-50% Intro price for the next 72 hours only!. Buy now →

Kambi stories

മേലേടത്ത് വീട് [ജംഗിള്‍ ബോയ്‌സ്]

ഹായ് കൂട്ടുകാരെ, ഞാനിവിടെ എഴുതാന്‍ പോവുന്നത് എന്റെ രണ്ടാമത്തെ കഥയാണ്. ആദ്യ കഥയുടെ പേര് ഞാന്‍ പറയുന്നില്ല. ആ കഥ കുറച്ച് മുന്നോട്ട് പോയപ്പോള്‍ തന്നെ എങ്ങോട്ടാണ് പോവുന്നതെന്ന് ഇതിലെ പല കൂട്ടുകാര്‍ക്കും മനസിലായി. അതുകൊണ്ടാണ് തുടര്‍ന്ന് എഴുതാതിരുന്നത്. ഇപ്പോള്‍ പുതിയ ഒരു കഥയുമായാണ് വന്നത്. വായിച്ച് അഭിപ്രായം രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. മേലേടത്ത് വീട് Meledathu Veedu | Author : Jungle Boys മേലേടത്ത് വീട്. ആ ഗ്രാമത്തിലെ പേരും പെരുമയുമുള്ള തറവാട്. പണംകൊണ്ടും പ്രതാപംകൊണ്ടും […]

0
2
ഹായ് കൂട്ടുകാരെ,
ഞാനിവിടെ എഴുതാന്‍ പോവുന്നത് എന്റെ രണ്ടാമത്തെ കഥയാണ്. ആദ്യ കഥയുടെ പേര് ഞാന്‍ പറയുന്നില്ല. ആ കഥ കുറച്ച് മുന്നോട്ട് പോയപ്പോള്‍ തന്നെ എങ്ങോട്ടാണ് പോവുന്നതെന്ന് ഇതിലെ പല കൂട്ടുകാര്‍ക്കും മനസിലായി. അതുകൊണ്ടാണ് തുടര്‍ന്ന് എഴുതാതിരുന്നത്. ഇപ്പോള്‍ പുതിയ ഒരു കഥയുമായാണ് വന്നത്. വായിച്ച് അഭിപ്രായം രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

മേലേടത്ത് വീട്
Meledathu Veedu | Author : Jungle Boys

മേലേടത്ത് വീട്. ആ ഗ്രാമത്തിലെ പേരും പെരുമയുമുള്ള തറവാട്. പണംകൊണ്ടും പ്രതാപംകൊണ്ടും വലിപ്പംകൊണ്ടും അത്രയും വലിയ വീടും ഭൂ ഉടമകളും ആ പ്രദേശത്ത് ആരും തന്നെയില്ല. രണ്ടു നിലയിലെ വലിയ മാളികവീട്. വലിയ മുറ്റം. മുന്നില്‍ പടിപ്പുര കടന്നാല്‍ നോക്കത്താ ദൂരത്ത് വ്യാപിച്ചുകിടക്കുന്ന വയലുകള്‍. വീടിന്റെ മുറ്റത്തിന് അടുത്തായി ഒരു കുളവും കുളപ്പുരയും. തറവാട്ടിലെ കാരണവര്‍ ഗോപാല മേനോന്‍ ജീവിച്ചിരിക്കുമ്പോള്‍ അവിടെയെല്ലാം കൃഷി ഉണ്ടായിരുന്നു.

അദ്ദേഹം പല രീതിയില്‍ വെട്ടിപിടിച്ചുണ്ടാക്കിയതാണ് ആ വീടും ചുറ്റും വ്യാപിച്ചുകിടക്കുന്ന ആറ് ഏക്കറോളം വരുന്ന സ്ഥലവും. ചുറ്റും അടുത്തെങ്ങും താമസക്കാറില്ല. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം മരിച്ചു. ഇന്ന് അദ്ദേഹത്തിന്റെ മകള്‍ പുഷ്പ അമ്മയാണ് വീട്ടിലുള്ളത്. അവര്‍ക്ക് അറുപത് വയസ് കഴിഞ്ഞു. കണ്ടാല്‍ നമ്മുടെ അമ്മയറിയാതെ സീരിയലിലെ മേയര്‍ റീനയെ പോലെയിരിക്കും. ഭര്‍ത്താവ് ശശിധരന്‍ മേനോനും (വയസ് 63) അവരുടെ രണ്ട് ആണ്‍ മക്കളും യുഎഇയില്‍ ആണ്. അവിടെ മൂന്നുപേരും ചേര്‍ന്ന് ഒരു സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്നു. അവരുടെ മൂത്ത മകന്‍ രാഗേഷ് മേനോന്‍ അവന് പ്രായം 40. അവന്റെ ഭാര്യ മീരാ മേനോന്‍.

അവള് ടൗണിലെ ഇവരുടെ തന്നെ സ്‌കൂളില്‍ മാനേജറായി ജോലി ചെയ്യുന്നു. വലിയ വീട്ടില്‍ നിന്നാണ് രാഗേഷ് വിവാഹം ചെയ്തത്. അതുകൊണ്ട് തന്നെ മീരക്ക് അതിന്റെതായ ധൂര്‍ത്തടിയും ആര്‍ഭാടവുമുണ്ട്. മോഡേണായ വസ്ത്രമാണ് ധരിക്കുക. സ്ലീവ്‌ലസായ ബ്ലൗസും സാരിയുമാണ് വേഷം. പ്രായം 33. ഉയരം 64 ഇഞ്ച്. വെളുത്തശരീരം. അവര്‍ക്ക് ഒരു ആണ്‍കുട്ടിയാണുള്ളത്. പേര് അക്ഷയ്. അവന് പ്രായം ആറാവുന്നു.

ഇനി രണ്ടാമത്തെ മകന്‍ രഞ്ജിത് മേനോന്‍. പ്രായം 35. അവനോടൊപ്പം അവന്റെ ഭാര്യ ആര്യനന്ദയും യുഎഇയില്‍ ഉണ്ട്. അവളുടെ പ്രായം 28. ഉയരം 66 ഇഞ്ച്. വെളുത്തു സുന്ദരിയായ പെണ്ണ്. അവര്‍ക്ക് ഒരു പെണ്‍കുട്ടിയാണുള്ളത്. വയസ് 4. മുത്തുമോള്‍ എന്നുവിളിക്കുന്ന ലിജി. സൗന്ദര്യംകൊണ്ട് മേലേടത്ത് വീട്ടിലെ മരുമക്കള്‍ ഒന്നിനൊന്ന് മെച്ചമായിരുന്നു. അവരെ പോലെ ഇത്രയും മുഖസൗന്ദര്യവും ശരീരസൗന്ദര്യവുമുള്ള സ്ത്രീകള്‍ ആ പ്രദേശത്ത് ഒന്നുംതന്നെയില്ലായിരുന്നു. അതുകൊണ്ട് തന്നെ ആ നാട്ടിലെ ചോരയും നീരുമുള്ള ആണുങ്ങള്‍ ഇവരെയൊന്ന് കാണുന്നത് വിഷുകണി കാണുന്നപോലെ പുണ്യമായി കൊണ്ടുനടന്നു.

ആര്യനന്ദ വിദേശത്താണെങ്കിലും മീരയെ കാണാന്‍ മാത്രമേ നാട്ടുകാര്‍ക്ക് കഴിഞ്ഞുള്ളൂ. അവരവരുടെ ഭാര്യമാരെ കളിക്കുമ്പോളും മീരയെയാണ് അവര്‍ ഓര്‍ക്കാറ്. മീര സ്ലീവ്‌സ് ബ്‌ളൈസ് ധരിക്കുമ്പോള്‍ കാണുന്ന ആ കൈകള്‍മാത്രം മതി ഏത് കിളവന്റെയും കുണ്ണ ഉയരാന്‍. ആ നാട്ടില്‍ മഴ പെയ്താല്‍ എത്ര മിലിമീറ്റര്‍ മഴ പെയ്‌തെന്ന് അറിയാം. പക്ഷെ, മീര കാരണം നാട്ടില്‍ ഒഴുക്കുന്ന കുണ്ണപ്പാലിന്റെ കണക്ക് ആര്‍ക്കും അറിയില്ല. പക്ഷെ ഒന്നുറപ്പ് കര്‍ക്കിടകമാസത്തില്‍ പെയ്യുന്ന മഴയെക്കാള്‍ കൂടുതല്‍ മീരക്ക് വേണ്ടി കുണ്ണപ്പാല്‍ അവിടെ ഒഴുകുന്നുണ്ട്.

ഹോ മറ്റു കാര്യങ്ങള്‍ പറയാന്‍ മറന്നു. അവിടെ ഇവരെ കൂടാതെ വേലക്കാരി ജാനകിയും ഭര്‍ത്താവ് കാര്‍ ഡ്രൈവര്‍ കുട്ടപ്പനും ഉണ്ട്. കല്ല്യാണിക്ക് വയസ് 50. കുട്ടപ്പന് വയസ് 55. ജന്മനാ ഒരു വിക്കനാണ്. ശാരീരികമായി വലിയ ജോലിയൊന്നും എടുക്കാന്‍ പറ്റില്ല. നീളം കുറഞ്ഞ് മെലിഞ്ഞ ശരീരം. കല്ല്യാണിക്കും കുട്ടപ്പനും കുട്ടികളൊന്നും ഇല്ല. അവര്‍ക്ക് ഇവരുടെ പറമ്പില്‍ കുറച്ചകലെ ഒരു വീടുണ്ട്. കുട്ടപ്പനോടുള്ള ദയവ് തോന്നിയിട്ടാണ് ശശിധരമേനോന്‍ വാങ്ങിയ ബിഎംഡബ്ല്യു 3 സീരിസ് കാറില്‍ ഡ്രൈവറായി ജോലി കൊടുത്തത്.

ഈ കാറിലാണ് മീര സ്‌കൂളില്‍ പോയി വരുന്നത്. വീട്ടിലേക്കുള്ള സാധനങ്ങളും മറ്റും കുട്ടപ്പന്‍ തന്നെയാണ് വാങ്ങുന്നത്. അങ്ങനെ പുഷ്പവല്ലി അമ്മയും മീരയും അവരുടെ മകന്‍ അക്ഷയും ആ വലിയ വീട്ടില്‍ താമസിക്കുന്നു. ഇവരെ സഹായിക്കാന്‍ കല്ല്യാണിയും കുട്ടപ്പനും. അങ്ങനെ സന്തോഷപൂര്‍ണ്ണായ ജീവിതം നയിച്ചു പോരുന്നതിനിടയില്‍ അവരുടെ ദുബൈയിലെ ബിസിനസ് തകര്‍ന്നു. അത് ആ വീട്ടില്‍ വലിയ മൂകത സൃഷ്ടിച്ചു.

കാരണം കോടികളുടെ സാമ്പത്തിക കടബാധ്യത അവര്‍ക്കുണ്ട്. മനഃസമാധാനം ഇല്ലാതെയായി. സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് മാറി ചിന്തിച്ച് തുടങ്ങിയ ബിസിനസ് തകര്‍ന്നു. അതിന് സൂപ്പര്‍ മാര്‍ക്കറ്റ് പണയം വെച്ച് യുഎഇയിലെ ബാങ്കില്‍ നിന്ന് ലോണെടുത്ത പണം തിരിച്ചടയ്ക്കാന്‍ അവര്‍ക്ക് നിവര്‍ത്തിയില്ല. അടവ് പലതും തെറ്റിയിട്ടും അവര്‍ക്ക് അത് വീട്ടാന്‍ പറ്റിയില്ല. ഒടുവില്‍ ശശിധരനെയും മകന്‍ രാഗേഷിനെയും രഞ്ജിത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തുക്കള്‍ മിക്കവരും കൈവിട്ടു. ശശിധരന്റെ സുഹൃത്തായിരുന്ന ഡോക്ടര്‍ ഗംഗാധരകുറിപ്പ് ആര്യയോടും മകളോടും നാട്ടിലേക്ക് പോവാന്‍ ആവശ്യപ്പെട്ടു. കാരണം രണ്ടാഴ്ചക്കുള്ളില്‍ താമസിക്കുന്ന ഫ്‌ളാറ്റ് ഒഴിഞ്ഞുകൊടുക്കണം. നാട്ടിലേക്ക് വരാന്‍ കയ്യില്‍ പണവുമില്ല.

ആര്യയുടെ എല്ലാ സ്വര്‍ണ്ണവും വിറ്റു. കഴുത്തില്‍ കിടക്കുന്ന താലിയും കയ്യിലെ വളയും മാത്രമേ ഇനിയുള്ളൂ. കാര്യം മനസിലാക്കിയ ഗംഗാധരന്‍ നാട്ടിലേക്കുള്ള ഫ്‌ളൈറ്റ് ടിക്കെറ്റുടത്തുകൊടുത്തു. അങ്ങനെ വിഷമത്തോടെ ആര്യയും മകള്‍ ലിജിയും നാട്ടിലേക്കുള്ള ഫ്‌ളൈറ്റ് കയറി.

വിമാനത്തിന്റെ വിന്‍ഡോ സീറ്റിലിരിക്കുമ്പോള്‍ ആര്യയുടെ മനസ് ആടിയുലയുകയായിരുന്നു. എത്ര ആഢംബരത്തോടെയാണ് താനും രഞ്ജിത്തേട്ടനും തമ്മിലുള്ള വിവാഹം നടന്നത്.

എത്ര സന്തോഷകരമായിരുന്നു ഇനി ആ സന്തോഷം തിരിച്ചുകിട്ടുമോ. ഇനി എന്നെങ്കിലും ഇങ്ങോട്ടേക്ക് മടങ്ങിവരാന്‍ ആവുമോ. വീട്ടുകാരും ബന്ധുക്കാരും എല്ലാം തന്റെ ഈ അവസ്ഥ അറിയുമ്പോള്‍ ഉണ്ടാവുന്ന അഭിമാനക്ഷതം തനിക്ക് താങ്ങാന്‍ ആവില്ല. അവള്‍ നെടുവീര്‍പ്പിട്ടു. ഇടതുഭാഗത്തിരുന്നു ലിജിമോള്‍ ആര്യയെ തട്ടികൊണ്ട്
ലിജിമോള്‍: മമ്മി ഞാനവിടെയിരുന്ന്
ഇതുകേട്ട് ലിജിയിരുന്ന സീറ്റിലേക്ക് ആര്യ നീങ്ങിയിരുന്നു. വീന്‍ഡോ സീറ്റ് കിട്ടിയ സന്തോഷത്തില്‍ ലിജി പുറത്തേക്ക് നോക്കിയിരുന്നു. ആ വിമാനത്തിലേക്ക് ഒരാള്‍ കടന്നുവന്നു. അതേ നാട്ടിലേക്ക് യാത്ര തിരിക്കുന്ന അന്‍വര്‍. അവന്റെ വിവാഹം കഴിഞ്ഞതാണ്. വയസ് 35. താനിരിക്കുന്ന സീറ്റിന്റെ അടുത്ത് ഇരിക്കുന്ന ആളെ കണ്ട് അന്‍വറിന് സന്തോഷവും ആഹ്ലാദവും തോന്നി.ഒരു ജീന്‍സ് പാന്റും ഓവര്‍കോട്ടും ധരിച്ച ഒരു സ്ത്രീ. തുടയുടെ വണ്ണം ആ ജീന്‍സില്‍ ഒതുങ്ങുന്നില്ല. അവന്‍ ആ സീറ്റില്‍ അവളുടെ അടുത്തിരുന്നു. വെളുത്തു തുടുത്ത ഒരു സുന്ദരി. അവളില്‍ നിന്ന് വരുന്ന സുഗന്ധം അവനെ ഉന്മാദത്തിലാക്കി.കമ്പിസ്റ്റോറീസ്.കോം വിന്‍ഡോ സീറ്റിലിരിക്കുന്ന ഒരു പെണ്‍കുട്ടിയെയും അന്‍വര്‍ ശ്രദ്ധിച്ചു. ഇത് ഇവളുടെ മകളായിരിക്കും. കുറച്ച് സമയത്തിനുശേഷം ഫ്‌ളൈറ്റ് ദുബൈയില്‍ എയര്‍പോര്‍ട്ടില്‍നിന്ന് പറന്നുയര്‍ന്നു. ഇനി മൂന്നര മണിക്കൂര്‍ ഉണ്ട് നാട്ടിലെത്താന്‍. തന്റെയടുത്തിരിക്കുന്ന ആ സ്ത്രീയെ നോക്കി
അന്‍വര്‍: ചേച്ചി എങ്ങോട്ടാ..?
അന്‍വറെ നോക്കി ആര്യ: കൊച്ചിയിലേക്ക്
ഈ സമയം അവന്‍ അവളെ ഒന്ന് മൊത്തത്തില്‍ സ്‌കാന്‍ ചെയ്തു.
അന്‍വര്‍: ചേച്ചി തനിച്ചേയുള്ളൂ
ആര്യ: അതെ
ആര്യയുടെ ആ ചുവന്ന ചുണ്ടിലേക്ക് നോക്കിയാണ് അത് ചോദിച്ചത്. അന്‍വറിന്റെ കുണ്ണ വടിപോലെയായി. ഇവളെ കെട്ടിയവന്‍ ഏതായാലും ഭാഗ്യവാന്‍ തന്നെ. ഇത്രയും സുന്ദരിയായ പെണ്ണിനെ കെട്ടിയവന്റെ കുണ്ണഭാഗ്യം ഓര്‍ത്ത് അന്‍വര്‍ അസൂയപ്പെട്ടു.
അന്‍വര്‍: ഹസ്‌ബെന്റ് എന്ത് ചെയ്യുന്നു
അന്‍വറിന്റെ സമീപനം എന്താണെന്ന് മനസിലാക്കിയ ആര്യ അയാളെ നോക്കാതെ പുറത്തേക്ക് നോക്കികൊണ്ട് ആര്യ: ബിസിനസാ
ഇതുകണ്ട് തന്നോട് സംസാരിക്കാന്‍ താല്‍പ്പര്യമില്ലാത്ത എന്ന് മനസിലാക്കിയ അന്‍വര്‍ വീണ്ടും തുടര്‍ന്നു.
അന്‍വര്‍: പേരെന്താ..?
ആര്യ അന്‍വറെ ഒന്ന് തുറിച്ചുനോക്കി. അവള്‍ക്ക് അറിയാം ആണുങ്ങളെ. ഇന്നും ഇന്നലെയും കാണാന്‍ തുടങ്ങിയതല്ല. ഈ സ്വഭാവമുള്ളവരെ. കല്ല്യാണത്തിനും മുമ്പും ശേഷവും ഒരുപാട് പേരെ കണ്ടിട്ടുണ്ട്. അവരില്‍നിന്നെല്ലാം എതൊക്കെ തരത്തിലുള്ള മോശം അനുഭവം ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം അതിജീവിച്ചവളാണ് ആര്യ.
അന്‍വര്‍: ചേച്ചിയുടെ വീട് എവിടെയാ..?
ദേഷ്യത്തോടെ ആര്യ: അതൊക്കെ എന്തിനാ നിങ്ങള് അറിയുന്നേ..? ഇനി ഡിസ്റ്റര്‍ബ് ചെയ്താല്‍ ഞാന്‍ കംബ്ലയ്ന്റ് ചെയ്യും

