യങ്യാർത്ഥം ആദിക്ക് നല്ല പോലെ മനസിലായി…
ആദി : അമ്മ ഒന്ന് പോന്നുണ്ടോ….
അവൻ വെളുക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു..
ഷീല :ഓ…ഞാൻ പോയേക്കാം…നീ ഈ ജിമ്മിൽ ഒക്കെ പോയി ഇങ്ങനെ മസിൽ പെരുപ്പിച്ചു നടക്കുന്നെ ഇതിനാണല്ലേ…
കുലുങ്ങി ചിരിച്ചു കൊണ്ട് ഷീല അടുക്കളയിലേക്ക് പോയി.
ആദി ഇളിഭ്യനായി അവന്റ അമ്മയുടെ പോക്കും നോക്കി ഇരുന്നു.
ഇനി അധിക നേരം അവിടെയിരിക്കുന്നത് പന്തിയല്ല എന്ന് മനസിലാക്കിയ ആദി
ബ്രേക്ക്ഫാസ്റ്റ് കഴിച്ചെന്നു വരുത്തി കാറെടുത്ത് യാത്ര തിരിച്ചു.
കുറച്ചധികം മാറി തിരക്കുകൾ ഇല്ലാത്ത ഇല്ലിക്കോട് എന്ന ഗ്രാമത്തിലേക്ക്.
ആദിയുടെ നാടായ
വെള്ളിച്ചാലിൽ നിന്നും ഏകദേശം രണ്ട് മണിക്കൂർ യാത്രയുണ്ട് ഇല്ലിക്കോട്ടേക്ക്.
വെള്ളിച്ചാൽ പോലെ നഗരികം അല്ല ഇല്ലിക്കോട്.പുഴകളെയും മലകളെയും മണ്ണിനേയും മരങ്ങളെയും കൈവിടാതെ കൂടെ കൂട്ടിയ ഒരു നാട്. അതാണ് ഇല്ലിക്കോട്.ഇല്ലിക്കോട്ടെ ഏറ്റവും പ്രധാനപ്പെട്ട വീടുകളിൽ ഒന്നാണ് പൂവത്തുങ്കൽ തറവാട്.ഇല്ലിക്കോടിന്റെ ഹൃദയഭാഗത്ത് തന്നെ നിലകൊള്ളുന്ന എട്ടേക്കർ പുരയിടവും അതിന്റെ ഒത്ത നടുക്ക് നിൽക്കുന്ന ഒരു നാലുകെട്ടും.അതാണ് പൂവത്തുങ്കൽ തറവാട്.ഉണ്ണികൃഷ്ണമേനോൻ എന്ന ഉണ്ണി അങ്കിളിന്റെ വസതി.പൂവത്തുങ്കൽ ഗംഗാഥാര മേനോന്റെയും രുഗ്മിണി അമ്മയുടെയും മകൻ ഉണ്ണികൃഷ്ണനും സഹോദരി ശാരദക്കും തുല്യ വീതത്തിൽ ഉള്ള വീട്.ശാരദ ഭർത്താവിനും കുട്ടികൾക്കും ഒപ്പം തിരുവനന്തപുരത്ത് താമസമാക്കിയത് കൊണ്ട് തന്നെ കുടുംബവീട്ടിൽ ഇപ്പോൾ ഉണ്ണികൃഷ്ണനും ഭാര്യ സുലേഖയും മക്കളായ അഞ്ജലിയും,അനഘയും ആണ് താമസം. അഞ്ജലി വിവാഹിതയാണ്. ഭർത്താവ് സനൂപ് ദുബായിൽ ബസ്സിനസ് റൺ ചെയ്യുന്നു. അനഘ കോളേജ് സ്റ്റുഡന്റാണ്.തിരുവനന്തപുരം സിറ്റിയിലെ തന്നെ പ്രമുഖ സ്വകാര്യ കോളേജിൽ ഇംഗ്ലീഷ് ലിറ്ററെച്ചർ രണ്ടാം വർഷ വിദ്യാർഥിനിയാണ് അനഘ. പോയി വാരാനുള്ള ദൂര കൂടുതൽ കാരണം കോളേജ് ഹോസ്റ്റലിൽ ആണ് താമസം.
ആദിയുടെ കാർ തറവാടിന്റെ ഗേറ്റും കടന്നു അകത്തേക്ക് കയറി.പൂമുഖത്തു തന്നെ അവന്റെ വരവും കാത്ത് നിൽപ്പുണ്ടായിരുന്നു ഉണ്ണി അങ്കിൾ. ആദി വണ്ടിയിൽ നിന്നും ഇറങ്ങി. ബാക്ക് സീറ്റിൽ നിന്നും രണ്ട് കവറുകൾ എടുത്ത് പൂമുഖത്തേക് കയറി.
ഉണ്ണി അങ്കിൾ :എന്താടോ… എന്തെങ്കിലും ഏടാകൂടം ഒക്കെ ഉണ്ടങ്കിലെ ഒന്നിങ്ങു വരെ വരാൻ നിനക്ക് തോന്നു അല്ലേ…
ആദി :അയ്യോ അല്ലങ്കിളെ… എന്നും ഓരോ തിരക്കല്ലേ…അങ്കിളിനു അറിയാവുന്നെ അല്ലേ…
ആദി ഉണ്ണികൃഷ്ണന്റെ കൈ ചേർത്ത് പിടിച്ചു പറഞ്ഞു.
ഉണ്ണി അങ്കിൾ :അറിയാടോ… അല്ല ഇതെന്താ കയ്യില്…
ആദി :ഇത് ആന്റിക്ക് രണ്ട് സാരിയാ…
ഉണ്ണി അങ്കിൾ : ഈ കൈമടക്കിൽ ഒന്നും അവൾ നിൽക്കും എന്ന് തോന്നുന്നില്ല കേട്ടോ ആദി…
ഊറി ചിരിച്ചുകൊണ്ട് ഉണ്ണിയെങ്കിൽ തുടർന്നു
ഉണ്ണി : നിന്നെ ഇപ്പോ കാണാൻ കിട്ടുന്നില്ല എന്നുള്ള പരിഭവം പറച്ചിലാ എപ്പോഴും അവൾക്ക്.നീ വരുന്നുണ്ട് എന്ന് ഞാൻ ഇന്നലെ അവളോട് പറഞ്ഞതേയുള്ളൂ…ദേ അകത്തോട്ട് ചെന്നു നോക്ക്. നിനക്ക് വേണ്ടി ഓരോ സ്പെഷ്യൽ ഉണ്ടാകുന്ന തിരക്കിലാ അവള്.
ആദി:എങ്കിൽ ഞാൻ അകത്തോട്ട് പോട്ടെ അങ്കിളേ… ആന്റിയെ കണ്ടേച്ചു വരാം.
ആദി പൂമുഖം കടന്നു അകത്തേക്ക് കയറി കാലെടുത്തു വച്ചുടന്‍ നല്ല ഇറച്ചിക്കറിയുടെ മണം അവന്റെ മൂക്കിലേക്ക് അടിച്ചു കയറി. അവൻ മുന്നോട്ടു നടന്നു ഹാളിലെ മേശപ്പുറത്തിരിക്കുന്ന കാസറോൾ തുറന്നു നോക്കി
ഹായ്….ആവി പറക്കുന്ന പാലപ്പം. ആദി
ഉള്ളാലെ തുള്ളിച്ചാടി.അവന്റെ ഏറ്റവും പ്രിയപ്പെട്ട വിഭവം ഉണ്ടാക്കി തനിക്കുവേണ്ടി കാത്തിരിക്കുന്ന സുലേഖ എന്ന അവന്റെ സുലു ആന്റിയെ കാണാൻ അടുക്കളയിലേക്ക് ഓടി…
അടുക്കളയുടെ വാതിലിൽ ചാരി നിന്നു അവൻ ഉറക്കെ വിളിച്ചു…
ആന്റി…
തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ ശബ്ദം കാതിൽ വന്നു പതിഞ്ഞ സന്തോഷത്തിൽ അവൾ തിരിഞ്ഞു നോക്കി. കുറേക്കാലത്തിനുശേഷം കാണുന്നതിന്റെ സന്തോഷം ഇരുവരുടെയും കണ്ണുകളിൽ പ്രകാശിതമായി.
