കോതമ്പ് പുരാണം
Kothanbu Puranam | Author : Viswamithran
“ശിശിരകാലത്ത് മാത്രം വിടരുന്ന ഒരു പൂവുണ്ട്, അങ്ങു കാശ്മീരത്ത്. ഏഴു പുഷ്പങ്ങളുടെ നറുമണവും പതിനെട്ടു സുദന്ധവ്യഞ്ജനങ്ങളുടെ സ്വാദും പത്തു ദൈവീക അപ്സരസുമാരുടെ കാന്തിയും അടങ്ങിട്ടുള്ള ഒരു അപൂർവ പൂവ്! ഋഷിവര്യന്മാരും സാത്വികരും അവരുടെ ലൗകീക ജീവിതം ത്യജിച്ചു അവിടെ വസിക്കുമ്പോൾ ഈ പൂവാണത്രേ അവർക്കു അവരുടെ ആഗ്രഹങ്ങൾക്കും അറുതികൾക്കും ശമനം കൊടുക്കുന്നത്!!”
“അണ്ടി, എഴീച് പോ മൈരേ, അവന്റെ പൂറ്റിലെ പൂവ്”.
അല്ലേലും ജോൺസൺ ഇങ്ങനെയാ. ഒരു പെഗ്ഗോ രണ്ടു പുകയോ അകത്തു ചെന്നാൽ ഇല്ലാത്ത പുരാവൃത്തവിജ്ഞാനം വിളമ്പും. ശശിക്ക് അത് പണ്ടേ കലിയാ.
കയ്യിൽ കിട്ടിയ ബിയറിന്റെ അടപെടുത്ത ജോൺസന്റെ പുറംതിരിച്ചിരിക്കുന്ന തലക്കിട്ടു ഒരേറു വച്ചുകൊടുത്തു.
“ഹമ്മേ”
“എന്തോന്നെടേയ്, നീയൊന്നും ഇതുവരെ സഹ ജീവികളോട് കരുണ കാണിക്കാൻ പഠിച്ചില്ല”, ജോൺസൻ തല തിരിച്ചു ചോദിച്ചു.
“യേത് കരുണ, യെന്ത് കരുണ? നീയ്യ് പണ്ട് ആ മാക്രി വേലായുധനെ ക്യാന്റീന്റെ പുറകില് രാത്രി ഒറ്റയ്ക്ക് കിട്ടിയപ്പോ നാലടിയുടെ മരപ്പലക വെച്ച് വീക്കിയതോ? അതോ അവനെ ഹോസ്പിറ്റലിൽ ബാക്കിയുള്ളോരു ആട്ടോയിൽ കയറ്റി കൊണ്ടുപോയപ്പോ ടാറ്റ കാണിച്ചതോ?”, മൂലക്കിരുന്നു ഹാഷിം ജോൺസന്റെ താത്വികത്തിനു കൌണ്ടർ അടിച്ചു വിട്ടു.
“അളിയാ നീ അതൊന്നും മറന്നില്ലേ?”, ജോൺസന്റെ കട്ടത്താടിയിൽ കൂടെ ആ ചെറുപുഞ്ചിരി വെളിവായി….അനേകം ജൂനിയർ പെൺകുട്ടികളുടെയും അയൽവാസി സുന്ദരിപ്പൂച്ചകളുടെയും ഉറക്കം കെടുത്തിയ ആ ചിരി,
“മറക്കാമെടാ, ഞാൻ മറക്കാം. ഇന്റെർണൽ എക്‌സാമിന് സ്ഥിരം ചോദ്യപേപ്പർ ചോർത്തി തന്നിരുന്ന മാക്രിയെ നീ അടിച്ചു നാല് മാസം ആശുപത്രിയിൽ കയറ്റിയിട്ട് ഞാൻ ആ സെമ്മിനു പൊട്ടിയത് മൂന്ന് വിഷയത്തിന്.” ഹാഷി തൻറെ കഥന കഥ എഴുന്നള്ളിച്ചു.
“പ്ഫാ മൈരേ കുണ്ണ കുലുക്കി ഹാഷിമേ, തോറ്റതിൽ രണ്ടു പേപ്പർ നീ എഴുതാതിരുന്നിട്ടല്ലേ? എവിടെ പോയിരുന്നു ആ ദിവസങ്ങളിൽ? പറ കോപ്പേ.” ശശി വീണ്ടും വാ തുറന്നു.
ഹാഷി വെറുതെ ഇളിച്ചു കാണിച്ചു.
“നീ ആ ആഴ്ച മുഴുവൻ ആ സരസമ്മയുടെ ആലയിൽ അല്ലായിരുന്നോടെ. ഞങ്ങൾ ചോദിച്ചപ്പോ നീ എന്താ അന്ന് പറഞ്ഞത്?? “അളിയാ, അവളുടെ ആലയിൽ ഇരുമ്പു പഴുപ്പിക്കാൻ തീ ഊതാൻ പോയിരുന്നു” എന്ന്. അവള് നിന്റെ ഇരുമ്പിൽ ഊതുവാണെന്നു വീഡിയോ ഇറങ്ങിയപ്പോഴല്ലേ മനസ്സിലായത്”, ശശി തന്നെ പറഞ്ഞു മുഴുവിപ്പിച്ചു.
ജോൺസൻ പുഞ്ചിരി നിർത്തി ഊറി ഊറി ചിരിക്കാൻ തുടങ്ങി. കയ്യിൽ ബാക്കി ഇരുന്ന വിസ്കി എടുത്തു ചുണ്ടു തുടാതെ വിഴുങ്ങി.
“അവനെവിടെ?”
“ആര്?”
“കഥാനായകൻ, കല്യാണച്ചെറുക്കൻ, സർവോപരി ദി ലാസ്‌റ് ബാച്‌ലർ?”
അതെ സുഹൃത്തുക്കളെ, ഇത് എന്റെ കഥ ആണ്. വയസ്സ് മുപ്പത്തഞ്ച് ആവാറായ ടു-ബി-പുതുമണവാളൻ. ഇപ്പൊ കാണുന്നത് എന്റെ ബാച്‌ലർ പാർട്ടി ആണ്. ഏഴു ദിവസങ്ങൾക്കപ്പുറം എന്റെ മംഗലമാണ്. എടുക്കാ ചരക്കായി ഞാനും അങ്ങനെ വൈവാഹികജീവിതത്തിന്റെ സുഖങ്ങൾ അറിയാൻ പോകുന്നു.
മൈര്.
“അണ്ടി, എഴീച് പോ മൈരേ, അവന്റെ പൂറ്റിലെ പൂവ്”.
അല്ലേലും ജോൺസൺ ഇങ്ങനെയാ. ഒരു പെഗ്ഗോ രണ്ടു പുകയോ അകത്തു ചെന്നാൽ ഇല്ലാത്ത പുരാവൃത്തവിജ്ഞാനം വിളമ്പും. ശശിക്ക് അത് പണ്ടേ കലിയാ.
കയ്യിൽ കിട്ടിയ ബിയറിന്റെ അടപെടുത്ത ജോൺസന്റെ പുറംതിരിച്ചിരിക്കുന്ന തലക്കിട്ടു ഒരേറു വച്ചുകൊടുത്തു.
“ഹമ്മേ”
“എന്തോന്നെടേയ്, നീയൊന്നും ഇതുവരെ സഹ ജീവികളോട് കരുണ കാണിക്കാൻ പഠിച്ചില്ല”, ജോൺസൻ തല തിരിച്ചു ചോദിച്ചു.
“യേത് കരുണ, യെന്ത് കരുണ? നീയ്യ് പണ്ട് ആ മാക്രി വേലായുധനെ ക്യാന്റീന്റെ പുറകില് രാത്രി ഒറ്റയ്ക്ക് കിട്ടിയപ്പോ നാലടിയുടെ മരപ്പലക വെച്ച് വീക്കിയതോ? അതോ അവനെ ഹോസ്പിറ്റലിൽ ബാക്കിയുള്ളോരു ആട്ടോയിൽ കയറ്റി കൊണ്ടുപോയപ്പോ ടാറ്റ കാണിച്ചതോ?”, മൂലക്കിരുന്നു ഹാഷിം ജോൺസന്റെ താത്വികത്തിനു കൌണ്ടർ അടിച്ചു വിട്ടു.
“അളിയാ നീ അതൊന്നും മറന്നില്ലേ?”, ജോൺസന്റെ കട്ടത്താടിയിൽ കൂടെ ആ ചെറുപുഞ്ചിരി വെളിവായി….അനേകം ജൂനിയർ പെൺകുട്ടികളുടെയും അയൽവാസി സുന്ദരിപ്പൂച്ചകളുടെയും ഉറക്കം കെടുത്തിയ ആ ചിരി,
“മറക്കാമെടാ, ഞാൻ മറക്കാം. ഇന്റെർണൽ എക്‌സാമിന് സ്ഥിരം ചോദ്യപേപ്പർ ചോർത്തി തന്നിരുന്ന മാക്രിയെ നീ അടിച്ചു നാല് മാസം ആശുപത്രിയിൽ കയറ്റിയിട്ട് ഞാൻ ആ സെമ്മിനു പൊട്ടിയത് മൂന്ന് വിഷയത്തിന്.” ഹാഷി തൻറെ കഥന കഥ എഴുന്നള്ളിച്ചു.
“പ്ഫാ മൈരേ കുണ്ണ കുലുക്കി ഹാഷിമേ, തോറ്റതിൽ രണ്ടു പേപ്പർ നീ എഴുതാതിരുന്നിട്ടല്ലേ? എവിടെ പോയിരുന്നു ആ ദിവസങ്ങളിൽ? പറ കോപ്പേ.” ശശി വീണ്ടും വാ തുറന്നു.
ഹാഷി വെറുതെ ഇളിച്ചു കാണിച്ചു.
