ജന്മാന്തരങ്ങൾ 3
Reincarnation Part 3 | Author : M.r Malabari
[ Previous Part ]
കെ കെ സൗഹൃദം ഗ്രൂപ്പിലെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി
ഇങ്ങനെ ഒരു കഥ എഴുതാൻ എന്നെ സഹായിച്ച തമ്പുരാൻ ,ലവ്വർ ബ്രോ , അഖിൽ , രാഹുൽ പി വി, ഹൈദർ മരക്കാർ തുടങ്ങിയ എല്ലാ സുഹൃത്തുക്കൾക്കും ഹൃദയത്തിൻറെ ഭാഷയിൽ നന്ദി പറയുന്നു ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ ദയവായി കഷ്മിക്കണം അറിഞ്ഞുകൊണ്ട് അല്ല
ആദ്യ ഭാഗങ്ങൾ വായിക്കാത്തവർ അത് വായിക്കുക
സമയം രാത്രി 8 : 30
പൂനെ നഗരത്തിലെ ആളൊഴിഞ്ഞ ഒരു തെരുവ് വീഥി.
പൂനെയിൽനിന്നും ജയ്‌പൂരിലേക്കുള്ള യാത്രയിൽ ആയിരുന്നു അനിഖ .,.,.
പെട്ടന്ന് എന്തോ പൊട്ടി തെറിക്കുന്ന പോലെ ഒരു ശബ്ദം കേട്ടതും കാർ ബാലൻസ് തെറ്റി മുന്നോട്ട് നീങ്ങി.
അവൾ ഒരു വിതം പണിപ്പെട്ട് കാർ ചവിട്ടി നിർത്തി ,.,.
ദെയ്‌വമേ ഇന്ന് ആരെയാ കണികണ്ടേ എന്ന് പറഞ്ഞ ശേഷം അവൾ കാറിന്റെ സ്റ്റീറിങ്ങിൽ കയ് ചുരുട്ടി ഒരു കുത്ത് കുത്തി ദേഷ്യത്തിൽ കാറിന്റെ ഡോർ വലിച്ച് തുറന്നു പുറത്ത് ഇറങ്ങി.,.,
അവൾ കാറിന്റെ ഡിക്കി തുറന്ന് ജാക്കി പുറത്തു എടുത്ത ശേഷം കാറിനെ അതിൽ ഉയർത്തി നിർത്തി പഞ്ചർ ആയ ടയർ ഊരി മാറ്റി .
എന്നിട്ട് പുതിയത് ഫിറ്റ് ചെയ്യാൻ തുടങ്ങി,..
ഇതേ സമയം നഗരത്തിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന്റെ മുകളിൽ ഇരുന്ന് മധ്യപിക്കുകയായിരുന്നു നഗരത്തിലെ പ്രധാന ഗുണ്ടാത്തലവാനും പിടികിട്ടാ പുള്ളിയും ആയ ദേവ്കുമാർ സഹുവും തന്റെ കൂട്ടാളികളും.,.,.
ദേവ് ഒരു കുപ്പിയിൽ അവശേഷിച്ച മദ്യം വെളളം പോലും ചേരക്കാതെ കുടിച്ചു തീർത്തു.,.
ശേഷം കഞ്ചാവ് നിറച്ച സിഗരറ്റ് ആഞ്ഞു വലിച്ചു…
“””തേരീ ചൂത് മെ മേരാ ലണ്ട് ഹെ സാരേ ചൂതേ മെ മേരാ ലണ്ട് ഹേ..അവൻ കഞ്ചാവിന്റെ ലഹരിയിൽ പാടികൊണ്ടിരുന്നു..
പെട്ടന്നാണ് ടയർ മാറ്റികൊണ്ടിരുന്ന അനിഖയെ അയാൾ കണ്ടത് ..,..
ടാ … അയാൾ തന്റെ കൂട്ടാളിയായ
അശോക് ശർമയെ വിളിച്ചു..
“” എന്ത് ലുക്കാടാ ആ ഇളം ചെരക്ക്
കണ്ടിട്ട് ഫ്രഷ് ആണെന്ന് തോന്നുന്നു.,.
ഞാൻ ഒന്ന് പോയി മുട്ടി നോക്കട്ടെ നീ കാർ എടുത്തിട്ട് അങ്ങു വാ..