മോനെ…. ആദി കുട്ടാ….
സുലേഖ ഇരു കൈകളും നീട്ടി അവനെ അടുത്തേക്ക് വിളിച്ചു
ആദി ഒരു നിമിഷം പോലും കാക്കാതെ
സുലേഖയുടെ കരവലയത്തിൽ വന്നണഞു.
അടുക്കളയിൽ നിന്നപ്പോഴും ഇറച്ചിക്കറിയുടെ മണം അവന്റെ മൂക്കിലേക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു.
ആ നിമിഷത്തിൽ ആദി തിരിച്ചറിഞ്ഞു.
ഈ ലോകത്തിൽ അവന് പ്രിയപ്പെട്ട രണ്ട് വാസനകളും പൂവത്തിങ്കൽ തറവാട്ടിൽ ആണുള്ളതെന്ന്.
ഏലക്ക ഇട്ട നല്ല ഇറച്ചി കറിയുടെ മണം. പിന്നെ,ഓർമ്മ വെച്ച കാലം തൊട്ടേ അവന്റെ മനസ്സിലെ
ലേക്ക് ഓടിക്കയറിയ അവന്റെ സുലു ആന്റിയുടെ മണം.
സുലേഖയെ തന്നിലേക്ക് അവൻ കൂടുതൽ അടുപ്പിച്ചു. അവളുടെ മുലകളുടെ മാർദവവുമേറ്റും അവളുടെ കഴുത്തിൽ നിന്നൊലിക്കുന്ന വിയർപ്പിന്റെ രൂക്ഷ ഗന്ധവും, ഇറച്ചി കറിയുടെ സുഗന്ധവും
കൂടിച്ചേർന്നു അടുക്കളയാകെ പടർന്ന മാസ്മര അനുഭൂതിയിൽ ആദി അവനെ തന്നെ മറന്നു.
സുലേഖയുടെ കൈ അവന്റെ ദേഹമാകെ ഓടി നടന്നു.. പതിയെ ആ കൈ അവന്റെ താലുമുടിയിൽ സ്ഥാനം കണ്ടെത്തി. അവൾ അവന്റെ തലമുടിയിൽ അവളുടെ വിരലുകൾ ഓടിച്ചു.സുലേഖ അവളുടെ കഴുത്തിൽ മുഖം പൊത്തിയിരുന്ന ആദിയെ തലമുടിയിൽ പിടിച്ചു വലിച്ചു അവളുടെ മുഖത്തിന് നേർക്ക് കൊണ്ട് വന്നു..
ഇരുവരുടെയും ശ്വാസം മുഖത്തേക്ക് അടിക്കും വിധം ചേർന്നായിരുന്നു അവർ ആലിംഗനബദ്ധരായി നിന്നിരുന്നത്….
അവർ അന്ന്യയോനം കണ്ണുകളിൽ നോക്കി നിന്നു….
ഒരു നിമിഷം സുലേഖയുടെ നോട്ടം ആദിയുടെ ചുണ്ടുകളിലേക്ക് പോയി. അവനെ ചുംബിക്കാനായി മുന്നോട്ടഞ്ഞപ്പോളേക്കും ആദി അറിയാതെ പിന്നൊട്ടാഞ്ഞു
ആദി :അങ്കിൾ അപ്പുറത്തുണ്ട്…
സുലേഖ :ഇങ്ങോട്ടൊന്നും വരാൻ പോണില്ല…
അടക്കിപിടിച്ച ശ്വാസത്തിൽ സുലേഖ പറഞ്ഞു….
“ഇവിടെ വെച്ച് വേണ്ടാന്റി…”
ആദി സുലേഖയെ വിലക്കി….
സുലേഖയുടെ മുഖം പെട്ടന്ന് വാടാൻ തുടങ്ങുന്നത് ആദി കണ്ടു….
അവൻ സുലേഖയുടെ കൈ പിടിച്ചു നരെ അടുക്കളയോട് ചേർന്ന് കിടക്കുന്ന വർക്ക് ഏരിയയിലേക്ക് കൊണ്ട് പോയി….
കതക് മെല്ലെ ചാരി അവൻ സുലേഖയെ ഭിത്തിയിലേക്ക് ചാരി നിർത്തി….
അവളുടെ മുഖം അവന്റെ ഇരുകൈകളാൽ കോരിയെടുത്ത് ആ റോസ് ചുണ്ടുകളെ അവൻ മൊത്തമായി വിഴുങ്ങി…..
സുലേഖ ഒരു ദീർഘ നിശ്വാസത്തോടെ പതിയെ കണ്ണുകൾ അടച്ചു പിടിച്ച്
അവനെ മാറോടണച്ചു…..
ആദി മെല്ലെ അവന്റെ ചുണ്ടുകൾ വേർപെടുത്താൻ തുടങ്ങി..
സുലേഖക്ക് അപ്പോളും മതിയായില്ല… അവർ അവനെ ഇറുക്കി പിടിച്ച് അവന്റെ ചുണ്ടുകൾ ആർത്തിയോടെ നുണഞ്ഞു..
ആദി ഒടുവിൽ കുറച്ചു ബലം പ്രയോഗിച്ചു തന്നെ അവന്റെ ചുണ്ടുകൾ മോചിപ്പിച്ചു…
സുലേഖ കണ്ണ് തുറന്ന് അവനെ തന്നെ നോക്കി നിന്നു…..
അവരുടെ കണ്ണിൽ അവനോടുള്ള പ്രേമം അലതല്ലി….
ആദി:ആഗ്രഹമില്ലാഞ്ഞിട്ടല്ലാന്റി…
ആന്റി ഒരുമ്മയിൽ ഒന്നും നിർത്തില്ലല്ലോ അതാ…
ആദി സുലേഖയെ ഒന്ന് ആക്കി പറഞ്ഞു.
സുലേഖ : രണ്ട് മാസത്തോളം ആയി നീ എന്റെ അടുക്കൽ വന്നിട്ട് അപ്പൊ പിന്നെ ഇങ്ങനെ ഒക്കെ ഇണ്ടാവും….
സുലേഖ പരിഭവം പറഞ്ഞു…
ആദി :അങ്കിൾ എങ്ങാനും കണ്ടോണ്ട് വന്നാൽ തീർന്നില്ലേ…..
സുലേഖ : കാണുന്നെങ്കിൽ കാണട്ടെ… നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ…
ആദി :എനിക്ക് പേടിയൊന്നുമില്ല…. അങ്കിളിന് ഞാൻ മോനെപ്പോലെയല്ലേ….
ആദിയുടെ ഉള്ളിലെ കുറ്റബോധം നുരഞ്ഞു പൊന്തി….
