പ്രിയം പ്രിയതരം 5
Priyam Priyatharam Part 5 | Freddy Nicholas
[ Previous Part ] [ www.kkstories.com ]
യെന്റെ പൊന്ന് ചങ്ങായിമാരെ എല്ലാർക്കും വണക്കം….
കഥ വയ്ച്ചവർക്കും, ലൈക്ക് മാത്രം ഇട്ടവർക്കും, ലൈക്കും കമന്റും ഇട്ടവർക്കും, പിന്നെ പ്രത്യേകിച്ച് തെറി വിളിച്ച മാന്യ വ്യക്തികൾക്കും, എന്നല്ല എല്ലാവർക്കും, എന്റെ നന്ദി.
Freddy Nicholas.
ഹലോ സുഹൃത്തുക്കളെ പ്രിയയാണ്…
കുറച്ചു നാളായി പ്രിയ എന്ന ഞാൻ എന്റെ അനുഭവം കഥ ഇവിടെ വിവരിക്കുന്നു. ഇത് വായ്ക്കുന്നതിനിടെ നിങ്ങൾക് പലപ്പോഴും ബോറടിച്ചു കാണും. അത് കൊണ്ട് ഞാൻ എന്റെ ബിജുവേട്ടനെ ഇങ്ങോട്ട് വിളിച്ചു.
ഇനി ബിജുവേട്ടനും എന്തെങ്കിലുമൊക്കെ വ്യത്യസ്തമായി പറയാൻ കാണും…. ഞാനായിട്ട് പുള്ളിയുടെ അവസരം നിഷേധിക്കുന്നത് ഒട്ടും ശരിയല്ലല്ലോ.
എല്ലാം ഞാൻ തന്നെ പറഞ്ഞാൽ നിങ്ങൾക്ക് അതിൽ ഒരു രസക്കുറവ് ഫീൽ ചെയും.
അത് മാത്രമല്ല എനിക്ക് പറയാൻ കഴിയുന്നതിലും ഭംഗിയായി എന്റെ ബിജുട്ടന് എന്നെപ്പറ്റി പലതും നിങ്ങളോട് പറയാനുണ്ടാവും
ഒരു പെണ്ണ് പച്ചയ്ക്ക് തന്റെ അനുഭവകഥ പറയുമ്പോൾ ചിലപ്പോൾ പരിധികൾ ഉണ്ടായേക്കാം.
ചില കാര്യങ്ങൾ ഒരു പെണ്ണായ എനിക്ക് തുറന്ന് പറയാൻ കഴിഞ്ഞെന്ന് വരില്ല. പക്ഷെ അതിലും ഭംഗിയായും രസകരമായും ഒരു ആണിന് പെണ്ണിനേയും പെണ്ണിന്റെ അവയവ ഭംഗിയും അവളുടെ സൗന്ദര്യത്തെയും വർണ്ണിച്ചു പറയാൻ കഴിഞ്ഞേക്കാം എന്ന് ഞാൻ വിശ്വസിക്കുന്നു… ഇതാ…
ഹായ്… ഞാൻ ബിജു.
പ്രിയ എന്റെ പെങ്ങളാണ്… അത് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ.
കഴിഞ്ഞ ദിവസം, ഒരു രാത്രി കള്ളിന്റെ പുറത്ത് ഞാനും, കഴപ്പിന്റെ പുറത്ത് എന്റെ പെങ്ങള് പ്രിയയും കാട്ടിക്കൂട്ടിയ രതി ക്രീഡകൾക്ക് നിങ്ങളും സാക്ഷികൾ…
ആ കളിയുടെ ഒരു ഘട്ടം കഴിഞ്ഞ് സ്ഥലകാല ബോധം വന്നത്… ആന്റിക്ക്, അതായത്, പ്രിയയുടെ അമ്മയ്ക്ക് ഇത്തിരി സീരിയസ് കണ്ടിഷൻ ആയപ്പോഴാണ്.
അല്ലായിരുന്നെങ്കിൽ അന്ന് അവിടെയിട്ട് അവൾക്ക് ഞാൻ പൊരിഞ്ഞ ഒരു പണി കൊടുത്തേനെ. ഒത്തില്ല.
കതകിൽ ശക്തിയായി മുട്ടുന്നത് കേട്ട് പ്രിയയുടെ തുടുത്തു നഗ്നമായ മാറിണകളിൽ മുഖം ചേർത്ത് ഒട്ടിക്കിടന്ന ഞാനും പ്രിയയും ഒരുപോലെ ഞെട്ടി…
ഉണർന്നു കിടക്കുന്നതിനാൽ ഞങ്ങൾ രണ്ടുപേരും മുഖത്തോടുമുഖം നോക്കി.