ഇതുകേട്ട് ഭയത്തോടെയും നിരാശയുടെയും കേട്ടിരിക്കുന്ന അന്‍വര്‍. ആര്യ വീണ്ടും ചിന്തയിലേക്ക് മുഴകി. അപ്പോളും ലിജിമോള്‍ പുറത്തെ കാഴ്ച കണ്ടിരിക്കുകയായിരുന്നു. നീണ്ട മൂന്നര മണിക്കൂര്‍ യാത്രക്കൊടുവില്‍ കേരള കരയിലേക്ക് വിമാനം പറന്നിറങ്ങി. വിമാനമിറങ്ങി ഒരു കൈകൊണ്ടു ലിജിയുടെ കയ്യുംപിടിച്ച് മറ്റേ കയ്യില്‍ ബാഗുമായി പുറത്തേക്ക് നടക്കുന്ന ആര്യയുടെ പിന്നില്‍ അന്‍വറുണ്ടായിരുന്നു. ജീന്‍സില്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്ന ആര്യയുടെ ചന്തിഗോളങ്ങള്‍ നടത്തത്തിനൊപ്പം ഇളകുന്നുണ്ടായിരുന്നു. അന്‍വര്‍ അതിലേക്ക് കൊതിയൊടെ നോക്കി. എയര്‍പോര്‍ട്ടിന് പുറത്തെത്തിയ ആര്യ ഒരു ടാക്‌സിയില്‍ കയറി. അവരുടെ പിന്നാലെ മറ്റൊരു ടാക്‌സിയില്‍ പോവണമെന്നുണ്ടായിരുന്നു. അതിന് അയാള്‍ മറ്റൊരു ടാക്‌സിയുടെ അടുത്തേക്ക് നീങ്ങനെ അയാളുടെ ചുമലില്‍ ഒരു കൈ വീണു. ഞെട്ടലോടെ തിരിഞ്ഞുനോക്കിയ അന്‍വര്‍ തന്റെ ഭാര്യാ സഹോദരനെ കണ്ട് ഞെട്ടി ചിരിച്ചു. മാരണം എന്ന് മനസില്‍ പറഞ്ഞു. അന്‍വറിനെ കൂട്ടാന്‍ വന്നതായിരുന്നു അളിയാന്‍. അങ്ങനെ അവര്‍ വീട്ടിലേക്ക് തിരിച്ചു. ഏറെ കാലത്തെ കാമ ദാഹം ആര്യയെ കണ്ടു ഭാര്യയില്‍ തീര്‍ക്കാനുള്ള ധൃതിയില്‍ അന്‍വര്‍ ടാക്‌സി പിടിച്ച് വീട്ടിലേക്ക് കുതിച്ചു.
—————————————————-
മേലേടത്ത് വീടിലേക്ക് വന്നു നിര്‍ത്തുന്ന ടാക്‌സിയില്‍ നിന്നിറങ്ങുന്ന ആര്യയും ലിജിയും. അവിടേക്ക് വരുന്ന പുഷ്പവല്ലിയമ്മ. അവര്‍ വന്ന കാര്‍ തിരിച്ചുപോവുന്നു. പുഷ്പവല്ലി അമ്മയെ കെട്ടിപിടിച്ച് ആര്യ കരഞ്ഞു. പുഷ്പവല്ലിയും കരഞ്ഞു.
അങ്ങോട്ട് വന്നുകൊണ്ട് കല്ല്യാണി: ങാ മോള് എത്തിയോ..? ആര്യ കുഞ്ഞ് വന്നിട്ടല്ലേയുള്ളൂ. തമ്പ്രാട്ടി ഇങ്ങനെ കരഞ്ഞാല് എങ്ങനെയാ…?
മരുമകളാണെങ്കിലും മക്കളെപോലെയാണ് പുഷ്പവല്ലി മീരയെയും ആര്യയെയും കണ്ടതും സ്‌നേഹിക്കുന്നതും.
കണ്ണുനീര്‍ തുടച്ചുകൊണ്ട് പുഷ്പവല്ലി: മോള് വാ
അതുംപറഞ്ഞ് വീടിന്റെയുള്ളിലേക്ക് കയറുന്ന ആര്യയും പുഷ്പവല്ലിയും ലിജിമോളെ കൈപിടിച്ച് പിന്നാലെ കയറുന്ന കല്ല്യാണി.
വീടിനുള്ളിലെത്തിയ ആര്യയോട് പുഷ്പവല്ലി: മോള് വരുന്ന കാര്യം മോളെ വീട്ടില്‍ അറിയിച്ചിരുന്നോ..?
വിഷമത്തോടെ ആര്യ: ഇല്ല അമ്മേ..
പുഷ്പവല്ലി: അവരെ എന്നാ പോലീസ് വിട്ടയക്കുക.
ആര്യ: 20 ലക്ഷം യുഎഇ ദിര്‍ഹം കെട്ടിവെയ്ക്കണം. എന്നാലേ വിടൂ.
പുഷ്പവല്ലി: ന്റീശ്വരാ.. അത്രയും രൂപ എവിടെ നിന്നുണ്ടാക്കാനാ
ആര്യ: വിറ്റഴിച്ച സാധനങ്ങളുടെ പൈസ കിട്ടിയെങ്കില്‍ അതൊക്കെ കൊടുക്കാനുണ്ടാവും.
പുഷ്പവല്ലി: ന്നിട്ടെന്താ അവര് പൈസ തരാത്തത്
ആര്യ: അച്ഛന്റെ പരിചയമുള്ള ഒരാളുമായിട്ടാ ബിസിനസ് തുടങ്ങിയത്. അയാള്‍ വിചാരിക്കണം. അയാള്‍ നമ്മളെ ചതിച്ചു.
പുഷ്പവല്ലി: ഹോ.. ഒന്നും വേണ്ടായിരുന്നു ആ സൂപ്പര്‍മാര്‍ക്കറ്റ് നോക്കി നടത്തിയാല്‍ മതിയായിരുന്നു. ഇപ്പോ അതുംപോയി.
ആര്യ: എനിക്കൊന്നും അറിയില്ല അമ്മേ.. മീരേച്ചി വന്നില്ലേ
പുഷ്പവല്ലി: അവള്‍ വരാന്‍ ആവുന്നു. സ്‌കൂള്‍ വിറ്റാലോയെന്നാ അവള് ചോദിക്കണത്.
ആര്യ: അതുകൊണ്ടൊന്നും ആ കടം വീടില്ല.
പുഷ്പവല്ലി: പിന്നെ എന്താ ഒരു മാര്‍ഗ്ഗം
അങ്ങോട്ട് വന്നുകൊണ്ട് കല്ല്യാണി: ആര്യ കുഞ്ഞേ ഇനി എന്തെങ്കിലും കഴിച്ചിട്ടാവാം. നല്ല ക്ഷീണം ഉണ്ട്
ആര്യ: എനിക്കൊന്ന് കുളിക്കണമായിരുന്നു.
പുഷ്പവല്ലി: ങാ കുളത്തില്‍ കുളിക്കണോ അതോ, കുളിമുറിയിലോ..?
ആര്യ: കുളിമുറി മതി. ങാ എന്നാല്‍ ഉള്ളിലുള്ളത് ഉപയോഗിച്ചോ.. പുറത്തെ കുളിമുറിയില്‍ ഷവര്‍ വര്‍ക്ക് ചെയ്യുന്നില്ല.

ഇതുകേട്ട് ആര്യ ടവ്വലുമെടുത്ത് കുളിമുറിയിലേക്ക് കയറി. തലയില്‍ എണ്ണ തേച്ച് തന്റെ ജീന്‍സും ഷര്‍ട്ടും ബനിയനും ബ്രായും അഴിച്ച് അയലിലിട്ട് ഷവര്‍ ഓണ്‍ ചെയ്തു. ഒരു ഷെഡ്ഡി മാത്രമിട്ട് അവള്‍ ഷവറിന് ചുവടെ ആ നില്‍പ്പ് കുറച്ച് നേരം തുടര്‍ന്നു.
കുളി കഴിഞ്ഞ് ഒരു മാക്‌സിയുമിട്ട് വന്നപ്പോളേക്കും ലിജിമോള്‍ ഭക്ഷണം കഴിക്കുകയായിരുന്നു. ലിജിമോളുടെ അടുത്തിരുന്നു ആര്യയും കല്ല്യാണി വിളമ്പി തന്ന ഭക്ഷണം കഴിച്ചു. കുറച്ച് കഴിഞ്ഞപ്പോളേക്കും അതാ വീട്ട് മുറ്റത്ത് വൈറ്റ് ബിഎംഡബ്ല്യു കാര്‍ വന്നു നില്‍ക്കുന്നു. അതിലെ മുന്‍ സീറ്റില്‍ നിന്ന് അക്ഷയ് ഇറങ്ങുന്നു. പിന്‍ ഡോര്‍ തുറന്ന് നീല സ്ലീവ്‌ലസ് ബ്‌ളൈസും മഞ്ഞ സാരിയുമിട്ട് മീരേച്ചി ഇങ്ങുന്നത് ആര്യ കണ്ടു. സന്തോഷത്തോടെ അടുത്തേക്ക് ഓടി കൊണ്ട് ആര്യ: മീരേച്ചി
ആര്യയെ കെട്ടിപിടിച്ചുകൊണ്ട് മീര: ങാ ആര്യയേ. എത്ര കാലായി കണ്ടിട്ട്
ആര്യ: രണ്ട് വര്‍ഷായി ചേച്ചി.
അവര്‍ രണ്ടുവീട്ടില്‍ നിന്ന് വന്ന മരുമക്കളാണെങ്കിലും ഒരമ്മപെറ്റ മക്കളെക്കാള്‍ സ്‌നേഹം അവര്‍ക്കുണ്ടായിരുന്നു.
അങ്ങോട്ട് വന്നുകൊണ്ട് പുഷപവല്ലി: ഇനി നിങ്ങള് രണ്ടാളും ഇവിടെ വേണം.
ശരീരത്തില്‍ നിന്ന് വേര്‍പെട്ടുകൊണ്ട് മീര: അതിനെന്താ അമ്മേ. അമ്മക്ക് താങ്ങും തണലുമായു ഞങ്ങള്‍ രണ്ടുപേരും ഉണ്ടാവും
കുട്ടപ്പന്‍: ആ ആ ആര്യ കുഞ്ഞ് എപ്പളാ വന്നത്..?
കുട്ടപ്പനെ നോക്കി ചിരിച്ചുകൊണ്ട് ആര്യ: വൈകിട്ട്. കുട്ടപ്പേട്ടന് സുഖല്ലേ..?
കുട്ടപ്പന്‍: സു സുഖം.
കുട്ടപ്പനെ നോക്കി മീര: ശരി കുട്ടപ്പേട്ടാ നാളെ വരണ്ട. രണ്ടാം ശനിയാഴ്ചയല്ലേ.
മീരയെ നോക്കി കുട്ടപ്പന്‍: ശരി കുഞ്ഞേ
അങ്ങോട്ട് വന്നുകൊണ്ട് കല്ല്യാണി: മക്കളെ ഞാന്‍ പോവാ. എല്ലാം ഉണ്ടാക്കി വെച്ച്ണ്. നാളെ വരാം.
ആര്യ: ശരി ചേച്ചി
എന്നു പറഞ്ഞു പോവുന്ന കല്ല്യാണിയും കൂടെ കുട്ടപ്പനും. അവരെ നോക്കി
പുഷ്പവല്ലി അമ്മ: എന്തിനും ഏതിനും ഇവരുള്ളതാ ആകെ ഒരു ആശ്രയം.
അടുത്തുനില്‍ക്കുന്ന അക്ഷയിയെ നോക്കി ആര്യ: ഹായ് അക്ഷയ്. പഠിത്തമൊക്കെ എങ്ങനെയുണ്ട്..?
ചിരിച്ചു തലതാഴ്ത്തുന്ന അക്ഷയ്. ആര്യയെ നോക്കി മീര: ങാ.. ക്ലാസ് കഴിയാറായി അടുത്ത ഫ്രൈഡെ സ്‌കൂള്‍ ക്ലോസാവും. പിന്നെ രണ്ട് മാസം ഇവിടെ തന്നെ. ഏതായാലും നീ വന്നത് നല്ല സമയത്താ.
പുഷ്പവല്ലി: ങാ. കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ എനിക്ക്
മീര: അമ്മ പേടിക്കണ്ട. ഇവിടെയിപ്പോ ഞാനും ആര്യയുംണ്ട്. ഇനി ഞങ്ങള് ആലോചിക്കട്ടെ.
എന്നു പറഞ്ഞു വീട്ടിലേക്ക് കയറുന്ന മീരയും ആര്യയും.
മീര: നീ വല്ലതും കഴിച്ചോ..?
ആര്യ: ങാ കഴിച്ചു ചേച്ചി.
മീര: ങാ എനിക്കൊന്നു കുളിക്കണം.
ആര്യ : ന്നാ ചേച്ചി കുളിച്ച് വാ. പിന്നെ കുളിമുറിയില്‍ സോപ്പില്ല.
സാരി തുമ്പ് അരയില്‍ കുത്തികൊണ്ട് മീര: അതിന് ആരാ കുളിമുറി ഉപയോഗിക്കണ് ?
സംശയത്തോടെ ആര്യ: പിന്നെ എവിടെയാ…?