സുലേഖ : മോനെ പോലെയല്ലേ…മോൻ ഒന്നും അല്ലല്ലോ…പിന്നെന്താ…
സുലേഖ തെറ്റിനെ ന്യായികരിക്കാൻ കാരണങ്ങൾ നിരത്തി…
“നമുക്ക് അപ്പുറത്തേക്ക് നിക്കാം…. അങ്കിൾ വന്നാലോ…”
ആദി പഴയ പല്ലവി തന്നെ പാടി.
“ഹ്മ്മ്…നീ ആദ്യം നടന്നോ ഞാൻ വന്നേക്കാം…”
സുലേഖക്ക് കൂടുതൽ ഒന്നും തന്നെ പറയാൻ ഉണ്ടായിരുന്നില്ല…
ആദി വർക്ക് ഏരിയയിൽ നിന്നും ഹാളിലെ സോഫയിൽ പോയിരുന്നു.
“ഹാ… മോനെ ഞാൻ ഒന്നും പുറത്ത് പോയി വരാം… വന്നിട്ട് നമുക്ക് വിശദമായി സംസാരിക്കാം ഓക്കേ…”
ഉണ്ണികൃഷ്‌ണ മേനോൻ ഷെൽഫിൽ നിന്നും കാറിന്റെ കീ കയ്യിലെടുക്കുന്നതിനിടിയിൽ ആദിയോടായി പറഞ്ഞു.
“ഓക്കേ അങ്കിൾ”
അവൻ മറുപടി പറഞ്ഞു.
അടുക്കളയിൽ എന്തോ കാര്യമായി ചെയ്യുന്നതിന്റെ ശബ്ദം ആദിക്ക് കേൾക്കാമായിരുന്നു.
കുറച്ചു കഴിഞ്ഞതും രണ്ട് പ്ളേറ്റിലായി നിരവധി വിഭവങ്ങൾ ഡൈനിംഗ് ടേബിളിലേക്ക് സുലേഖ കൊണ്ട് പോകുന്നത് ആദി ശ്രെദ്ധിച്ചു….
“വാടാ ഇങ്ങോട്ട്….”
വിഷാദ ഭാവം മാറി പുഞ്ചിരിച്ച മുഖവുമായി സുലേഖ ആദിയെ വിളിച്ചു….
സന്തോഷത്തോടെ ആദി ഡൈനിംഗ് ടേബിളിലെ കസേരകളിലൊന്നിൽ സ്ഥാനം പിടിച്ചു.
തൊട്ടടുത്ത കസേരയിൽ ഇരുന്ന് കൊണ്ട് സുലേഖ സ്നേഹത്തോടെ അവനു വിളമ്പി കൊടുത്ത് കൊണ്ടിരുന്നു….
“നിന്റെ അംഗിളിന് എന്തെങ്കിലും ആശ തോന്നിയാൽ തീർക്കാൻ വേറെ വഴികൾ ഉണ്ട്…. എനിക്ക്…. എനിക്ക്… നീ മാത്രേ ഉള്ളു….”
അവന്റെ മുഖത്ത് നോക്കാതെ കിണ്ണത്തിൽ ഇരുന്ന ചിക്കൻ കറിയിൽ തവിയിട്ട് ഇളക്കിക്കൊണ്ട് സുലേഖ പറഞ്ഞു….
ആദി ഒന്ന് ഞെട്ടി.
“ഒന്ന് പോ ആന്റി…. അങ്കിൾ ഒന്നും അങ്ങനത്തെ ആളല്ല…”
ഒന്നും അറിയാത്ത ഭാവത്തിൽ ആദി ഞെട്ടൽ ഭാവിക്കാതെ പറഞ്ഞൊപ്പിച്ചു.
“ടാ…തെമ്മാടി…. എന്റെ മുഖത്തോട്ട് ഒന്ന് നോക്കിക്കേ….”
സുലേഖ ബലം പ്രയോഗിച്ചു ആദിയുടെ മുഖം തിരിച്ചു…
“നീ എന്താ പറഞ്ഞെ… അങ്കിൾ അങ്ങനത്തെ ആൾ അല്ലന്നോ……
കവിത ഹോട്ടലിൽ അങ്കിളും മോനും കൂടി കാട്ടി കൂട്ടുന്ന വൃത്തികേടുകളുടെ കഥ ഞാൻ പറഞ്ഞു തരണോ….”
ആദിക്ക് കേട്ടതൊന്നും വിശ്വസിക്കാനായില്ല… വളരെ രഹസ്യമായി അവർ ചെയ്ത് പോന്ന കാര്യങ്ങൾ സുലേഖ അറിഞ്ഞതെങ്ങനെ എന്ന് എത്ര ചിന്തിച്ചിട്ടും അവനു പിടി കിട്ടിയില്ല…..
“ആന്റി… അത്…”
അവൻ വിക്കി… വിക്കി പറയാൻ തുടങ്ങി…
“നീ ഇനി പറഞ്ഞു ബുദ്ധിമുട്ടാൻ നിൽക്കണ്ട….”
പാത്രത്തിൽ നിന്നു ഒരു അപ്പം അവന്റെ പ്ളേറ്റിലേക്ക് ഇട്ട് കൊണ്ട് സുലേഖ പറഞ്ഞു
“കഴിക്ക്.. നിനക്ക് അപ്പം ഭയങ്കര ഇഷ്ടം അല്ലേ…”
ആ പറഞ്ഞതിന് ഒരു ദ്വയാർത്ഥം ഉണ്ടോ എന്ന് ആദിക്ക് സംശയം തോന്നി അവൻ സുലേഖയെ നോക്കിയപ്പോൾ ചിരി അടക്കിപിടിച്ചു നിൽക്കുന്ന മുഖവുമായി അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു അവർ.
“ആന്റി ഇതെങ്ങനെ അറിഞ്ഞു…”
ജാള്യതയോടെ അവൻ ചോദിച്ചു.
“ഒരിക്കൽ പണിക്കാർക്ക് കാശ് കൊടുക്കാൻ നിന്റെ അംഗിളിന്റെ പേഴ്‌സ് എടുത്തപ്പോൾ ആണ് ഞാൻ ഒരു കാര്യം കണ്ടത്…”
“എന്ത്”
ആദിക്ക് ആകാംഷ കൂടി…
“ഒരു കോണ്ടത്തിന്റെ കവർ…
ഞാൻ പേഴ്സ് അരിച്ചു പെറുക്കി നോക്കി ആപ്പോ അതിൽ ഒരു ബില്ലും കണ്ടു…
നിങ്ങളുടെ കവിത ബാറിന്റെ ബില്ല്….”
സുലേഖ ചിരിച്ചു കൊണ്ട് തുടർന്നു…..
“ഒന്നൂടെ നോക്കിയപ്പോ അതിന്റെ പിറകിൽ ഒരു നമ്പർ കണ്ടു…. ഞാൻ ആ നമ്പർ എന്റെ ഫോണിൽ സേവ് ചെയ്ത് വെച്ച് മറ്റേതൊക്കെ തിരികെ പേഴ്സിൽ തന്നെ വെച്ചു…”
ആദി എല്ലാം അത്ഭുതത്തോടെ കേട്ടിരുന്നു…
“ആദ്യം ഒക്കെ ആ നമ്പറിൽ വിളിക്കാൻ മടിച്ചു…. പിന്നെ ഒരിക്കൽ രണ്ടും കല്പ്പിച്ചു അങ്ങ് വിളിച്ചു… എടുത്തത് ഒരു പെണ്ണായിരുന്നു….”
“ആരായിരുന്നു അത്…”
ആദി ഇടയ്ക്കു കയറി ചോദിച്ചു…
“ഷൈനി എന്നാ എന്നോട് പറഞ്ഞെ….”