ആരായിരിക്കും പുറത്ത്..?? പതിഞ്ഞ സ്വരത്തിൽ പ്രിയ വെപ്രാളപ്പെട്ടു ചോദിച്ചു.
ഞാൻ : നിന്റെ അമ്മയ്ക്ക് അസുഖം വല്ലതും കൂടിക്കാണും.
പുറത്തുനിന്ന് പ്രിയയുടെ അപ്പച്ചിയുടെ ശബ്ദമാണ് കേൾക്കുന്നത്. എനിക്കത് ഒരു സ്ഥിരം പല്ലവി ആയത് കൊണ്ട് മനസ്സിലായി.
ഞാൻ : ങ്ങാ.. ഹാ… എന്താ അപ്പച്ചീ…??
അപ്പച്ചി : മോനെ… ആന്റിക്ക് ശ്വാസം മുട്ട് ഇത്തിരി കൂടുതലാ… ആ മാസ്ക് ഒന്ന് വച്ചു കൊടുക്കേണ്ടിവരും ഒന്ന് വേഗം വാ മോനെ… എനിക്ക് അത് അത്ര വശമില്ല.
ഞാൻ : വരുന്നു… ദാ ഇപ്പൊ വരുന്നു…
ഞാൻ : പ്രിയാ നീ പെട്ടെന്ന് ബാത്റൂമിലോട്ട് കേറി നില്ല്… ഞാൻ പോയേപ്പിന്നെ പെട്ടെന്ന് ഇറങ്ങി പൊക്കോ കേട്ട…
ഞാൻ കുറച്ചു മുൻപ് കട്ടിലിൽ അഴിച്ചിട്ട എന്റെ ലുങ്കിയെടുത്ത് അരയ്ക്ക് ചുറ്റി പെട്ടെന്ന് ഞാൻ ലൈറ്റിട്ടു.
ഞാൻ അവളുടെ കഴുത്തോളം പൊക്കി വച്ച ബ്രായും ടീഷർട്ടും താഴ്ത്തുന്നതിനു മുൻപ് അവളുടെ അരക്കെട്ടിൽ നിന്നും ഞാൻ അഴിച്ചെടുത്ത പാന്റീസും ലെഗിൻസും വലിച്ചു കേറ്റുന്ന തിരക്കിലായിരുന്നു പ്രിയ.
പ്രിയ, നിമിഷ നേരം കൊണ്ട് അവൾ എല്ലാം സ്വസ്ഥാനത്തേക്ക് വലിച്ചിട്ടു കാണുമെന്ന വിശ്വാസത്തിൽ ഞാൻ വേഗം ലൈറ്റോഫാക്കി മുറി വിട്ട് പുറത്തോട്ടിറങ്ങി, പെട്ടെന്ന് ആ കതക് ചാരി, ആന്റിയുടെ മുറിയിലേക്ക് ഓടി
ആ കാര്യത്തിന് ഞാനായിട്ട് ഒരു സംശയത്തിന് ഇടക്കൊടുക്കരുതല്ലോ. പ്രിയയെ അത്തരം സന്ദർഭത്തിൽ നിന്നും രക്ഷിച്ചു സുരക്ഷിതമായ സ്ഥാനത്തു എത്തിക്കേണ്ടതും എന്റെ ബാധ്യതയല്ലേ.
പ്രത്യേകിച്ച് അവൾ എന്നോട് കാണിച്ച അനുഭാവപൂർവമായ സമ്മേളനത്തിന് പകരമായി…
സെന്റർ ഹാളിൽ കത്തി നിൽക്കുന്ന ട്യൂബ് ലൈറ്റ് വളരെ തന്ത്രപൂർവം ഞാൻ ഓഫ് ചെയ്തു പെട്ടെന്ന് ആന്റീയുടെ മുറിയിൽ കയറി.
നിമിഷ നേരത്തെ അന്തകാരം എല്ലാറ്റിനും ഒരു സൊല്യൂഷൻ ആണെന്ന് ഞാൻ പെട്ടെന്ന് മനസ്സിലാക്കി…. കാരണം സെന്റർ ഹാളിൽ കൂടിയല്ലാതെ പ്രിയക്ക് അവളുടെ മുറിയിലേക്ക് പോകാൻ കഴിയില്ല. ഒരു കൈ സഹായം.
ഞാൻ ആന്റിയുടെ മുറിയിലേക്ക് എത്തുമ്പോൾ ആന്റി ശ്വാസം കിട്ടാനുള്ള വെപ്രാളത്തിലായായിരുന്നു.