“നീ ആ ആഴ്ച മുഴുവൻ ആ സരസമ്മയുടെ ആലയിൽ അല്ലായിരുന്നോടെ. ഞങ്ങൾ ചോദിച്ചപ്പോ നീ എന്താ അന്ന് പറഞ്ഞത്?? “അളിയാ, അവളുടെ ആലയിൽ ഇരുമ്പു പഴുപ്പിക്കാൻ തീ ഊതാൻ പോയിരുന്നു” എന്ന്. അവള് നിന്റെ ഇരുമ്പിൽ ഊതുവാണെന്നു വീഡിയോ ഇറങ്ങിയപ്പോഴല്ലേ മനസ്സിലായത്”, ശശി തന്നെ പറഞ്ഞു മുഴുവിപ്പിച്ചു.
ജോൺസൻ പുഞ്ചിരി നിർത്തി ഊറി ഊറി ചിരിക്കാൻ തുടങ്ങി. കയ്യിൽ ബാക്കി ഇരുന്ന വിസ്കി എടുത്തു ചുണ്ടു തുടാതെ വിഴുങ്ങി.
“അവനെവിടെ?”
“ആര്?”
“കഥാനായകൻ, കല്യാണച്ചെറുക്കൻ, സർവോപരി ദി ലാസ്‌റ് ബാച്‌ലർ?”
അതെ സുഹൃത്തുക്കളെ, ഇത് എന്റെ കഥ ആണ്. വയസ്സ് മുപ്പത്തഞ്ച് ആവാറായ ടു-ബി-പുതുമണവാളൻ. ഇപ്പൊ കാണുന്നത് എന്റെ ബാച്‌ലർ പാർട്ടി ആണ്. ഏഴു ദിവസങ്ങൾക്കപ്പുറം എന്റെ മംഗലമാണ്. എടുക്കാ ചരക്കായി ഞാനും അങ്ങനെ വൈവാഹികജീവിതത്തിന്റെ സുഖങ്ങൾ അറിയാൻ പോകുന്നു.
മൈര്.
ഞാൻ മെല്ലെ ഫ്ലാറ്റിന്റെ റൂം തുറന്നു, കാലുകൊണ്ട് കതകടച്ചു, കയ്യിലുള്ള കവറുകൾ മേശെൻമേൽ വെച്ച്.
“ഹ്മ്മ്മ് ഹ്മ്മ് ചിക്കൻറെ മണം”, ബാത്‌റൂമിൽ നിന്നിറങ്ങി വന്ന ബിപിൻ മൊഴിഞ്ഞു. ശശി ചാടി എഴുനേറ്റു കവറുകൾ ഒന്നൊന്നായി പൊട്ടിച്ചു.
“ഹാ ബീഫ്””ഹൊ ചിക്കൻ നിർത്തി പൊരിച്ചത്””ഹായ് പൊറോട്ട”
വെറും വയറ്റിൽ കള്ളുകുടിക്കാൻ ഒരു സുഖം ഇല്ല. പ്രായം കൂടുംതോറും അങ്ങനുള്ള പ്രശ്നങ്ങൾ ഞങ്ങളെ ഓരോരുത്തരെയും ബാധിച്ചിരുന്നു.
പണ്ട് ചന്ദനത്തിരിയും കുന്തരിക്കവും ഒഴിച്ച് ബാക്കി പുകക്കാവുന്ന എന്തും വലിച്ചു കയറ്റിയിരുന്ന ശശി ഇപ്പൊ ഒൺലി കള്ളുകുടി. ശ്വാസം മുട്ടി ഇരുന്നാ ഭാര്യ മേരിക്ക് അടിച്ചു കൊടുത്തു സുഖിപ്പിക്കാൻ പറ്റുകേല. സുഖിച്ചില്ലേൽ അവള് അവൻ കാൺകെ വല്ല കുക്കുംബറോ ഹെയർ ബ്രഷോ എടുത്തു പ്രയോഗിക്കും. അവനതു സഹിക്കുകേല.
പൊറോട്ടയുടെ ഉള്ളുലേക്ക് ബീഫും തിരുകി അതൊരു ചുരുട്ടാക്കി ചിക്കൻ ചാറിൽ മുക്കി കഴിച്ചോണ്ടിരിക്കുമ്പോ ജോൺസൻ എന്നോടായി ചോദിച്ചു, “നീ കഴിക്കുന്നില്ല മവനെ? കഴി കഴി, ആരോഗ്യം വെക്കട്ടെ, അടുത്താഴ്ച പെർഫോം ചെയ്യണ്ടതല്ലേ?”.
“നിനക്കൊക്കെ എന്ത് സന്തോഷമാടെയ് എന്റെ കല്യാണത്തിൽ നിന്ന് കിട്ടുന്നത്? ഞാൻ അവസാനം സഹികെട്ടു സമ്മതിച്ചു കൊടുത്തതാ. അന്ന് പെണ്ണുകാണാൻ കൂടെ വന്ന ഈ പട്ടികഴുവേറി, കൊള്ളാം എന്ന് ഒരക്ഷരം പറഞ്ഞോണ്ടാണ് ഞാനീ കുരുക്കിൽ പെട്ടത്. അത് കേട്ടതും അച്ഛൻ ഉറപ്പിച്ചു. അല്ലേലും എന്നെക്കാളും വിശ്വാസം അങേർക്കിപ്പോ ഇവനെയാ!”
ചിക്കന്റെ കാലു കടിച്ചു പറിച്ചോണ്ടിരിക്കുന്ന ശശിയെ ചൂണ്ടി ഞാൻ പറഞ്ഞു.
“ഇഹ് ഇഹ് ഇഹ്. വേണ്ടെന്നു പറയാൻപാടില്ലായിരുന്നോ? നെന്റെ വായിൽ എന്തായിരുന്നു?”, ശശിയുടെ കൌണ്ടർ.
“മടുത്തടാ. എത്ര ഇട്ടു നടത്തിപ്പിക്കും ആ മനുഷ്യനെ. തന്തപ്പടി ആയിപ്പോയില്ലേ? ബൈ ദി ബൈ, ജഗ്ഗു എവിടെ?”
സാധാരണ ഭക്ഷണം തുറക്കുമ്പോ ആദ്യം കയ്യിടുന്നവന്റെ അഭാവം എന്നെ ചെറുതായി അലട്ടി. ഫൂഡ് വാങ്ങാൻ പോകുന്നെന്ന് മുന്നേ ഇവിടെ ഉണ്ടായിരുന്നു.
“അവനാ ബാൽക്കണിയിൽ ഉണ്ട്. ശാന്തിയുമായി എന്തോ ചർച്ച”.
ശാന്തി ജഗ്ഗുന്റെ ഭാര്യയാണ്. ബോസ്സ് കൂടിയാണ്.
ഓരോരുത്തരായി പരിചയപ്പെടാം.
ഞാൻ വിശ്വൻ. തെക്കൻ കേരളത്തിൽ ജനിച്ചുവളർന്ന ഒരു പാവം (മൈ ഒപ്പീനിയൻ). ഇപ്പൊ കൊച്ചിയിലുള്ള എന്റെ ഫ്‌ളാറ്റിൽ അരങേറികൊണ്ടിരിക്കുന്ന കൂത്തിന്റെ സ്പോൺസർ.
സോഫയുടെ കയ്യിൽ ഇരുന്നോണ്ട് മാട് പോലെ ചവക്കുന്നവൻ ജോൺസൻ. പണ്ട് ബിടെക് പടിച്ചപ്പോ തൊട്ടുള്ള കൂട്ടാണ്. വായനാട്ടുകാരൻ പീലിപ്പോസിന്റെയും പാലക്കാരി കുഞ്ഞമ്മിയുടെയും ഏകസന്താനം. കെട്ടി മൂന്ന് കുട്ടികളും പ്രാരാബ്ധങ്ങളും.
കാർപെറ്റിൽ ഇരുന്നു ചിക്കന്റെ എല്ലു കടിച്ചു തിന്നുന്നവൻ ശശി. മൂവാറ്റുപുഴ സ്വദേശി ആണേലും പഠിച്ചതൊക്കെ അങ്ങ് കുവൈറ്റിൽ ആയിരുന്നു. കോളേജിൽ എന്റെ ക്ലാസ്‌മേറ്റ്. ജോൺസൻ ഞങ്ങടെ ബാച്ച് മേറ്റ് ആണ്. ക്‌ളാസ്സ്‌മേറ്റ് അല്ല. ഭാര്യ, ഒരു കൊച്ചു, കുറെ തെറിവിളികളും ഉള്ള കുടുംബം.
ടീവിയുടെ മുന്നിൽ നിന്ന് ചാനൽ മാറ്റി മാറ്റി രസിക്കുന്നവൻ ബിപിൻ. കൂട്ടത്തിൽ അവനാണ് ലേറ്റ് ജോയ്‌നിങ്. അവനെ ഞങ്ങൾക്ക് കിട്ടിയത് ഒരു ഓൾ ഇന്ത്യ ട്രിപ്പിന്റെ ഇടയിലാണ്. അത് പിന്നെ പറയാം. അവനു ഭാര്യ രണ്ടാണ്. ഒരാളെ ലീഗൽ ആയി വിവാഹം ചെയ്തിട്ടുള്ളത്. മറ്റേത് ലീഗൽ അല്ലാതെ കഴിച്ചത്. ചിന്നവീട് സെറ്റപ്പൊന്നും അല്ല. അറിഞ്ഞോണ്ടാണ്. ഒരേ വീട്ടിൽ. പിള്ളേരില്ല.
ചാരുകസേരയിൽ കാലുംകയറ്റി വെച്ച് സിഗരറ്റും വലിച്ചു മോളിലോട്ടു പുക വിട്ടോണ്ടിരിക്കുന്നവൻ ഹാഷിം. ഹാഫ് മലയാളി.
“ഹ്മ്മ്മ് ഹ്മ്മ് ചിക്കൻറെ മണം”, ബാത്‌റൂമിൽ നിന്നിറങ്ങി വന്ന ബിപിൻ മൊഴിഞ്ഞു. ശശി ചാടി എഴുനേറ്റു കവറുകൾ ഒന്നൊന്നായി പൊട്ടിച്ചു.