എന്ന് പറഞ്ഞു ദേവ് കുമാർ ചുണ്ടിൽ എരിഞ്ഞു കൊണ്ടിരുന്ന കഞ്ചാവ് സിഗരറ്റ് വലിച്ചു എറിഞ്ഞു .
അയാൾ കെട്ടിടത്തിന്റെ പടികൾ ഇറങ്ങി അനിഖയെ ലക്ഷ്യമാക്കി നടന്നു അയാളുടെ ചുണ്ടിൽ ഒരു കൊലച്ചിരി ഉണ്ടായിരുന്നു.,.
“” മോളേ വണ്ടി കേടായോ ഏട്ടൻ നേരക്കി തരാ “”
വേണ്ട ചേട്ടാ ഇതു ദേ കഴിഞ്ഞു.,
അനിഖ മറുപടി നൽകി.
അതെന്താടി തെരുവ് വേഷ്യക്ക് ഉണ്ടാവളെ ഞാൻ നേരാക്കിയൽ നിന്റെ $@$% തേഞ്ഞു പോകുവോ ?
ചേട്ടൻ മര്യാദക്ക് സംസാരിക്കണം ?
അവൾ എടുത്തടിച്ച പോലെ പറഞ്ഞു..
“”നായ്ക്ക് പന്നിയിൽ ഉണ്ടായവളേ ദേവ് കുമാറിനെ മര്യാദ പഠിപ്പിക്കാൻ മാത്രം വളർന്നോടി നീ ,….
എന്ന് പറഞ്ഞുകൊണ്ട് ദേവ് കുമാർ അവളുടെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി..
ചവിട്ടേറ്റ ആഘാതത്തിൽ അവൾ നിലത്തേക്ക് മലർന്ന് വീണു..
ഒരു നിമിഷം എന്താണ് സംഭവിച്ചത് എന്ന് അറിയാതെ അവൾ പകച്ചു പോയി
പെട്ടന്ന് അവൾ ചുറ്റും നോക്കി
തന്റെ രക്ഷക്കായി ആരെങ്കികും വരുമോ എന്നറിയാൻ,.
ചുറ്റും അന്ധകാരവും ചീവീട് കരയുന്ന ശബ്ദവും മാത്രം,.,.
ചേട്ട എന്നെ വെറുതെ വിട് അവൾ കൈരണ്ടും മാറിൽ പിണച്ചു വെച്ചു തന്റെ ജീവനും മാനത്തിനും വേണ്ടി ആ നാരാധമന്മാർക്ക് മുന്നിൽ യാചിച്ചു.
ഇതേ സമയം അശോക് ശർമ്മ അങ്ങോട്ടേക്ക് കാറുമായി വന്നു
അവന്റെ കൂടെ മറ്റു രണ്ടുപേർ കൂടി ഉണ്ടായിരുന്നു.,.
ടാ .. നോക്കി നിൽക്കാതെ തൂക്കിയെടുത്ത് വണ്ടിയിൽ ഇടടാ അവളെ
രണ്ട് ആഴ്ചക്ക് ഉള്ളത് ഉണ്ട്.,.
അയാൾ ഗർജിച്ചു.,.
അവളുടെ അവസാനത്തെ പ്രതീക്ഷയും അസ്തമിച്ചു.
ആ കണ്ണുകൾ നിറഞ്ഞു ഒഴുകി
എന്റെ ഗണേശ ഈ നരഭോജികളിൽ നിന്നും എന്നെ രക്ഷിക്കണേ..
ദിവസവും നിന്റെ മുന്നിൽ കയ് കൂപ്പി പ്രാർത്ഥിക്കുന്നവൾ അല്ലെ ഞാൻ ? എന്നിട്ടും എന്തിനാ എനിക്ക് ഇങ്ങനെ ഒരു വിധി?
അവൾ നിശബ്ദമായി തേങ്ങി കൊണ്ടിരുന്നു
ഹാൻസ് വെച്ചു കറുത്ത പല്ലുകൾ കാട്ടി ക്രൂരമായി ചിരിച്ചു കൊണ്ട് അശോക് ശർമ്മ അനിഖയുടെ നേരെ നടന്നടുത്തു.
പെട്ടന്ന് ……
ഠോ………..
ദിഗന്തങ്ങളെ വിറപ്പിച്ച് കൊണ്ട് അതി ഭയങ്കരമായ ഒരു ഇടി വെട്ടി..,.,.