മീര: ടീ മോളെ. ഞാന്‍ കുളത്തിലാ കുളിക്കാ.. എന്നു പറഞ്ഞു അടുക്കളയിലേക്ക് പോവുന്ന മീര.
പുഷ്പവല്ലി: അതെ ആര്യയേ, അവള്‍ക്ക് കുളത്തില്‍ കുളിച്ചാലെ തൃപ്തി വരൂ.
അടുക്കളയില്‍ നിന്ന് കയ്യില്‍ രണ്ട് എണ്ണ കുപ്പിയുമായി വന്നുകൊണ്ട് മീര: കുളത്തില്‍ നീന്തികുളിക്കണം. അതിന്റെ സുഖം ഒന്ന് വേറെയാ
പുഷ്പവല്ലി: അവള്‍ക്ക് എണ്ണ തേച്ച് പിടിപ്പിക്കുകയും വേണം.
മീര: കേട്ടോ, ആര്യയേ ഈ രണ്ട് എണ്ണയും അമ്മ ഉണ്ടാക്കി തന്നതാ. ഒന്ന് അകാല നര, മുടിക്ക് കറുപ്പ് നിറം കൂടാനും ഇടതൂര്‍ന്ന മുടിവളരാനും. മറ്റൊന്ന് ശരീരത്തില്‍ മിനുസവും തിളക്കവും ഉണ്ടാക്കാന്‍. ഒരു മണിക്കൂറെങ്കിലും ഇത് തേച്ചി പിടിപ്പിച്ച് കുളിച്ചാല്‍ ഏത് ക്ഷീണവും പമ്പകടക്കും.
ആര്യ: നേരാണോ അമ്മേ..?
പുഷ്പവല്ലി: അതെ മോളെ.. നമ്മുടെ നാട്ടില്‍ നിന്നാലെ ഇതൊക്കെ ഉണ്ടാക്കാന്‍ പറ്റൂ.
ചിരിച്ചുകൊണ്ട് ആര്യ: അപ്പോ ചേച്ചിയുടെ സൗന്ദര്യം ഇതാണല്ലേ…?
മീര: നീ അവിടെ ചെന്ന് മുടിയില്‍ കണ്ട അതും ഇതും തേച്ചിട്ടാ ഇങ്ങനെ നില്‍ക്കുന്നേ. ഇവിടെ രണ്ടാഴ്ച നിന്നാല്‍ ഇതുപോലെ ചെയ്താല്‍ എന്റെ മുടിപോലെയുണ്ടാവും നിന്റേതും.
ഇതുകേട്ട് ചിരിക്കുന്ന ആര്യ.
മീര: ന്നാ ഞാന്‍ കുളിച്ച് വരാം
ആര്യ: ശരി ചേച്ചി.
മീര: അല്ലാ നീയും വാ.
ആര്യ: ഞാന്‍ കുളിച്ചതാ.
മീര: നീ കുളക്കണ്ട. അവിടെയിരുന്നാല്‍ മതി വാ
പുഷ്പവല്ലി: ചെല്ല് മോളെ. അവള്‍ക്ക് ഒരു കൂട്ടാവുമല്ലോ..?
കയ്യില്‍ രണ്ടു കുപ്പി എണ്ണയും മായി കുളപ്പുരയിലേക്ക് നടക്കുന്ന മീരയുടെ പിന്നാലെ നടക്കുന്ന ആര്യ. വീടിന്റെ കുറച്ചകലെ മറി നില്‍ക്കുന്ന കുളത്തിന് വലിയ ചുറ്റുമതിലുണ്ട്. ഒരാളുടെ തോളിനൊപ്പമേ വെള്ളമൊള്ളൂ. കുളത്തിന്റെ വാതില്‍ തുറന്ന് അകത്ത് കടക്കുന്ന മീരയും പിന്നാലെ ആര്യയും.
ആര്യയോടായി മീര: പിന്നെ എന്തുണ്ട് അവിടെ വിശേഷം..?
വിഷമത്തോടെ ആര്യ: ചേച്ചിക്ക് എല്ലാം അറിയില്ലേ..?
മീര: എനിക്കറിയാം.. നീ അവിടെയുണ്ടായിരുന്നതല്ലേ..? ലോണെടുക്കുമ്പോള്‍ വേണ്ടാന്ന് പറഞ്ഞൂടായിരുന്നോ..?
ആര്യ: അച്ഛനും ചേട്ടന്മാരും ഒരുപോലെ തീരുമാനിച്ചാല്‍ ഞാനെന്താ ചെയ്യാ..?
മീര: അതും ശരിയാ. പിന്നെ നിന്നോടായി ഞാനൊരു കാര്യം പറയാം. അമ്മ കേള്‍ക്കേണ്ട. നിന്നെ ഇങ്ങോട്ട് ഞാന്‍ വിളിച്ചതും അതുകൊണ്ടുതന്നെയാ.
ഞാനും രാഗേഷേട്ടനും നല്ല രീതിയില്ലല്ല. അത് നിനക്കറിയാലോ. എന്റെ അച്ഛന്റെ സ്‌കൂളാണ് ഞാന്‍ നോക്കി നടത്തുന്നത്. ഇവരെ കണ്ട് കൊണ്ട് നമ്മള്‍ ജീവിച്ചാലേ നമ്മള്‍ പെരുവഴിയിലാവും. അതുകൊണ്ടാ ഞാന്‍ ഈ കാര്യത്തില്‍ ഇടപെടാന്‍ ശ്രമിക്കാത്തത്. നീയും ഞാനൊക്കെ ചെറുപ്പമാ. തറവാട് മഹിമ എന്ന ഒന്നുകൊണ്ട് മാത്രമാണ് നമ്മളെ വീട്ടുകാരൊക്കെ ഈ മണ്ടന്മാരെ കൊണ്ട് കെട്ടിപ്പിച്ചത്. ഇവന്മാര്‍ക്ക് ഈ കാണുന്നതല്ലാതെ വല്ല വിവരവും വിദ്യാഭ്യാസവുമുണ്ടോ..?
കുളത്തിലെ പടവില്‍ ഇരുന്നുകൊണ്ട് ആര്യ: ചേച്ചി പറയുന്നതൊക്കെ ശരിയാ.
കയ്യിലെ എണ്ണകുപ്പി പടവില്‍ വെച്ചുകൊണ്ട് സാരിയും ബ്‌ളൈസും അഴിച്ചുകൊണ്ട് മീര: അതാ ഞാന്‍ പറയുന്നത്. നമ്മളെ വീട്ടുകാരില്‍ നിന്ന് പണം വാങ്ങി ഇവരെ സഹായിക്കേണ്ട കാര്യം നമുക്കില്ല. അമ്മയുടെ വിഷമം കണ്ടതുകൊണ്ടാ സ്‌കൂള്‍ വില്‍ക്കാന്ന് ഞാന്‍ പറഞ്ഞത്

ആര്യ: എന്നാലും ചേച്ചി. അവര്‍ നമ്മുടെ ഭര്‍ത്താക്കന്മാരല്ലേ..? അവരുടെ വിഷമം നമ്മുടേതുംകൂടിയാ. ഇപ്പോളും ജയിലിലാണ് മൂന്നുപേരും.
അഴിച്ച സാരി കുളപ്പടവിന്റെ അരികിലേക്കിട്ടു ഹുക്കഴിച്ച ബ്‌ളൈസുമായി ആര്യക്കഭിമുഖമായി നിന്നുകൊണ്ട് മീര: അത് നേര് തന്നെയാ.. പക്ഷെ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും..?
എന്നു പറഞ്ഞു സ്ലീവ്‌ലെസ് ബ്ലൈസ് അഴിച്ച് പാവാട അഴിക്കുന്ന മീര.
വിഷമത്തോടെ ആര്യ: എനിക്കൊന്നും അറിയില്ല ചേച്ചി.
പാവാടയുടെ കെട്ടഴിച്ചപ്പോള്‍ താഴോട്ട് ഊര്‍ന്ന് വീണ പാവട കുനിഞ്ഞു നിന്നെടുക്കുന്ന മീര. ഇപ്പോള്‍ മീരയുടെ വേഷം ഒരു കറുപ്പ് ബ്രായും ഷെഡ്ഡിയുംമാത്രമാണ്. ഇതുകണ്ട് ഞെട്ടലോടെ ആര്യ: ചേച്ചി ആരെങ്കിലും വന്നല്ലോ..?
കുളപ്പടവില്‍ നിന്ന് എണ്ണ കയ്യിലെടുത്ത് കയ്യിലൊഴിച്ച് ദേഹത്ത് തേച്ച് കൊണ്ട് ആര്യയെ നോക്കി
മീര: ഇല്ലെടി. ഇവിടെ ആര് വരാന്‍. ഞാനെന്നും ഇതുപോലെ നിന്ന് എണ്ണ തേക്കുന്നതാ.
ആര്യ മീരയുടെ ശരീരത്തിലേക്ക് നോക്കി. തന്റെയത്ര വെളുപ്പില്ലെങ്കിലും മിനുസമാര്‍ന്ന ദേഹം. ചേച്ചിയെ താന്‍ ഇങ്ങനെ മുമ്പൊരിക്കലും കണ്ടിട്ടില്ല. കയ്യിലേക്കൊഴിക്കുന്ന എണ്ണ ദേഹത്തിന്റെ പല ഭാഗത്തേക്ക് മീര തേച്ചുപിടിപ്പിച്ചു. മുഖത്തും കൈകളിലും ബ്രായുടെ ഉള്ളിലൂടെയും വയറിലും പുറത്തും കാലിലും തുടയിലും എല്ലാം. എണ്ണ തേക്കുന്നതിനിടയില്‍ മീര ഒന്നു തിരിഞ്ഞുനിന്നു. മീരയുടെ പിന്‍ഭാഗം കണ്ട് ആര്യ ഒന്ന് ഞെട്ടി. താന്‍ പണ്ട് കണ്ടപ്പോള്‍ ചേച്ചിക്ക് ഇത്രയും പിന്‍ഭാഗം ഇല്ലായിരുന്നു. ചേച്ചി തടികൂടിയിട്ടുണ്ട്. മീരയുടെ ദേഹത്ത് എല്ലായിടത്തും എണ്ണ തേച്ചു.
ആര്യ: ചേച്ചി തടി കൂടിയല്ലോ..
കുപ്പിയില്‍ നിന്ന് വലതു കൈകുമ്പിളില്‍ എണ്ണയെടുത്ത് ഷെഡ്ഡിയുടെ എലാസ്റ്റിക്ക് പിടിച്ച് തുടയിടുക്കിലേക്ക് കൊണ്ടുപോയി പൂറില്‍ തേച്ചുകൊണ്ട് മീര: ങാ കുറച്ച് കൂടി. നീയെങ്ങനെയാ ഇങ്ങനെ ശരീരം സൂക്ഷിക്കുന്നത്. അവിടെ ജിമ്മിന് പോവുന്നുണ്ടോ..?
ആര്യ: ങാ ആദ്യമൊക്കെ പോയിരുന്നു.
എണ്ണ വീണ്ടുമെടുത്ത് ഷെഡ്ഡിയുടെ പിന്നിലൂടെ ചന്തിയില്‍ തേക്കുന്ന മീര.
മീര: നല്ല എക്‌സസൈസ് ചെയ്യുകയാണെങ്കില്‍ ഒരു ജിമ്മിലും പോണ്ട.
ചിരിച്ചുകൊണ്ട് ആര്യ: ചേച്ചിയെ കാണുമ്പോള്‍ എനിക്കോര്‍മ്മ വരുന്നത് ദുബൈ ബീച്ചാണ്.
മീര: ങാ എന്താ.. അവിടെ..?
ആര്യ: അവിടെ മദാമകള് ചേച്ചിയുടെ ഈ വേഷത്തിലാ ഉണ്ടാവാ..
ചിരിച്ചുകൊണ്ട് മീര: നീ പോവാറുണ്ടോ അവിടെ..?
ആര്യ: ങാ രണ്ടു തവണ പോയിരുന്നു. പിന്നെ രഞ്ജിത്തേട്ടന്‍ കൊണ്ടുപോവില്ല
മുടിയില്‍ എണ്ണ തേച്ച് പിടിപ്പിച്ചുകൊണ്ട് മീര: ങാ നിനക്ക് രണ്ട് വട്ടമെങ്കിലും അവിടെ കാണാന്‍ കഴിഞ്ഞു. എനിക്ക് വിമാനം കയറാനുള്ള ഭാഗ്യം പോലും ഉണ്ടായില്ല.
അങ്ങനെ അവര്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞിരുന്നു. മീരയുടെ നീന്തികുളിക്ക് ശേഷം അവര്‍ വീട്ടിലേക്ക് പോയി. അപ്പോളേക്കും നേരം ഇരുട്ടിയിരുന്നു. ഒരുമിച്ചിരുന്നു അത്തായം കഴിച്ചു. മൂന്നു മുറികളിലായി അവര്‍ കിടന്നു. പക്ഷെ, ആരും സമയത്ത് ഉറങ്ങിയില്ല. അവരുടെ ഭര്‍ത്താക്കന്മാരുടെ വിധി അവരെ ശല്ല്യപെടുത്തി. പതിവുപോലെ മീര സ്‌കൂളിലും ആര്യയും പുഷ്പവല്ലിയും വീട്ടിലും കഴിച്ചുകൂട്ടി. ആര്യക്ക് മീരയും മീരക്ക് ആര്യയും അശ്വാസമായി.

അങ്ങനെ സ്‌കൂള്‍ അവധിയായി. ഭര്‍ത്താക്കന്മാരെ ജയിലില്‍നിന്ന് ഇറക്കുന്നതിനെ കുറിച്ച് അവര്‍ ചിന്തിച്ചു. ആറ് ഏക്കറോളം വരുന്ന ഈ പുരയിടം വില്‍ക്കാം, ബാക്കി പണംകൊണ്ട് മറ്റെവിടെയെങ്കിലും പോയി ജീവിക്കാം എന്ന തീരുമാനത്തില്‍ അവര്‍ മൂവരും എത്തി. ഭര്‍ത്താവിന്റെ ജീവനേക്കാള്‍ വലുതല്ലായിരുന്നു ആ സ്ത്രീകളുടെ സമ്പത്തും അഭിമാനവും. കാര്യ അറിഞ്ഞ കല്ല്യാണിക്ക് ആകെ വിഷമമായി. പക്ഷെ കല്ല്യാണിക്കുള്ള സ്ഥലം എന്തായാലും അവരുടെ പേരില്‍ എഴുതിതരാമെന്ന് പുഷ്പവല്ലി വാക്കുകൊടുത്തു. പക്ഷെ കല്ല്യാണിക്ക് അവര്‍ ഇവിടം വിട്ട് പോവുന്നത് താങ്ങാന്‍ പറ്റുന്നതില്‍ അപ്പുറമായിരുന്നു. അതുപോലെ കുട്ടപ്പനും. പുഷ്പവല്ലിയമ്മയോടും മീരയുടെയും ആര്യയോടുമായി
കല്ല്യാണി : തമ്പ്രാട്ടി, ഞാനിവിടെ കുഞ്ഞുനാള്‍ മുതല്‍ ജോലിക്ക് വരുന്നുണ്ട്. എന്റെ അച്ഛനും അമ്മയും ഇവിടുത്തെ ജോലിക്കാരായിരുന്നു. അവരുടെയും എന്റെയും ജീവിതം കഴിഞ്ഞുപോയത് നിങ്ങള് കാരണമാ
എന്നുപറഞ്ഞു കരയുന്ന കല്ല്യാണിയോട് പുഷ്പവല്ലി : എന്ത് ചെയ്യാനാ കല്ല്യാണി. വിധി മറ്റൊന്ന് തീരുമാനിച്ചില്ലേ..?
കല്ല്യാണി : തമ്പ്രാട്ടിയുടെ അച്ഛന്‍ ഗോപാല മേനോന്റെ സഹായിയായിരുന്നു എന്റെ അച്ഛന്‍ കോരന്‍. തമ്പ്രാട്ടിക്ക് ഓര്‍മ്മയുണ്ടോ എന്നറിയില്ല. ഈ നാട്ടിലെ സ്ഥലമൊക്കെ കൈക്കലാക്കാന്‍ തമ്പ്രാട്ടിയുടെ അച്ഛന്‍ ധൈര്യവും തന്റേടവുമാത്രമല്ല കൈമുതലാക്കിയത്. മറ്റൊരാളെ ആശ്രയിച്ചിരുന്നു.
പുഷ്പവല്ലി : ആരെ…?
കല്ല്യാണി : നീലകണ്ഠനാശാന്‍
പുഷ്പവല്ലി : അയാള് ഒരു മന്ത്രവാദിയല്ലേ..?
കല്ല്യാണി : അതേ. നടക്കാതെ പോയിരുന്ന പല കാര്യങ്ങളും അയാള്‍ മുഖേന നടത്തിയിട്ടുണ്ട്.
പുഷ്പവല്ലി : ശരി തന്നെയാണ് നീ പറഞ്ഞത്. തറവാട്ടിലെ നിധി കണ്ടെത്തിയതും, ദോഷം വരാതെ നോക്കിയതും, പിന്നെ ആഗ്രഹിച്ച കാര്യങ്ങള്‍ ഏറെ സാധിച്ചത് ആശാന്‍ കാരണമാണ്. അങ്ങനെയും ഇങ്ങനെയും കൈക്കലാക്കിയ സ്വത്തായതുകൊണ്ടാണ് ഇങ്ങനെയൊക്കെ നഷ്ടപ്പെടുത്തേണ്ടിവന്നത്. അച്ഛന്‍ അന്ന് വെട്ടിപ്പിടിച്ചത് ഈ നാട്ടിലെ സാധാരണക്കാരുടെ സ്വത്തായിരുന്നു.
കല്ല്യാണി : തമ്പ്രാട്ടി, എന്നിട്ട് എന്ത് പറ്റി…? തമ്പ്രാട്ടിയുടെ അച്ഛന്‍ നല്ല ആയൂരാരോഗ്യത്തോടെയല്ലേ ജീവിച്ചു മരിച്ചത്.
പുഷ്പവല്ലി : പക്ഷെ അതിന്റെ ശാപം എനിക്കും എന്റെ കുട്ടികള്‍ക്കുമാ.
കല്ല്യാണി : അത് പറയാന്‍ വരട്ടെ. ആ തന്ത്രം നമുക്ക് ഈ കാര്യത്തില്‍ ഉപയോഗിച്ചാല്‍ മേനോന്‍ തമ്പ്രാനും മക്കള്‍ക്കും പഴയപോലെ ജീവിച്ചൂടെ.
പുഷ്പവല്ലി : അതിന് ആശാന്‍ മരിച്ചുപോയില്ലേ കല്ല്യാണി.
കല്ല്യാണി : ആശാന്‍ മരിച്ചാലും അനന്തരവന്‍ വേലുക്കുട്ടിയെ അറിയില്ലേ തമ്പ്രാട്ടിക്ക്
പുഷ്പവല്ലി : വേലുകുട്ടി ഇവിടെ വീടുപണിക്കും പറമ്പിലെ പണിക്കും വന്നിട്ടില്ലേ…?
കല്ല്യാണി : പണിക്ക് മാത്രമല്ല. ഈ കുട്ടികളുടെ കല്ല്യാണത്തിനും വന്നിട്ട്ണ്ട്. പുറത്ത് ഇലയിട്ട് ഞാനാ ചോറ്് കൊടുത്തത്.
പുഷ്പവല്ലി : അതിന് അയാള്‍ക്ക് നമ്മളെ എങ്ങനെ സഹായിക്കാന്‍ കഴിയും.
കല്ല്യാണി : നീലകണ്ഠനാശാന്റെ കൂടെ ഇയാളും കുറെ കാലം മന്ത്രവാദത്തിന് പോയിട്ടുണ്ടായിരുന്നു. കാര്യങ്ങള്‍ കുറെയൊക്കെ അയാള്‍ക്കും അറിയാം. അത് മാത്രമല്ല ഇവിടുത്തെ തമ്പാന്‍ അയാളെ സഹായിച്ചിട്ടുണ്ട്.
പുഷ്പവല്ലി : അതുകൊണ്ട് ഇങ്ങനെയുള്ള കാര്യത്തിന് അയാള്‍ക്ക് നമ്മളെ എങ്ങനെ സഹായിക്കാന്‍ കഴിയും..?
പരിഹാസത്തോടെ മീര : ഈ കാലത്താണോ മന്ത്രവാദം..?