ആദിക്ക് ആളെ മനസിലായെങ്കിലും അറിയാത്ത മട്ടിൽ ഇരുന്നു.
“ഞാനും ഒരു പെണ്ണ് ആയത് കൊണ്ടാവാം അവൾ എന്നോട് തിരിച്ചും സംസാരിച്ചു…പിന്നെ പതിയെ ഞങ്ങൾ ചാറ്റ് ചെയ്യാൻ തുടങ്ങി….. പിന്നെ അവളോട് പതിയെ പതിയെ സൂത്രത്തിൽ ഞാൻ ചോദിത്തിച്ചറിഞ്ഞതാ ഇതെല്ലാം…..”
“ആന്റിക്ക് ഇതൊക്കെ പറയുമ്പോ ഇത്ര സന്തോഷം എന്താണ്……”
എല്ലാം നിസ്സാരമെന്ന മട്ടിൽ ചിരിച്ചുകൊണ്ടെല്ലാം പറഞ്ഞ സുലേഖയെ നോക്കി ആദി ചോദിച്ചു….
സുലേഖ കുറച്ചു നേരം അവനെ തന്നെ നോക്കി… പിന്നെ ഒരു നെടുവീർപ്പിട്ടു.
“ഞാനും നീയും തമ്മിലുള്ള ബന്ധം തുടങ്ങാൻ കാരണം തന്നെ നിന്റെ അങ്കിൾ അല്ലേ….
അങ്ങേർ എന്റെ കാര്യങ്ങൾ ഒക്കെ നേരാവണ്ണം നോക്കിയിരുന്നെങ്കിൽ എനിക്ക് നിന്റടുത് വരേണ്ടി വരുമായിരുന്നോ….
പക്ഷെ എന്റെ ഉള്ളിൽ നമ്മൾ തമ്മിലുള്ള ബന്ധം ഒരു കുറ്റബോധമായി എപ്പോളും ഉണ്ടായിരുന്നു…
ഈ സത്യം തിരിച്ചറിയുന്നേ വരെ….
ഇപ്പോൾ എന്തോ എനിക്ക് അങ്ങനെ തോന്നാറെ ഇല്ല….
മനസിന് മനസ്സ് എന്ന പോലെ ശരീരത്തിന് ശരീരം തന്നെ തുണ വേണം മോനെ…..”
ആദിയുടെ കരങ്ങളിൽ വിരലുകൾ കോർത്തിണക്കി സുലേഖ പറഞ്ഞു….
“ഞാൻ ഇനി നിന്നെ ഒന്നിനും നിര്ബന്ധിക്കില്ല…. നിനക്ക് എന്നോടുള്ള പെരുമാറ്റങ്ങളിൽ എപ്പോളോ എനിക്ക് ചില വ്യതാസങ്ങൾ തോന്നാറുണ്ടായിരുന്നു….
ഇപ്പോൾ തോന്നുന്നു എല്ലാം ഞാൻ സങ്കൽപ്പിച്ചു കൂട്ടിയതാണെന്ന്….”
സുലേഖ അവളുടെ കൈകൾ അവനിൽ നിന്നും വേർപെടുത്തി പറഞ്ഞു….
ആദി അവളുടെ കരങ്ങളെ അതി വേഗം കൂട്ടി പിടിച്ചു….
“ആന്റി…. “
അവൻ ലോലമായി അവളെ വിളിച്ചു….
“ഉള്ളിൽ ഒരു പെണ്ണിനോടുള്ള ഇഷ്ടത്തിന് മറ്റെന്തൊക്കെയോ അർഥങ്ങൾ ഉണ്ടെന്നു തിരിച്ചറിഞ്ഞ കാലം മുതൽ എന്റെ മനസ്സിൽ കയറിയ മുഖം ആണ് ഇത്…..
തെറ്റാണെന്നു ബോധ്യം വന്ന കാലത്തൊക്കെയും തിരുത്താൻ ശ്രെമിച്ചിട്ടുണ്ട് പലവട്ടം…. പക്ഷെ കഴിഞ്ഞിട്ടില്ല….
പിന്നെ വളരെ അവിചാരിതമായി ആന്റിക്കും എന്നോടുള്ള പെരുമാറ്റങ്ങളിൽ എന്തൊക്കെയോ മാറ്റം കണ്ട് തുടങ്ങിയപ്പോ തോന്നൽ ആവല്ലേ എന്ന പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു….
പിന്നീട് ആന്റിയോടൊപ്പം ഒന്നിനും മറയില്ലാതെ ശയിച്ച നിമിഷങ്ങളിൽ ഞാൻ ലോകം കണ്ട ഭാഗ്യവാനെന്നു സ്വയം കരുതിയിട്ടുണ്ട്…..
പക്ഷെ ഇപ്പോൾ എല്ലാത്തിനും ഒടുവിൽ ഉണ്ണി അങ്കിളിനെ കുറിച് ഓർക്കുമ്പോൾ ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു ആന്റി….
എനിക്ക് എല്ലാം തന്ന ആളല്ലേ ആന്റി…. മനസ്സിൽ അച്ഛന്റെ സ്ഥാനം ആണ്…
അങ്ങനെ ഒരാളോട് ഞാൻ ചെയ്യുന്നത് ചതി……”
പറഞ്ഞു തീർക്കാൻ അവന് കഴിഞ്ഞില്ല….. അവന്റെ കണ്ണിൽ നിന്നും ധാരയായി കണ്ണ് നീർ ഒഴുകി…..
“സാരമില്ല മോനെ ആന്റിക്ക് എല്ലാം മനസിലാകും….”
അവന്റെ പുറത്ത് തലോടി അവൾ ആശ്വസിപ്പിക്കാൻ ശ്രെമിച്ചു….
അപ്പോളും തന്റെ ജീവിതം ഇനി എങ്ങിനെ എന്നുള്ള ചോദ്യത്തിന് സുലേഖക്കു ഉത്തരം ഇല്ലായിരുന്നു…….
****************************************************************************************************************************************************************************
മറ്റൊരിടത്ത്…..
“എന്നതാ സാറേ… അങ്ങോട്ട് പൊങ്ങുന്നില്ലല്ലോ…..”
ലിസി തോമസിന്റെ കുണ്ണ കയ്യിലെടുത്ത് ഉഴിയുന്നതിനിടെ പറഞ്ഞു.
“കുറച്ചു ദിവസങ്ങളായിട്ട് നെട്ടോട്ടം അല്യോ ഡി അതിന്റെയാവും …നീ ഒന്ന് വായിലെടുത്തു ഊമ്പടി പെണ്ണെ….”
തോമാച്ചൻ എന്ന മന്ത്രി പി. കെ.തോമസ് ലിസിയുടെ തലയിൽ വാത്സല്യപൂർവം തലോടിക്കൊണ്ട് പറഞ്ഞു.
“എന്ന് പറഞ്ഞ എങ്ങനാ… എനിക്കെന്റെ കൊച്ചിനെ ഒന്ന് സ്നേഹിക്കണ്ടായോ….”
പറച്ചിലിനിടയിൽ തന്നെ ലിസി തോമാച്ചന്റെ ഇത്തിരി കുഞ്ഞനെ ഉമ്മ വെച്ചും മണത്തും നക്കിയും എല്ലാം തന്റെ ഇഷ്ടം പ്രകടിപ്പിച്ചുകൊണ്ടിരുന്നു.