ഒപ്പം ആകാശത്തു ഇന്ദ്രനീല കണ്ണുകൾ ഉള്ള പക്ഷിയായി പർവീണ് പ്രത്യക്ഷപ്പെട്ടു
അവളുടെ കണ്ണുകൾ തീക്കനൽ പോലെ ചുവന്നു,..,.
അവളുടെ കണ്ണുകളിൽ നിന്നും അതി തീവ്രമായ ചുവന്ന പ്രകാശം പുറത്തു വന്നു.,.
അത് അനിഖയുടെ കണ്ണുകളിൽ പ്രവേശിച്ചു .,.
ഉടനെ അവൾ ചാടി എഴുന്നേറ്റു തന്റെ നേരെ നടന്നു അടുത്തു കൊണ്ടിരുന്ന അശോകിന്റെ നെഞ്ചിലേക്ക് ഫ്രണ്ട് ഫ്ലിപ് ചെയ്ത് ശക്തമായി ചവിട്ടി.,.
ചവിട്ടേറ്റ ശക്തിയിൽ അവളുടെ വലത് കാൽ അശോകിന്റെ നെഞ്ചിന് കൂട് തുളച്ചു നട്ടെല്ല് തകർത്തു കൊണ്ട് പുറത്തേക്ക് വന്നു..
ഇടുക്കി ഡാം തുറന്നു വിട്ടത് പോലെ അവന്റെ വായിൽ നിന്നും നെഞ്ചിൽ നിന്നും രക്തം ഒഴുകികൊണ്ടിരുന്നു.,.
നേരിയ ഒരു പിടച്ചിലോടെ അവന്റെ ശരീരം നിശ്ചലമായി.
ഇത് കണ്ട ദേവ്കുമാറിന്റെ സിരകളിൽ ഭയം നിറയാൻ തുടങ്ങി,.
താൻ ഇതുവരെ കണ്ട പെണ്ണുങ്ങളെ പോലെ അല്ല ഇവൾ എന്ന് അവന് മനസിലായി തുടങ്ങിയിരുന്നു.,.
ദേവ് കുമാർ തന്റെ കാറിൽ കയറി രക്ഷപ്പെടാൻ വേണ്ടി ഡോർ തുറന്നതും
അനിഖ അവന്റെ കയ്യിൽ ശക്തിയായി അടിച്ചു
അവൻ വേദന സഹിക്കവയ്യാതെ അലറി
അവന്റെ കയ് രണ്ടു ഭാഗമായി ഒടിഞ്ഞു തൂങ്ങിയിരുന്നു.,.
വീണ് കിടന്ന അവന്റെ രണ്ടു കാലുകളും അനിഖ ചവിട്ടി ഓടിച്ചു.,.,.
ആ…..ആ….അ…ആ. … അമ്മേ ..
വിളിക്കടാ ഇനിയും ഉറക്കെ വിളിക്ക് അമ്മേന്ന് വിളിക്കടാ….
നിന്നെ പോലത്തെ ഒരു സന്ദതിക്ക് ജന്മം നൽകിയതിൽ അവർ ഇപ്പോൾ ഖേദിക്കുന്നുണ്ടാകും ,..
അനിഖ ഹൈ ഹീൽ ഉള്ള ചെരുപ്പ് കൊണ്ട് അവന്റെ ജനനേന്ദ്രിയത്തിൽ ആഞ്ഞു ചവിട്ടി.,.
ആ…,ആ….,. അമ്മേ ,.,. അവന്റെ അലർച്ച ദിഗന്തങ്ങളിൽ മുഴങ്ങി.
അവന്റെ ജനനേന്ദ്രിയം തകർന്ന് രക്തം ഒഴുകിവരാൻ തുടങ്ങി.,.,.
പെണ്ണ് എന്നാൽ നിന്നെ പോലത്തെ തെരുവ് നായ്ക്കൾക്ക് കാമം തീർക്കാൻ ഉള്ളതാണെന്ന് കരുതിയോടാ *#@# മോനെ
എത്ര എണ്ണത്തിനെ നീയൊക്കെ കൂടി കാമം തീർത്ത് കൊന്നു തള്ളിയടാ &&#@
എന്ന് പറഞ്ഞു അവൾ അവന്റെ മുഖത്ത് ആഞ്ഞു ചവിട്ടി ,…ക്ടെ.,. അവന്റെ തലയോട് തകരുന്ന ശബ്ദം അവളുടെ കാതുകളെ കുളിരണിയിച്ചു.,.