“ഹാ ബീഫ്””ഹൊ ചിക്കൻ നിർത്തി പൊരിച്ചത്””ഹായ് പൊറോട്ട”
വെറും വയറ്റിൽ കള്ളുകുടിക്കാൻ ഒരു സുഖം ഇല്ല. പ്രായം കൂടുംതോറും അങ്ങനുള്ള പ്രശ്നങ്ങൾ ഞങ്ങളെ ഓരോരുത്തരെയും ബാധിച്ചിരുന്നു.
പണ്ട് ചന്ദനത്തിരിയും കുന്തരിക്കവും ഒഴിച്ച് ബാക്കി പുകക്കാവുന്ന എന്തും വലിച്ചു കയറ്റിയിരുന്ന ശശി ഇപ്പൊ ഒൺലി കള്ളുകുടി. ശ്വാസം മുട്ടി ഇരുന്നാ ഭാര്യ മേരിക്ക് അടിച്ചു കൊടുത്തു സുഖിപ്പിക്കാൻ പറ്റുകേല. സുഖിച്ചില്ലേൽ അവള് അവൻ കാൺകെ വല്ല കുക്കുംബറോ ഹെയർ ബ്രഷോ എടുത്തു പ്രയോഗിക്കും. അവനതു സഹിക്കുകേല.
പൊറോട്ടയുടെ ഉള്ളുലേക്ക് ബീഫും തിരുകി അതൊരു ചുരുട്ടാക്കി ചിക്കൻ ചാറിൽ മുക്കി കഴിച്ചോണ്ടിരിക്കുമ്പോ ജോൺസൻ എന്നോടായി ചോദിച്ചു, “നീ കഴിക്കുന്നില്ല മവനെ? കഴി കഴി, ആരോഗ്യം വെക്കട്ടെ, അടുത്താഴ്ച പെർഫോം ചെയ്യണ്ടതല്ലേ?”.
“നിനക്കൊക്കെ എന്ത് സന്തോഷമാടെയ് എന്റെ കല്യാണത്തിൽ നിന്ന് കിട്ടുന്നത്? ഞാൻ അവസാനം സഹികെട്ടു സമ്മതിച്ചു കൊടുത്തതാ. അന്ന് പെണ്ണുകാണാൻ കൂടെ വന്ന ഈ പട്ടികഴുവേറി, കൊള്ളാം എന്ന് ഒരക്ഷരം പറഞ്ഞോണ്ടാണ് ഞാനീ കുരുക്കിൽ പെട്ടത്. അത് കേട്ടതും അച്ഛൻ ഉറപ്പിച്ചു. അല്ലേലും എന്നെക്കാളും വിശ്വാസം അങേർക്കിപ്പോ ഇവനെയാ!”
ചിക്കന്റെ കാലു കടിച്ചു പറിച്ചോണ്ടിരിക്കുന്ന ശശിയെ ചൂണ്ടി ഞാൻ പറഞ്ഞു.
“ഇഹ് ഇഹ് ഇഹ്. വേണ്ടെന്നു പറയാൻപാടില്ലായിരുന്നോ? നെന്റെ വായിൽ എന്തായിരുന്നു?”, ശശിയുടെ കൌണ്ടർ.
“മടുത്തടാ. എത്ര ഇട്ടു നടത്തിപ്പിക്കും ആ മനുഷ്യനെ. തന്തപ്പടി ആയിപ്പോയില്ലേ? ബൈ ദി ബൈ, ജഗ്ഗു എവിടെ?”
സാധാരണ ഭക്ഷണം തുറക്കുമ്പോ ആദ്യം കയ്യിടുന്നവന്റെ അഭാവം എന്നെ ചെറുതായി അലട്ടി. ഫൂഡ് വാങ്ങാൻ പോകുന്നെന്ന് മുന്നേ ഇവിടെ ഉണ്ടായിരുന്നു.
“അവനാ ബാൽക്കണിയിൽ ഉണ്ട്. ശാന്തിയുമായി എന്തോ ചർച്ച”.
ശാന്തി ജഗ്ഗുന്റെ ഭാര്യയാണ്. ബോസ്സ് കൂടിയാണ്.
ഓരോരുത്തരായി പരിചയപ്പെടാം.
ഞാൻ വിശ്വൻ. തെക്കൻ കേരളത്തിൽ ജനിച്ചുവളർന്ന ഒരു പാവം (മൈ ഒപ്പീനിയൻ). ഇപ്പൊ കൊച്ചിയിലുള്ള എന്റെ ഫ്‌ളാറ്റിൽ അരങേറികൊണ്ടിരിക്കുന്ന കൂത്തിന്റെ സ്പോൺസർ.
സോഫയുടെ കയ്യിൽ ഇരുന്നോണ്ട് മാട് പോലെ ചവക്കുന്നവൻ ജോൺസൻ. പണ്ട് ബിടെക് പടിച്ചപ്പോ തൊട്ടുള്ള കൂട്ടാണ്. വായനാട്ടുകാരൻ പീലിപ്പോസിന്റെയും പാലക്കാരി കുഞ്ഞമ്മിയുടെയും ഏകസന്താനം. കെട്ടി മൂന്ന് കുട്ടികളും പ്രാരാബ്ധങ്ങളും.
കാർപെറ്റിൽ ഇരുന്നു ചിക്കന്റെ എല്ലു കടിച്ചു തിന്നുന്നവൻ ശശി. മൂവാറ്റുപുഴ സ്വദേശി ആണേലും പഠിച്ചതൊക്കെ അങ്ങ് കുവൈറ്റിൽ ആയിരുന്നു. കോളേജിൽ എന്റെ ക്ലാസ്‌മേറ്റ്. ജോൺസൻ ഞങ്ങടെ ബാച്ച് മേറ്റ് ആണ്. ക്‌ളാസ്സ്‌മേറ്റ് അല്ല. ഭാര്യ, ഒരു കൊച്ചു, കുറെ തെറിവിളികളും ഉള്ള കുടുംബം.
ടീവിയുടെ മുന്നിൽ നിന്ന് ചാനൽ മാറ്റി മാറ്റി രസിക്കുന്നവൻ ബിപിൻ. കൂട്ടത്തിൽ അവനാണ് ലേറ്റ് ജോയ്‌നിങ്. അവനെ ഞങ്ങൾക്ക് കിട്ടിയത് ഒരു ഓൾ ഇന്ത്യ ട്രിപ്പിന്റെ ഇടയിലാണ്. അത് പിന്നെ പറയാം. അവനു ഭാര്യ രണ്ടാണ്. ഒരാളെ ലീഗൽ ആയി വിവാഹം ചെയ്തിട്ടുള്ളത്. മറ്റേത് ലീഗൽ അല്ലാതെ കഴിച്ചത്. ചിന്നവീട് സെറ്റപ്പൊന്നും അല്ല. അറിഞ്ഞോണ്ടാണ്. ഒരേ വീട്ടിൽ. പിള്ളേരില്ല.
ചാരുകസേരയിൽ കാലുംകയറ്റി വെച്ച് സിഗരറ്റും വലിച്ചു മോളിലോട്ടു പുക വിട്ടോണ്ടിരിക്കുന്നവൻ ഹാഷിം. ഹാഫ് മലയാളി.
ഹാഫ് കന്നഡിഗ. ‘അമ്മ നേഴ്സ് ആയിരുന്നു. മൈസൂരുള്ള ഒരു ഹോസ്പിറ്റലിൽ. അച്ഛൻ അവിടുത്തെ ഡോക്ടറും. ബാക്കി ഊഹിച്ചെടുത്തോ. അവനാണ് കൂട്ടത്തിൽ പിള്ളേര് കൂടുതൽ. അഞ്ചെണ്ണം. ഭാര്യ ഒരു തമിഴത്തി ആണ്. ഫുൾ സൗത്ത് ഇന്ത്യൻ കൂട്ടുകെട്ട്.
ആ ബാൽക്കണിയിൽ ഒറ്റക്കാലിൽ ഊന്നി സംസാരിക്കുന്നത് ജഗ്ഗു. ജഗ്ഗു എന്നത് അവന്റെ ഒറിജിനൽ പേരല്ല. ഞങ്ങളിട്ടതാണ്- ജഗതിയുടെ ചുരുക്കമായി. ജഗതിയെന്നും അല്ല അവന്റെ പേര്. ശെരിക്കുമുള്ള പേര് “പി ടി ഭാസ്കര പണിക്കർ”. “ധീം തരികിട തോം” എന്ന സിനിമയിലെ ഇപ്പോഴും ഗ്യാസിന്റെ പ്രശ്നമുള്ള ഒരു കഥാപാത്രത്തെ ജഗതി അവതരിപ്പിക്കുന്നില്ലേ? അവന്റെ മാനറിസം ഏകദേശം അതുപോലെയാണ്. നെയ്യാറ്റിൻകര സ്ളാങ്. മെലിഞ്ഞ ശരീരം. സ്ഥായി പുച്ഛ ഭാവം. ഇപ്പൊ സെറ്റിൽഡ് ഇൻ ഹൈദരാബാദ്. അവന്റെ ഭാര്യ നടത്തുന്ന കൊച്ചു സോഫ്റ്റ്‌വെയർ കമ്പനിയിൽ എച് ആർ മാനേജർ ആയിട്ടും രണ്ടു പിള്ളേരുടെ അച്ഛനായിട്ടും ജോലിനോക്കുന്നു.
കൂട്ടത്തിൽ ഒറ്റയാനായി എന്റെ വിവാഹത്തിന് ഒരാഴ്ച മുൻപേ എത്തിയതാണ് എല്ലാരും. ഒരാഴ്ച മുന്നേ എന്നൊക്കെ കേൾക്കുമ്പോ തള്ളാണ് എന്ന് തോന്നുമെങ്കിലും വിശ്വസിക്കാതെ നിവർത്തിയില്ല. ആ റൂമിലുള്ള എല്ലാരുടെയും ആവശ്യങ്ങൾക്കും അത്യാവശ്യങ്ങൾക്കും അനാവശ്യങ്ങൾക്കും കൂട്ടുനിന്നു മറയും കുടയും പിടിച്ച ആളാണ് ഞാൻ. അതുകൊണ്ടാണ് ജോലിക്കു പുറമെ ബേബി സിറ്റിംഗ് ഡ്യൂട്ടി ഉള്ള ജഗ്ഗു വരെ അവന്റെ ഐകോണിക് കൈലിയും പാക്ക് ചെയ്ത് ഇങ്ങു പറന്നെത്തിയത്.