പതിയെ ലിസി അയാളുടെ കുണ്ണ അവളുടെ വായിലാക്കി. ഒരു മിഠായി നുണയുന്ന ലാഘവത്തിൽ അവൾ അതിനെ നന്നായി ഊറാൻ തുടങ്ങി.
“ഹൗവു….എന്റെ മാതാവേ…..”
തോമാച്ചൻ അറിയാതെ പിന്നിലേക്ക് ചാഞ്ഞുപോയി.
ഒരു നിമിഷം അയാൾ അവളുടെ വായ് പ്രയോഗം കണ്ണടച്ച് ആസ്വദിച്ചു.
പതിയെ തുടർന്നു
“ഇതാ മോളെ,ചാച്ചൻ എന്നാ കൊല കൊമ്പൻ പ്രശ്നം ആന്നേച്ചാലും ഒരു അഞ്ചു മിനിറ്റെങ്കി അഞ്ചു മിനിറ്റ് കിട്ടിയാൽ,എന്റെ മോളുടെ അടുത്തേക്കും ഓടി വരുന്നേ…
നീ അടുത്തുണ്ടെങ്കിൽ അതൊരു ആശ്വാസം തന്നാടി മോളെ….”
അയാളുടെ അവസാന വാക്കുകൾ ഒരല്പം ഇടർച്ചയോടെ ആണ് പുറത്ത് വന്നത്
തോമാച്ചന്റെ കണ്ഠം ഇടറിയപ്പോൾ ലിസിക്ക് ഉള്ള് പിടഞ്ഞു . അവൾ പതിയെ എണീറ്റു തോമാച്ചന്റെ മാറിലേക്ക് ചാഞ്ഞു. മാറിൽ കിടന്നു കൊണ്ട് ചെറുതായ് ഒന്നുയർന്നു അവൾ അയാളുടെ കണ്ണുകളിൽ മുത്തം നൽകി .
വീണ്ടും മാറിലേക്ക് തന്നെ ചാരി അയാളുടെ കാതുകളിൽ അവൾ മന്ത്രിച്ചു
“എന്നതാ ഈ മനസിലൊരു കലക്കം.. എന്നോട് പറ… ഞാൻ എന്നാ എങ്കിലും ചെയ്യണോ….”
അവൾ ചോദിച്ചതിന്റെ അർത്ഥം തോമാച്ചന് പിടി കിട്ടി. അയാൾ അവളുടെ സാരി വിടവിലൂടെ കൈ കടത്തി അവളെ വട്ടം പിടിച്ചു.. അതെ മുറുക്കത്തിൽ അവളുടെ കവിളിൽ ഒന്നമർത്തി മുത്തി.ശേഷം അവളുടെ കാത്കൾക്ക് കേൾക്കാൻ പോന്ന വണ്ണം സ്വകര്യത്തിൽ പറഞ്ഞു
“ഓ നീ എന്നാ ചെയ്യാനാടി പെണ്ണെ…കൂടേ നിക്കുവെന്നു കരുതിയവർ തന്നെ കുതികാലു വെട്ടിയെന്നു അറിയുമ്പോളൊള്ള ഒരു മരവിപ്പ് ഇല്ലേ. ഇത് അത്രേ ഉള്ളെന്നെ….ഇത് എങ്ങനെ ഡീൽ ചെയ്യോണോന്ന് എനിക്ക് നല്ല പിടുത്തം ഉണ്ട്…
നീ ഇപ്പൊ ദേ ഇതേലോട്ട് ഒന്ന് പിടി…”
ലിസിയുടെ കൈ പിടിച്ചു തന്റെ അണ്ടിയിൽ പിടിപ്പിച്ച് ഒരു വഷളൻ ചിരിയോടെ തോമാച്ചൻ പറഞ്ഞു.
ലിസി തന്റെ ആ പഴയ തോമാച്ചനെ അയാളുടെ കണ്ണുകളിൽ കണ്ടു.
“ഞാൻ ഒന്ന് ഉള്ളിൽ വെച്ച് കളഞ്ഞു തരട്ടെ…”
സന്തോഷം അടക്കാനാകാതെ അവൾ ചോദിച്ചു..
“സമയം ഇല്ലടി.ഞാൻ രാത്രി വീട്ടിലോട്ട് വരാം.ഇപ്പൊ ഇത് മതി.”
“എന്നാ ഞാൻ എടുത്ത് തരാം, വായിലോട്ട് ഒഴിച്ചോ..”
“ഹ്മ്മ്”
തോമാച്ചൻ സമ്മതം മൂളി.
വായിലെടുക്കാനായി അവൾ കുനിഞ്ഞതും തോമാച്ചന്റെ മൊബൈലിൽ
കാൾ വന്നതും ഒരുമിച്ചായിരുന്നു.
“മോളെ നിക്കെടി… ഔസെപ്പാണ് ….”
മറുതലക്കൽ നിന്നും തോമാച്ചന്റെ പി.എ ഔസേപ്പിന്റെ ശബ്ദം
“സാറേ കുര്യച്ഛൻ വന്നിട്ടുണ്ട്”
“നീ ഇരിക്കാൻ പറ…ഞാൻ വന്നേക്കാന്ന് പറഞ്ഞേക്ക്”
“ഓ ആയിക്കോട്ടെ.” ഔസേപ് ഫോൺ കട്ടാക്കി.
ഒട്ടും താല്പര്യമില്ലാഞ്ഞിട്ട് കൂടി ലിസി നിലത്തു നിന്നും എഴുന്നേറ്റ് തന്റെ സാരിയുടെ ചുളിവുകൾ നേരയാക്കാൻ തുടങ്ങി.
തോമാച്ചൻ കയ്യെത്തി സ്റ്റാൻഡിൽ വിരിച്ചിരിക്കുന്ന തന്റെ മുണ്ട് എടുത്ത് ഉടുക്കാൻ ഒരുങ്ങവേ….
“ഷഡ്ഢി ഇടുന്നില്ലേ… ഞാൻ ആ ഷെൽഫിൽ എടുത്ത് വെച്ചിട്ടുണ്ട്.”
ഷഡ്ഢി ഇടാൻ മറന്നതാണെങ്കിൽ ഓർമ്മിപ്പിക്കാൻ എന്ന മട്ടിൽ ലിസി ചോദിച്ചു.
എന്നാതിനാ…. വല്ല ചൊറിയുന്ന വർത്തമാനം പറയാനാ അവൻ വരുന്നേ എങ്കിൽ മുണ്ട് പൊക്കി കാണിക്കാൻ ഷഡ്ഢി ഇടാതിരിക്കുന്നെ ആ നല്ലത്”
തോമാച്ചൻ തന്റെ സ്വാതസിദ്ധ ഷൈലിയിൽ കാച്ചി.
ലിസിയുടെ പൊട്ടിച്ചിരിയുടെ അകമ്പടിയോടെ തോമാച്ചൻ മുണ്ട് എടുത്ത് ഉടുത്തു.
“ഞാൻ ഇറങ്ങട്ടെ ചാച്ചാ “
ലിസി മേശപ്പുറത്തിരുന്ന ഫയലുകൾ കയ്യിലെടുത്തു തോമച്ചനോട് ചോദിച്ചു.
“ഓ.. ഞാൻ രാത്രി വീട്ടിലോട്ട് വരാം. നിന്റെ കെട്യോനോട് ഒരു ബ്ലാക് ലേബൽ വാങ്ങി വെച്ചേക്കാൻ പറഞ്ഞേരെ”
പെർഫ്യൂം കക്ഷത്തിൽ പൂശിക്കൊണ്ട് തോമാച്ചൻ മറുപടി നൽകി.