ഇതിനിടയിൽ കാറിൽ ഇരുന്ന മൂന്നാമൻ കാറുമായി രക്ഷപ്പെട്ടു ,…,.
അനിഖ ബോധരഹിതനായി നിലത്തുവീണു
ഇതേ സമയം ആ ചുവന്ന പ്രകാശം അവളുടെ കണ്ണിൽ നിന്നും പുറത്തു വന്നു.
പർവീൺ താഴെ ഇറങ്ങി ഒരു സന്യാസിനിയുടെ രൂപം സ്വീകരിച്ചു.
അവളുടെ തോൾ സഞ്ചിയിൽ നിന്നും ഒരു കുപ്പി വെള്ളം എടുത്തു
എന്നിട്ട് വെള്ളം അനിഖയുടെ മുഖത്തേക്ക് തെളിച്ചു.
“”” എഴുന്നേൽക്ക് മോളെ അവൾ അനിഖയെ വിളിച്ചു “””
അനിഖ ഉറക്കത്തിൽ നിന്നും എന്നപോലെ എഴുന്നേറ്റു
തന്റെ ചുറ്റും പകച്ചു നോക്കി””
തല ചിതറി കിടക്കുന്ന ഗുണ്ടകളുടെ ജഡങ്ങൾ അവളുടെ കണ്ണിൽ പതിഞ്ഞു
അവൾ ആ കാഴ്ചകൾ കണ്ട് സഹിക്കാനാവാതെ കണ്ണുകൾ ഇറുക്കി അടച്ചു
“” എന്താ ഇതൊക്കെ !
ഞാൻ.,., ഞാൻ.,. എങ്ങനെ രക്ഷപ്പെട്ടു അവൾ തന്റെ മുന്നിൽ ഇരിക്കുന്ന പർവീണിനോടായി ചോദിച്ചു””
“”എല്ലാം ദൈവനിശ്ചയം ആണ് മോൾ എഴുനേറ്റു വാ,.
ഒരുപാട് നന്ദിയുണ്ട് അമ്മേ ആ കാട്ടാളൻമാരിൽ നിന്നും എന്റെ മാനം രക്ഷിച്ചതിന് ,.,.
ഞാൻ.,.,. ഞാൻ ഇതിന് പകരമായി അമ്മക്ക് എന്താ നൽകുക ,.
എനിക്കറിയാമായിരുന്നു എന്റെ ഗണേഷൻ എന്നെ കയ് വിട്ടിട്ടില്ല എന്ന്.,.
എന്റെ ഗണേഷൻ അയച്ചതാ അമ്മയേ,.
അവരെന്റെ ശരീരം കളങ്കപ്പെടുത്തി യിരുന്നു എങ്കിൽ ഇനി അവരെന്നെ ജീവനോടെ വിട്ടാലും ശെരി ,.ഞാൻ ഒരു നിമിഷം പോലും ജീവനോടെ ഇരിക്കില്ലായിരുന്നു ,.,.
സ്വയം അങ്ങ് ഒടുങ്ങുമായിരുന്നു .,.
അവൾ പർവീണിന്റെ കാലിൽ വീണു തേങ്ങിക്കൊണ്ടിരുന്നു.
പർവീൺ തന്റെ കാലിൽ വീണു കരയുന്ന അനിഖയെ പിടിച്ചു എഴുന്നേൽപ്പിച്ചു
എന്നിട്ട് ചോദിച്ചു
“” അസ്റാറാബാദിലെ രാജകുമാരി കരയുകയാണോ !
ആ നിമിഷം അവളുടെ കരച്ചിൽ സ്വിച്ചിട്ടപോലെ നിന്നു
രാജ കുമാരിയാ .., ഞാനാ ,.. അമ്മേ ,..
അവിടുന്ന് എന്നെ കളിയാക്കിയതാണല്ലെ
ഹേ …. ത്യാഗത്തിന്റെ നക്ഷത്രമേ ഇരുട്ടിന്റെ കാവൽകാരിയെ വിശ്വസിച്ചാലും
ഏ … എന്താ ,..
എന്താ എന്നെ വിളിച്ചത്…..