ഞാൻ, ജോൺസൻ, ഹാഷിം, ജഗ്ഗു എന്നിവർ കോളേജിൽ ഒരു മുറിയിൽ താമസിച്ചു കമ്പനി ആയവരാണ്. കാശിനു കാശ്, ബൈക്കിനു ബൈക്ക്, പെണ്ണിന് പെണ്ണ് – ഇതായിരുന്നു എന്റെ കോളേജി ലൈഫ്, എന്നൊക്കെ പറഞ്ഞു തള്ളണം എന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, പക്ഷെ അതൊരുമാതിരി ക്ലിഷേ കമ്പികഥകളുടെയും കൂതറ സൂപ്പർ സ്റ്റാർ സിനിമകളുടെയും ലെവെലിലേക്ക് താഴും. അതൊക്കെ മഹാ ബോർ ആണ്. മുറിക്കയ്യൻ ഷർട്ടും കോട്ടൺ പാന്റും ഹവായി ചെരുപ്പും എണ്ണ തേച്ചു മിനുക്കി ഒതുക്കിയ മുടിയും കൂട്ടി വെച്ചുള്ള കാശുകൊണ്ട് വല്ലപ്പോഴുമുള്ള മദ്യപാനവുമായിരുന്നു ഞങ്ങടെ പഠന-കലാലയ ജീവിതത്തിലെ ആണിക്കല്ലുകൾ.
ജോഹ്‌മോസ്ന്റെ അപ്പൻ നല്ല ഒന്നാന്തരം കർഷകനാണ്. പണ്ട് പാലായിൽ നിന്ന് വയനാട്ടിലേക്ക് കുടിയേറിയ കുടുംബം. പക്ഷെ അതിന്റെ ഹുങ്കൊന്നും അങേർക്കില്ലായിരുന്നു. കുടുംബസുഹൃത്തിന്റെ മകൾ അമ്മിണിയേയും കെട്ടി പിള്ളേര് രണ്ടെണ്ണത്തിനെയും മലമുകളിൽ വളർത്തി, ഇളയ സന്ധതിക്ക് അപ്പാപ്പന്റെ പേരും ഇട്ടു, ജോൺസൻ പി ജോൺസൻ. എസ്റ്റേറ്റും കോൺടെസ്സയും ഒക്കെ ഉണ്ടേലും സീമന്തപുത്രന് അങേരു കാൽ കാശു അനാവശ്യമായി അയച്ചു കൊടുക്കുകേല. ഫീസ്, ഹോസ്റ്റൽ ഫീസ്, പിന്നെ വല്ലപ്പോഴും വീട്ടിലേക്കു വരാനുള്ള വണ്ടി കൂലി. പിന്നെ ആണ്ടിലൊരിക്കെ ജെട്ടിയും ബനിയനും വാങ്ങിക്കോടാ എന്നും പറഞ്ഞു ചെറിയൊരു തുക.
പക്ഷെ ഞാനവനെ പരിചയപ്പെട്ടിട്ടു ഇന്നേവരെ പക്ഷെ ജോൺസൻ അവന്റെ അപ്പനെ പറ്റി നല്ലതല്ലാത്ത ഒന്നും പറഞ്ഞിട്ടില്ല. അവനു വേറെ വരുമാന സ്രോതസ്സു്ണ്ട, അത് വേറെ കാര്യം.
അന്നവന് ഈ കാണുന്ന സ്വർണ്ണമാലയോ ജുബ്ബയോ, എന്തിനു ഈ താടി പോലുമില്ല. എന്റെ ആദ്യ വർഷത്തെ കോളേജ് ഹോസ്റ്റലിലെ സഹവാസിയായിരുന്നു ജോൺസൻ. കഴുത്തിലൊരു കൊന്ത. പറ്റെ വെട്ടിയ മുടി, ദിവസവും ഷേവ് ചെയ്യും. ക്ലാസ് കഴിഞ്ഞു വന്നാ പിന്നെ ചുവരിൽ ഒട്ടിച്ചു വെച്ചുള്ള മേരി മാതാവിന്റെ മുന്നിൽ മുട്ടിപ്പായി പ്രാർത്ഥന. ഹോ. ഒന്നാം വർഷം കടന്നപ്പോ കോളേജിന് പുറത്തു പ്രൈവറ്റ് ഹോസ്റ്റലിൽ മുറി എടുത്തതിൽ പിന്നെ ആണ് ചെക്കൻ വഷളായത്. അല്ല, വഷളാക്കിയത്.
ആ ബാൽക്കണിയിൽ ഒറ്റക്കാലിൽ ഊന്നി സംസാരിക്കുന്നത് ജഗ്ഗു. ജഗ്ഗു എന്നത് അവന്റെ ഒറിജിനൽ പേരല്ല. ഞങ്ങളിട്ടതാണ്- ജഗതിയുടെ ചുരുക്കമായി. ജഗതിയെന്നും അല്ല അവന്റെ പേര്. ശെരിക്കുമുള്ള പേര് “പി ടി ഭാസ്കര പണിക്കർ”. “ധീം തരികിട തോം” എന്ന സിനിമയിലെ ഇപ്പോഴും ഗ്യാസിന്റെ പ്രശ്നമുള്ള ഒരു കഥാപാത്രത്തെ ജഗതി അവതരിപ്പിക്കുന്നില്ലേ? അവന്റെ മാനറിസം ഏകദേശം അതുപോലെയാണ്. നെയ്യാറ്റിൻകര സ്ളാങ്. മെലിഞ്ഞ ശരീരം. സ്ഥായി പുച്ഛ ഭാവം. ഇപ്പൊ സെറ്റിൽഡ് ഇൻ ഹൈദരാബാദ്. അവന്റെ ഭാര്യ നടത്തുന്ന കൊച്ചു സോഫ്റ്റ്‌വെയർ കമ്പനിയിൽ എച് ആർ മാനേജർ ആയിട്ടും രണ്ടു പിള്ളേരുടെ അച്ഛനായിട്ടും ജോലിനോക്കുന്നു.
കൂട്ടത്തിൽ ഒറ്റയാനായി എന്റെ വിവാഹത്തിന് ഒരാഴ്ച മുൻപേ എത്തിയതാണ് എല്ലാരും. ഒരാഴ്ച മുന്നേ എന്നൊക്കെ കേൾക്കുമ്പോ തള്ളാണ് എന്ന് തോന്നുമെങ്കിലും വിശ്വസിക്കാതെ നിവർത്തിയില്ല. ആ റൂമിലുള്ള എല്ലാരുടെയും ആവശ്യങ്ങൾക്കും അത്യാവശ്യങ്ങൾക്കും അനാവശ്യങ്ങൾക്കും കൂട്ടുനിന്നു മറയും കുടയും പിടിച്ച ആളാണ് ഞാൻ. അതുകൊണ്ടാണ് ജോലിക്കു പുറമെ ബേബി സിറ്റിംഗ് ഡ്യൂട്ടി ഉള്ള ജഗ്ഗു വരെ അവന്റെ ഐകോണിക് കൈലിയും പാക്ക് ചെയ്ത് ഇങ്ങു പറന്നെത്തിയത്.
ഞാൻ, ജോൺസൻ, ഹാഷിം, ജഗ്ഗു എന്നിവർ കോളേജിൽ ഒരു മുറിയിൽ താമസിച്ചു കമ്പനി ആയവരാണ്. കാശിനു കാശ്, ബൈക്കിനു ബൈക്ക്, പെണ്ണിന് പെണ്ണ് – ഇതായിരുന്നു എന്റെ കോളേജി ലൈഫ്, എന്നൊക്കെ പറഞ്ഞു തള്ളണം എന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, പക്ഷെ അതൊരുമാതിരി ക്ലിഷേ കമ്പികഥകളുടെയും കൂതറ സൂപ്പർ സ്റ്റാർ സിനിമകളുടെയും ലെവെലിലേക്ക് താഴും. അതൊക്കെ മഹാ ബോർ ആണ്. മുറിക്കയ്യൻ ഷർട്ടും കോട്ടൺ പാന്റും ഹവായി ചെരുപ്പും എണ്ണ തേച്ചു മിനുക്കി ഒതുക്കിയ മുടിയും കൂട്ടി വെച്ചുള്ള കാശുകൊണ്ട് വല്ലപ്പോഴുമുള്ള മദ്യപാനവുമായിരുന്നു ഞങ്ങടെ പഠന-കലാലയ ജീവിതത്തിലെ ആണിക്കല്ലുകൾ.
ജോഹ്‌മോസ്ന്റെ അപ്പൻ നല്ല ഒന്നാന്തരം കർഷകനാണ്. പണ്ട് പാലായിൽ നിന്ന് വയനാട്ടിലേക്ക് കുടിയേറിയ കുടുംബം. പക്ഷെ അതിന്റെ ഹുങ്കൊന്നും അങേർക്കില്ലായിരുന്നു. കുടുംബസുഹൃത്തിന്റെ മകൾ അമ്മിണിയേയും കെട്ടി പിള്ളേര് രണ്ടെണ്ണത്തിനെയും മലമുകളിൽ വളർത്തി, ഇളയ സന്ധതിക്ക് അപ്പാപ്പന്റെ പേരും ഇട്ടു, ജോൺസൻ പി ജോൺസൻ. എസ്റ്റേറ്റും കോൺടെസ്സയും ഒക്കെ ഉണ്ടേലും സീമന്തപുത്രന് അങേരു കാൽ കാശു അനാവശ്യമായി അയച്ചു കൊടുക്കുകേല. ഫീസ്, ഹോസ്റ്റൽ ഫീസ്, പിന്നെ വല്ലപ്പോഴും വീട്ടിലേക്കു വരാനുള്ള വണ്ടി കൂലി. പിന്നെ ആണ്ടിലൊരിക്കെ ജെട്ടിയും ബനിയനും വാങ്ങിക്കോടാ എന്നും പറഞ്ഞു ചെറിയൊരു തുക.