ഞാൻ പെട്ടെന്ന് ആ ഒക്സിജൻ മാസ്ക് എടുത്ത് മുഖത്തു ഫിറ്റ് ചെയ്തു കൊടുത്തു. ഒക്സിജൻ സിലിണ്ടറിന്റെ നോബ് അതിന്റെ അളവിനനുസരിച്ച് തുറന്നു കൊടുത്തു.
ആന്റിയെ പെട്ടെന്ന് തന്നെ അൽപ്പം ഉയർത്തി ഇരുത്തി പുറക് വശത്ത് രണ്ട് തലയണ വച്ച് അൽപ്പം ചായ്ച്ചു, മുതുകിൽ നന്നായി തടവി കൊടുത്തു.
ഞാൻ : അപ്പച്ചി ആ പ്രിയയെ ഒന്ന് വിളിച്ചു കൊണ്ടു വരാമോ..? ഒപ്പം അൽപ്പം ചൂട് വെള്ളം കൂടി ഉണ്ടാക്കി കൊണ്ടു വരാൻ വരാൻ പറയണം.
അപ്പച്ചി ഉടനെ പ്രിയയുടെ മുറിയിലേക്ക് പോകാൻ പടികൾ വലിഞ്ഞു കയറി. ഒരു രണ്ട്മൂന്ന് മിനിട്ടിനുള്ളിൽ തന്നെ പ്രിയ പടികളിറങ്ങി അവളുടെ അമ്മ കിടക്കുന്ന മുറിയിലെത്തി.
ഞാൻ അവരെ ശുശ്രൂക്ഷിക്കുന്ന തിരക്കിലായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ പരുങ്ങുന്ന പ്രിയയ്ക്ക് ഞാൻ പെട്ടെന്ന് നിർദേശം നൽകി.
ഞാൻ : പ്രിയ പെട്ടെന്ന് അൽപ്പം ചൂട് വെള്ളം കൊണ്ടുവരൂ.
ഒരുപക്ഷെ മാസങ്ങളായി ഞാൻ ഇടയ്ക്കിടെ ചെയ്യുന്ന ശുശ്രൂഷ അവൾ ആദ്യമായി കണ്ടപ്പോൾ ഉണ്ടായ അമ്പരപ്പായിരിക്കാം അവളുടെ മുഖത്ത്.
അത് കണ്ട് അവളുടെ മുഖം വാടി… അവൾ ഒരുപാട് സങ്കടപ്പെട്ട് നിൽക്കുന്നത് ഞാൻ കണ്ടു.
പെട്ടെന്ന് ഇമോഷണൽ ആവുന്ന അവളുടെ ചുണ്ടുകൾ വിതുമ്പി വിറച്ചു.. നിറഞ്ഞ കണ്ണുകൾ ആരും കാണാതെ തുടച്ചു കളയാൻ അവൾ പാടുപെട്ടു.
പെട്ടെന്ന് രംഗം വിടുവാൻ അവൾ അടുക്കളയിലോട്ട് പോയി വെള്ളം ചൂടാക്കാൻ എന്ന പേരും പറഞ്ഞു.
ചൂട് വെള്ളവുമായി തിരികെ വന്ന പ്രിയ എന്നെയും അവളുടെ അമ്മയെയും മാറി മാറി നോക്കി വിതുമ്പി.
ആ വിതുമ്പലിനും ഒരു കാരണമുണ്ട്
ബിജുവേട്ടൻ എന്ന വ്യക്തി വെറും ഒരു ഏട്ടന്റെ സ്ഥാനം അലങ്കരിക്കുന്ന വ്യക്തി മാത്രമല്ലെന്ന് അവൾ അന്നാണ് വ്യക്തമായി മനസ്സിലാക്കിയത്.
ആ മുറിയിൽ തന്റെ അമ്മ ശ്വാസം കിട്ടാതെ പിടഞ്ഞ്, മരണത്തോട് മല്ലിടുന്ന രംഗവും… അതിനോടൊപ്പം ഒരു ജീവൻ മരണ പോരാട്ടം കൊണ്ട് തന്റെ അമ്മയുടെ ജീവൻ തിരിച്ചു പിടിക്കാൻ ബിജുവേട്ടൻ കാട്ടിയ സാഹസവും ഒക്കെ ഓർത്തപ്പോൾ തന്റെ ചങ്ക് പിടഞ്ഞു.
ഒരു നഴ്സിനേക്കാളും, ഒരു ഡോക്ടറെക്കാളും, തന്റെ സ്വന്തം മകനെക്കാളും ആത്മാർത്ഥമായി അവരെ പരിജരിക്കുന്നതും തന്റെ അറിവിന്റെ പരിധിയിൽ നിന്നുകൊണ്ട് ചികിത്സ കൊടുക്കുന്നതും ഒക്കെ പ്രിയ അന്നാധ്യമായാണ് കാണുന്നത്.