ഒന്നുമില്ല തൽക്കാലം മോൾ വാ ഈ രാത്രി ഒറ്റയ്ക്ക് യാത്ര വേണ്ട
പർവീൺ അനിഖയോടായി പറഞ്ഞു.
എന്ത് വിശ്വസിക്കണം ആരെ വിശ്വസിക്കണം എന്ന ആശയക്കുഴപ്പത്തിൽ നിൽക്കുകയാണ് അവൾ
എന്താ … എന്നെ പേടിയാണോ ?
പർവീൺ ചോദിച്ചു.
ഏയ് അങ്ങനെ ഒന്നും ഇല്ല എന്റെ ജീവൻ രക്ഷിച്ച പുണ്യാത്മാവല്ലെ അവിടുന്ന്
അപ്പോൾ പിന്നെ ഞാൻ എന്തിന് ഭയക്കണം.
പർവീണിന്റെ വാക്കുകളിലെ ആജ്ഞാ ശക്തിക്ക് മുന്നിൽ അനിഖക്ക് ഇത്രയും മാത്രമാണ് പറയാനായത്.
വാ എന്റെ വീട്ടിൽ പോകാം അവൾ അനിഖയുടെ കയ് ചേർത്ത് പിടിച്ചു രാത്രിയിലെ വെള്ളിവെളിച്ചത്തിലേക്ക് നടന്നു നീങ്ങി……………
നിരവധി തവണ ഇത് വഴി വന്നിട്ടുണ്ടെങ്കിലും അമ്മയുടെ കയ് പിടിച്ചു നടക്കുന്ന ഈ വഴിയിൽ എല്ലാം തന്നെ എനിക്ക് പുതുമയുള്ളതാണ് മുമ്പൊരിക്കൽ പോലും ഈ വഴികൾ ഒന്നും ഇവിടെ ഞാൻ കണ്ടിട്ടില്ല
നിലാവെളിച്ചത്തിൽ വഴികൾക്കെല്ലാം ഒരു പ്രത്യേക ഭംഗി
വഴിയോരത്തെവിടെയൊക്കെയോ നിശാഗന്ധി പൂത്ത സൗരഭ്യം നാസികയിലേക്ക് അടിച്ചു കയറുന്നു,.,.
ആ സൗരഭ്യം ആത്മാവിന് എന്തോ ഉണർവ്വ് നൽകുന്നതായി ഒരു ഫീൽ
അമ്മയുടെ കണ്ണുകളിലേക്ക് നോക്കാൻ പോലും എനിക്ക് കഴിയുന്നില്ല .,.
ആ മരതകമിഴികൾക്ക് എന്തോ ആജ്ഞാ ശക്തിയുള്ളത് പോലെ.
എങ്കിലും പിന്നിടുന്ന വഴികളിലേക്ക് പകച്ച് നോക്കി ഞാൻ ചോദിച്ചു !
അങ്ങ് ആരാണ് ?
“”ഞാൻ ആരാണെന്നതിൽ എന്ത് കാര്യം ?
ഇത് എന്റെ കടമയാണ് “”
പർവീൺ പറഞ്ഞു.
ആരാണെന്ന് പറഞ്ഞില്ല അനിഖ വീണ്ടും ചോദിച്ചു !
ഞാൻ ഇരുണ്ട രാത്രിയുടെ കാവൽക്കാരി
അതായത് ഇരുണ്ട രാത്രിയിലെ ക്രൂരതകളിൽ നിന്നും മനസ്സിൽ ഒരണുമണിതൂക്കമെങ്കിലും നൻമയുള്ളവരെ കാക്കുന്ന കാവൽക്കാരി
നോക്കൂ……ഈ രാത്രിയെത്രസുന്ദരമാണ്! അതെ..,.,രാത്രിയെ ഭീകരതയുടെ മൂടുപടം അണിയിക്കുന്ന മനുഷ്യ മൃഗങ്ങളിൽ നിന്നും രാത്രിയെ രക്ഷിക്കുന്നത് ജീവിതവൃതമാക്കിയ ഇരുണ്ട രാത്രിയുടെ കാവൽക്കാരിയാണ് ഞാൻ..,.