പക്ഷെ ഞാനവനെ പരിചയപ്പെട്ടിട്ടു ഇന്നേവരെ പക്ഷെ ജോൺസൻ അവന്റെ അപ്പനെ പറ്റി നല്ലതല്ലാത്ത ഒന്നും പറഞ്ഞിട്ടില്ല. അവനു വേറെ വരുമാന സ്രോതസ്സു്ണ്ട, അത് വേറെ കാര്യം.
അന്നവന് ഈ കാണുന്ന സ്വർണ്ണമാലയോ ജുബ്ബയോ, എന്തിനു ഈ താടി പോലുമില്ല. എന്റെ ആദ്യ വർഷത്തെ കോളേജ് ഹോസ്റ്റലിലെ സഹവാസിയായിരുന്നു ജോൺസൻ. കഴുത്തിലൊരു കൊന്ത. പറ്റെ വെട്ടിയ മുടി, ദിവസവും ഷേവ് ചെയ്യും. ക്ലാസ് കഴിഞ്ഞു വന്നാ പിന്നെ ചുവരിൽ ഒട്ടിച്ചു വെച്ചുള്ള മേരി മാതാവിന്റെ മുന്നിൽ മുട്ടിപ്പായി പ്രാർത്ഥന. ഹോ. ഒന്നാം വർഷം കടന്നപ്പോ കോളേജിന് പുറത്തു പ്രൈവറ്റ് ഹോസ്റ്റലിൽ മുറി എടുത്തതിൽ പിന്നെ ആണ് ചെക്കൻ വഷളായത്. അല്ല, വഷളാക്കിയത്.
കോളേജിന് പുറത്തു മുറിയെടുക്കേണ്ടി വന്നത് വേറൊരു കഥയാണ്. എഞ്ചിനീയറിംഗ് കോളേജായോണ്ട് ഹോസ്റ്റൽ വാർഡന്മാരെല്ലാം അവിടുത്തെ തന്നെ പ്രൊഫെസ്സർമാരാണ്. വല്ലപ്പോഴും വന്നു കണക്കും പുസ്തകവും പരാതികളും ഒക്കെ നോക്കും. അത്രേയുള്ളു. സർക്കാർ എയ്ഡഡ് കോളേജ് ആയോണ്ട് വലിയ പ്രശ്നങ്ങളില്ലാത്ത ഹോസ്റ്റലായിരുന്നു അത്. അന്നൊരു ദിവസം ഞാൻ പനിച്ചു ക്ലാസിനു കയറാതെ മൂടി പുതച്ചിരിപ്പുണ്ട് റൂമിൽ. ചെക്ക് ചെയ്യാൻ വന്ന അസിസ്റ്റന്റ് വാർഡൻ രണ്ടു പാരസെറ്റമോളും തന്നിട്ട് പോയി. ഒരു ഉച്ച ഉച്ചര ആയപ്പോ ഞാൻ പോയി ഊണും കഴിച്ചു തിരികെ റൂമിൽ കയറാൻ പോകുമ്പോ ദാണ്ടെ വാർഡൻ സാറിന്റെ വെളുത്ത സ്വിഫ്റ്റ് ഗേറ്റിന്റെ അടുത്ത് കിടക്കുന്നു. നല്ല വല്ല മരുന്നോ മറ്റോ കിട്ടുമോന്നു ചോദിച്ചു കളയാം എന്ന് വിചാരിച്ചു ഞാൻ മന്ദം മന്ദം ഓഫീസിലേക്ക് നടന്നു.
ചെ. ഓഫീസിൽ ആരുമില്ല. ഇങേറിതെവിടെ പോയി. മെസ്സിന്റവിടെ ഇല്ല. ഞാൻ അവിടുന്നാണല്ലോ ഇങ്ങോട്ടു വരുന്നത്.
എന്നിലെ കുശാഗ്രജീവി തലയുയർത്തി.
“ഇങേരെന്തിനാടെയ് ഈ സമായതിവിടെ വരുന്നത്? ക്ലാസ്സൊന്നും ഇല്ലേ?”
വല്ല കണക്കോ മറ്റോ നോക്കാൻ വന്നതാവും.
“പിന്നെ എവിടെ പോയി?”
ആ. എന്തായാലും കുറച്ചു നേരം കാറ്റു കൊണ്ട് ഈ മരത്തണലിൽ ഇരിക്കാം. ഞാൻ അവിടെ ചമ്രംപടിഞ്ഞിരുന്നു. കുറച്ചുനേരം കഴിഞ്ഞ വാർഡൻ പ്രൊഫെസ്സർ കെ മുഹമ്മദ് സത്താർ അതാ നടന്നു വരുന്നു. എന്നെ കണ്ടു ഒന്ന് പരുങ്ങിയോ? ഏയ്. എന്റടുത്തു വന്നപ്പോഴേക്കും ഞാനെഴുന്നേറ്റു.
ഭയ ഭക്തി ബഹുമാനം എന്നാണല്ലോ.
“എന്താടോ, ക്ലാസ്സിൽ കയറിയില്ലേ?”
പനിയാണ്, മരുന്ന് എന്തേലും കിട്ടുമോന്നറിയാൻ കാത്തു നിന്നതാണെന്നു ഞാൻ പറഞ്ഞൊപ്പിച്ചു.
“ങ്ഹാ, ഇവിടെ ഒന്നും ഇരിപ്പില്ല. വയ്യങ്കിൽ ആ ക്ലിനിക്കിൽ കൊണ്ടുപോയി ഒന്ന് കാണിച്ചേരെ”, എന്നും പറഞ്ഞു അങേരു കാറിൽ കയറി സ്ഥലം വിട്ടു.
ഞാൻ പിന്നെയും അവിടെ തന്നെ ഇരുന്നു. നല്ല സുഖം. ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞ അതാ സാർ വന്ന വഴി നമ്മടെ ദീനാമ്മ പതുക്കെ, അങ്ങോട്ടും ഇങ്ങോട്ടും നോക്കി നടന്നു വരുന്നു.
ദീനാമ്മ കോളേജ് മാനേജ്‌മന്റ് ഹോസ്റ്റലുകളുടെ ഭക്ഷണത്തിന്റെ മേൽനോട്ടത്തിന് നിയോഗിച്ച ആളാണ്. കണ്ടാൽ സിനിമാ നടി പൊന്നമ്മ ബാബുവിനെ പോലിരിക്കും.
“അവരുടെ നടപ്പൊട്ടും ശെരിയല്ലല്ലോടേയ്”
തന്നെ തന്നെ.
അവര് എന്നെ കണ്ടതും ഒന്ന് അന്ധാളിച്ചു. പിന്നെ അടുത്തുവന്നു കാര്യങ്ങളൊക്കെ ചോദിച്ചു.
“പിന്നെ വിശ്വ, നീ എപ്പോഴാ ഇവിടെ വന്നിരുന്നത്? ക്ലാസ്സിൽ ഒന്നും പോയില്ലേ?”
“ഓ, ദീനാമമേ, പനിയാണ്. മരുന്ന് വല്ലോം ഓഫീസിൽ ഉണ്ടോന്നു അറിയാൻ വന്നതാ. ഇവിടെങ്ങും ആരെയും കണ്ടില്ല”, ഞാൻ കയ്യിന്നിട്ടു കാച്ചി. ചെറിയ ചെറിയ സംശയങ്ങൾ എന്റെയുള്ളിൽ ഉടലെടുക്കാതിരുന്നില്ല.
“എങ്കിൽ പോയി റെസ്റ് എടുക്ക് മോനെ” എന്നുംപറഞ്ഞു അവരും പോയി.
അവര് പോയപാടെ ഞാൻ അവര് വന്ന വഴി പതുക്കെ നടന്നു.
മോട്ടോർ റൂം.
നൈസ്.
ചെ. ഓഫീസിൽ ആരുമില്ല. ഇങേറിതെവിടെ പോയി. മെസ്സിന്റവിടെ ഇല്ല. ഞാൻ അവിടുന്നാണല്ലോ ഇങ്ങോട്ടു വരുന്നത്.
എന്നിലെ കുശാഗ്രജീവി തലയുയർത്തി.
“ഇങേരെന്തിനാടെയ് ഈ സമായതിവിടെ വരുന്നത്? ക്ലാസ്സൊന്നും ഇല്ലേ?”
വല്ല കണക്കോ മറ്റോ നോക്കാൻ വന്നതാവും.
“പിന്നെ എവിടെ പോയി?”
ആ. എന്തായാലും കുറച്ചു നേരം കാറ്റു കൊണ്ട് ഈ മരത്തണലിൽ ഇരിക്കാം. ഞാൻ അവിടെ ചമ്രംപടിഞ്ഞിരുന്നു. കുറച്ചുനേരം കഴിഞ്ഞ വാർഡൻ പ്രൊഫെസ്സർ കെ മുഹമ്മദ് സത്താർ അതാ നടന്നു വരുന്നു. എന്നെ കണ്ടു ഒന്ന് പരുങ്ങിയോ? ഏയ്. എന്റടുത്തു വന്നപ്പോഴേക്കും ഞാനെഴുന്നേറ്റു.
ഭയ ഭക്തി ബഹുമാനം എന്നാണല്ലോ.
“എന്താടോ, ക്ലാസ്സിൽ കയറിയില്ലേ?”
പനിയാണ്, മരുന്ന് എന്തേലും കിട്ടുമോന്നറിയാൻ കാത്തു നിന്നതാണെന്നു ഞാൻ പറഞ്ഞൊപ്പിച്ചു.
“ങ്ഹാ, ഇവിടെ ഒന്നും ഇരിപ്പില്ല. വയ്യങ്കിൽ ആ ക്ലിനിക്കിൽ കൊണ്ടുപോയി ഒന്ന് കാണിച്ചേരെ”, എന്നും പറഞ്ഞു അങേരു കാറിൽ കയറി സ്ഥലം വിട്ടു.