“അതൊക്കെ അവിടെ എപ്പോളും സ്റ്റോക്ക് ഒണ്ട്. ചാച്ഛൻ അങ്ങ് വന്നേച്ച മതി.”
വാത്സല്യപൂർവ്വം പറഞ്ഞു കൊണ്ട് അടക്കി പിടിച്ച ഫയലുകളയുമായി ലിസി പുറത്തേക്കിറങ്ങി.
അല്പം മുൻപ് വരെ കമിതാക്കളായി ചേർന്നിരുന്നവർക്ക് ഒരു പിതൃ- പുത്രി ബന്ധത്തിലേക്ക് തെന്നി മാറാൻ നിമിഷങ്ങൾ മാത്രം മതി.പുറം ലോകത്തിനു മുന്നിൽ ലിസി തോമസിന്റെ മാനസ പുത്രിയാണ്. പക്ഷെ അവർ മാത്രമുള്ള ഇടങ്ങളിൽ അത് മാത്രമായിരുന്നില്ല തോമസിന് ലിസി.
ചിലപ്പോൾ അവൾ
കിടപ്പറയിൽ തന്റെ എല്ലാ രതി കേളികൾക്കും കൂടെയുണ്ടാവരുള്ള കാമുകിയാവും മറ്റു ചിലപ്പോൾ തോമസിന്റെ ആരോരുമറിയാത്ത രഹസ്യങ്ങൾ പോലും ഉള്ളിൽ സൂക്ഷിക്കുന്ന ഭാര്യ ആവറുണ്ടവൾ.അയാളുടെ വയ്യായ്മകളിൽ ഒരു മകളെ പോലെ പരിയക്ഷയ്‌ക്കെത്താറുണ്ടവൾ. അയാളുടെ ടോപ് ബിസിനസ് ഡീലുകൾ നേടിയെടുക്കാൻ അയാൾ ചൂണ്ടിക്കാണിക്കുന്ന ആളുകൾക്കൊപ്പം ശരീരം പങ്കുവെയ്ക്കാൻ ആവശ്യപ്പെടുമ്പോൾ സന്തോഷത്തോടെ അനുസരിക്കുന്ന ഒരു വേശ്യ ആവാറുണ്ടവൾ.അങ്ങനെ മറ്റാർക്കും നിർവചിക്കാനാവാത്ത ഒരു ബന്ധം അവർക്കിടയിലുണ്ട്.
തന്റെ പത്തൊൻപതാം വയസിൽ ലിസിയെ അവളുടെ അമ്മ രാജമ്മ തോമച്ഛന് മുന്നിൽ കാഴ്ച വെക്കുമ്പോൾ അയാൾ എരുമേലിയിലെ വെറുമൊരു എം. എൽ. എ. മാത്രം ആയിരുന്നു.16 വർഷങ്ങളിക്കിപ്പുറം, ഇന്നയാൾ സംസ്ഥാനത്തെ വ്യവസായ മന്ത്രിയാണ്. ഭരണ കക്ഷിയിലെ തന്നെ പ്രധാന നേതാക്കളിൽ ഒരാൾ. അതിന് പിന്നിൽ ലിസിയ്ക്കും നല്ലൊരു പങ്കുണ്ട്.അയാളുടെ നേട്ടങ്ങൾക്ക് വേണ്ടി അവൾ പ്രയത്നിച്ചത് പോലെ മറ്റാരും പ്രയത്നിച്ചിട്ടുണ്ടാവില്ല.അയാൾക്ക് നേടേണ്ട ഇടങ്ങളിലെല്ലാം അയാൾ ലിസിയെ മുന്നിൽ നിർത്തും.അവളുടെ പൂറിന്റെ രുചിയും നാവിന്റെ മധുരവും നുണഞ്ഞിട്ടുള്ളവരൊക്കയുംപിന്നീടൊരിക്കലും തോമാച്ചന് തടസമായി വന്നിട്ടില്ല.അത് കൊണ്ട് തന്നെയാണവൾ തോമാച്ചന്റെ എല്ലാം എല്ലാം ആയി മാറിയത്.
മുപ്പത്തഞ്ചാം വയസിൽ കോട്ടയം ടൗണിലെ പ്രധാനപ്പെട്ട സലൂണുകളുടെയും ടെക്സ്റ്റൈൽ ഷോപ്പുകളുടെയും ഉടമയായി മാറിയത്
സാർ ഇപ്പൊ എങ്ങാനും ഇറങ്ങുമോ.ആ കുര്യച്ഛൻ പുറത്ത് കിടന്നു കയർ പൊട്ടിക്കുന്നുണ്ട്. കൂടാതെ കാണാൻ വേറെയും എഴെട്ട് ആൾക്കാറുണ്ട്. ഇതെല്ലാം കഴിഞ്ഞിട്ട് വേണം ഉച്ചക്കത്തെ മീറ്റിംഗിന് ഓടി തിരുവനന്തപുരത്ത് എത്താൻ.”
ഔസേപ് തന്റെ ആവലാതി മുഴുവൻ വലിയ മുറിക്കുള്ളിലെ തോമാച്ചന്റെ ഓഫീസ് മുറിയിൽ നിന്നും പുറത്തേക്ക് വന്ന ലിസിയോട് പങ്ക് വെച്ചു.
അയിന് എന്നാ… അഞ്ച് മിനിറ്റിൽ സാറിങ് വരത്തില്ലയോ
ലിസി ആശ്വസിപ്പിക്കാൻ പറഞ്ഞു
“നിന്റെ ഒരു അഞ്ച് മിനിറ്റ് .. പൊക്കോണം പെണ്ണെ എന്റടുത്തു നിന്നു… കൈ വാക്കിനെങ്ങാനും വന്ന നല്ലത് തരും ഞാൻ”
പകുതി കളിയും പകുതി കാര്യവുമായി ഔസേപ് തുടർന്നു
“അഞ്ച് മിനിറ്റ് കണ്ടെച് ഇപ്പൊ ഇറങ്ങാണെമെന്ന് പറഞ്ഞു പോയെ ആണ് നീ.. ഇപ്പൊ അര മണിക്കൂർ ആവനായി…”
അത്രയും പറഞ്ഞു വർഗീസ് ലിസിയുടെ പതു പതുത്ത അരയിൽ അയാളുടെ കൈ അമർത്തി.
“ഹൌ….”
അപ്രതീക്ഷിതമായ ഔസെപ്പിന്റെ പിടുത്തത്തിൽ ലിസി പുളകം കൊണ്ട് പോയി.അവൾ പതിയെ ഔസേപ്പിനോട് ചേർന്ന് നിന്നു
“വിട് ഇച്ചായ…..പുറത്ത് ആളുകൾ നിക്കുന്നു.”
ഡോറിന് വെളിയിൽ കാത്തു നിൽക്കുന്ന ആളുകളെ ചൂണ്ടി ലിസി പറഞ്ഞു.
“അതിന് ഇത് കൺസീൽഡ് ഗ്ലാസ് അല്ലേടി….പുറത്ത് നിന്നു ആർക്കും കാണാൻ പറ്റില്ലല്ലോ…. ഇനി ഇപ്പൊ ആരേലും കണ്ടാൽ തന്നെ എന്നാ… ഞാൻ നിന്റെ കെട്ടിയോൻ അല്ലേ…. പിന്നെ എന്ന….”