അമ്മ എന്നോട് പറഞ്ഞു
അമ്മയുടെ അപ്പോഴത്തെ മുഖഭാവം എല്ലാം കണ്ടപ്പോൾ എന്റെ ഉള്ളിൽ ഭയം
നിറഞ്ഞു തുടങ്ങി
ഇതൊന്നും കേട്ട് മോൾ പേടിക്കണ്ടട്ടോ !
പുഞ്ചിരി തൂകി എന്റെ പരിഭ്രാന്തി നിറഞ്ഞ മുഖത്ത് നോക്കി അമ്മ പറഞ്ഞു.
അമ്മേ …. ഞാൻ വിളിച്ചു
എനിക്ക് അങ്ങയെ അങ്ങനെ വിളിക്കാമോ
തൽക്കാലം അങ്ങനെ വിളിച്ചോ തീർച്ചയായും മാറ്റി വിളിക്കേണ്ട സമയം വരും
സുന്ദരഭീകരമായ രാത്രിയുടെ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ഞങ്ങൾ നടത്തം തുടർന്നു
തിങ്ങി നിറഞ്ഞ പൈൻ മരങ്ങൾക്കിടയിലൂടെ നിലാവെച്ചം അരിച്ചിറങ്ങുന്നു
കുറച്ചു ദൂരം പിന്നിട്ടപ്പോൾ നിലത്ത് രത്നക്കല്ലുകൾ ദൃശ്യമായിതുടങ്ങി
നമ്മുടെ നാട്ടിലെ ചരൽ കല്ലുകൾ പോലെ
ഇന്ദ്രനീലം , മാണിക്ക്യം, മരതകം , അങ്ങനെ നിരവധി ഇനം രത്നങ്ങൾ
“”എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാമോ ?
ഞാൻ അമ്മയോട് ചോദിച്ചു
“” തീർച്ചയായും വിശ്വസാക്കാം അമ്മ മറുപടി നൽകി.
സ്വർണനിർമ്മിതമായ മേൽക്കൂര രത്നം കൊണ്ട് അലങ്കരിച്ച തടാകത്തിന് നടുവിലുള്ള ഒരു കൊച്ചു വീടിനു മുന്നിൽ ഞങ്ങൾ എത്തി നിന്നു
അതും കൂടെ ആയപ്പോൾ ഞാൻ ഏതോ കിളി പോയ അവസ്ഥയിൽ ആയി.
തടാകത്തിൽ നിറയെ മൺ ചിരാതുകളിൽ ദീപങ്ങൾ തെളിഞ്ഞു നിൽക്കുന്നു
ഒപ്പം റോസ് ആമ്പൽ പൂക്കൾ വിടർന്നു നിൽക്കുന്നുമുണ്ട്
“”ശെരിക്കും ഞാൻ ഇപ്പോ ഭൂമിയിൽ തന്നെ ആണോ ?
അതോ അവൻമാർ നേരത്തെ എന്നെ കൊന്നോ ?
ഞാൻ ഇപ്പോൾ സ്വർഗത്തിൽ ആണോ ?
അപ്പോ ഇനി ഒരിക്കലും എനിക്ക് എന്റെ ശഹുവിനോടൊപ്പം ജീവക്കാൻ പറ്റില്ല അല്ലെ ?
അനുസരണയില്ലാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഹേയ് … ശഹ്സാദീ….. ( രാജകുമാരി )
അവിടുന്ന് ഇപ്പോഴും ഇഹലോകവാസം വെടിഞ്ഞിട്ടില്ല !
“”മുവായിരം ആണ്ടുകൾ ഒന്നിച്ചൊരാത്മാവായി അങ്ങനെ വാർദക്ക്യം ഏൽക്കാതെ പരസ്പരം പ്രണയിച്ച ശേഷമേ നിങ്ങൾ ഇഹലോകവാസം വെടിയൂ
എന്റെ മനസ്സ് വായിച്ചെന്ന പോലെ അമ്മ പറഞ്ഞു.
എന്റെ കിളികൾ വീണ്ടും എങ്ങോ പറന്നകന്നു
“”അസ്റാറാബാദ് രാജകുമാരിക്ക് ബഹാർ ഗഡിലേക്ക് സ്വാഗതം
അമ്മ പെട്ടന്ന് എന്റെ മുന്നിൽ കയറി നിന്നുകൊണ്ട് പറഞ്ഞു
ആ മുഖം എന്നെ തന്നെ നോക്കി മന്ദഹസിച്ചു കൊണ്ടിരുന്നു
“”ഇന്ന് രാത്രി ഞങ്ങളോടൊപ്പം അത്താഴം കഴിച്ചു നാളെ സൂര്യോദയത്തിന് മുന്പ് യാത്ര പുനരാരംഭിക്കുക
കിഴക്ക് വെള്ളകീറുന്നതിന് മുമ്പ് നീ വീടണഞ്ഞിരിക്കും ?