ഞാൻ പിന്നെയും അവിടെ തന്നെ ഇരുന്നു. നല്ല സുഖം. ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞ അതാ സാർ വന്ന വഴി നമ്മടെ ദീനാമ്മ പതുക്കെ, അങ്ങോട്ടും ഇങ്ങോട്ടും നോക്കി നടന്നു വരുന്നു.
ദീനാമ്മ കോളേജ് മാനേജ്‌മന്റ് ഹോസ്റ്റലുകളുടെ ഭക്ഷണത്തിന്റെ മേൽനോട്ടത്തിന് നിയോഗിച്ച ആളാണ്. കണ്ടാൽ സിനിമാ നടി പൊന്നമ്മ ബാബുവിനെ പോലിരിക്കും.
“അവരുടെ നടപ്പൊട്ടും ശെരിയല്ലല്ലോടേയ്”
തന്നെ തന്നെ.
അവര് എന്നെ കണ്ടതും ഒന്ന് അന്ധാളിച്ചു. പിന്നെ അടുത്തുവന്നു കാര്യങ്ങളൊക്കെ ചോദിച്ചു.
“പിന്നെ വിശ്വ, നീ എപ്പോഴാ ഇവിടെ വന്നിരുന്നത്? ക്ലാസ്സിൽ ഒന്നും പോയില്ലേ?”
“ഓ, ദീനാമമേ, പനിയാണ്. മരുന്ന് വല്ലോം ഓഫീസിൽ ഉണ്ടോന്നു അറിയാൻ വന്നതാ. ഇവിടെങ്ങും ആരെയും കണ്ടില്ല”, ഞാൻ കയ്യിന്നിട്ടു കാച്ചി. ചെറിയ ചെറിയ സംശയങ്ങൾ എന്റെയുള്ളിൽ ഉടലെടുക്കാതിരുന്നില്ല.
“എങ്കിൽ പോയി റെസ്റ് എടുക്ക് മോനെ” എന്നുംപറഞ്ഞു അവരും പോയി.
അവര് പോയപാടെ ഞാൻ അവര് വന്ന വഴി പതുക്കെ നടന്നു.
മോട്ടോർ റൂം.
നൈസ്.
തകരത്തിന്റെ വാതിൽ ഞാൻ മെല്ലെ തുറന്നു.
ഓഹോ. സ്ഥിരം സെറ്റപ്പാണ്. ചെറിയ തിട്ടയുടെ മേലുള്ള പൊടിയിൽ എന്തോ കിടന്ന പാടൊക്കെ കാണുന്നുണ്ട്. മുഹമ്മദ് സാറിനോട് ചെറിയ അസൂയയൊക്കെ തോന്നി. ങ്ഹാ, അങേരു പിന്നെ ചൊറിയാൻ ഒന്നും നിൽക്കാറില്ല. ഭേദമാ. അതോണ്ട് ഞാനിത് ജോൺസനോട് പോലും പറഞ്ഞില്ല. പക്ഷെ ഒന്നാം വർഷം കഴിഞ്ഞപ്പോ എന്റെ ഹോസ്റ്റൽ റിക്വസ്റ്റ് നൈസ് ആയി രെജെക്ടഡ് ആയി വന്നു. അപ്പോഴാണ് ഈ സംഭവം ഓർത്തത്. ദീനാമ്മയെ ഞാൻ കണ്ട കാര്യം സാറിനോട് അവര് പറഞ്ഞു കാണും.
ഓർക്കാപുറത്തുള്ള മൂവ് ആയോണ്ട് വേറെ റൂം കണ്ടുപിടിക്കാൻ കുറച്ചു ബുദ്ധിമുട്ടി. പിന്നെ ക്ലാസ്സിലെ ബെഞ്ച്മേറ്റ് ഹാഷിമാണ് പറഞ്ഞത്, അവന്റെ റൂമിൽ രണ്ടുപേർക്കുള്ള ഒഴിവുണ്ട്, വേണോങ്കി വന്നോളാൻ. നാലുപേരുടെ റൂം ആണ്. ഇപ്പൊ അവനും ശശിയും ഉണ്ട്.
അങ്ങനെയാണ് ഞാൻ “ബർമ്മ” ലോഡ്ജിലെ അന്തേവാസി ആയത്.
രണ്ടാഴ്ച കഴിഞ്ഞു ജോൺസണും വന്നു. അവനു കോളേജ് ഹോസ്റ്റലിൽ അഡ്മിഷൻ കിട്ടിയതാണ്. പുതിയ റൂംമേറ്റ് അവനെക്കാളും വലിയ ഭക്തൻ. ജോൺസൺ കത്തോലിക്കാ, അവൻ ക്നാനായ.
“വൈകിട്ടെത്തിയാ ആ മൈരൻറെ നാവിൽ നിന്ന് പണ്ട് ഏതോ പുണ്യാളൻ വന്നു മതം മാറ്റിയ കഥയും ക്നാനായയുടെ പരിശുദ്ധതയും ആടേ വരുന്നത്. എനിക്ക് മടുത്തു. വേറെ അവിടെ ഒഴിവില്ല. ഞാനിവിടെ കയറുവാ”, എന്നും പറഞ്ഞു പെട്ടിയും മെത്തയും പിന്നെ മാതാവിന്റെ ചുമർച്ചിത്രവും ചുരുട്ടിപിടിച്ചു ഒരു ഞായർ അവൻ ഞങ്ങടെ ഡോറിനു മുൻപിൽ പൂജാതനായി.
“ങ്ഹാ കിടക്കുന്നതും തൂറുന്നതുമൊക്കെ കൊള്ളാം, പക്ഷെ ആ പെണ്ണുമ്പിള്ളയുടെ ഫോട്ടോ ചുമരിൽ കയറാൻ ഞാൻ സമ്മതിക്കില്ല”, ശശി ഒരു വഷളൻ സ്റ്റൈലിൽ മാതാവിന്റെ ഫോട്ടോ നോക്കികൊണ്ട് പറഞ്ഞു.
ഗത്യന്തരമില്ലാതെ ജോൺസൻ സമ്മതിച്ചു.
അല്ലേലും ആ മുറിയുടെ ചുമരിൽ ഒട്ടിക്കാൻ ബാക്കി സ്ഥലം ഇല്ല.
മൈക്കൽ ജാക്സൺ, ശകീറ, ഷറപ്പോവ, മാധുരി ദീക്ഷിത്ത്, പിന്നെ കുറെ തമിഴ് ഐറ്റം ഡാന്സറുമാരുടെയും വിവിധതരം പോസുകൾ ഞങ്ങടെ ചുമരിനെ ആലങ്കാരികമാക്കിയിരുന്നു. ചിലതൊക്കെ മുൻപത്തെ താമസക്കാരുടേതാണ്. ചിലത് ശശിയുടെയും.
എന്തായാലും അവൻ വന്നതോടെ ഞങ്ങൾക്ക് കുറച്ചു സമാധാനമായി. മുറിയുടെ വാടക പങ്കിടാൻ ആളായല്ലോ!
അടുത്ത മെയിൻ കഥാപാത്രം ശശി ആണ്. സ്റ്റീരിയോടൈപ്പിക്കൽ NRI. അപ്പൻ കുവൈറ്റിലെ ഏതോ കൺസ്ട്രക്ഷൻ കമ്പനിയിലെ മാനേജർ, അമ്മ അവിടെ തന്നെ സ്‌കൂളിലെ അദ്ധ്യാപിക. രണ്ടനിയത്തിമാരുണ്ട്, അവരും അവിടെ. ആദ്യമായിട്ട് കിട്ടിയ സ്വാതന്ത്ര്യം ആണ് അവനു കോളേജ് ലൈഫ്. അതിന്റെ ആർമാദത്തിമിർപ്പും അവനുണ്ട്. പച്ചത്തെറിയെ വായിൽ വരൂ. ജീന്സിനു ജീൻസ്, ഷൂസിനു ഷൂസ്, എന്തിനു റേ ബാന്റെ കൂളിംഗ് ഗ്ലാസ്സുപോലും കയ്യിലുണ്ട്. പലപ്പോഴും ഞങ്ങടെ ഉപയോഗത്തിനായി അവൻ അകമഴിഞ്ഞ് സഹാച്ചിട്ടുമുണ്ട്.
ആദ്യവർഷത്തതിന്റെ ഒടുക്കം റിട്ടയർ ആയിപ്പോവുന്ന ടീച്ചേഴ്സിന് കൊടുത്ത യാത്രയയപ്പിലെ കലാപരുപാടിയിലെ നാടകത്തിൽ ഇവനായിരുന്നു മെയിൻ വേഷം. രാജാ ഹരിശ്ചന്ദ്രൻ.
അതിനു ശേഷം പിള്ളേരിവനെ രാജാ പാർട്ട് ശശി എന്നായിരുന്നു വിളിച്ചിരുന്നത്. മുഖത്തു നോക്കി വിളിച്ചാൽ തലപൊട്ടുന്ന തെറി കേൾക്കും
ഓഹോ. സ്ഥിരം സെറ്റപ്പാണ്. ചെറിയ തിട്ടയുടെ മേലുള്ള പൊടിയിൽ എന്തോ കിടന്ന പാടൊക്കെ കാണുന്നുണ്ട്. മുഹമ്മദ് സാറിനോട് ചെറിയ അസൂയയൊക്കെ തോന്നി. ങ്ഹാ, അങേരു പിന്നെ ചൊറിയാൻ ഒന്നും നിൽക്കാറില്ല. ഭേദമാ. അതോണ്ട് ഞാനിത് ജോൺസനോട് പോലും പറഞ്ഞില്ല. പക്ഷെ ഒന്നാം വർഷം കഴിഞ്ഞപ്പോ എന്റെ ഹോസ്റ്റൽ റിക്വസ്റ്റ് നൈസ് ആയി രെജെക്ടഡ് ആയി വന്നു. അപ്പോഴാണ് ഈ സംഭവം ഓർത്തത്. ദീനാമ്മയെ ഞാൻ കണ്ട കാര്യം സാറിനോട് അവര് പറഞ്ഞു കാണും.