പുഷ്പവല്ലി : അങ്ങനെ പറയല്ലേ മോളെ.. അയാളുടെ അമ്മാവന്‍ പേരുകേട്ട മന്ത്രവാദിയായിരുന്നു. ചുട്ട കോഴിയെ പറപ്പിച്ചിട്ടുണ്ട്. എനിക്ക് അനുഭവമുണ്ട്.
ആര്യ : ന്നാലും അമ്മേ ഈ കാലത്ത് ഇതൊക്കെ വെറും തട്ടിപ്പാ.
കല്ല്യാണി : മക്കളെ. നിങ്ങള്‍ക്ക് പ്രായം കുറവാ. അനുഭവം ഉള്ളവര്‍ ധാരാളം ഉണ്ട്. നിങ്ങളിപ്പോള്‍ ഒന്നും വിശ്വസിക്കേണ്ട. അനുഭവത്തില്‍ വരുമ്പോള്‍ വിശ്വസിച്ചാല്‍ മതി. അയാളെ ചെന്നു തമ്പ്രാട്ടി കാണ്.
പുഷ്പവല്ലി : അതിന് എനിക്കയാളെ വീട് അറിയില്ലല്ലോ കല്ല്യാണി
കല്ല്യാണി : കുട്ടപ്പേട്ടന് വീടറിയാം. തമ്പ്രാട്ടി ചെന്നാല്‍ മതി.
ഒന്നാലോചിച്ചു കൊണ്ട് പുഷ്പവല്ലി : ശരി കല്ല്യാണി. ഇനി ആ വഴിയൊന്ന് നോക്കാം.
സന്തോഷത്തോടെ കല്ല്യാണി : ന്നാ ഞാന്‍ കുട്ടപ്പേട്ടനെ ഇങ്ങോട്ട് പറഞ്ഞുവിടാം. തമ്പ്രാട്ടി പുറപ്പെട്ടോ..?
എന്നു പറഞ്ഞു പോവുന്ന കല്ല്യാണി. ഇതുകേട്ട് പുഷ്പവല്ലിയോടായി മീര : എല്ലാം തട്ടിപ്പാണമ്മേ..? പൈസയുണ്ടാക്കാന്‍ ഒരു ഏര്‍പ്പാട്
ആര്യ: ശരിയാ ഇതുപോലെ ഒരുപാട് പേരുണ്ട്. കല്ല്യാണി ചേച്ചിയെ പോലുള്ളവരാ ഇവര്‍ക്ക് പബ്ലിസിറ്റി കൊടുക്കുന്നത്.
പുഷ്പവല്ലി: മക്കളെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്. ഇതുംകൂടെ ഒന്ന് ശ്രമിക്കാം. ഞാന്‍ ഏതായാലും പോയി നോക്കാം. മക്കളിവിടെയിരിക്ക്.
—————————————————————————————————————————–അങ്ങനെ പുഷ്പകവല്ലിയമ്മയും കുട്ടപ്പനുംകൂടെ താഴ്ന്ന ജാതിക്കാരനായ വേലുക്കുട്ടിയെ കാണാന്‍ യാത്രയായി. ഏതാണ്ട് മുപ്പത് കിലോമീറ്ററോളം സഞ്ചരിച്ചിട്ടുണ്ടാവും. തിരക്കുള്ള റോഡുകളില്‍ നിന്ന് ഗ്രാമപ്രദേശത്തെ റോഡിലൂടെയാണ് വാഹനം സഞ്ചരിക്കുന്നത്. റോഡെല്ലാം കുണ്ടും കുഴിയും. ഒരു ചെറിയ വളവിലെ കടയുടെ മുമ്പില്‍ കാര്‍ നിര്‍ത്തി കുട്ടപ്പന്‍ വിക്കിക്കൊണ്ട് വഴി ചോദിച്ചു. കടക്കാരന്‍ പറഞ്ഞവഴിയിലൂടെ കാര്‍ ഓടിച്ചു നിര്‍ത്തി. കാറില്‍ നിന്നിറങ്ങുന്ന കുട്ടപ്പനെ കണ്ട് ഇറങ്ങി പുഷ്പകവല്ലി: എന്താ കുട്ടപ്പാ.
അടുത്തുള്ള ചെറിയൊരു കുന്നിന്റെ മുകളിലേക്ക് ചൂണ്ടികൊണ്ട് കുട്ടപ്പന്‍: ത ത തമ്പ്രാട്ടി ആ കാണുന്ന കുന്നിന്റെ മുകളിലെ വേലു വേലുക്കുട്ടിയുടെ വീട്
കയറിപോവാന്‍ കുന്നില്‍ ചെറിയൊരു സ്‌റ്റെപ്പ് കെട്ടിയിട്ടുണ്ട്. അതിലൂടെ മുകളിലേക്ക് പുഷ്പകവല്ലിയും കുട്ടപ്പനും കയറി. കുന്നിന് മുകളില്‍ ഓലമേഞ്ഞ രണ്ടുമുറികളോടുകൂടിയ ഒരു വീട്. മുണ്ടും ബ്‌ളൈസും ധരിച്ച് ആ വീട്ടുമുറ്റത്തിരുന്നു ഓല മേയുന്ന ജാനകി.
അങ്ങോട്ട് വന്നുകൊണ്ട് കുട്ടപ്പന്‍: വേ വേ വേലുക്കുട്ടി
തലയുയര്‍ത്തി അവരെ നോക്കികൊണ്ട് ജാനകി: ആരാ…?
പുഷ്പവല്ലി: ഞങ്ങള് കുറച്ചകലേന്ന് വരികയാ. വേലുക്കുട്ടിയെ ഒന്ന് കാണണം.
ഉം എന്ന് മൂളികൊണ്ട് വീടിനകത്തേക്ക് പോകുന്ന ജാനകി. പുഷ്പകവല്ലി ചുറ്റും കണ്ണോടിച്ചു. വൃത്തിയില്ലാതെ കിടക്കുന്ന മുറ്റം. വീടിനുള്ളില്‍ നിന്ന് പുറത്തേക്കിറങ്ങിവരുന്ന കറുത്ത് മെലിഞ്ഞ് മുന്നോട്ട് വളഞ്ഞ ദേഹവും മുന്നിലെ രണ്ട് പല്ല് പുറത്തേക്ക് തള്ളിയ ഒട്ടിയ കവിളുള്ള ഒരു 62 വയസ് തോന്നിക്കുന്ന ഒരാള്‍. കീറിയ തുണിയുമുടത്ത അയാള്‍ പുഷ്പകവല്ലിയെയും കുട്ടപ്പനെയും മാറി മാറി നോക്കി.
ഞെട്ടലോടെ വേലുക്കുട്ടി: അയ്യോ ഇതാര്…? മേലേടത്തെ തമ്പ്രാട്ടിയോ..? വാ വന്ന് കയറിയിരിക്ക്
ചിരിച്ച് വേലുക്കുട്ടിയുടെ അടുത്തേക്ക് വരുന്ന പുഷ്പകവല്ലിയോട് വേലുക്കുട്ടി: ടീ ഇത് മേനോന്‍ തമ്പ്രാന്റെ മോളാ.. ചെന്ന് കുടിക്കാനെന്തെങ്കിലും എടുക്ക്.
ചാണകമെഴുകിയ കോലായിലേക്ക് കയറികൊണ്ട് പുഷ്പകവല്ലി: ഒന്നുംവേണ്ട വേലുക്കുട്ടി. എനിക്കൊരു കാര്യം പറയാനുണ്ട്.
കോലായിലെ കീറി പൊളിഞ്ഞ പ്ലാസ്റ്റിക് വയറിന്റെ കമ്പികൊണ്ടുള്ള കസേരയില്‍ ഇരുന്നകൊണ്ട് പുഷ്പകവല്ലി: ഞാനും എന്റെ മക്കളും വലിയ കഷ്ടത്തിലാ. ശശിയേട്ടനും മക്കളും ദുബൈയിലെ ജയിലിലാ

പുഷ്പവല്ലിയുടെ താഴെ നിലത്തിരുന്നുകൊണ്ട് വേലുക്കുട്ടി: എന്ത് പറ്റി തമ്പ്രാട്ടി..?
വിഷമത്തോടെ പുഷ്പകവല്ലി: അവരുടെ ബസിനസെല്ലാം തകര്‍ന്നു.
വേലുക്കുട്ടി: ഇനി ഇപ്പോ എന്താ ചെയ്യാ..?
വിഷമത്തോടെ പുഷ്പകവല്ലി: വേലുകുട്ടി ഞങ്ങളെ സഹായിക്കണം.
വേലുക്കുട്ടി: എനിക്ക് എന്ത് ചെയ്യാന്‍ പറ്റും..?
പുഷ്പവല്ലി: വേലുക്കുട്ടിയുടെ അമ്മാവന്‍ നീലകണ്ഠനാശാന്‍ കാരണാ ഞങ്ങള്‍ക്ക് ഈ ഉയര്‍ച്ചയെല്ലാം ഉണ്ടായത്. വേലുക്കുട്ടി ഞങ്ങളെ സഹായിക്കണം.
വേലു: അതിന് അമ്മാവന്‍ പോയില്ലേ…?
പുഷ്പ: അമ്മാവന്‍ പോയാലും വേലുവിന് കാര്യങ്ങളൊക്കെ അറിയാലോ..? ചേട്ടനെയും മക്കളെയും നല്ലരീതിയില്‍ അക്കിയാല്‍ ഞങ്ങളെ ഒരു ഏക്കറെ സ്ഥലം വേലുക്കുട്ടിക്ക് തരാം.
വേലു: തമ്പ്രാട്ടി. പണത്തിന് വേണ്ടിയല്ല അമ്മാന്‍ ഇതൊന്നും നിങ്ങള്‍ക്കും നിങ്ങളെ കുടുംബത്തിനും ചെയ്ത് തന്നത്. തമ്പ്രാട്ടിയുടെ അച്ഛനുമായി അമ്മാവന് നല്ല ബന്ധമായിരുന്നു. ചെറുപ്പത്തില്‍ ഞാനും കുറെ കാലം അമ്മാവനെ സഹായിക്കാന്‍ പോയിരുന്നു. അമ്മാവന്റെ മരണം തമ്പ്രാട്ടിക്ക് അറിയില്ലേ…? ഭ്രാന്തായി ചോരതുപ്പി വേദനസഹിച്ച് പിടഞ്ഞ് പിടഞ്ഞാ മരിച്ചത്. കാരണം ചെയ്ത ഫലം. അതിന്റെ കര്‍മ്മം അനുഭവിച്ചത് തമ്പ്രാട്ടിയുടെ അച്ഛനോ, തമ്പ്രാട്ടിയോ മക്കളോ അല്ല. അമ്മാവനാ. ഞാനും ആ വഴിക്ക് നീങ്ങിയാല്‍ എന്റെ അവസാനവും അതേ പോലെയാവും.
എന്നുപറഞ്ഞു അകത്തേക്ക് പോവുന്ന വേലു. അയാളുടെ ഭാര്യയോടായി എഴുന്നേറ്റ് നിന്നുകൊണ്ട് പുഷ്പ: ഞങ്ങളെ ഒന്ന് സഹായിക്കാന്‍ പറയോ
അകത്ത് നിന്ന് കയ്യില്‍ ഒരു കെട്ട് താളിയോലയുമായി വന്നുകൊണ്ട് വേലു: ഇതുകണ്ടോ തമ്പ്രാട്ടി. അമ്മാവന്റെ ഗ്രന്ഥമാണിത്. ഇതിലെ അറിവ് വെച്ചാണ് നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ഗുണം ഉണ്ടാക്കിക്കൊടുത്തത്. അമ്മാവന്‍ മരിച്ചതിന് ശേഷം ഞാനിത് മറിച്ച് നോക്കിയിട്ടില്ല. അവസാനം എന്തായി.
കരഞ്ഞുകൊണ്ട് പുഷ്പ: വേലു ഞാന്‍ നിന്റെ കാല് പിടിക്കാം. എന്നെ സഹായിക്ക്.
ജാനകി: ഒന്ന് സഹായിക്ക് മനുഷ്യാ അവരെ
വേലു: ഇവള് പറയുന്നത് തമ്പ്രാട്ടി നേരത്തെ പറഞ്ഞ ആ ഒരു ഏക്കര്‍ സ്ഥലം കിട്ടൂന്ന് കരുതിയാ. ടീ ഞാന്‍ ദുരിതമനുഭവിച്ച് മരിക്കുന്നത് നിനക്ക് കാണണോടീ.
ജാനകി: ഒരു കുടുംബം രക്ഷെപ്പോട്ടുപോവുമല്ലോ.. പിന്നെ ഇവര് നമ്മുക്ക് ചെയ്ത ഉപകാരം മറക്കരുത്.
വേലു: ഇല്ല തമ്പ്രാട്ടി. നിങ്ങള് ചെയ്ത ഉപകാരം മറക്കില്ല. എന്റെ മൂന്ന് പെണ്‍മക്കളെ കെട്ടിച്ച് വിട്ടതും ഈ വീടു വെച്ചതും തമ്പ്രാന്‍ തന്നെ പൈസകൊണ്ടാ. അത് ഞാനും കുടുംബവും ജന്മത്തില്‍ മറക്കില്ല. പക്ഷെ ഈ കാര്യത്തിന് എന്നെ തമ്പ്രാട്ടി നിര്‍ബന്ധിക്കരുത്. വയ്യ..
എന്നു പറഞ്ഞു അകത്തേക്കുപോവുന്ന വേലു. നിരാശയോടെയും വിഷമത്തോടെയും ജാനകിയെനോക്കി വീട്ടില്‍ നിന്നിറങ്ങുന്ന പുഷ്പ. അങ്ങനെ അവര്‍ ആ കുന്നിറങ്ങി വീട്ടിലേക്ക് യാത്ര തിരിച്ചു.
രാത്രിയോടെ വീട്ടിലെത്തയി പുഷ്പയോട് മീര: പോയ കാര്യം എന്തായി അമ്മേ..?
പുഷ്പ: അയാള്‍ക്ക് കഴിയില്ല.
ആര്യ: ഇത്രയും വലിയ കാര്യങ്ങളൊന്നും നടത്തി തരാന്‍ ഒരാള്‍ക്കും കഴിയില്ല അമ്മേ..?
പുഷ്പ: ഒരാള്‍ക്കും എന്നു പറയേണ്ട. വേലുവിന് അറിയാം. പക്ഷെ അയാള്‍ അതിന് തയ്യാറല്ല.
മീര: കാര്യം സാധിച്ചാല്‍ പണം കൊടുക്കാമെന്ന് പറഞ്ഞൂടായിരുന്നോ..?
പുഷ്പ: പറഞ്ഞു. പക്ഷെ അദ്ദേഹം സമ്മതിച്ചില്ല. ആഭിചാരം എന്നാല്‍ പാപം കിട്ടുന്ന കര്‍മ്മമാണ്. നശിച്ച് നരകിച്ച് മരിക്കും. അതാ അയാള്‍ക്ക് പേടി.
എന്നു പറഞ്ഞുപോവുന്ന പുഷ്പവല്ലി. ഒന്നും മനസിലാവാതെ മുഖത്തോടുമുഖം നോക്കുന്ന മീരയും ആര്യയും. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവരുടെ സ്ഥലം