ആ അമ്മ എന്നോട് പറഞ്ഞു.
എന്നെ ആ അമ്മ വൃത്താകൃതിയിൽ ഉള്ള ഒരു തീൻമേശയിലേക്ക് ആനയിച്ചു
ഞാനിന്നേവരെ രുജിച്ചുപോലും നോക്കിയിട്ടില്ലാത്ത നിരവധി പഴങ്ങളും ഭക്ഷണ പാനീയങ്ങളും തീൻ മേശയിൽ തെയ്യാറായിരുന്നു.,.
സത്യത്തിൽ രണ്ടു വയറുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോയ നിമിഷങ്ങൾ ആയിരുന്നു അത്
പച്ച മരതകം കൊണ്ട് നിർമ്മിച്ച ഷാന്റ്ലിയർ വിളക്ക് നടുത്തളത്തിൽ തൂങ്ങിക്കിടന്ന് എങ്ങും മരതകപ്രഭവിതറുന്നു .
ആ കൊച്ചു വീടിന്റെ ചുമരുകൾ എല്ലാം പളുങ്ക് കൊണ്ട് നിർമ്മിച്ചവയായിരുന്നു
മകളെ നാം യാത്രയാവുകയാണ്
നിനക്ക് ഈ ഭവനത്തിലേ ഏത് മുറിയിൽ വേണമെങ്കിലും അന്തിയുറങ്ങാം
നാം യാത്രയാവുകയാണ്
Alvida ya shahzada E asrarabad എന്ന് പറഞ്ഞു ആ അമ്മ അപ്രത്യക്ഷയായി
അപ്പോഴാണു ഞാൻ ശെരിക്കും ഞെട്ടിയത്
ഞാൻ ഇതുവരെ സംസാരിച്ചതും എന്നെ അക്ക്രമികളിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ചപതും മനുഷ്യ സ്ത്രീ അല്ല എന്ന യാഥാർത്ഥ്യം ഞാൻ ഉൾക്കൊള്ളാൻ തുടങ്ങുകയായിരുന്നു അപ്പോൾ
ഞാൻ കുറച്ചു നേരം അൽഭുത സ്തബ്ധയായി നിന്നു
മനുഷ്യൻ അല്ല എന്റെ കൂടെ ഉണ്ടായിരുന്നത് എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞപ്പോൾ രോമം ഒക്കെ എഴുന്നേറ്റ് നിൽക്കാൻ തുടങ്ങി
രോമാഞ്ചിഫികേഷൻ എന്നൊക്കെ പറയില്ലെ അത് തന്നെ.
ഞാൻ വയറിൽ കൊള്ളാവുന്ന അത്രയും ഭക്ഷണം അകത്താക്കി .
“ഇതേ സമയം ആ വീട്ടിലെ മറ്റൊരു മുറിയിൽ
ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ ഒരു സഹായം ചെയ്തു തന്നതിന് ഒരിക്കലും കാണാൻ പറ്റുമെന്ന് കരുതിയതല്ല.,.,.