ഓർക്കാപുറത്തുള്ള മൂവ് ആയോണ്ട് വേറെ റൂം കണ്ടുപിടിക്കാൻ കുറച്ചു ബുദ്ധിമുട്ടി. പിന്നെ ക്ലാസ്സിലെ ബെഞ്ച്മേറ്റ് ഹാഷിമാണ് പറഞ്ഞത്, അവന്റെ റൂമിൽ രണ്ടുപേർക്കുള്ള ഒഴിവുണ്ട്, വേണോങ്കി വന്നോളാൻ. നാലുപേരുടെ റൂം ആണ്. ഇപ്പൊ അവനും ശശിയും ഉണ്ട്.
അങ്ങനെയാണ് ഞാൻ “ബർമ്മ” ലോഡ്ജിലെ അന്തേവാസി ആയത്.
രണ്ടാഴ്ച കഴിഞ്ഞു ജോൺസണും വന്നു. അവനു കോളേജ് ഹോസ്റ്റലിൽ അഡ്മിഷൻ കിട്ടിയതാണ്. പുതിയ റൂംമേറ്റ് അവനെക്കാളും വലിയ ഭക്തൻ. ജോൺസൺ കത്തോലിക്കാ, അവൻ ക്നാനായ.
“വൈകിട്ടെത്തിയാ ആ മൈരൻറെ നാവിൽ നിന്ന് പണ്ട് ഏതോ പുണ്യാളൻ വന്നു മതം മാറ്റിയ കഥയും ക്നാനായയുടെ പരിശുദ്ധതയും ആടേ വരുന്നത്. എനിക്ക് മടുത്തു. വേറെ അവിടെ ഒഴിവില്ല. ഞാനിവിടെ കയറുവാ”, എന്നും പറഞ്ഞു പെട്ടിയും മെത്തയും പിന്നെ മാതാവിന്റെ ചുമർച്ചിത്രവും ചുരുട്ടിപിടിച്ചു ഒരു ഞായർ അവൻ ഞങ്ങടെ ഡോറിനു മുൻപിൽ പൂജാതനായി.
“ങ്ഹാ കിടക്കുന്നതും തൂറുന്നതുമൊക്കെ കൊള്ളാം, പക്ഷെ ആ പെണ്ണുമ്പിള്ളയുടെ ഫോട്ടോ ചുമരിൽ കയറാൻ ഞാൻ സമ്മതിക്കില്ല”, ശശി ഒരു വഷളൻ സ്റ്റൈലിൽ മാതാവിന്റെ ഫോട്ടോ നോക്കികൊണ്ട് പറഞ്ഞു.
ഗത്യന്തരമില്ലാതെ ജോൺസൻ സമ്മതിച്ചു.
അല്ലേലും ആ മുറിയുടെ ചുമരിൽ ഒട്ടിക്കാൻ ബാക്കി സ്ഥലം ഇല്ല.
മൈക്കൽ ജാക്സൺ, ശകീറ, ഷറപ്പോവ, മാധുരി ദീക്ഷിത്ത്, പിന്നെ കുറെ തമിഴ് ഐറ്റം ഡാന്സറുമാരുടെയും വിവിധതരം പോസുകൾ ഞങ്ങടെ ചുമരിനെ ആലങ്കാരികമാക്കിയിരുന്നു. ചിലതൊക്കെ മുൻപത്തെ താമസക്കാരുടേതാണ്. ചിലത് ശശിയുടെയും.
എന്തായാലും അവൻ വന്നതോടെ ഞങ്ങൾക്ക് കുറച്ചു സമാധാനമായി. മുറിയുടെ വാടക പങ്കിടാൻ ആളായല്ലോ!
അടുത്ത മെയിൻ കഥാപാത്രം ശശി ആണ്. സ്റ്റീരിയോടൈപ്പിക്കൽ NRI. അപ്പൻ കുവൈറ്റിലെ ഏതോ കൺസ്ട്രക്ഷൻ കമ്പനിയിലെ മാനേജർ, അമ്മ അവിടെ തന്നെ സ്‌കൂളിലെ അദ്ധ്യാപിക. രണ്ടനിയത്തിമാരുണ്ട്, അവരും അവിടെ. ആദ്യമായിട്ട് കിട്ടിയ സ്വാതന്ത്ര്യം ആണ് അവനു കോളേജ് ലൈഫ്. അതിന്റെ ആർമാദത്തിമിർപ്പും അവനുണ്ട്. പച്ചത്തെറിയെ വായിൽ വരൂ. ജീന്സിനു ജീൻസ്, ഷൂസിനു ഷൂസ്, എന്തിനു റേ ബാന്റെ കൂളിംഗ് ഗ്ലാസ്സുപോലും കയ്യിലുണ്ട്. പലപ്പോഴും ഞങ്ങടെ ഉപയോഗത്തിനായി അവൻ അകമഴിഞ്ഞ് സഹാച്ചിട്ടുമുണ്ട്.
ആദ്യവർഷത്തതിന്റെ ഒടുക്കം റിട്ടയർ ആയിപ്പോവുന്ന ടീച്ചേഴ്സിന് കൊടുത്ത യാത്രയയപ്പിലെ കലാപരുപാടിയിലെ നാടകത്തിൽ ഇവനായിരുന്നു മെയിൻ വേഷം. രാജാ ഹരിശ്ചന്ദ്രൻ.
അതിനു ശേഷം പിള്ളേരിവനെ രാജാ പാർട്ട് ശശി എന്നായിരുന്നു വിളിച്ചിരുന്നത്. മുഖത്തു നോക്കി വിളിച്ചാൽ തലപൊട്ടുന്ന തെറി കേൾക്കും
എന്നറിയാവുന്നൊണ്ട് ഒളിഞ്ഞും പാത്തും വിളിക്കും. അപ്പൊ അളിയന്റെ മോന്ത ഒന്ന് കാണേണ്ടതാണ്. സ്വതവേ വെളുത്ത മോന്ത നല്ലോണൽ ചുമക്കും. ചെവിയൊക്കെ സീറോ വാട്ട് ബൾബ് പോലെ തിളങ്ങും.
ഒന്നാം വർഷം പകുതി ആയപ്പോൾ കൂടെ കിട്ടിയതാണ് ഹാഷി എന്ന ഹാഷിം. അത്യാവശ്യം ജിം ബോഡിയും നന്നായി ഡാൻസ് കളിക്കാനും അറിയാവുന്ന ഒരു സങ്കരയിനം മലയാളി. മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ പരിഗ്ജ്ഞാനം ആണ് അവനെ ഞങ്ങളിലോട്ടു അടുപ്പിച്ചത്. വേറൊന്നും അല്ല. ബോറൻ ക്ലാസ്സുകളുടെ ഇടയ്ക്കു അളിയൻ വേറേതോ പുസ്തകങ്ങൾ ഇരുന്നു വായിക്കും. കന്നടയിൽ ആയോണ്ട് നമ്മക്ക് മനസ്സിലാവില്ലല്ലോ എന്താണെന്നു.
ആസ്ഥാന കമ്പിയും പരദൂഷണവും പറയുന്ന മാസ വാരിക ആണ്. ചില്ലറ വിരട്ടലുകളും ചോദ്യങ്ങളും ഒക്കെ വേണ്ടവിധം ചോദിച്ചപ്പോ ഞങ്ങൾക്കും പരിഭാഷപ്പെടുത്തി തന്നു.
രണ്ടാം അദ്ധ്യാനത്തിലേക്കു കടക്കുമ്പോ ഞങ്ങടെ ബെഞ്ചിനെ നിറക്കാൻ ഒരാളുംകൂടി എത്തി. പോളി കഴിഞ്ഞു ലാറ്ററൽ എൻട്രി വഴി എത്തിയ മഹാൻ.
പി ടി ഭാസ്കര പണിക്കർ; അഥവാ ജഗ്ഗു
പേര് മുതൽ മുടി വരെ കോമഡി ആണവൻ. മെലിഞ്ഞ ശരീരപ്രകൃതി. മെലിഞ്ഞ മുഖത്തിന്റെ മുകളിൽ പൊന്തക്കാട് പോലെ മുടി. ഊശാൻ താടി, വലിയ കൃതാവ്. അവന്റച്ഛന്റെ സുഹൃത്തിന്റെ വീട് കോളേജിനടുത്തുണ്ട്. അവിടെയാണ് താമസം. കാസർഗോട്ടുള്ള ഏതോവലിയ ജന്മി കുടുംബത്തിലെയാണ് ആശാന്റെ അച്ഛൻ. ദോഷം പറയുരതല്ലോ, അങേരെ കണ്ടാലും അങ്ങനെ തോന്നും. ഒരു ആജാനബാഹു. പണ്ട് കാലത്തെ ഊട്ടി ബോർഡിങ് സ്‌കൂളിൽ നിന്നാണ് പഠിച്ചത്. ഉപരിപഠനം വിദേശത്തെവിടെയോ. പുള്ളി ജന്മിയുടെ മോനാണെങ്കിലും തഞ്ചത്തിൽ കീഴ്ജാതിയിൽ പെട്ടൊരു ചെറുമിയെയും കൂട്ടി നാട് വിട്ടതാണ്. പടി അടച്ചു പിണ്ഡം വെച്ച് ബിലവഡ് ഗ്രാൻഡ്പാ. ജോലിയും കൂലിയും ഇല്ലാതെ കെട്ടിയ പെണ്ണിനേയും കൊണ്ട് അങേരു കൊച്ചിയിലെ ഏതോ ബന്ധുവീട്ടിൽ കുറച്ചുനാൾ നിന്നു. പിന്നെ വിദ്യാഭ്യാസം ഉള്ളതുകൊണ്ട് ചെറിയ ജോലികൾ ചെയ്തും നൈറ്റ് ക്ലാസിനു പോയിയും രണ്ടാളും സർക്കാർ ഉദ്യോഗം സമ്പാദിച്ചു. ജഗ്ഗുവിന്റെ അമ്മ കേന്ദ്രിയ വിദ്യാലയ അധ്യാപിക ആണ്. അച്ഛന് കേരള ഗവെർന്മേന്റിലെ കൈത്തറി വകുപ്പിലും.