കാണാന്‍ രണ്ടുമൂന്ന് പേര്‍ വന്നുനോക്കി. നാട്ടിന്‍പുറമായതുകൊണ്ട് തന്നെ ഇത്രയേറെ സ്ഥലം ആര്‍ക്കും വേണ്ട. 10 പതിനഞ്ചോ സെന്റ് സ്ഥലമേ ഓരോരുത്തര്‍ക്കും ആവശ്യമുള്ളൂ. അങ്ങനെ വില്‍ക്കുമ്പോള്‍ ആ സ്ഥലത്തിലേക്കുള്ള വഴിയും ഉണ്ടാക്കികൊടുക്കണം. പണയപ്പെടുത്തിയാലും അത്രയൊന്നും രൂപ കിട്ടില്ല. മുറിയില്‍ ഇതെല്ലാം ആലോചിച്ചു കിടക്കുമ്പോളാണ് ആര്യ അങ്ങോട്ട് കടന്നുവന്നത്.
ആര്യ: അമ്മേ ദേ ഒരാള് വന്നിരിക്കുന്നു.
പുഷ്പ: ആരാ..?
ആര്യ: അറിയില്ല. അമ്മയെ ചോദിച്ചു.
പുഷ്പവല്ലി എഴുന്നേറ്റ് അങ്ങോട്ട് ചെന്നു. വീട്ടുമുറ്റത്ത് നില്‍ക്കുന്ന ആളെ കണ്ട് ഞെട്ടിയ പുഷ്പ അയാളെ തന്നെ നോക്കി.
തോളില്‍ ഒരു സഞ്ചിയും മുണ്ടും ജുബ്ബയുമിട്ട് വേലുക്കുട്ടി: തമ്പ്രാട്ടി ഞാനാ.. നിങ്ങളെ പറ്റി കുറെ ആലോചിച്ചു. ഈ ആവശ്യഘട്ടത്തില്‍ നിങ്ങളെ സഹായിച്ചില്ലെങ്കില്‍ അത് നന്ദികേടാണ്.
സന്തോഷത്തോടെ പുഷ്പ: വാ വേലുക്കുട്ടി.
വേലു: ഞാന്‍ യാത്ര ചെയ്ത് വരികയാണ്. കുടിക്കാന്‍ കുറച്ച് വെള്ളം വേണം.
പുഷ്പ: കല്ല്യാണി ഒരു ക്ലാസ് വെള്ളം കൊണ്ടുവരൂ.
വേലുക്കുട്ടിയെ നോക്കി പുഷ്പ: എന്തായാലും ഞങ്ങള്‍ക്ക് വേണ്ടി തീരുമാനം മാറ്റിയല്ലോ..?
വേലുക്കുട്ടി: ഈ ജന്മത്തില്‍ നിങ്ങള്‍ തന്ന ജീവിതം നിങ്ങള്‍ക്ക് തന്നെ ഉപയോഗിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അത് എന്റെ ജീവന്‍ കളഞ്ഞാണെങ്കിലും നിങ്ങളെ ഞാന്‍ സഹായിക്കും. തീര്‍ച്ച
അങ്ങോട്ടേക്ക് വരുന്ന മീരയും ആര്യയും.
ചിരിച്ചുകൊണ്ട് പുഷ്പവല്ലി: സന്തോഷായി എനിക്ക്. ഞങ്ങളെകൊണ്ട് ചെയ്യാന്‍ കഴിയുന്നതെല്ലാം വേലുവിന് ഞങ്ങള്‍ ചെയ്യും.
കല്ല്യാണി കൊണ്ടുവന്ന വെള്ളം വാങ്ങികുടിച്ചുകൊണ്ട് വേലുക്കുട്ടി: എനിക്കൊന്നും വേണ്ട തമ്പ്രാട്ടി. ഇപ്പോള്‍ ഒന്ന് കുളിക്കണം.
പുഷ്പ: അതിനെന്താ കുളിക്കാലോ..?
വേലു: ഞാന്‍ കുളത്തില്‍ കുളിച്ചോളാം. കുളിച്ചുവരുമ്പോളേക്കും നിലവിളക്ക് തെളിയിക്കണം. വീട്ടുകാരെല്ലാം അതിന് ചുറ്റുമിരിക്കണം.
പുഷ്പ: ശരി
കയ്യിലെ ക്ലാസ് കല്ല്യാണിക്ക് കൊടുത്ത് കുളിക്കാന്‍ പോവുന്ന വേലുക്കുട്ടി.
മീര: അമ്മേ അത് ആരാ..?
പുഷ്പ: അതാണ് വേലുക്കുട്ടി. ഞാന്‍ പറഞ്ഞിട്ടില്ലേ..?
ആര്യ: ഇയാളോ…?
മീര: വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത കോലാണല്ലോ..
പുഷ്പ: താഴ്ന്ന ജാതിക്കാരാ. ഇവിടെ ജോലിക്ക് വന്നാല്‍ പുറത്ത് നിന്ന് ഭക്ഷണം കൊടുക്കാറ്. ഇതിപ്പൊ അങ്ങനത്തെ ഒരാവശ്യമല്ലല്ലോ ഇവിടെ. മക്കള് വേഗം പോയി വിളക്ക് കത്തിക്ക്.
അങ്ങനെ വീട്ടുകോലായില്‍ കത്തിച്ച നിലവിളക്കിന് ചുറ്റും പുഷ്പയും മീരയും ആര്യയും ഇരുന്നു. കുളിച്ച് നനഞ്ഞ ടവ്വല്‍ കോണകമാക്കിയുടുത്തു ചമ്രപ്പടിയിട്ട് വേലുക്കുട്ടി അവര്‍ക്കഭിമുഖമായിരുന്നുകൊണ്ട് വേലുക്കുട്ടി: ഞാനൊരു താഴ്ന്ന ജാതിക്കാരനാ. ഇവിടെ ജോലിക്ക് വന്നാല്‍ പുറത്തിരുത്തിയാ ഭക്ഷണം തരാറ്. അല്ലേ തമ്പ്രാട്ടി…?
വിക്കികൊണ്ട് പുഷ്പ: അത് പിന്നെ ഞാന്‍ മക്കള്‍ക്ക് അറിയാത്തതുകൊണ്ട്.
മീരയെ നോക്കി വേലുക്കുട്ടി: അത് സാരമില്ല. പിന്നെ എന്നെ വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത കോലമാണ്. ഇവിടെയിരുന്നതിന് മാപ്പ് ചോദിക്കുന്നു.
ഇതുകേട്ട് ഞെട്ടലോടെ പുഷ്പയെയും ആര്യയെയും നോക്കുന്ന മീര ചമ്മലോടെ വേലുവിനെ നോക്കി മീര: അത് ഞാന്‍
വേലുക്കുട്ടി: ഉം നിങ്ങള്‍ രണ്ടുപേര്‍ക്കും ഇതിലൊന്നും വിശ്വാസമില്ല എന്നെനിക്ക് അറിയാം. എന്നെയും എന്റെ ശാസ്ത്രത്തെയും നിങ്ങള്‍ വിശ്വസിക്കേണ്ട. നിങ്ങള്‍ ദൈവത്തെ വിശ്വസിക്കുന്നുണ്ടോ..? എങ്കില്‍ ഭൂതപ്രേതങ്ങളെയും വിശ്വസിച്ചേ മതിയാവൂ. നിങ്ങള്‍ക്കെല്ലാം നഷ്ടപ്പെടുമെന്നുള്ളത് ദൈവവിധി. എന്നാല്‍ ഭൂതപ്രേതങ്ങളെ കൂട്ടുപിടിച്ചു വിധി തനിക്കനുകൂലമാക്കുകയെന്നത് സാധ്യമായ കാര്യമാണ്.

അവര്‍ മൂവരും മുഖാമുഖം നോക്കി. വേലുക്കുട്ടി: ങാ.. നിങ്ങള്‍ മൂന്നുപേരും തെക്ക് ദിശ ഒഴിച്ച് മൂന്ന് ദിശ അതായത് കിഴക്ക്, വടക്ക്, പടിഞ്ഞാറ് ഭാഗത്തേക്ക് പോയി അവിടെയുള്ള ഏതെങ്കിലും ഒരു ചെടിയുടെ ഇലകൊണ്ടുവരൂ. കൊണ്ടുവന്നു എന്റെ മടിയിലിടണം.
പുഷ്പ: ശരി
എന്നു പറഞ്ഞു എഴുന്നേല്‍ക്കുന്ന മൂവരും. കണ്ണടച്ചിരിക്കുന്ന വേലുക്കുട്ടി. അവര്‍ മൂന്നുപേരും മൂന്നുദിക്കുകളില്‍നിന്ന് ഇഷ്ടമുള്ള ചെടിയുടെ ഇല പറിച്ച് കൊണ്ടു വന്നു വേലുവിന്റെ മടിയിലേക്കിട്ടു. മീരക്കും ആര്യക്കും വലിയ വിശ്വാസമില്ലെങ്കിലും എന്തെക്കെയോ അറിവുള്ള ആളാണ് വേലുവെന്ന് മനസിലായി. എന്നാലും ഒരു പരീക്ഷിക്കുക തന്നെ എന്ന തീരുമാനത്തിലായിരുന്നു അവര്‍.
മടിയില്‍ ഇലകള്‍ വീണതറിഞ്ഞ് കണ്ണടച്ചുകൊണ്ട് വേലുക്കുട്ടി: മൂന്നുപേരും എനിക്കഭിമുഖമായി നില്‍ക്കൂ.
വേലു മടിയിലെ മൂന്നു ഇലകളും കയ്യിലിട്ടു അങ്ങോട്ടും ഇങ്ങോട്ടും മാറ്റി. എന്നിട്ട് ഒരുമിച്ച് പിടിച്ചു തന്റെ തലയിലെ മൂര്‍ദ്ധാവില്‍ വെച്ചുകൊണ്ട്
വേലുക്കുട്ടി: ഭക്ഷണ സാധനങ്ങളുടെ വില്‍പ്പനയല്ലായിരുന്നോ ആദ്യം
പുഷ്പ: അതെ
വേലുക്കുട്ടി: പിന്നെ അത് വെള്ളവുമായി ബന്ധപ്പെട്ട കച്ചവടത്തിലേക്ക് മാറിയോ…?
മൂവരും ഞെട്ടലോടെ നോക്കി.
വേലുക്കുട്ടി: പറയൂ..
ആര്യ: മാറി
വേലുക്കുട്ടി: ഇപ്പോള്‍ നിങ്ങളുടെ അവകാശികള്‍ക്ക് കാരാഗ്രഹവാസമാണ് അല്ലേ..?
മൂവരും ഒരുമിച്ച് പറഞ്ഞു: അതെ.
വേലുക്കുട്ടി: പക്ഷെ, ആരോ നിങ്ങളെ ചതിച്ചു. അതുകൊണ്ടല്ലേ ഇരുട്ടറയില്‍ ആയത്.
ആര്യ: ഉം
വേലുക്കുട്ടി: പുതിയ ബന്ധത്തിലൂടെ നിങ്ങളിലേക്ക് കടന്നുവന്ന അയാള്‍ക്ക് നിങ്ങളെ പെരുവഴിയിലാക്കാം. അയാളുടെ പേര് അബ്ദുള്ള അല്‍ ഹസാമി എന്നാണോ..?
ഞെട്ടലോടെ മൂവരും മുഖത്തോടുമുഖം നോക്കി. ഈ കാര്യം ഇങ്ങനെ ഇയാള്‍ അറിഞ്ഞു. മിനറല്‍വാട്ടറിന്റെ പ്ലാന്റ് യുഎഇയിലെ അറബിയുമായി ചേര്‍ന്ന് തുടങ്ങിയ കാര്യം ഇവിടെ ഞങ്ങള്‍ മൂന്നുപേര്‍ക്കുമല്ലാതെ മറ്റൊരാള്‍ക്ക് അറിയില്ല. ഇയാള്‍ എങ്ങനെ ഇതറിഞ്ഞു.
വേലുക്കുട്ടി: വഴികള്‍ ഞാന്‍ പറയാം. ആദ്യം നിങ്ങളെ അവകാശികളിലൊരാളെ പുറത്തിറക്കാം. പിന്നീട് മറ്റ് കാര്യങ്ങള്‍.
എന്നുപറഞ്ഞു കണ്ണുതുറക്കുന്ന വേലുക്കുട്ടി. അവര്‍ക്കഭിമുഖമായി എഴുന്നേറ്റ് നിന്ന് കയ്യിലെ മൂന്ന് ഇലകളും തിരഞ്ഞെടുത്ത് ഒരോരുത്തര്‍ക്കായി കൊടുക്കുന്നു. അതെ ഓരോരുത്തരും പറിച്ചെടുത്ത വ്യത്യസ്തമാര്‍ന്ന ഇലകള്‍ അവര്‍വരുടെ കൈകളില്‍ തന്നെ വേലുക്കുട്ടി വെച്ചുകൊടുത്തു. അത് മൂവരിലും ഞെട്ടലുണ്ടായി.
വേലുക്കുട്ടി: ഇനി എനിക്ക് മൂന്ന് ദിവസത്തെ വ്രതമാണ്. എന്റെ അമ്മാവന്റെ ഗ്രന്ഥം എനിക്ക് വായിച്ച് പഠിക്കണം. മറ്റൊരു ആളുടെ സാമിപ്യം അവിടെയുണ്ടാവരുത്. അതുകൊണ്ട് എവിടെയാ എനിക്ക് താമസിക്കാന്‍ പറ്റിയ സ്ഥലം.

പുഷ്പ: വിറക് പുരയോട് ചേര്‍ന്ന് ഒരു മുറിയുണ്ട്. അത് നന്നാക്കാന്‍ പറയാം.
വേലുക്കുട്ടി: ശരി. പക്ഷെ മറ്റൊരു കാര്യം. ഞാന്‍ താമസിക്കുന്നതിന്റെ അടുത്തേക്ക് സ്ത്രീകളാരും വരാന്‍ പാടില്ല. പ്രത്യേകിച്ച് ഇവര്‍
എന്നു പറഞ്ഞു മീരയെയും ആര്യയെയും ചൂണ്ടുന്ന വേലുക്കുട്ടി.
പുഷ്പ: ഇല്ല വരില്ല.
വേലു: എനിക്ക് രണ്ടുനേരമേ ഭക്ഷണം ആവശ്യമുള്ളൂ. രാവിലെയും വൈകിട്ടും. അത് കഞ്ഞിമാത്രം. നിങ്ങളെ ഡ്രൈവര്‍ കുട്ടപ്പന്‍ കൊണ്ടുതന്നാല്‍ മതി. പിന്നെ മറ്റൊരു കാര്യം കുളപ്പുരയിലേക്ക് ഇനി ആരും വരാന്‍ പാടില്ല. ഇവിടുത്തെ ഒരു സ്ത്രീ ആ കുളത്തില്‍ കുളിക്കാറില്ലേ..?
ആര്യ: ഉണ്ട്. മീരേച്ചി
വേലു: അത് ഇനി വേണ്ട. സ്ത്രീ ശുദ്ധിയാണ് അശുദ്ധിയാണ്. അവിടെ ശുദ്ധിവരുത്തണം. ആ ഗ്രന്ഥം എനിക്ക് പാരായണം ചെയ്യണം. അതുപോലെ ഒരു കുത്തുവിളക്കും എണ്ണയും തിരിയും വേണം. കാരണം രാത്രിയുടെ യാമങ്ങളിലാണ് പാരായണം ചെയ്യേണ്ടത്.
പുഷ്പ: ശരി വേലുക്കുട്ടി
വേലു: തമ്പ്രാട്ടി. ഇനി ഞാന്‍ നിങ്ങളെ തമ്പ്രാട്ടി എന്ന് വിളിക്കില്ല. നിങ്ങള്‍ എന്നെ വേലു എന്നല്ല വിളിക്കേണ്ടത്. സ്വാമി എന്ന് വിളിക്കണം. ഞാന്‍ നിങ്ങളെ പേര് വിളിക്കും. പുഷ്പ, മീര, ആര്യന്ദ.
ഇതുകേട്ട് ഞെട്ടുന്ന ആര്യ. തന്റെ പേര് ഒരിക്കലും ഈ മനുഷ്യനോട് ഞാന്‍ പറഞ്ഞിട്ടില്ല എന്നിട്ടും അയാള്‍ അതെങ്ങനെ മനസിലാക്കി.
വേലു: നിങ്ങളാരും ഈ മൂന്ന് ദിവസം എന്നെ ബഹുമാനിക്കേണ്ട. ഞാനിപ്പോള്‍ ഒരു മന്ത്രം പുഷ്പക്ക് ചൊല്ലിതരാം. അത് നിങ്ങള്‍ മൂന്നുപേരും സന്ധ്യാസമയത്ത് ചൊല്ലണം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ചൊല്ലുമ്പോള്‍ നിങ്ങള്‍ക്ക് തന്ന ഈ ഇല വെച്ച് വേണം ചൊല്ലാന്‍. മൂന്ന് ദിവസം പൂര്‍ത്തിയായാല്‍ ഇല കീറി വലിച്ചെറിയണം. മന്ത്രം ചൊല്ലുന്നത് പുറത്ത് മറ്റൊരാള്‍ കേള്‍ക്കരുത്. പുഷ്പ മീരക്കും മീര ആര്യക്കും പറഞ്ഞുകൊടുക്കണം.
മീര: ശരി സ്വാമി
വേലു: രാത്രി ഞാന്‍ പാരായണം ചെയ്യും. പകല് വാതിലടയ്ച്ച് ധ്യാനിക്കും. എന്നോട് ഒരു വാക്ക് പോലും നിങ്ങള്‍ ഈ സമയം ചോദിക്കരുത്. കാരണം ഞാന്‍ മൗനവ്രതത്തിലാണ്. മന്ത്രം ചൊല്ലുന്നതോടുകൂടി അത് തുടക്കമായി. ഈ മന്ത്രം മൂന്നു ദിവസം നിങ്ങള്‍ ചൊല്ലുകയാണെങ്കില്‍ ശശിധര മേനോന്‍ കാരാഗ്രഹത്തില്‍ നിന്ന് മോചിതനാവും.
ഇതുകേട്ട് സന്തോഷത്തോടെ ചിരിക്കുന്ന പുഷ്പ. അവളുടെ ചെവിയിലേക്ക് നീങ്ങി മന്ത്രം ചൊല്ലികൊടുക്കുന്ന വേലു. ആ മന്ത്രം മീരക്ക് ചൊല്ലികൊടുക്കുന്ന പുഷ്പ. മീര ആര്യക്കും ആ മന്ത്രം ചൊല്ലികൊടുത്തു. നേരെ അയാള്‍ കുളപ്പുരയിലേക്ക് നടന്നു.
പുഷ്പ കല്ല്യാണിയോടും കുട്ടപ്പനോടും കാര്യങ്ങള്‍ വിശദീകരിച്ചു. അങ്ങനെ അവര്‍ സ്വാമി വേലുക്കുട്ടി പറഞ്ഞ മന്ത്രം ചൊല്ലാന്‍ തുടങ്ങി. വിറക് പുരയുടെ അടുത്തുള്ള മുറിയില്‍ വേലു താമസമാക്കി. അര്‍ദ്ധരാത്രിയില്‍ കുളപടവില്‍ കുത്തുവിളക്കിന്റെ വെളിച്ചത്തില്‍ അയാള്‍ ആ ഗ്രന്ഥം ഓരോന്ന് മറിച്ച് വായിക്കാന്‍ തുടങ്ങി. പുലരുംവരെ അതിലെ കര്‍മ്മങ്ങളും ജപിക്കേണ്ട മന്ത്രങ്ങളും പഠിച്ചു. രാവിലെ കുട്ടപ്പന്‍ കൊണ്ടുവെച്ച കഞ്ഞി കുടിച്ച് മുറിയില്‍ കയറി ധ്യാനിച്ചു. വൈകിട്ട് വീണ്ടും കഞ്ഞി കുടിച്ചു. രാത്രി വീണ്ടും മറ്റൊരു അധ്യായം പഠിച്ചു. പകല്‍ വീണ്ടും ധ്യാനിച്ചു. മൂന്നാം രാത്രിയില്‍ അയാള്‍ ആ കുളക്കടവില്‍ കിടന്നുറങ്ങി. പുഷ്പയും മീരയും ആര്യയും സ്വാമി