വെള്ളം ചൂടാക്കി കൊണ്ടു വന്ന പ്രിയയോടും, അപ്പച്ചിയോടും, ഇളയമ്മയോടും, ബിജു ഇടയ്ക്കിടെ അമ്മയുടെ ഉള്ളം കൈ, കാലുകളിൽ ഉരച്ച് ചൂട് പിടിപ്പിക്കാനും, നെഞ്ച് ശക്തമായി തടവി കൊടുക്കാനും ഒക്കെ ചില നിർദ്ദേശങ്ങൾ കൊടുക്കുന്നുണ്ടായിരുന്നു.
തന്നോടുള്ള സ്നേഹക്കൂടുതലോ, തന്നോടുള്ള സൗഹൃദത്തിന്റെ പേരിലോ ആണ് തന്റെ അമ്മയ്ക്ക് വേണ്ടി ആ മനുഷ്യൻ അക്ഷീണം, അഹോരാത്രം പ്രവർത്തിക്കുന്നത് എന്ന് ആരാണ് പറയുക.
സ്വന്തം മകനെക്കാൾ പത്ത് മടങ്ങ് സ്നേഹവും കരുതലും ആ സ്ത്രീക്ക് നൽകുന്ന മനുഷ്യൻ.
രണ്ട് മൂന്ന് നിമിഷങ്ങൾ അവിടെ നിന്ന്കൊണ്ട് അത്രയും കണ്ടപ്പോൾ തന്നെ പ്രിയയ്ക്ക് പൂർണ്ണ ബോധ്യമായി തനിക്ക് തന്റെ അമ്മയോട് ഉള്ള സ്നേഹത്തേകാൾ എത്ര എത്ര മടങ്ങ് സ്നേഹം ബിജുവേട്ടന് തന്റെ അമ്മയോടുണ്ടെന്ന്..
ആരും തോറ്റു പോകുന്ന കർത്തവ്യബോധവും ചുറുചുറുക്കും, മനുഷ്യസ്നേഹവും ഒക്കെ കൊണ്ട് വാർത്തെടുത്ത ഒരു മനുഷ്യരൂപമാണ് തന്റെ ബിജുവേട്ടണെന്ന് അവൾ അന്നാദ്യമായി മനസ്സിലാക്കി.
സത്യത്തിൽ ആ മനുഷ്യന്റെ മുന്നിൽ, ആ വ്യക്തിത്വത്തിന്റെ മുന്നിൽ താൻ ഒരു കടുക് മണിയോളം ചെറുതായി പോയ പോലെ തോന്നി അവൾക്ക്.
തന്റെ സർവ ഗർവും, ദാഷ്ട്ട്യവും ഒക്കെ അടിയറവ് വച്ച് കൊണ്ട് താൻ ഏട്ടനോട് കാണിച്ച അവഗണനകളെയും പുച്ഛപ്പെടുത്തലുകളെയും ഓർത്ത് അദ്ദേഹത്തിന്റെ മുന്നിൽ നമ്രശീർഷയായി നിന്നു കൊണ്ട് അവൾ കണ്ണീരോഴുക്കി.
പ്രതിഫലേച്ഛ ഇല്ലാതെ 24 മണിക്കൂറും ഒരു ഹോം നഴ്സ് ചെയ്യുന്നതിനെക്കാൾ കരുതലോടെ തന്റെ സ്വന്തം അമ്മയോടെന്നത് പോലെയോ, അതിൽ കൂടുതലോ സംരക്ഷണവും സ്നേഹവും പരിചരണവും നൽകുന്ന ഒരു വ്യക്തിയെ തന്റെ ജീവിതത്തിൽ താൻ കണ്ടിട്ടില്ല.
തന്റെ മനസ്സിൽ ബിജുവിനോട് ആത്മാർത്ഥ നിറഞ്ഞ നാൾ… ബിജുവിനോട് അകമഴിഞ്ഞ സ്നേഹവും, ഉള്ളറിഞ്ഞ ബഹുമാനവും, കടുത്ത ആരാധനയും തോന്നിയ നാൾ… ആ വ്യക്തിക്ക് താൻ എന്ത് കൊടുത്താൽ മതിയാവും എന്ന് തോന്നിപോയ നാൾ…
ഒരു അരമണിക്കൂറിനുള്ളിൽ തന്റെ അമ്മ നോർമൽ കണ്ടിഷനിലേക്ക് തിരികെ വന്നപ്പോൾ എല്ലാവരും അവരവരുടെ സ്വസ്ഥാനങ്ങളിലേക്ക് വലിഞ്ഞു.