ഔസേപ് തോമാച്ചന്റെ പേഴ്സണൽ സെക്രെട്ടറിയും വിശ്വസ്ഥന്നുമാണ്. ലിസിക്കും മുന്നേ തോമാച്ചനൊപ്പം കൂടേ കൂടിയവൻ. അയല്പക്കത്തെ വീടുകളിൽ നിന്നും റബ്ബർ ഷീറ്റ് മോഷ്ടിച്ചു വരുമാനം കണ്ടെത്തിയാണ് ഔസേപ് അതിനു മുന്നേ ജീവിച്ചിരുന്നത്. ഇന്ന് അയാൾ കോടികളുടെ ബിനാമി ആണ്….
എല്ലാ സൗഭാഗ്യങ്ങളും അയാളുടെ മുന്നിലെത്തിയത് തോമാച്ചനൊപ്പം കൂടിയത് മുതൽ ആണ്. അത് കൊണ്ട് തന്നെ ഔസേപ്പിന് തോമച്ചനോട് അനുസരണ ഉള്ള യമജമാനോട് കാണിക്കുന്ന പോൽ ഒരു പ്രേത്യേക തരം വിധേയത്തമാണ്.തോമാച്ചന്റെ വാക്കിനു ഔസപ്പിന് മറുവാക്കില്ല.
അങ്ങനെ ഇരിക്കയാണ് ഏകദേശം അഞ്ച് കൊല്ലം മുൻപാണ് ഔസേപ് ലിസിയെ മിന്നു കെട്ടുന്നത്.
തോമച്ചാന്റെയും ലിസിയുടെയും അവിശുദ്ധ ബന്ധം ഒരു ചാനലിന്റെ അന്തി ചർച്ചക്കുള്ള ഹോട് ടോപ്പിക്ക് ആയപ്പോൾ തോമാച്ചൻ തന്നെയാണ് ആവശ്യം മുന്നോട്ട് വെച്ചത്.
നാൽപതഞ്ചു വയസ്സ് കഴിഞ്ഞിട്ടും അതെ വരെ ഔസെപ്പിന് ഒരു പെണ്ണ് കൂട്ടിനു വേണമെന്നുള്ള തോന്നൽ ഒന്നും ഉണ്ടായിരുന്നില്ല.പക്ഷെ ലിസിയുടെ കാര്യം കേട്ടപ്പോൾ അയാൾക്ക് വിശ്വസിക്കാനായില്ല. അവളെ പോലൊരു സൗന്ദര്യ റാണിയെ അയാളുടെ ഭാര്യയായി അയാൾ സ്വപ്നത്തിൽ പോലും ചിന്തിച്ചുട്ടാണ്ടായിരുന്നില്ല.
അതുകൊണ്ടുതന്നെ അവളുടെ ഭൂതകാലം ഒന്നും ഔസേപ്പിന് ഒരു പ്രശ്നമായിരുന്നില്ല.
മറുതലക്കൽ ലിസിക്ക് ഈ ആവശ്യം ആദ്യം ഉൾകൊള്ളാനേ കഴിഞ്ഞില്ല.
ഔസേപ്പുമായുള്ള വിവാഹം അവളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടിഞ്ഞാണാവുമോ എന്ന് അവൾ ഭയപ്പെട്ടിരുന്നു.
പക്ഷേ അവൾ വിചാരിച്ചത് പോലെ ആയിരുന്നില്ല കാര്യങ്ങൾ. ഔസേപ്പ് അവളുടെ ഇഷ്ടങ്ങൾക്ക് ഒന്നും തന്നെ വിലങ്ങു തടിയായി നിന്നില്ല. മറിച്ച് അവളുടെ സത്വത്തെ തിരിച്ചറിഞ്ഞു അവളെ കൂടുതൽ സ്നേഹിക്കുകയാണ് ചെയ്തത്.
അയാളുടെ സ്നേഹത്തിനും കരുതലിനും മുന്നിൽ കാലക്രമേണ ലിസി അടിയറവ് പറഞ്ഞു.അത് കൊണ്ട് തന്നെ കിടപ്പറയിലെ ഔസെപ്പിന്റെ പോരായ്മകൾ ഒന്നും ലിസിക്ക് പ്രശ്നമായിരുന്നില്ല.
ലിസി എല്ലാ അർത്ഥത്തിലും ഔസേപ്പിന്റെ ഉത്തമയായ ഭാര്യയയി മാറുകയായിരുന്നു.
“അകത്ത് വെച്ചോടി….”
അറിയാൻ ഔസെപ്പിന് ആകാംഷയായി.
“ഉവ്വ… മര്യാദക്ക് ഒന്ന് വായിൽ വെക്കാൻ പോലും പറ്റിയില്ല… അപ്പോളേക്കും നിങ്ങൾ വിളിച്ചില്ലേ…..”
ചെറിയ പരിഭവത്തിൽ ലിസി പറഞ്ഞു.
“ഞാൻ എന്നാ ചെയ്യാനാടി… ആ കുര്യച്ഛൻ സ്വസ്ഥത തരണ്ടേ…..”
ഔസേപ് തന്റെ നിസ്സഹായാവസ്ഥ പറഞ്ഞു.
“തോമാച്ചന് ഇഷ്ടക്കേട് ആയോടി…”
ചോദിച്ചപ്പോൾ അറിയാതെ ഔസെപ്പിന്റെ തല താഴ്ന്ന് പോയി.
തന്റെ യജമാനനെ ഇഷ്ടക്കേടിനു താൻ പാത്രമായോ എന്നുള്ള സംശയം ഔസെപ്പിനെ മൗനിയാക്കി.
ഔസേപിന്റെ നിൽപ് കണ്ട് ലിസിക്ക് ചിരി വന്നു.
അവൾ അയാളുടെ തടി പിടിച്ചു തല ഉയർത്തി.
“ദേ ഇങ്ങോട്ട് നോക്കിയേ ചാച്ചന് ദേഷ്യം ഒന്നുമില്ല….
ഇനി അതോർത്തു എന്റെ പൊന്നിച്ചായൻ തല പിണ്ണാക്ക് ആക്കേണ്ട…”
അത് കേട്ടപ്പോൾ അയാൾക്ക് ചെറിയൊരാശ്വാസം തോന്നി.
“പിന്നല്ലാതെ… നീ അരമണിക്കൂർ മുൻപ് കേറി പോയതല്ലേ… ഇത്രേം നേരം നീ എന്തെടുക്കുവാരുന്നു അവിടെ.. അതല്ലേ… ഞാൻ കരുതിയെ എല്ലാം കഴിഞ്ഞിട്ടുണ്ടാവും എന്ന്…”
ഔസെപ്പിന് അപ്പോളും ഒരു സമാധാനം ആയിട്ടുണ്ടായിരുന്നില്ല.
“എന്റെ മനുഷ്യ നിങ്ങൾ ഒന്ന് അടങ്…. ചാച്ചൻ ഇന്ന് രാത്രി വീട്ടിലോട്ടു വരാമെന്നു പറഞ്ഞിട്ടുണ്ട്… പോരെ… നിങ്ങൾ രതിയിലേക്കുള്ള ചാച്ചന്റെ സ്പെഷ്യൽ പോത്ത് കറി ഉണ്ടാക്കി വെച്ചേക്കണം കേട്ടല്ലോ…”
അയാളെ സന്തോഷിപ്പിക്കാനായി ലിസി പറഞ്ഞു….
“അത് ഞാൻ ഏറ്റു…”
അയാൾ ആവേശം കൊണ്ട് അല്പം ഒച്ചതിൽ പറഞ്ഞു.