ദേ.. ഇവന് ഒന്നര വയസ്സുള്ളപ്പോൾ ഇവനെ എന്റെ കയ്യിൽ ഏൽപ്പിച്ച് പോയതാ “” അമ്മി
ദേ ഒരുനോക്ക് കാണാൻ ഇപ്പോൾ 15 യുഗങ്ങൾ കാത്തിരിക്കേണ്ടി വന്നു
ഞങ്ങളെ അമ്മിക്ക് കാണാൻ പറ്റിയില്ലെങ്കിലും ഞങ്ങൾക്ക് അമ്മയെ കൺ നിറച്ച് കാണാൻ പറ്റിയെല്ലോ
ഒരിക്കലും മറക്കില്ല ഈ ഉപകാരം
ഗുൽബഹാർ രാജ്ഞി തന്റെ അനിയൻ shahzaman ന്റെ തലയിൽ വിരലോടിച്ചു കൊണ്ട് പറഞ്ഞു
“”നന്ദിയൊക്കെ നിന്റെ മറ്റവനുകൊണ്ട് കൊടുക്ക് എനിക്കൊന്നും വേണ്ട
___________*_____________*
“സമയം വൈകുന്നേരം 7:00 PMപ
തലേന്നത്തെ സംഭവവികാസങ്ങൾ കാരണം വീട്ടിൽ വന്നു കയറിയതെ ഓർമ്മയൊള്ളു
ബെഡ്ഡിലേക്ക് ഒറ്റ വീഴ്ച്ച യായിരുന്നു പിന്നെ ദേ എഴുനേൽക്കുന്നത് ഇപ്പോളാണ്
കൈയ്യും കാലും ഒക്കെ ഒന്ന് സ്ട്രെച്ച് ചെയ്ത് ഞാൻ പതിയെ അടുക്കളയിലേക്ക് തിരിച്ചു
ഒന്നും കഴിക്കാതെ ഒറ്റകിടപ്പായിരുന്നു
എഴുന്നേറ്റപ്പോൾ ഒടുക്കത്തെ വിശപ്പും
റൊട്ടിയും പരിപ്പുകറിയും കഴിച്ചു വിശപ്പ് ഒന്ന് അടങ്ങിയപ്പോൾ ഞാൻ നേരെ ഹാളിലേക്ക് ചെന്നു
പതിവ് തെറ്റിയില്ല മാതാ ശ്രീയും ദാദിയും അവരുടെ സീരിയലിൽ മുഴുകിയിരിക്കുകയാണ്
ടിവിയിൽ അശോക് അഗ്നിഹോത്രിയും ആശയുമെല്ലാം തകർത്തു അഭിനയിക്കുകയാണ്…
ഞാൻ എഴുന്നേറ്റു വന്നത് പോലും അവർ ശ്രദ്ധിക്കുന്നില്ല
ഞാൻ റിമോട്ട് എടുത്ത് ആജ്തക് ചാനൽ വെച്ചു
എന്താ പെണ്ണേ ഇത് കുട്ടിക്കളി ഇതുവരെ മാറീലെ നീയാ ചാനൽ മാറ്റിക്കേ
അമ്മ ചൂടായി
BREAKING NEWS
ഒരു ഇടവേളക്ക് ശേഷം പൂനെ നഗരത്തിൽ ഗുണ്ടാ സംഘങ്ങളുടെ നര നായാട്ട്
ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാലു പേർ മൃഗീയമായി കൊല്ലപ്പെട്ടിരിക്കുന്നു
കൊല്ലപ്പെട്ടവരിൽ കുപ്രസിദ്ധ കുറ്റവാളി ദേവ് കുമാർ സഹുവും ഉൾപ്പെട്ടിട്ടുള്ളതായും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പുറത്തു വരുന്നുണ്ട്
ഭാരമുള്ള എന്തോ ആയുധം ഉപയോഗിച്ച് തലയോട്ടി തല്ലി തകർത്തതിനാൽ ഡി എൻ എ ടെസ്റ്റിന് ശേഷമേ കൊല്ലപ്പെട്ടവരെ തിരിച്ചറിയാനാകൂ എന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.,.
വാർത്ത കേട്ടതും എന്റെ പാതം മുതൽ തലവരെ ഒരു തരിപ്പ് അനുഭവപ്പെട്ടു
കയ്യിൽ നിന്നും റിമോട്ട് ഊർന്നു താഴെ വീണു
തുടരും………………..
ഇത് ഒറ്റ രാത്രി കൊണ്ട് എഴുതിയ പാർട്ടാണ്
ഒരു പ്രണയ നൈരാശ്യം കാരണമാണ് കഥ ഇത്രയും വൈകിയത്
എല്ലാ അഭിപ്രായങ്ങളും തുറന്നു പറയുക
ദെയവ് ചെയ്തു ഇവിടെ വരുന്ന നല്ല കഥകൾ പോയി വായിച്ച് സ്വന്തമായ ഒരു ശൈലി രൂപപ്പെടുത്തിയ ശേഷം എഴുതൂ ,
നിർത്തി പൊയിക്കൂടെ എന്നുള്ള കമൻറുകൾ ഒക്കെ നിരോധിച്ചിരിക്കുന്നു
Responses (0 )