അപ്പച്ചി താഴെ വിരിച്ച വിരിപ്പിൽ ചുരുണ്ടു കൂടിയപ്പോഴും ബിജുവും പ്രിയയും മാത്രം അവശേഷിച്ചു അവിടെ.
പ്രിയയോട് മാത്രം ബിജു പ്രത്യേകം നിർദ്ദേശിച്ചു. പ്രിയ… നീ തൽക്കാലം അമ്മേടെ അടുത്ത് തന്നെ ഉണ്ടാവണം, തികച്ചും ഒരു മണിക്കൂർ വരെ.
ശ്വാസം മുട്ടലിന്റെ ടാബ്ലറ്റും, ഇഞ്ജക്ഷനും ഞാൻ ഇപ്പൊ കൊടുത്തിട്ടുണ്ട്… പെട്ടെന്ന് ബിപി കൂറഞ്ഞു പോയതാണ് പ്രശ്നമായത്.
അതിനിടെ അവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉള്ളതായി കണ്ടാൽ എന്നെ വിളിക്കണം കേട്ടോ… അത് കഴിഞ്ഞ് നീ പോയി ഉറങ്ങിക്കോളൂ… പേടിക്കേണ്ട… കരയുകയും വേണ്ട. എല്ലാം ശരിയാവും… ഞാനില്ലേ ഇവിടെ ദൈവവും… പിന്നെ എന്തിനാ ടെൻഷൻ…
പ്രിയ : ഏട്ടാ… അവൾ വിങ്ങി വിതുമ്പി.
ബിജു : ങ്ങുഹും…. ശ്ഷ്ഷഷ്…..നൊ… നൊ… ഒച്ചവയ്ക്കരുത്… ഇപ്പൊ അവരുറങ്ങിക്കോട്ടെ….. പിന്നീട് സംസാരിക്കാം. Ok…?!!
കഴിഞ്ഞ രാത്രി ഏട്ടന്റെ മുറിയിൽ പോയി ഒരു കുസൃതിയുടെ വഴിയിലൂടെ, താൻ ചെയ്‌ത തെറ്റിന് ഏട്ടനോട് ഉഡായിപ്പിൽ ഒരു മാപ്പ് പറഞൊപ്പിച്ചു വെങ്കിലും, ഈ നിമിഷം, ഒന്ന് പൊട്ടിക്കരഞ്ഞ് അതേ തെറ്റിന് ഒന്നുകൂടി ആത്മാർത്ഥമായി മാപ്പ് പറയണമെന്ന്, ഒന്ന് മനസ്സറിഞ്ഞ്, ആ പാദങ്ങളിൽ വീണ് ചുംബിച്ചു കൊണ്ട് ഒരിക്കൽ കൂടി തുറന്ന മനസ്സോടെ മാപ്പിരക്കണമെന്ന് പ്രിയയ്ക്ക് തോന്നി.
ബിജു തന്റെ മുറിയിലേക്ക് സ്‌കൂട്ടായെങ്കിലും ഉണർന്ന് തന്നെ ഇരുന്നു. അത്രയും നേരം പ്രിയ അമ്മയെ സസൂക്ഷ്മമം നിരീക്ഷിച്ചു.
ഓരോ അരമണിക്കൂർ കഴിയുമ്പോഴും ബിജു ആരുമറിയാതെ വന്ന് ആന്റിയുടെ സ്ഥിതി നിരീക്ഷിച്ചിരുന്നു.
തന്റെ സ്വന്തം ഏട്ടന് ഇവിടെ വന്ന് നിൽക്കാൻ, നേരമോ മനസ്സോടെ ഇല്ല, ആകെക്കൂടെ അയച്ചു കൊടുക്കുന്നത് ചികിത്സയ്ക്കുള്ള കാശ് മാത്രം തിരുവനന്തപുരത്തിരുന്ന് കാര്യങ്ങൾ നിർദ്ദേശിക്കുക എന്ന ജോലിയല്ലാതെ വേറൊന്നു പുള്ളീടെ ജോലിയല്ലന്ന മട്ടും ഭാവവുമാണ്.
പ്രിയയോട് പോയി കിടന്നുറങ്ങാൻ ബിജു പറഞ്ഞിരുന്നെങ്കിലും അവൾ അമ്മയെ വിട്ട് എങ്ങും പോയില്ല.