ജഗ്ഗു പഠിച്ചത് ഭൂരിഭാഗവും തിരുവനന്തപുരത്താണ്. സൊ നല്ല സ്ലാങ് ആണ് സംസാരിക്കുമ്പോ. കൂടെ ജഗതിയുടേതുപോലുള്ള നടപ്പും മാനറിസവും. അതോണ്ട് അവനു വന്ന മൂന്നാംപക്കം ഇരട്ടപ്പേരും വീണു.
അത്യാവശ്യം ഉഴപ്പിയും പഠിച്ചും ഡിഗ്രികൾ കരസ്ഥമാക്കിയ ഞങ്ങൾ പിന്നീടും പലപ്പോഴായി ഒത്തുകൂടിയിട്ടുണ്ട്. അത്തരം ഒരു ഒത്തുകൂടലിൽ ആണ് ബിപിൻ എന്ന മനുഷ്യൻ ഞങ്ങടെ ജീവിതത്തിലേക്ക് കടന്നു വന്നത്.
ഞങ്ങൾ അഞ്ചുപേരും കോഴ്സ് കഴിഞ്ഞു ചെറിയ ടൂർ ഒക്കെ പ്ലാൻ ചെയ്തായിരുന്നു. ഡൽഹി വരെ ട്രെയിൻ. പിന്നെ മണാലിയിലോട്ടു ബസ്സ്. അവിടുന്ന് ലഡാക്കിലോട്ടു ബൈക്ക്. ആ ബസ്സ് യാത്രയിൽ പരിചപ്പെട്ടതാണ് ബിപിനെ. അന്നവന്റെ കൂടെ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. ഭാര്യ ആണെന്ന് പിനീടാണ് മനസ്സിലായത്. അത്രക്കും ചെറുപ്പം ആയിരുന്നു; ഞങ്ങളുടെ പ്രായം. ഗുരുവായൂരിന്റ്റെടുത്താണ് വീട്. മണാലിയിൽ വെച്ച് ഞങ്ങൾ രണ്ടു വഴിക്കായി പിരിഞ്ഞു. ലഡാക്ക് വഴി ശ്രീനഗറിൽ പോയ ഞങ്ങൾ പിന്നെ ഡൽഹിയിൽ തിരിച്ചു വന്നു ഗോവയിലേക്ക് വണ്ടി കയറി.
ഗോവ കടപുറത്തുവെച്ചു വീണ്ടും ബിപിനെ കണ്ടു.
അങ്ങനെ അഞ്ച് ആറായി.
<<<<<<<<<<<<!!>>>>>>>>>>>>
ഈ കഥയിലെ പ്രധാന കഥാപാത്രങ്ങളാണിവർ. സ്വല്പം കമ്പി, സ്വല്പം തത്ത്വദര്‍ശനം, കുറച്ചു അനുഭവങ്ങൾ – ഇത്തരത്തിലുള്ള ഒരു കഥയാണ് ഉദ്ദേശിക്കുന്നത്. നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ട് അധ്യായങ്ങൾ എഴുതി തുടങ്ങണം
– വിശ്വാമിത്രൻ
ഒന്നാം വർഷം പകുതി ആയപ്പോൾ കൂടെ കിട്ടിയതാണ് ഹാഷി എന്ന ഹാഷിം. അത്യാവശ്യം ജിം ബോഡിയും നന്നായി ഡാൻസ് കളിക്കാനും അറിയാവുന്ന ഒരു സങ്കരയിനം മലയാളി. മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ പരിഗ്ജ്ഞാനം ആണ് അവനെ ഞങ്ങളിലോട്ടു അടുപ്പിച്ചത്. വേറൊന്നും അല്ല. ബോറൻ ക്ലാസ്സുകളുടെ ഇടയ്ക്കു അളിയൻ വേറേതോ പുസ്തകങ്ങൾ ഇരുന്നു വായിക്കും. കന്നടയിൽ ആയോണ്ട് നമ്മക്ക് മനസ്സിലാവില്ലല്ലോ എന്താണെന്നു.
ആസ്ഥാന കമ്പിയും പരദൂഷണവും പറയുന്ന മാസ വാരിക ആണ്. ചില്ലറ വിരട്ടലുകളും ചോദ്യങ്ങളും ഒക്കെ വേണ്ടവിധം ചോദിച്ചപ്പോ ഞങ്ങൾക്കും പരിഭാഷപ്പെടുത്തി തന്നു.
രണ്ടാം അദ്ധ്യാനത്തിലേക്കു കടക്കുമ്പോ ഞങ്ങടെ ബെഞ്ചിനെ നിറക്കാൻ ഒരാളുംകൂടി എത്തി. പോളി കഴിഞ്ഞു ലാറ്ററൽ എൻട്രി വഴി എത്തിയ മഹാൻ.
പി ടി ഭാസ്കര പണിക്കർ; അഥവാ ജഗ്ഗു
പേര് മുതൽ മുടി വരെ കോമഡി ആണവൻ. മെലിഞ്ഞ ശരീരപ്രകൃതി. മെലിഞ്ഞ മുഖത്തിന്റെ മുകളിൽ പൊന്തക്കാട് പോലെ മുടി. ഊശാൻ താടി, വലിയ കൃതാവ്. അവന്റച്ഛന്റെ സുഹൃത്തിന്റെ വീട് കോളേജിനടുത്തുണ്ട്. അവിടെയാണ് താമസം. കാസർഗോട്ടുള്ള ഏതോവലിയ ജന്മി കുടുംബത്തിലെയാണ് ആശാന്റെ അച്ഛൻ. ദോഷം പറയുരതല്ലോ, അങേരെ കണ്ടാലും അങ്ങനെ തോന്നും. ഒരു ആജാനബാഹു. പണ്ട് കാലത്തെ ഊട്ടി ബോർഡിങ് സ്‌കൂളിൽ നിന്നാണ് പഠിച്ചത്. ഉപരിപഠനം വിദേശത്തെവിടെയോ. പുള്ളി ജന്മിയുടെ മോനാണെങ്കിലും തഞ്ചത്തിൽ കീഴ്ജാതിയിൽ പെട്ടൊരു ചെറുമിയെയും കൂട്ടി നാട് വിട്ടതാണ്. പടി അടച്ചു പിണ്ഡം വെച്ച് ബിലവഡ് ഗ്രാൻഡ്പാ. ജോലിയും കൂലിയും ഇല്ലാതെ കെട്ടിയ പെണ്ണിനേയും കൊണ്ട് അങേരു കൊച്ചിയിലെ ഏതോ ബന്ധുവീട്ടിൽ കുറച്ചുനാൾ നിന്നു. പിന്നെ വിദ്യാഭ്യാസം ഉള്ളതുകൊണ്ട് ചെറിയ ജോലികൾ ചെയ്തും നൈറ്റ് ക്ലാസിനു പോയിയും രണ്ടാളും സർക്കാർ ഉദ്യോഗം സമ്പാദിച്ചു. ജഗ്ഗുവിന്റെ അമ്മ കേന്ദ്രിയ വിദ്യാലയ അധ്യാപിക ആണ്. അച്ഛന് കേരള ഗവെർന്മേന്റിലെ കൈത്തറി വകുപ്പിലും.
ജഗ്ഗു പഠിച്ചത് ഭൂരിഭാഗവും തിരുവനന്തപുരത്താണ്. സൊ നല്ല സ്ലാങ് ആണ് സംസാരിക്കുമ്പോ. കൂടെ ജഗതിയുടേതുപോലുള്ള നടപ്പും മാനറിസവും. അതോണ്ട് അവനു വന്ന മൂന്നാംപക്കം ഇരട്ടപ്പേരും വീണു.
അത്യാവശ്യം ഉഴപ്പിയും പഠിച്ചും ഡിഗ്രികൾ കരസ്ഥമാക്കിയ ഞങ്ങൾ പിന്നീടും പലപ്പോഴായി ഒത്തുകൂടിയിട്ടുണ്ട്. അത്തരം ഒരു ഒത്തുകൂടലിൽ ആണ് ബിപിൻ എന്ന മനുഷ്യൻ ഞങ്ങടെ ജീവിതത്തിലേക്ക് കടന്നു വന്നത്.
ഞങ്ങൾ അഞ്ചുപേരും കോഴ്സ് കഴിഞ്ഞു ചെറിയ ടൂർ ഒക്കെ പ്ലാൻ ചെയ്തായിരുന്നു. ഡൽഹി വരെ ട്രെയിൻ. പിന്നെ മണാലിയിലോട്ടു ബസ്സ്. അവിടുന്ന് ലഡാക്കിലോട്ടു ബൈക്ക്. ആ ബസ്സ് യാത്രയിൽ പരിചപ്പെട്ടതാണ് ബിപിനെ. അന്നവന്റെ കൂടെ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. ഭാര്യ ആണെന്ന് പിനീടാണ് മനസ്സിലായത്. അത്രക്കും ചെറുപ്പം ആയിരുന്നു; ഞങ്ങളുടെ പ്രായം. ഗുരുവായൂരിന്റ്റെടുത്താണ് വീട്. മണാലിയിൽ വെച്ച് ഞങ്ങൾ രണ്ടു വഴിക്കായി പിരിഞ്ഞു. ലഡാക്ക് വഴി ശ്രീനഗറിൽ പോയ ഞങ്ങൾ പിന്നെ ഡൽഹിയിൽ തിരിച്ചു വന്നു ഗോവയിലേക്ക് വണ്ടി കയറി.
ഗോവ കടപുറത്തുവെച്ചു വീണ്ടും ബിപിനെ കണ്ടു.
അങ്ങനെ അഞ്ച് ആറായി.
<<<<<<<<<<<<!!>>>>>>>>>>>>
ഈ കഥയിലെ പ്രധാന കഥാപാത്രങ്ങളാണിവർ. സ്വല്പം കമ്പി, സ്വല്പം തത്ത്വദര്‍ശനം, കുറച്ചു അനുഭവങ്ങൾ – ഇത്തരത്തിലുള്ള ഒരു കഥയാണ് ഉദ്ദേശിക്കുന്നത്. നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ട് അധ്യായങ്ങൾ എഴുതി തുടങ്ങണം
– വിശ്വാമിത്രൻ
Responses (0 )