ഔസെപ്പിന് അപ്പോളാണ് ഒരു ജീവൻ വെച്ചത്
അപ്പോഴേക്കും മന്ത്രി പി. കെ. തോമസ് പുറത്തേക്കിറങ്ങി.
“ലിസി…”
അയാളുടെ സംസാരത്തിന്റെ ടോൺ വ്യത്യസ്തമായിരുന്നു.
“സർ….”
യന്ത്രികമായി തന്നെ അവളും വിളി കേട്ടു.
“പുറത്തുള്ള ഓരോരുത്തരെ ആയി വിളി.”
“ശെരി സർ….”
ലിസി ഡോർ ലോക്ക് ഓപ്പൺ ആക്കി…
“അപ്പോയ്ന്റ്മെന്റ് എടുത്തവർ ഓരോന്നായി കേറി വാ…”
ലിസി പുറത്തിരിക്കുന്നവരോടയി പറഞ്ഞു…
“ലിസിയെ… ആദ്യം ഞാൻ തന്നെ കേറിയേക്കാം അല്ലിയോ…..”
ഒരു വഷളൻ ചിരിയുടെ അകമ്പടിയോടെ കുര്യച്ഛൻ അകത്തേക്ക് കയറി.
ലിസിയിയുടെ മുഖം ദേഷ്യത്താൽ ചുവന്നു…..
ഒന്നും പറയാൻ നിൽക്കണ്ട എന്ന മട്ടിൽ ഔസേപ് അവളെ കണ്ണ് കാട്ടി….
ലിസി പിന്നെ ഒന്നും പറയാൻ നിന്നില്ല….
കുര്യച്ഛൻ എന്ന സ്‌കറിയ ഡേവിഡ് തോമാച്ചൻ ഉൾപ്പെടുന്ന പാർട്ടിയുടെ പ്രധാനികളിൽ ഒരുവനാണ്…. തോമാച്ചന് ശേഷം മന്ത്രി കുപ്പായം എടുത്തണിയാൻ പാർട്ടിയിൽ ഏറ്റവും യോഗ്യൻ.കൂടെ കൊണ്ട് നടന്നു രാഷ്ട്രീയത്തിന്റെ എല്ലാ ഉള്ള് കളികളും കുര്യച്ഛന് പഠിപ്പിച്ചു കൊടുത്തത് തോമാച്ചൻ ആണ്. ഇപ്പൊ അതെ ഗുരുവിനെ തന്നെ ഒളിപ്പോരിലൂടെ വീഴ്ത്താൻ ഒരുങ്ങിയിറങ്ങിരിക്കുകയാണ് കുര്യച്ഛൻ.
അതിന്റെ ആദ്യ പടി ആയിരുന്നു ഇപ്പോൾ വാർത്തകളിൽ ആകെ നിറഞ്ഞു നിൽക്കുക്കുന്ന റിയൽ എസ്റ്റേറ്റ് മാഫിയയുമായുള്ള ഔസെപ്പിന്റെ കാൾ റെക്കോർഡിങ്ങുകൾ.
കുര്യച്ഛൻ ഓഫീസ് ഡോർ തുറന്ന് അകത്തേക്ക് കയറി….
“എന്റെ തോമാച്ചാ…. ആകെ പെട്ടല്ലോ…എന്നാ ഒക്കെയാ… ഇവിടെ നടക്കുന്നെ… ഏ…”
“ഓ… അതൊന്നും സാരമില്ലെടാ ഉവ്വേ….. നമ്മളിതൊക്കെ എത്ര കണ്ടെക്കുന്നെടാ……ഏത്….”
പുറത്ത് സങ്കടപ്പെട്ട് ഉള്ളാൽ ചിരിചിരിക്കുന്ന ശത്രുവിനെ തിരിച്ചറിഞ്ഞു കൊണ്ടാണ് തോമാച്ചൻ മറുപടി പറഞ്ഞത്…..
“എന്നാലും അങ്ങനെ അല്ലന്നേ… നമുക്ക് പാർടിക്ക് അകത്തു തന്നെ ശത്രുക്കൾ ഒണ്ടെന്നേ…. അല്ലാണ്ട് പിന്നെ ഇതൊക്ക എങ്ങനാ…”
കുര്യച്ഛൻ ഒന്നെറിഞ്ഞു നോക്കി…
“നേരാ…. എനിക്കും അങ്ങനെ ഏതാണ്ടൊക്കെ തോന്നുന്നുണ്ട്…. പക്ഷെ ആരാന്നൊക്ക അറിയാണ്ട് എങ്ങനാടാ…”
തോമാച്ചൻ ഒന്നും അറിയാത്ത മട്ടിൽ തട്ടി.
“അച്ചായൻ എന്റെ കൂടേ ഒന്നു നിന്നു തന്നാൽ മതി…. അവൻ ആരായാലും ശെരി… അവന്റെ കൂടേ ആരൊക്കെ ഉണ്ടായിരുന്നാലും ശെരി… നമ്മൾ എല്ലാത്തിനെയും പോക്കുകയും ചെയ്യും… ഈ ഭൂമിന്നെ തൊടച്ചു നീക്കുകയും ചെയ്യും പോരെ….”
“അത് മതിടാ… നീ എന്റെ കൂടേ ഉണ്ടല്ലോ… അത് കേട്ടാ മതി എനിക്ക്….”
തോമാച്ചനും വിട്ടു കൊടുത്തില്ല…
“എങ്കിൽ ഞാൻ ഇറങ്ങട്ടെ അച്ചായാ പോയിട്ട് പണി ഒണ്ട്….”
തോമാച്ചന്റെ സസ്‌പെക്ട് ലിസ്റ്റിൽ നിന്നു പേര് വെട്ടിയ ആഹ്ലാദത്തിൽ കുര്യച്ഛൻ പുറത്തേക്കിറങ്ങി….
എല്ലാത്തിന്റെയും പിന്നിൽ താന്നാണെന്നു വിളിച്ചു പറയും പോലുള്ള കുര്യച്ഛന്റെ ഭാവ പ്രകടനം കണ്ട് തോമാച്ചൻ ഉള്ളാലെ ചിരിച്ചു….
കുര്യച്ഛനെ കൊണ്ട് ഒറ്റക്ക് ഇത് നടക്കില്ലെന്നു തോമാച്ചന് ഉറപ്പാണ്.അത് ഊട്ടി ഉറപ്പിക്കും മട്ടിൽ കുര്യച്ഛൻ തന്നെ ഇപ്പോൾ അയാളുടെ മുന്നിൽ വെളിവാക്കി.
അയാൾക്കറിയേണ്ടിയിരുന്നത് കുര്യച്ഛന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന കരങ്ങൾ ആരുടേതാണെന്നായിരുന്നു.
തനിക്കെതിരെ ഒരുങ്ങുന്ന യുദ്ധത്തിനെതിരെ പോരാടാൻ തോമാച്ചൻ മനസ്സിൽ കളമൊരുക്കി തുടങ്ങിയിരുന്നു….
മുന്നിൽ ഒളിഞ്ഞിരിക്കുന്ന ശത്രുവിനെ മറ നീക്കി പുറത്താക്കി യുദ്ധം ജയിക്കാനുള്ള ജാലവിദ്യ തോമാച്ചന് നന്നേ വശമുണ്ട്.
അത് കൊണ്ട് തന്നെ എതിരാളികളുടെ അടുത്ത നീക്കത്തെ നേരിടാൻ അയാളുടെ തയ്യാറെടുപ്പുകൾ എപ്പോളെ തുടങ്ങി കഴിഞ്ഞിരുന്നു….
തുടരും ….
Responses (0 )