ഇടയ്ക്കിടെ ബിജു ആന്റിയേ വന്ന് എത്തിനോക്കി പോകുമായിരുന്നിട്ടും പ്രിയ അതൊന്നും അറിഞ്ഞില്ല എന്ന് സാരം. പ്രിയ തന്റെ അമ്മയുടെ തലയണയിൽ മുഖം വച്ച് ചെറിയ മയക്കത്തിലായിരുന്നു…
ഏതായാലും ഇത്രേം നേരം ഉറങ്ങാതെ അമ്മയെ നോക്കിയതല്ലേ… ഉറങ്ങിക്കോട്ടെ എന്ന് കരുതി.
പുലർച്ചെ ബിജു ഉണർന്നു വീണ്ടും വന്ന് ആന്റീടെ റൂമിൽ നോക്കി, രംഗം ശാന്തമാണെന്ന് മനസ്സിലാക്കി. മെല്ലെ മെയിൻ ഡോർ തുറന്ന് പുറത്തോട്ടിറങ്ങി.
കുളിയും തേവാരവും കഴിഞ്ഞ് സാധാരണ ദിവസം പോലെ ബാഗുമെടുത്ത് പുറത്തോട്ടിറങ്ങി.
ബിജു : ഏട്ടത്തിയമ്മേ… വണ്ടീടെ താക്കോല് താ… സിനിയുടെ കൈ കൊണ്ട് താക്കോൽ വാങ്ങുന്നത് പുള്ളിക്ക് ഒരു രാശിയും ഐശ്വര്യവും ആണെന്നാണ് പുള്ളീടെ വിശ്വാസം.
ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത ശബ്ദം കേട്ട് തൊട്ടടുത്ത വരാന്തയിൽ പ്രിയയുടെ തല വെട്ടം കണ്ടു. സിനി കൈകാണിച്ചു.
പ്രിയ : ഹായ്… ചേച്ചി… ഗുഡ്മോണിങ്..!!
സിനി : ഹായ്… ഗുഡ്മോണിങ്… ഇന്ന് നേരത്തെയാണല്ലോ…
പ്രിയ : അതേ ചേച്ചി… അമ്മയ്ക്ക് ഇന്നലെ രാത്രി ഇത്തിരി കൂടുതലായിരുന്നു.. ഡോക്ടറെ കണ്ട് മരുന്ന് വാങ്ങിക്കാൻ പോണം.
സിനി : ങേ… എന്നിട്ട് ബിജു ഒന്നും പറഞ്ഞില്ല…!!??
പ്രിയ : പോണ തിരക്കിൽ മറന്നതാവും.
സിനി : മ്മ്മ്… ശരി, ഞാൻ പിന്നീട് വന്ന് അമ്മേ കാണാം… കുട്ടുവാവ ഉണർന്നിട്ടില്ല. അതിനു മുൻപ് ജോലിയെല്ലാം തീർക്കണം.
~~~~~~~~~~~~~~~~~~~~
അന്ന് കാലത്ത് മുതൽ ഒരു ഏഴ് ഡോക്ടർമാരെ കാണുന്ന ജോലിയിൽ മുഴുകിയ ഞാൻ വളരെ വൈകിയാണ് വീട്ടിൽ തിരിച്ചെത്തിയത്.
പകൽ ഇടയ്ക്ക് ഒന്ന് രണ്ടു തവണ ആന്റിയുടെ അവസ്ഥ എന്തെന്ന് ഞാൻ അപ്പച്ചിയോട് ആരായുകയും ചെയ്തിരുന്നു.
പ്രിയയോട് തനിക്ക് പിണക്കമാണെന്ന സ്ഥായിയായ ഭാവനാടകം വീട്ടിലുള്ള അപ്പച്ചിയുടെയും, ഇളയമ്മയുടെയും മുന്നിൽ ഞാൻ ആടിത്തിമിർത്തു.
കാരണം, സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത രീതിയിലുള്ള ഡേയ്ഞ്ചർ ഡയലോഗ്കളാണ് ആ രണ്ട് കിളവികളുടെയും വായീന്ന് ചിലപ്പോൾ വരുക.
എപ്പോഴും ഞങ്ങൾ രണ്ടിനെയും ചെറിയ സംശയ ദൃഷ്ട്ടിയോടെയാണ് ഇവർ കാണുക.
ഏതായാലും ആ ഒരു നാടകത്തിന്റെ “മറ” അവിടെ ഇരിക്കട്ടെ എന്ന നിലപാടിലായി ഞാൻ.
എല്ലാ ദിവസവും ഞാൻ ശ്രീനിലയത്തിൽ പോകുമായിരുന്നെങ്കിലും പ്രിയയും ഞാനും തമ്മിലുള്ള ഫൈറ്റിനു ശേഷം ഞാൻ അവിടെ ആരോടും കാര്യമായി ഇടപഴകിയില്ല.