പറഞ്ഞതുപോലെ മന്ത്രങ്ങള്‍ ജപിക്കാന്‍ തുടങ്ങി. മൂന്ന് സന്ധ്യാസമയത്തെ ജപത്തിന് ശേഷം അവര്‍ ആ ഇലകള്‍ കീറി വലിച്ചെറിഞ്ഞു. ആ രാത്രി അവര്‍ കിടന്നുറങ്ങി. കാരണം സ്വാമിയെ അവര്‍ക്ക് വിശ്വാസമായിരുന്നു.
————————————————————————————————————————————————-
പുലര്‍ച്ചെ നീട്ടിയടിച്ച ഫോണിന്റെ ശബ്ദം കേട്ടാണ് പുഷ്പ എഴുന്നേറ്റത്. ഫോണിലേക്ക് നോക്കിയപ്പോള്‍ പരിചയമില്ലാത്ത നമ്പറില്‍ നിന്നാണ് കോള്‍. ഫോണ്‍ കട്ടായി. അപ്പോളേക്കും മീരയുടെ ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു. പരിചയമില്ലാത്ത നമ്പറായിരുന്നു അത്. മീര വേഗം ഫോണെടുത്തു.
മീര: ഹലോ..
ശശിധരന്‍: ഹലോ മോളെ ഞാനാ അച്ഛന്‍
ഞെട്ടലോടെയും സന്തോഷത്തോടെയും മീര: അച്ഛാ, അച്ഛനിത് എവിടെനിന്നാ
ശശിധരന്‍: മോളെ ഞാന്‍ ഇവിടെയാ ദുബൈയില്. എന്നെ ജാമ്യത്തില് വിട്ട്.
മീര: നോരോ..?
ശശിധരന്‍: അതെ.. നീ അമ്മക്ക് കൊടുത്തേ..
ഫോണുമായി പുഷ്പയുടെ മുറിയിലേക്ക് ചെന്നുകൊണ്ട് മീര: അമ്മേ അച്ഛനാ.. അച്ഛനെ ജാമ്യത്തില് വിട്ടു.
സന്തോഷത്തോടെയും ഞെട്ടലോടെയും പുഷ്പ: ങാ ചേട്ടാ
ശശിധരന്‍: ടീ നീ എന്താ ഫോണെടുക്കാത്തെ
പുഷ്പ: പരിചയമില്ലാത്ത നമ്പറായതോണ്ടാ.
ശശിധരന്‍: ടീ എന്നെ ജാമ്യത്തില് വിട്ടു. ഇന്നലെയാ വിട്ടത്.
പുഷ്പ: ദൈവം കാത്തു.
ശശിധരന്‍: കോടതി ഇത്ര പെട്ടെന്ന് എന്നെ വിടൂന്ന് ഞാന്‍ കരുതീലാ
പുഷ്പ: ഏതായാലും ഇനി മക്കളെ ഇറക്കാന്‍ നോക്കണം.
ശശിധരന്‍: 28 ദിവസാ എന്റെ ജാമ്യ കാലാവധി അതിനുള്ളില്‍ പണംകെട്ടണം. അത്രയും രൂപ എവിടെ നിന്ന് ഉണ്ടാക്കും.
പുഷ്പ: അതൊക്കെ ഉണ്ടാവും.
ശശിധരന്‍: ശരിയെടി. ഞാനിപ്പോള്‍ ഡോക്ടര്‍ ഗംഗാധരന്റെ വീട്ടിലാ. ഇത് അവന്റെ ഫോണാ. മക്കള്‍ക്ക് സുഖല്ലേ.?
പുഷ്പ: ങാ സുഖാണ്.
ശശിധരന്‍: ശരി ഞാന്‍ പിന്നെ വിളിക്കാ.
പുഷ്പ: ശരി ചേട്ടാ.
കുളിച്ച് നനഞ്ഞ മുടി ടവ്വലില്‍ കെട്ടി അങ്ങോട്ട് വന്നുകൊണ്ട് ആര്യ: എന്താ അമ്മേ…?
മീര: ടീ അച്ഛനെ ജാമ്യത്തില് വിട്ടു.
സന്തോഷത്തോടെ ആര്യ: തന്നെ അമ്മേ..?
പുഷ്പ: അതെ മോളെ 28 ദിവസത്തിന് ജാമ്യത്തില് വിട്ടത്.
മീര: അപ്പൊ ആ സ്വാമി പറഞ്ഞത് പോലെ നടന്നല്ലോ…?
പുഷ്പ: ഇപ്പൊ എങ്ങനെയിരിക്കണ്…? ഞാന്‍ പറഞ്ഞപ്പോള്‍ വിശ്വസിച്ചില്ലല്ലോ..?
ആര്യ: ഇങ്ങനെ കഴിവുള്ളവര്‍ ഈ ഭൂമിയിലുണ്ടാവുമെന്ന് ഞാന്‍ കരുതീലാ..
മീര: അതെ അമ്മേ.. അദ്ദേഹം ശരിക്കും ഒരു ദൈവം തന്നെയാണ്
പുഷ്പ: കണ്ടത് മാത്രം വിശ്വസിച്ചാല്‍ പോരാ. കാണാത്തതും വിശ്വസിക്കേണ്ടി വരും. നിങ്ങള്‍ക്കൊക്കെ പഠിപ്പുണ്ട്, വിദ്യാഭ്യാസവും. അതല്ലാതെ വേറെയും ഒരുപാട് അറിവുകള്‍ ഇവിടെയുണ്ട്.
അങ്ങോട്ട് വന്നുകൊണ്ട് കല്ല്യാണി: തമ്പ്രാട്ടി. തമ്പ്രാനെ ജയിലിന്ന് വിട്ടല്ലേ…?
പുഷ്പ: അത് നീയെങ്ങനെ അറിഞ്ഞു…?

കല്ല്യാണി: ഞാനിങ്ങോട്ടു വരുമ്പോള്‍ വേലുക്കുട്ടി അവിടെ നില്‍പ്പുണ്ടായിരുന്നു. നിനക്ക് ഒരു സന്തോഷ വാര്‍ത്ത അറിയാമെന്ന് പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോള്‍ തമ്പ്രാന് ജയിലിന്ന് വിട്ടെന്ന് പറഞ്ഞു.
മീര: സ്വാമി എല്ലാം അറിയുന്നുണ്ടല്ലോ…?
പുഷ്പ: എല്ലാം അറിയും മക്കളും. ഇങ്ങനെതന്നെയായിരുന്നു നീലകണ്ഠനാശാനും.
പുറത്ത് നിന്ന് ഉറക്കെ വേലു: പുഷ്‌പേ…
ഇതുകേട്ട് അങ്ങോട്ടേക്ക് പോവുന്ന പുഷ്പയും മീരയും ആര്യയും. മുറ്റത്ത് ഒരു കോണകമുടുത്തു നില്‍ക്കുന്ന വേലുക്കുട്ടി.
കൈ കൂപ്പികൊണ്ട് പുഷ്പ: സ്വാമി നന്ദി.. ഒരായിരം നന്ദി.. ജീവിതത്തില്‍ ഒരിക്കലും മറക്കില്ല.
മീരയും ആര്യയും നന്ദി സ്വാമി നന്ദി…
വേലുക്കുട്ടി: മറക്കാന്‍ പറ്റാത്തതൊന്നും ഞാന്‍ ചെയ്തു തന്നിട്ടില്ല. പിന്നെ 28 ദിവസം കഴിഞ്ഞ് വീണ്ടും അങ്ങോട്ട് കയറേണ്ടേ..?
ഇതു ഞെട്ടലോടെകേട്ട് വിഷമിക്കുന്ന പുഷ്പയും മീരയും ആര്യയും.
പുഷ്പ: അതൊഴിവാക്കാന്‍ എന്താണ് മാര്‍ഗ്ഗം.
വേലു: മാര്‍ഗ്ഗമുണ്ട്. പക്ഷെ, അത് പ്രയാസം കൂടിയതാണ്. ചെയ്യുന്നതിനേക്കാള്‍ നല്ലത് ചെയ്യാതിരിക്കുന്നതാണ്.
പുഷ്പ: അങ്ങനെ പറയരുതേ സ്വാമി. രക്ഷിക്കണം
വേലു: കാര്യങ്ങള്‍ ഗണിച്ചുനോക്കി. ചെയ്യേണ്ടുന്നതും വലിയ പരീക്ഷണങ്ങളാണ്.
പുഷ്പ: എന്തിനും ഞങ്ങള്‍ തയ്യാര്‍.
വേലു: നിങ്ങള്‍ കരുതുംപോലെ അതത്ര എളുപ്പമുള്ള കാര്യമല്ല. സമയവും സന്ദര്‍ഭവും അതിന് ചെലവഴിക്കണം. മേനോന്‍ 28 ദിവസം പുറത്ത് കാണും അതിനുള്ളില്‍ പണം കൊടുക്കണം. അപ്പോള്‍ നമ്മള്‍ ചെയ്യേണ്ട കര്‍മ്മം വളരെ വലുതാണ്.
പുഷ്പ: എന്ത് കര്‍മ്മവും ചെയ്യാം. എത്ര പണവും ചെലവാക്കാം.
വേലു: ഭൂമിയിലെ സ്വര്‍ഗ്ഗസുഖ ജീവിതത്തിന് എന്റെ ഗ്രന്ഥത്തില്‍ രണ്ട് ദേവതകളാണുള്ളത്. ഒന്ന് പെണ്ണും മറ്റൊന്ന് ആണും. പെണ്ണിനെ പ്രതീപ്പെടുത്തണമെങ്കില്‍ ഒരു കന്യകയെ ബലികഴിക്കണം.
ഇതുകേട്ട് ഞെട്ടുന്ന പുഷ്പയും മീരയും ആര്യയും.
ഭയത്തോടെ പുഷ്പ: ബലി കൊടുക്കാനോ…? അതും ഒരു മനുഷ്യ ജീവനെ.
വേലു: ബലി കൊടുക്കുന്നതിന് എനിക്കും താല്‍പ്പര്യമില്ല. എന്റെ അമ്മാവന്‍ ചെയ്തിട്ടുണ്ട്.
ഭയത്തോടെ മീര: അതൊന്നുംവേണ്ട.
ആര്യ: ശരിയാ അതു വേണ്ട സ്വാമി
വേലു: നിങ്ങള്‍ സമ്മതിച്ചാലും ഞാനതിന് കൂട്ടുനില്‍ക്കില്ല. ഈ കര്‍മ്മം ഈ ജന്മത്തെ ബാധിച്ചാല്‍ നരബലി ഏഴുജന്മങ്ങളെ ബാധിക്കും.
പുഷ്പ: പിന്നെ എന്താ മറ്റൊരു മാര്‍ഗ്ഗം.
വേലു: പിന്നെയുള്ളത് ദേവനെ പ്രീതി പെടുത്തുകയെന്നുള്ളതാണ്.
മീര: എന്നാല്‍ അത് മതി.
വേലു: മക്കളെ അത് നിങ്ങള്‍ വിചാരിച്ചപോലെയല്ല. ആഗ്രഹസാഫല്യത്തിന്റെ ദേവനാണ് മോഹേശ്വരന്‍. അദ്ദേഹത്തെ ഉപവസിച്ചാല്‍ ആശിച്ചതും ആഗ്രഹിച്ചതും എന്തും നേടാം.
ആര്യ: എന്നാല്‍ അത് മതി.
വേലു: കാര്യങ്ങള്‍ അറിയാതെയാണ് നിങ്ങല്‍ സംസാരിക്കുന്നത്.
പുഷ്പ: ഞങ്ങള്‍ എന്തും ചെയ്യാന്‍ തയ്യാറാണ്.
വേലു: ഇവിടെ നിങ്ങളുടെ മണ്ണും സ്വര്‍ണ്ണവുമല്ല വേണ്ടത്. മനസും ശരീരവും ദേവന് സമര്‍പ്പിക്കണം. മനസിലായില്ലേ..?
പുഷ്പ: എന്നുവെച്ചാല്‍…?
വേലു: അതായാത് മോഹേശ്വരന്റെ ഭാര്യമാരാവണം നിങ്ങള്.
മീര: ഒന്നും മനസിലാവുന്നില്ല.

വേലു: ഞാന്‍ അദ്ദേഹത്തെ പൂജിക്കും പക്ഷെ അതുകൊണ്ടായില്ല. ഒരു പുരുഷന് അല്ലെങ്കില്‍ ഒരു ഭര്‍ത്താവിന് സ്ത്രീ എന്തൊക്കെ കൊടുക്കുമോ അതൊക്കെ നിങ്ങള്‍ മൂന്നുപേരും ആ വേളയില്‍ കൊടുത്തിരിക്കണം.
ആര്യ: സ്വാമി ഉദ്ദേശിച്ചത്..
വേലു: ഇനിയും ഞാനത് വിവരിക്കണോ..? നിങ്ങള്‍ നിങ്ങളുടെ ശരീരവും മനസും എല്ലാം ആ ദേവന് നല്‍കണം
ഇതുകേട്ട് ഞെട്ടുന്ന പുഷ്പയും മീരയും ആര്യയും.
പുഷ്പ: അയ്യോ സ്വാമി എന്റെ മക്കള്‍
വേലു: അതാ ഞാന്‍ പറഞ്ഞത്. വളരെ പ്രയാസമാണെന്ന്.
മീര: ഇനിയിപ്പൊ എന്ത് ചെയ്യും അമ്മേ…?
ആര്യ: അമ്മേ നമ്മള്‍ എന്ത് ചെയ്യും.
പുഷ്പ: സ്വാമി. ആ ദേവനെ പ്രസാദിപ്പിച്ചാല്‍ ഞങ്ങളെ ഭര്‍ത്താക്കന്മാരെ രക്ഷിക്കാന്‍ പറ്റോ..?
വേലു: എന്താ സംശയം. രക്ഷിക്കാന്‍ മാത്രമല്ല. നിങ്ങള്‍ക്കുണ്ടായതിനെക്കാള്‍ പത്തിരട്ടി സമ്പത്തും സുഖവും സമൃദ്ധിയും ഉണ്ടാവും.
പുഷ്പ: ഭര്‍ത്താവിന്റെ സുഖവും സന്തോഷവും സമാധാനവുമാണ് ഏതൊരു പെണ്ണിന്റെയും വിജയം.
മീര: അമ്മ പറഞ്ഞത് ശരിയാണ്.
ആര്യ: നമുക്ക് എന്ത് ചെയ്യാന്‍ പറ്റും.
പുഷ്പ: മക്കള് ഞാന്‍ പറയുന്നത് അനുസരിക്കോ..?
ആര്യ: അനുസരിക്കും
മീര: അനുസരിക്കും അമ്മേ
പുഷ്പ: എന്നാല്‍ നമുക്ക് ഈ പൂജ ചെയ്യാം.
ആര്യ: ശരി ചെയ്യാം സ്വാമി
മീര: ഞാനും തയ്യാറാണ് സ്വാമി.
വേലു: പക്ഷെ ഒന്നുണ്ട്. പൂജാവേളയിലെ കര്‍മ്മങ്ങള്‍ അനുസരിച്ച് വേണം അതില്‍ പങ്കെടുക്കാന്‍. ചിരിക്കാനോ, കളിയാക്കാനോ, ചോദ്യംചെയ്യാനോ പാടില്ല. മാറുന്നവര്‍ക്ക് മാറാം. പക്ഷെ അവരുടെ ഭര്‍ത്താവിന്റെ വിധി എനിക്ക് നിര്‍ണ്ണയിക്കുവാന്‍ ആവില്ല.
പുഷ്പ: ഞങ്ങളാരും മാറില്ല. എല്ലാം അനുസരിക്കാം.
വേലു: ശരി പൂജാ സാധനങ്ങള്‍ക്കുള്ള ലിസ്റ്റ് ഞാന്‍ കല്ല്യാണിയെ ഏല്‍പ്പിക്കാം. കുളപ്പുരയുടെ അടുത്തുള്ള മുറി ഞാന്‍ നന്നാക്കുന്നുണ്ട്. അവിടെയാണ് പൂജ. രാത്രി 11ന് ശേഷം അങ്ങോട്ട് വരണം നിങ്ങള്.
പുഷ്പ: ശരി വരാം.
വേലു: ഇവിടെ എവിടെയാ ചന്ദനത്തിന്റെ മരമുള്ളത്.
പുഷ്പ: പറമ്പിലുണ്ടാവും
വേലു: ശരി ഞാന്‍ അതിന്റെ ഒരു കൊമ്പ് മുറിക്കുന്നുണ്ട്.
പുഷ്പ: ആവശ്യമുള്ളത് എടുത്തോളൂ.
ഉം എന്ന് മൂളികൊണ്ട് പോവുന്ന വേലുക്കുട്ടി. പുഷ്പയും മീരയും ആര്യയുടെ വീടിന്റെയുള്ളിലേക്ക് കയറിപോവുന്നു.
വേലുക്കുട്ടി കുളപ്പുരയ്ക്കടുത്തുള്ള മുറി ഒരുക്കി വൃത്തിയാക്കി. പറമ്പിലെ ചന്ദനത്തിന്റെ കൊമ്പ് മുറിച്ചെടുത്ത് ചെത്തി മിനുക്കി. കുട്ടപ്പന്‍ കൊണ്ടുവന്ന പൂജാ സാധനങ്ങള്‍ എല്ലാം വേലുക്കുട്ടി ആ മുറിയിലേക്ക് എടുത്തുവെച്ചു.
———————————————————————————————————————————————