ആന്റിയുടെ അടുത്ത് പോയി സുഖവിവരങ്ങൾ ചോദിച്ചറിയുക, അത്യാവശ്യങ്ങൾ നിറവേറ്റി കൊടുക്കുക, അവർക്ക് സ്ഥിരമായി കൊടുക്കുന്ന മരുന്നുകൾ കൊടുക്കുക, ഒപ്പം ഒരു മോട്ടിവേഷൻ.
അപ്പോൾ സ്വാഭാവികമായും പ്രിയയ്ക്ക് ചെറിയ ആവലാതിയും, വേവലാതിയും ഒക്കെ കാണുമെന്നു എനിക്ക് അറിയാം.
ഞാൻനവളെ വിളിക്കാനൊന്നും മെനക്കേടാറില്ല..
അത് വച്ച് അന്ന് രാത്രി കഞ്ഞി കുടിക്കാനെന്ന വണ്ണം ഞാൻ ശ്രീനിലയത്തിലേക്ക് പോയി.
ഒട്ടും പ്രതീക്ഷിക്കാതെ ആ നേരത്ത് എന്നെ അങ്ങോട്ട് കണ്ടപ്പോൾ യാന്ത്രികമായി പ്രിയയുടെ മുഖത്ത് നൂറ്റിപ്പത്തിന്റെ പ്രകാശം.
കുളിച്ച് കുറിയും തൊട്ട് ഒരു കടും നീലയിൽ മയിൽ പീലികളുടെ ഡിസൈൻ ഉള്ള മാക്സിയും ധരിച്ച് വാതിൽക്കൽ നിൽക്കുന്ന സുന്ദരി പ്രിയയുടെ മുഖത്തെ പ്രസരിപ്പ് അവർണ്ണനീയമായിരുന്നു.
പ്രിയ : ഏട്ടാ അത്താഴം കഴിച്ചിട്ടാണോ വന്നത് അതോ കഞ്ഞി വിളമ്പട്ടെ…??
ഞാൻ : ഓ ആവാം… അധികമൊന്നും വേണ്ടാ, രണ്ടു സ്പൂൺ മതി… അല്പം മീൻ ചാറും എടുത്തോ.
പ്രിയ അത് വിളമ്പി മേശപ്പുറത്ത് വച്ചു.. ഞാൻ പതിയെ സ്പൂൺ കൊണ്ട് കോരി കുടിച്ചു കൊണ്ടിരിക്കെ, ആ വീട്ടിലെ സീനിയർ താരങ്ങളായ അപ്പച്ചിയും ഇളയമ്മയും എന്റെ തൊട്ടടുത്ത് പ്രത്യക്ഷപ്പെട്ടു.
ഇളയമ്മ : എടാ മോനെ നീയും പ്രിയകൊച്ചും തമ്മിലുള്ള വഴക്കും പിണക്കവും ഇതുവരെ തീർന്നില്ലേ…
അതൊക്കെ ഇന്നലെ രാത്രി കൊണ്ട് നമ്മള് രണ്ടാളും കൂടി കളിച്ചു തീർത്തു എന്ന് പറയാൻ നാക്കെടുത്തതാണ്. പക്ഷേ നാവിന് ഒരു സഡൻ ബ്രേക്ക് ഇട്ടുകൊണ്ട് ഞാൻ മൗനം പാലിച്ചു അൽപ്പം വെയ്റ്റ് ഇട്ട് ഇരുന്നു.
അപ്പച്ചി : അവൾക്ക് അന്ന് ഒരബദ്ധം പറ്റിയതാണ്. അങ്ങനെയൊക്കെ പറഞ്ഞതിൽ അവൾക്ക് ഇത്തിരി വിഷമമുണ്ട് മോനെ. അവൾ മാപ്പ് പറയാൻ തയ്യാറാണ്…
ഞാൻ : എന്നോട് ആരും ഒരു മാപ്പും കോപ്പുമൊന്നും, പറയണ്ട . മാപ്പ് അപേക്ഷിക്കാൻ ഞാൻ ദൈവമൊന്നുമല്ല.
ഇളയമ്മ : എന്നാലും മോനെ അവൾ ഒരു പാവമാ…
ഞാൻ : അപ്പൊ ഞാൻ എന്താ ഭീകരനാണോ…??
അപ്പച്ചി : അങ്ങനെയൊന്നുമല്ല, നിങ്ങള് തമ്മിൽ ഒരു മിണ്ടാട്ടവും ഇല്ലാതിരിക്കുമ്പോ ഈ വീട് ഉറങ്ങിയത് പോലെയാ… ഞങ്ങൾക്കും വലിയ പ്രയാസമുണ്ട്.
ഞാൻ : ഒന്നും പറയാൻ ഞാൻ ആളല്ലേ… പിണങ്ങാനും ഇണങ്ങാനുമൊന്നും ഞാൻ ഇവിടെത്തെ ആരുമല്ലല്ലോ…??
അപ്പച്ചി : അങ്ങനെ ആര് പറഞ്ഞു മോനെ… നീ ഈ വീട്ടിലെ ഒരംഗമാണ്… നിന്നെ കഴിച്ചിട്ടേയുള്ളൂ ഇവിടെ പ്രിയ പോലും… ഞങ്ങൾ അവളെ ഇങ്ങോട്ട് വിളിക്കാം… നിങ്ങള് തമ്മിൽ സംസാരിച്ച് പിണക്കം തീർക്കണം. ഇപ്പൊ തന്നെ.
ഞാൻ : അന്ന് സംഭവിച്ച കാര്യങ്ങൾക്ക് നിങ്ങളും സാക്ഷികൾ ആണല്ലോ അപ്പൊ നിങ്ങളുടെ മുന്നിൽ വച്ചു തന്നെ അവൾ പറയട്ടെ.
ഞാൻ : മ്മ്മ്… ന്നാ ശരി. വിളിച്ചോളൂ…
ഇളയമ്മ : മോളെ പ്രിയേ… ഒന്ന് ഇങ്ങട് വായോ…
പ്രിയ : ദാ.. വരണൂ. അവൾ അടുക്കളയിൽ നിന്നും നീട്ടി പറഞ്ഞു.
പ്രിയ വന്ന് ഡൈനിങ് ഹാളിന്റെ വാതിൽക്കൽ തന്നെ തല താഴ്ത്തി വിധി കാത്തു നിൽക്കുന്ന പ്രതിയെപോലെ നിന്നു.
അപ്പച്ചി : നീ, അന്ന് അവനോട് സംസാരിച്ച രീതി അത് ഒട്ടും ശരിയായില്ല…
ഇളയമ്മ : ശരിയായില്ല എന്നല്ല ആണുങ്ങളോട് അങ്ങനെ സംസാരിക്കാൻ പാടില്ല, നീ ചെയ്തത് വലിയ തെറ്റ് തന്നെയാ.
അപ്പച്ചി : അവൻ ഒരു തമാശ പറഞ്ഞുന്ന് വച്ച് നീ അങ്ങനൊക്കെ പറയുന്നത്……
ഇളയമ്മ : ശരി.. കഴിഞ്ഞത് കഴിഞ്ഞു… നീ അവനെ അന്ന് തെറി പറഞ്ഞത് പോലെ അവനോട് “ഇങ്കിരീസിൽ” ഒരു സോറി പറഞ്ഞാ തീരുന്ന പ്രശ്നമേയുള്ളു.
ഞാൻ : നിങ്ങൾക്കറിയാല്ലോ, എനിക്ക് പെങ്ങന്മാരില്ലന്ന്, പിന്നെ ഉണ്ടെന്ന് പറയാൻ ആകെ ഒരു ചേട്ടത്തിയാണുള്ളത്, അവരോട് ഞാൻ തമാശകൾ പറയാറുണ്ട്, ഇവളോട് പറയുന്നത് പോലെ അല്ലെന്ന് മാത്രം..
എന്റെ ലോകം ഇതാണ് നിങ്ങളൊക്കെ അടങ്ങിയതാണ്, ഇവള് നാട്ടിൽ വന്നാ എനിക്കുള്ള സന്തോഷം എത്രയാന്ന് പറയാൻ എനിക്കറിയില്ല. അമിത സ്നേഹം കൊണ്ട് ഞാൻ……..
അപ്പച്ചി : ശരി ഞങ്ങൾക്ക് എല്ലാം അറിയാം, മോനെന്താന്നും, എങ്ങനാന്നും ഒക്കെ. അവൾക്ക് നിന്നോട് അങ്ങനൊക്കെ പറഞ്ഞതിൽ വലിയ കുറ്റബോധമുണ്ട്.
ഞാൻ : അപ്പച്ചീ… അതിന് ഞാനാണ് ആദ്യം മാപ്പ് പറയേണ്ടത്… ഞാൻ എഴുന്നേറ്റ് നിന്ന് പ്രിയയ്ക്ക് നേരെ തിരിഞ്ഞ്…
ഞാൻ : മോളെ പ്രിയേ… , ഞാൻ നിന്നെ എല്ലാരുടെയും മുന്നിൽ വച്ച് ഇൻസൾട്ട് ചെയ്തു. ഏട്ടനോട് മാപ്പാക്കണം
Responses (0 )