രാത്രിയായി നാലഞ്ച് നിലവിളക്കില്‍ എണ്ണയൊഴിച്ചു തിരിയിട്ടു. നിലത്ത് പുല്ലുപായ വിരിച്ചു. വേലുക്കുട്ടി പ്രാര്‍ത്ഥിച്ചു. വിളക്കുകള്‍ ഓരോന്നായി കൊളുത്തി. ആ മുറി ആ നിലവിളക്കിന്റെ വെളിച്ചത്തില്‍ പ്രകാശിതമായി. സമയം 11 മണിയോടടുക്കെ പുഷ്പയും മീരയും ആര്യയും അങ്ങോട്ടുവന്നു. പുഷ്പ സാരിയാണ് ധരിച്ചത്. മീരയും ആര്യയും മാക്‌സിയും. മുറിയിലെ വാതില്‍ക്കല്‍ എത്തി അങ്ങോട്ട് നോക്കുന്ന മൂവരെയും കണ്ട് വേലു: വന്നിരിക്കൂ..
തനിക്കഭിമുഖമായി ഇരുന്ന പുഷ്പയുടെ ഇടതുഭാഗത്ത് മീരയും വലതുഭാഗത്ത് ആര്യയുമാണ് ഇരിക്കുന്നത്.
വേലു: നമ്മളിപ്പോള്‍ ചെയ്യാന്‍ പോവുന്ന കര്‍മ്മം തീരണമെങ്കില്‍ അന്‍പത്തിയൊന്ന് ദിവസം വേണ്ടിവരും. അതുകൊണ്ട് തന്നെ ഈ കര്‍മ്മത്തിലെ കാര്യങ്ങള്‍ നിങ്ങളുടെ ഇപ്പോളത്തെ അവകാശികളായ ഭര്‍ത്താക്കന്മാര്‍ പോലും അറിയരുത്.
പുഷ്പ: ഇല്ല അറിയില്ല.
വേലു: എന്നാല്‍ ഞാന്‍ പറയുന്നതുപോലെ കൈകൂപ്പി പറയൂ.. ഏറ്റുപറയൂ.
ഇതുകേട്ട് തലയാട്ടുന്ന മൂവരോടുമായി വേലു: ഞാന്‍ മോഹേശ്വരന് സ്വന്തം…. അങ്ങയുടെ ഭാര്യയാവാന്‍ ആഗ്രഹിക്കുന്നു…. എന്റെ ശരീരവും മനസും അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു… ഈയുള്ളവള്‍ അങ്ങയുടേതാണ്… അങ്ങയുടെ സുഖത്തിനും സന്തോഷത്തിനും ഞാന്‍ വഴങ്ങുന്നതാണ്.. അങ്ങേയ്ക്ക് വേണ്ടി ഗുരുവായ സ്വാമിയുടെ എല്ലാ തീരുമാനങ്ങളും അനുസരിക്കുന്നതാണ്. അല്ലാത്തപക്ഷം എനിക്കും എന്റെ കുടുംബത്തിനുമാണ് അതിന്റെ ഭവിഷത്തുക്കള്‍. സത്യം.. സത്യം.. സത്യം…
കണ്ണടച്ചു വേലുകുട്ടി എന്തോ മന്ത്രം ചൊല്ലി. അദ്ദേഹം ഇരുന്നതിന്റെ പുറകുവശത്ത് നിന്ന് ചന്ദനത്തില്‍ തീര്‍ത്ത ഒരു നീണ്ട ആകൃതിയിലുള്ള മരകഷ്ണം മൂവരുടെയും അഭിമുഖമായി വെച്ചു. അതുകണ്ട് ഞെട്ടലോടും മീരയും പുഷ്പയും ആര്യയും നോക്കി. അതെ അത് എന്താണെന്ന് അല്ലേ. പുരുഷന്റെ ലിംഗം. ചന്ദനത്തിന്റെ തടി ഇതിനാണ് സ്വാമി ചോദിച്ചതെന്ന് പുഷ്പക്ക് അപ്പോളാണ് മനസിലായത്. നീളവും വണ്ണവുമുള്ള ചന്ദനത്തില്‍ തീര്‍ത്ത ആ രൂപത്തിന് ആറ് ആറര ഇഞ്ചോളം നീളമുണ്ട്. താഴെ മൂത്ര സഞ്ചിയുടെ വൃഷണങ്ങള്‍ പോലെയുള്ളവയാണ് അവയെ നിലത്ത് നില്‍ക്കാന്‍ സഹായിക്കുന്നത്. ഉദ്ധരിച്ച ഒരു പുരുഷ ലിംഗത്തെ പോലെ അത് ഇവര്‍ക്ക് മുമ്പില്‍ എഴുന്നേറ്റ് നില്‍ക്കുന്നു. ചിരിക്കാനോ, പരിഹസിക്കാനോ പാടില്ലാത്തതിനാല്‍ അവര്‍ ഭയഭക്തിയോടെ നിന്നു.
കണ്ണുതുറന്നുകൊണ്ട് വേലു: എങ്ങും നിറഞ്ഞുനില്‍ക്കുന്ന മോഹേശ്വരന്റെ പ്രതീകമാണ് ഇത്. ഇത് എന്താണെന്ന് അറിയോ..?
പുഷ്പ: അറിയാം..
വേലു: എന്താ പറയൂ..
നാണത്തോടെ പുഷ്പ: ആണുങ്ങളുടെ..
വേലു: ഇവിടെ പൂജ തുടങ്ങിയിരിക്കുന്നു. നിങ്ങള്‍ അമ്മായിയമ്മയോ, മരുമക്കളോ ആവാം. അത് സമൂഹത്തില്‍. പക്ഷെ, മോഹേശ്വരന്റെ മുമ്പില്‍ നിങ്ങള്‍ സ്ത്രീകളാണ്. പതിനാറ് വയസായാലും അറുപത് വയസായാലും സ്ത്രീകള്‍ എന്നേ ഉള്ളൂ. ബന്ധങ്ങളെല്ലാം മറക്കുക. പ്രതിജ്ഞ ചെയ്തത് ഓര്‍മ്മയില്ലേ…?
പുഷ്പ: കുണ്ണ
മീരയെ നോക്കി വേലു: പറയൂ
മീര: കുണ്ണ
ആര്യയെ നോക്കി വേലു: പറയൂ
ആര്യ: കുണ്ണ
വേലു: ഉം.. ഇപ്പോള്‍ നിങ്ങള്‍ മോഹേശ്വരന് ഭാര്യയാവാന്‍ പോവുകയാണ്. അതിനാല്‍ നിങ്ങളുടെ അടിവസ്ത്രം മോഹേശ്വരന്റെ പ്രതീകമായ ഇതിലേക്ക് ഉപേക്ഷിക്കണം.

മനസിലാവാതെ മൂവരും നോക്കുന്നു. വേലു: അതായത് നിങ്ങളുടെ ഷെഡ്ഡിപോലുള്ള വസ്ത്രം അഴിച്ച് ഇതിലേക്കിടണം. മൂത്തവര്‍ ആദ്യം ചെയ്യട്ടെ.
ഇതുകേട്ട് എഴുന്നേറ്റ് മടിയോടെ സാരിയും പാവാടയും പൊക്കി അരയിലേക്ക് കയ്യിട്ട് ഷെഡ്ഡി വലിച്ച് അതിലേക്കിടുന്ന പുഷ്പ. അമ്മായിയമ്മയുടെ തുടയുടെ വണ്ണം മരുമക്കള്‍ അന്നാണ് ആദ്യമായി കണ്ടത്.
പുഷ്പ അവിടെയിരുന്നു. മീരയെ നോക്കുന്ന വേലു. അവള്‍ മാക്‌സി പൊക്കി ഷെഡ്ഡി വലിച്ച് താഴ്ത്തി അതിലേക്കിട്ടു. മീരയുടെ വണ്ണമാര്‍ന്ന തുട ഏതൊരാണിനെയും മോഹിപ്പിക്കുന്നതായിരുന്നു. അവളുടെ തന്റെ ഷെഡ്ഡി അഴിച്ച് കുണ്ണയുടെ രൂപത്തിലേക്കിട്ടു. ആര്യയെ നോക്കിയയുടന്‍ അവളുടെ ഷെഡ്ഡി വലിച്ചൂരി അതിലേക്കിട്ടു. നല്ല വെണ്ണമാര്‍ന്ന തുടയായിരുന്നു ആര്യയുടേതും.
വേലു: ഇനി അന്‍പത്തിയൊന്ന് ദിവസം നിങ്ങള്‍ അടിവസ്ത്രം ധരിക്കരുത്. കോണകം പോലുള്ളവ ധരിക്കാം. പക്ഷെ ഷെഡ്ഡി, ബ്രാ ധരിക്കരുത്. അതേ പോലെ നിങ്ങളുടെ സ്വര്‍ണാഭരണം അഴിച്ചുവെക്കേണ്ടതാണ്.
പുഷ്പ: കെട്ടുതാലിയും അഴിക്കണോ..?
വേലു: അതെ. അതു അഴിക്കണം. കാരണം അത് നിങ്ങളുടെ ഭര്‍ത്താവ് കെട്ടിയതാണ്. അതുള്ളടത്തോളം കാലം നിങ്ങള്‍ അയാളുടേതാണ്. അത് ആദ്യം അഴിച്ചു മാറ്റണം.
മൂവരും അതുകേട്ട് അഴിച്ചുമാറ്റി.
വേലു: ഓരോരുത്തരായി വിളക്കില്‍ നിന്ന് എണ്ണയെടുത്ത് തലയില്‍ തേച്ച് കുളത്തില്‍ പോയി മുങ്ങണം. മുങ്ങിവരുമ്പോള്‍ നിങ്ങള്‍ ഈ ധരിച്ചിരിക്കുന്ന വസ്ത്രമല്ല ധരിക്കേണ്ടത്.
സംശയത്തോടെ വേലുവിനെ നോക്കുന്ന മൂവരോടുമായി വേലു: കുളിച്ച് കഴിഞ്ഞാല്‍ തലതുവര്‍ത്താം. പക്ഷെ ദേഹം തുടയ്ക്കരുത്. നിങ്ങള്‍ക്ക് വേണ്ട രണ്ട് തോര്‍ത്തുമുണ്ട് കുളപ്പുരയിലുണ്ട്. ഒന്നെടുത്ത് ഉടുക്കണം. മറ്റൊന്ന് മാറിലും ഇടണം.
ഇതുകേട്ട് വിളക്കിലെ എണ്ണയെടുത്ത് തലയില്‍ തേച്ച് കുളിക്കാന്‍ പോവുന്ന പുഷ്പ. സാരിയും ബ്‌ളൈസും പാവാടയും ബ്രായും അഴിച്ച് കുളത്തിലിറങ്ങി മുങ്ങി. നഗ്നയായി പടവില്‍ കയറി നിന്ന് തലതുവര്‍ത്തി അവിടുത്തെ അയലില്‍ ഇട്ടിരിക്കുന്ന ഒരു തോര്‍ത്തെടുത്ത് അരയില്‍ ചുറ്റി. കേവലും അരചുറ്റുന്ന അത്രയേ അതിന് നീളമുള്ളൂ. പിന്നെ മുട്ടിന് മുകളിലാണ് അതിന്റെ വീതിയും. മറ്റൊരു തോര്‍ത്തെടുത്ത് മാറിലിട്ട് മുറിയിലേക്ക് കടക്കുന്ന പുഷ്പയെ കണ്ട് ഞെട്ടുന്ന മീരയും ആര്യയും. അമ്മയുടെ ശരീരം പകുതിമുക്കാലും നഗ്നയാണ്. ദേഹത്ത് വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്. വേലു മീരയെ നോക്കി. അവള്‍ വിളക്കില്‍ നിന്ന് എണ്ണയെടുത്ത് തലയില്‍ തേച്ച് കുളിക്കാന്‍ പോയി. കുളിച്ച് പുഷ്പവന്ന പോലെ വന്നു. ഹോ അത് കാണേണ്ട കാഴ്ച തന്നെയായിരുന്നു. അവളുടെ മാറിടവും തുടയും വെളിയില്‍ തന്നെയായിരുന്നു. വേലുവിന്റെ കണ്ണുകള്‍ രണ്ടുപേരെയും നിരീക്ഷിച്ചു. അയാള്‍ സംയമനം കൈകൊണ്ടു. ആര്യയും ഇതുപോലെ പോയി കുളിച്ചുവന്നു അവര്‍ക്കൊപ്പം ഇരുന്നു. ഏതൊരാണിന്റെയും വികാരത്തെ കൊടുമുടിയിലെത്തിക്കാന്‍ പോന്ന രീതിയില്‍ വേഷത്തില്‍ ഇരിക്കുന്ന മൂന്ന് സ്ത്രീകള്‍. വേലുവിന് അവരോട് കാമം തോന്നിതുടങ്ങി. അയാള്‍ ഉറക്കെ പ്രാര്‍ത്ഥിച്ചു.
വേലു: മോഹേശ്വരാ… ശക്തി തരൂ. അങ്ങയുടെ സന്ദേശകനായി ദാസനായി കര്‍മ്മം ചെയ്യാന്‍ പ്രാപ്തനാക്കൂ. എന്റെ ബ്രഹ്മചര്യം സംരക്ഷിക്കൂ. ഈ കന്യകള്‍ എന്നെ മോഹിപ്പിക്കുന്നു. മോഹേശ്വരന്‍ അനുഭവിച്ചാലും ഇവരെ. അതാണ് ഈ ദാസന് ഇഷ്ടം.
ഇതുകേട്ട് വേലുവിനെ നോക്കുന്ന മൂവരോടുമായി വേലു: നിങ്ങള്‍ ഇനി പൂജക്ക് വരുന്ന 50 ദിവസവും ഇതുപോലെ കുളത്തില്‍പോയി മുങ്ങികുളിച്ച് ഇതേ വസ്ത്രമിട്ടേ ഇവിടേക്ക് വരാവൂ. അതുപോലെ സ്വര്‍ണാഭരണങ്ങള്‍ ഈ 50 ദിവസവും ധരിക്കരുത്.

മൂവരും കേട്ട് തലയാട്ടി.
വേലു: നിങ്ങള്‍ മൂവരും എനിക്കും മോഹേശ്വരന്റെ ഈ ലിംഗത്തിനു ചുറ്റും മൂന്ന് തവണ പ്രദക്ഷിണം വെയ്ക്കണം. വെച്ചുകൊള്ളൂ.
ഇതുകേട്ട് എഴുന്നേറ്റ പുഷ്പവല്ലി തോര്‍ത്ത് മുറുകെ ഉടുക്കാന്‍ ശ്രമിക്കുന്നത് കണ്ട വേലു: അരുത്. അങ്ങനെ ചെയ്യരുത്. നിങ്ങലെ മാറിലും അരയിലും ഇട്ട തുണികള്‍ ഒരു തവണയെ ഉറപ്പിക്കാവൂ. അതില്‍ നില്‍ക്കുമെങ്കില്‍ നില്‍ക്കെട്ടെ. അഴിഞ്ഞു വീണതോ, മറുക്കിയുടുക്കാനോ പാടില്ല. പ്രാര്‍ത്ഥിച്ചു പ്രദക്ഷിണം വെച്ചോളൂ. ഇതുകേട്ട് ചുറ്റും നടക്കുന്ന മീരയും അവളുടെ പിന്നാലെ പുഷ്പയും അവരുടെ പിന്നാലെ ആര്യയും. രണ്ട് തവണ പ്രദക്ഷിണത്തിനിടയില്‍ ആര്യയുടെ അരയിലെ തോര്‍ത്ത് താഴോട്ട് വീഴുന്നു. അതെടുക്കാന്‍ നോക്കുന്ന ആര്യയെ കണ്ട് അതിന് എതിര്‍ത്ത് തോര്‍ത്തെടുത്ത് മോഹേശ്വരന്റെ രൂപത്തിലേക്കിടുന്ന വേലു. ഇതുകണ്ട മീര അമ്മയുടെ തോര്‍ത്താണ് പോയതെന്ന് സംശയിക്കുന്നു. പക്ഷെ പുഷ്പക്ക് അറിയാമായിരുന്നു ആര്യയുടേതാണെന്ന്. അവര്‍ മൂന്ന് പ്രദക്ഷിണവും കഴിഞ്ഞ് വേലുവിനഭിമുഖമായി നിന്നു. മാറിലെ തോര്‍ത്ത് ഒഴിച്ചാല്‍ ആര്യ പൂര്‍ണ്ണ നഗ്നയാണ്. ആ നിലവിളക്കിന്റെ വെളിച്ചത്തില്‍ ആര്യയുടെ തുടയും സംഗമവും എടുത്തുകാണിച്ചു. പ്രദക്ഷിണം ചെയ്യുമ്പോള്‍ ആര്യയുടെ പിന്നിലെ മാംസഗോളങ്ങള്‍ വേലു ശ്രദ്ധിച്ചിരുന്നു. തുടയിടുക്കില്‍ രോമം കൊണ്ടുനിറഞ്ഞിരിക്കുന്നു. ആര്യയെ ആദ്യമായാണ് പുഷ്പയും മീരയും ഇതുപോലെ കാണുന്നത്. അവളുടെ നിസ്സഹായവസ്ഥയില്‍ ഇവര്‍ക്ക് വിഷമം തോന്നി.
വേലു: ഇരുന്നുകൊള്ളൂ…
അവര്‍ മൂവരും ചമ്രംപടിയിട്ട് വേലുവിനഭിമുഖമായിയിരുന്നു. കിണ്ടിയില്‍നിന്ന് വെള്ളമെടുത്തുകൊണ്ട് വേലു: നിങ്ങള്‍ ഇപ്പോള്‍ കന്യകളല്ല. പക്ഷെ, മോഹേശ്വരന് നിങ്ങളെ കന്യകളായി വേണം. അതുകൊണ്ട് നിങ്ങള്‍ മൂവരും കാലകത്തിയിരിക്കൂ.
ഇതുകേട്ട് മൂവരും കലകത്തിയിരുന്നു. വേലു കണ്ണടച്ചു കിണ്ടിയിലെ വെള്ളമെടുത്ത് പ്രാര്‍ത്ഥിച്ചു. കണ്ണു തുറന്ന് അവിടെ നിന്ന് എഴുന്നേറ്റ് ആര്യയുടെ യോനിഭാഗത്തേക്ക് കിണ്ടിയുടെ വാലില്‍നിന്ന് വെള്ളംമൊഴിച്ചു. പിന്നെ പുഷ്പയുടെ യോനിയിലേക്കും മീരയുടെ യോനിയിലേക്കും ഒഴിച്ചു.
ആദ്യമിരുന്നിടത്ത് പോയിരുന്നുകൊണ്ട് വേലു: എന്റെ പൂറ് മോഹേശ്വരന് സമര്‍പ്പിക്കുന്നു എന്ന് പറഞ്ഞു വലതുകൈകൊണ്ട് കഴുകൂ.
ഇതുകേട്ട് മൂവരും അതുപറഞ്ഞു പൂറു കഴുകുന്നു.
വേലു: ആ കൈകള്‍ മോഹേശ്വരന്റെ പ്രതിബിംബത്തില്‍ തലോടൂ.
ഇതുകേട്ട് എല്ലാവരും മോഹേശ്വരന്റെ കുണ്ണ പ്രതിബിംബത്തില്‍ തലോടുന്നു.
അടുത്തുള്ള ഒരു പാക്കറ്റ് തുറത്ത് അതില്‍ നിന്ന് കളഭമെടുത്ത് ചെറിയ പാത്രത്തിലിട്ട് വെള്ളത്തില്‍ ചാലിച്ചുകൊണ്ട് വേലു: നിങ്ങളുടെ പൂറ് ശുദ്ധിവരുത്തി. പക്ഷെ, ശരീരം ശുദ്ധിയായിട്ടില്ല. ഭര്‍ത്താവില്‍ നിന്നുള്ള ലൈംഗികസുഖത്തിന് ആ തീര്‍ത്ഥത്തിലെ അഭിഷേകം മതി. പക്ഷെ നിങ്ങളില്‍ ഒരാള്‍ ഭര്‍ത്താവല്ലാതെ മറ്റൊരാള്‍ക്ക് ജീവിതത്തില്‍ വഴങ്ങികൊടുത്തിട്ടുണ്ട്.
ഇതുകേട്ട് മൂവരും മുഖത്തോടുമുഖം നോക്കുന്നു.
വേലു: അത് ഞാന്‍ പറയണോ അതോ നിങ്ങള് പറയോ..?

ആരും ഒന്നും മിണ്ടിയില്ല. വേലു: മോളെ മീരെ.. കാലകത്തൂ. അന്യജാതിയില്‍ പെട്ട ഒരാള്‍ നിന്നെ ഭോഗിച്ചിട്ടുണ്ട്.
ഇതുകേട്ട് ഞെട്ടലോടെ മീരയെ നോക്കുന്ന പുഷ്പയും ആര്യയും.
വിഷമത്തോടെ മീര: ശരിയാണ്. മാപ്പ്. സോറി അമ്മേ. ഞാന്‍ അറിയാതെ.. സ്‌കൂളിലെ അധ്യാപകന്‍ മുജീബുമാഷും ആയിട്ട്… സോറി അമ്മേ
എന്നു പറഞ്ഞു കരയാന്‍ പോവുന്ന മീരയോട് അവിടെ നിന്ന് എഴുന്നേറ്റ് അകറ്റിയ അവളുടെ യോനിയിലേക്ക് തന്റെ കയ്യിലെ കളഭം തേക്കുന്നു.
ആഹാാാാ ഹ് മീര അറിയാതെ പറഞ്ഞു പോയി. വേലു കണ്ണടച്ചു പ്രാര്‍ത്ഥിച്ചു കൈയെടുത്തു. ആദ്യമിരുന്നിടത്ത് പോയിരുന്നുകൊണ്ട്
വേലു: മീരെ.. നീ ഒരാളെ ഭോഗിച്ചു. അതിന് എന്താണ് തെറ്റ്. നിന്റെ ആഗ്രഹങ്ങള്‍ സാധിക്കാന്‍ അവകാശപ്പെട്ടവനിവിടെയില്ല. നീ നിന്റെ സുഖം തേടി. നിന്നെ പോലെ ഒരു പെണ്ണിനെ കിട്ടിയപ്പോള്‍ അവന്‍ ആ അവസരം മുതലാക്കി. നിങ്ങളുടെ അമ്മ പുഷ്പയും മറ്റൊരാളെ ഭോഗിച്ചിട്ടുണ്ട് അല്ലേ…? പുഷ്‌പേ..?
ഞെട്ടലോടെ അമ്മയെ നോക്കുന്ന മീരയും ആര്യയും. ഞെട്ടലോടെ പുഷ്പ: ശരിയാണ് സ്വാമി. ദുബൈയില്‍ നിന്ന് ഡോക്ടര്‍ ഗംഗാധരക്കുറിപ്പുമായി.
ഇതുകേട്ട് ഞെട്ടുന്ന ആര്യ. ഗംഗാധരക്കുറിപ്പുമായി അമ്മ വേഴ്ചയില്‍ ഏര്‍പ്പെട്ടെന്നോ.
വേലു: ആശങ്ങള്‍ അങ്ങനെയാണ് തടയാന്‍ പറ്റില്ല. ചിലപ്പോള്‍ പലതും വഴി മാറി സഞ്ചരിക്കാം. മറ്റൊരു വിശ്വാസിയുടെ കുണ്ണ മീരയുടെ പൂറില്‍ പ്രവേശിച്ചതുകൊണ്ടാണ് ഞാന്‍ കളഭാഭിഷേകം നടത്തിയത്. പുഷ്പക്ക് അതിന്റെ ആവശ്യമില്ല.
മീര: ഞങ്ങളിലിപ്പോള്‍ കന്യകയായി ആര്യമത്രമേ ഉള്ളൂ അല്ലേ…?
വേലു: വിഷമിക്കേണ്ട.. അവളും നിങ്ങളെ കൂടെയുണ്ട്.
ഒന്നും മനസിലാവാതെ വേലുവിനെ നോക്കുന്ന പുഷ്പയോടും മീരയോടും വേലു: കോളേജില്‍ പഠിക്കുമ്പോള്‍ കാമുകന്‍ അവളെ എന്തൊക്കെ ചെയ്‌തെന്ന് ചോദിച്ചേ..?
ഞെട്ടലോടെ ആര്യ: ശരിയാണ് സ്വാമി. കോളേജിലെ ക്ലാസ്‌മേറ്റായി നാട്ടില്‍ നിന്ന് ഒരാള്‍ ഉണ്ടായിരുന്നു. അവനും ഞാനും പ്രണയത്തിലായിരുന്നു. അവന്റെ പേര് കിഷോര്‍. ഞാന്‍ ജീവിതത്തില്‍ ഒരു പുരുഷനെ അറിഞ്ഞത് അവനിലൂടെയായിരുന്നു. മിക്ക ദിവസങ്ങളിലും രാത്രി ഞങ്ങള്‍ എന്റെ വീടിന്റെ പിന്നാമ്പുറത്ത് വെച്ച് ബന്ധപ്പെട്ടിട്ടുണ്ട്. പക്ഷെ രഞ്ജിത്തേട്ടന്റെ ആലോചന വന്നപ്പോള്‍ വീട്ടുകാര്‍ എന്നെ കെട്ടിച്ചുവിട്ടു.
എന്നു പറഞ്ഞു വിഷമിക്കുന്ന ആര്യയെ ഞെട്ടലോടെ നോക്കുന്ന പുഷ്പയും മീരയും.
വേലു: പക്ഷെ ഇപ്പോള്‍ നിങ്ങള്‍ മോഹേശ്വരന്റെ ഭാര്യമാരായി. ഇനിമുതല്‍ 50 ദിവസം ആരും മറ്റൊരു പുരുഷനെ ലൈംഗികതൃപ്തിക്കുവേണ്ടി തേടരുത്. നിലവില്‍ പുഷ്പക്കും ആര്യക്കും ഇവരുടെ സുഖം കിട്ടാന്‍ വഴിയില്ല. പക്ഷെ, മീരക്ക് എപ്പോ വേണമെങ്കിലും അതിന് കഴിയും.
മീര: ഞാന്‍ എന്താ ചെയ്യേണ്ടത്..?
വേലു: ആ വൃക്തിയെ ഫോണ്‍ ചെയ്യരുത്. സ്‌കൂള്‍ തുറക്കുന്നതുവരെ ഈ വീട്ടുപറമ്പില്‍ വെച്ച് കാണാനും ആശ തീര്‍ക്കാനും ആഗ്രഹിച്ചിരുന്നല്ലോ രണ്ടുപേരും. ഇനി അതുവേണ്ട.
ഇതെല്ലാം കേട്ട് ഞെട്ടുന്ന മീര. വേലു: ഫോണില്‍ പോലും ലൈംഗിക സംതൃപ്തി തേടരുത്. സ്വയംഭോംഗം പോലും ചെയ്യരുത്. മാറിടത്തില്‍ അനാവശ്യമായി തടവുക, പൂറില്‍ വിരലിടുക ഇതൊന്നും പാടില്ല. അഗ്രഹം രാത്രിയിലെ പൂജ വേളയില്‍ മോഹേശ്വരനോട് പ്രാര്‍ത്ഥിക്കാം. അല്ലാതെ സ്വയം തൃപ്തി കണ്ടെത്തുകയോ, മറ്റൊരാളെ ആശ്രയിക്കുകയോ ചെയ്യരുത്.
പുഷ്പ: ഇല്ല സ്വാമി. അങ്ങനെ ചെയ്യില്ല.

വേലു: നിങ്ങളുടെയൊക്കെ ജീവിതം ഞാന്‍ ഈ രാത്രി പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് കാരണം മോഹേശ്വരനാണ്. ആ ദേവന്‍ നിങ്ങളെ ഭൂതക്കാലം എന്നെകൊണ്ട് പറയിപ്പിച്ചു. ഇനി പറയൂ. നിങ്ങള്‍ക്ക് വിശ്വാസമാണോ മോഹേശ്വരനെ
മീര: വിശ്വാസമാണ് സ്വാമി
ആര്യ: വിശ്വമാണ്
പുഷ്പ: വിശ്വാസം ഉണ്ട്
വേലു: ശരി എന്നാല്‍ വിളക്കില്‍ നിന്ന് എണ്ണയെടുത്ത് മോഹേശ്വരന്റെ കുണ്ണയില്‍ മൂന്ന് തവണ അഭിഷേകം ചെയ്യൂ.
എന്നു പറഞ്ഞു പ്രാര്‍ത്ഥിക്കുന്ന വേലു. ഇതുകേട്ട് മൂവരും വരിവരിയായി എണ്ണകൊണ്ട് മോഹേശ്വരന്റെ കുണ്ണയില്‍ എണ്ണ കൈകള്‍കൊണ്ട് കോരി ഒഴിച്ചു. അവര്‍ ഒഴിച്ച എണ്ണ കുണ്ണയില്‍നിന്ന് താഴോട്ട് ഒലിച്ചിറങ്ങി.
കണ്ണുതുറന്ന് ഇവരെ നോക്കി വേലു: പൂജയുടെ ഒടുക്കം നിങ്ങള്‍ ഇതുപോലെ ചെയ്യണം. പറഞ്ഞു തന്ന കാര്യങ്ങളൊക്കെ ഓര്‍മ്മയുണ്ടല്ലോ…?
മൂവരും തലയാട്ടി.
വേലു: എഴുന്നേറ്റോളൂ.. ഇനി നിങ്ങള്‍ക്ക് തോര്‍ത്തുമുണ്ടുകള്‍ മുറുക്കിയുടുക്കാം.
പുഷ്പയും മീരയും ആശ്വസത്തോടെ എഴുന്നേറ്റ് തോര്‍ത്തുമുണ്ടുകള്‍ മുറുക്കിയുടുത്തു. അപ്പോള്‍ അരയുടെ താഴെ നഗ്നയായി നില്‍ക്കുന്ന ആര്യയെ കണ്ട് തന്റെ അടുത്ത് അഴിഞ്ഞുവീണ അവളുടെ തോര്‍ത്തുമുണ്ട് കൊടുത്തുകൊണ്ട്
വേലു: പുഷ്പയുടെ മരുമക്കള്‍ എല്ലാം മിടുക്കികളാണ്. തെറ്റുകുറ്റങ്ങള്‍ ഏവര്‍ക്കും പറ്റും. മൂപരുടെയും ഭൂതക്കാലം പരസ്പരം അറിയുന്നതുകൊണ്ട് മറ്റൊരാളോട് ഇത് വെളിപ്പെടുത്തരുത്. കാരണം നിങ്ങളെകൊണ്ട് പറയിപ്പിച്ചത് മോഹേശ്വരനാണ്. അദ്ദേഹത്തെ എതിര്‍ത്ത് ഒന്നും ചെയ്യരുത്. പരസ്പര സ്‌നേഹത്താലും വിശ്വാസത്താലും നിങ്ങള്‍ ജീവിക്കണം. കുളപ്പുരയില്‍ ചെന്ന് ഈ തോര്‍ത്ത് മുണ്ട് അഴിച്ച് അയലിലിട്ട് തിരിഞ്ഞു നോക്കാതെ വീട്ടിലേക്ക് പൊയ്‌ക്കോളൂ.
മൂവരും വേലുവിനെ കൈകൂപ്പി വണങ്ങികൊണ്ട് : ശരി സ്വാമി
എന്നു പറഞ്ഞുപോവുന്നു. അപ്പോളേക്കും സമയം ഒരു മണി കഴിഞ്ഞിരുന്നു. രാത്രിയുടെ കഴിഞ്ഞ യാമങ്ങളില്‍ അവര്‍ ഏതോ ഗന്ധര്‍വ്വ ലോകത്ത് എത്തിയപ്പോലെ മൂവര്‍ക്കും തോന്നി. അവരിപ്പോള്‍ മോഹേശ്വരന്റെ വിശ്വാസികള്‍ മാത്രമല്ല. ഭാര്യമാര്‍ കൂടെയാണ്. ഇനിയുള്ള 50 ദിവസങ്ങളിലെ പൂജ എങ്ങനെയായിരിക്കും എന്നത് ആയിരുന്നു അവരുടെ മനസിലെ ആശങ്ക. അവര്‍ ഏവരും ഉറക്കത്തിലേക്ക് കടന്നു.ഈ കഥ തുടരണോ..? വേണ്ടയോ എന്നത് നിങ്ങളാണ് തീരുമാനിക്കേണ്ടത്. കാരണം നിങ്ങള്‍ തരുന്ന പ്രോത്സാഹനമാണ്. എന്നെ കഥ എഴുതാന്‍ പ്രേരിപ്പിക്കുന്നത്. അതുകൊണ്ട കമന്റ് ചെയ്യാന്‍ മറക്കല്ലേ…
a
WRITTEN BY

admin

Responses (0 )