-50% Intro price for the next 72 hours only!. Buy now →

Kambi stories

കണക്കുപുസ്തകം 3 [Wanderlust]

കണക്കുപുസ്തകം 3 Kanakkupushtakam Part 3 | Author : Wanderlust | Previous Part : ഉം… നമുക്ക് രണ്ടുദിവസം കഴിഞ്ഞിട്ട് ഒരു സ്ഥലംവരെ പോകാം… അവിടെവച്ച് പറയാം എന്താണ് ഹരിയെന്നും ലാലാ ഗ്രൂപ്പെന്നും… : ദൂരെ എവിടെങ്കിലും ആണോ : രണ്ടുദിവസത്തെ ബിസിനസ് ട്രിപ്പ് ഉണ്ടെന്ന് പറഞ്ഞാൽ മതി ഓഫീസിൽ… എന്റെകൂടെ വരാൻ പേടിയുണ്ടോ സ്വപ്നയ്ക്ക് : സാർ എന്തായാലും എന്നെ ചതിക്കില്ലെന്ന വിശ്വാസമുണ്ട്.. പക്ഷെ അമ്മ വീട്ടിൽ തനിച്ചാണ്… അതേ ഒരു പ്രശ്നമുള്ളൂ.. […]

0
1

കണക്കുപുസ്തകം 3

Kanakkupushtakam Part 3 | Author : Wanderlust | Previous Part


: ഉം… നമുക്ക് രണ്ടുദിവസം കഴിഞ്ഞിട്ട് ഒരു സ്ഥലംവരെ പോകാം… അവിടെവച്ച് പറയാം എന്താണ് ഹരിയെന്നും ലാലാ ഗ്രൂപ്പെന്നും…

: ദൂരെ എവിടെങ്കിലും ആണോ

: രണ്ടുദിവസത്തെ ബിസിനസ് ട്രിപ്പ് ഉണ്ടെന്ന് പറഞ്ഞാൽ മതി ഓഫീസിൽ… എന്റെകൂടെ വരാൻ പേടിയുണ്ടോ സ്വപ്നയ്ക്ക്

: സാർ എന്തായാലും എന്നെ ചതിക്കില്ലെന്ന വിശ്വാസമുണ്ട്.. പക്ഷെ അമ്മ വീട്ടിൽ തനിച്ചാണ്… അതേ ഒരു പ്രശ്നമുള്ളൂ..

: അമ്മയെ ഏറ്റവും സുരക്ഷിതമായ കൈകളിൽ ഏൽപ്പിച്ചിട്ടേ നമ്മൾ പോകൂ…

: ഉം… സാറേ… രണ്ടുദിവസം ക്ഷമിക്കാനുള്ള ക്ഷമ ഇല്ലാഞ്ഞിട്ടാ… …. സാറെന്തിനാ എല്ലാവരിൽ നിന്നും എല്ലാം മറച്ചുവച്ച് ജീവിക്കുന്നത്..നമ്മുടെ ഓഫീസിൽ വർഷങ്ങളായിട്ട് ജോലിചെയ്യുന്നവർക്ക്പോലും സാറിനെക്കുറിച്ച് ഒന്നുമറിയില്ല… സത്യത്തിൽ സാറ് ആരാണ്….?

……….(തുടർന്ന് വായിക്കുക)……..

സ്വപ്നയുടെ എല്ലാ ചോദ്യങ്ങൾക്കും രണ്ടുദിവസം കഴിഞ്ഞ് മറുപടി തരാമെന്നും പറഞ്ഞ് ഹരി വണ്ടിയെടുത്തു. സ്വപ്നയെ അവളുടെ വീടിനടുത്തുവരെ കൊണ്ടുവിട്ട് ഹരി തിരിച്ചുപോയി. സ്വപ്ന ഒരുപാട് നിർബന്ധിച്ചെങ്കിലും ഹരി വീട്ടിൽ കയറാൻ കൂട്ടാക്കിയില്ല. അതിന്റെ ചെറിയ നീരസം സ്വപ്നയുടെ മുഖത്തുണ്ട്. എങ്കിലും വീട്ടിൽ ചെന്നയുടനെ നടന്ന കാര്യങ്ങൾ മുഴുവൻ അമ്മയോട് വിശദീകരിച്ച ശേഷം അവൾ കുളിക്കുവാനായി ബാത്‌റൂമിൽ കയറി. ഷവറിൽ നിന്നും ഇറ്റുവീഴുന്ന വെള്ളത്തിൽ അവളുടെ വെണ്ണതോൽക്കുന്ന ഉടൽ കുളിരുകോരി. എല്ലാം മറന്നവൾ സ്വപ്നലോകത്തിൽ ലയിച്ചങ്ങനെ നിന്നു. ഷവറിൽ നിന്നും വീഴുന്ന ഓരോ ജലകണങ്ങളും ഹരിയാണെന്ന തോന്നലിൽ അവൾ മതിമറന്നു. കണ്ണുകൾ അടയ്ക്കുമ്പോൾ കാണുന്നത് മുഴുവൻ ഹരിയുടെ മുഖമാണ്. സ്വപ്നലോകത്തിൽ ലയിച്ചങ്ങനെ ഷവറിന്റെ കുളിരിൽ മതിവരുവോളം നിന്ന അവൾ കതകിൽ ശക്തിയായി തട്ടുന്നത് കേട്ടാണ് ഉണർന്നത്. ഉടനെ കുളിയും കഴിച്ച് പുറത്തേക്കിറങ്ങിയ അവളുടെ മുഖത്ത് നാണവും പുഞ്ചിരിയും മാറിമാറി വന്നുകൊണ്ടിരുന്നു. ചായയുമായി വന്ന അമ്മയെ പിടിച്ചിരുത്തി ഹരിയെക്കുറിച്ച് വാതോരാതെ സംസാരിച്ചു അവൾ… അവളുടെ കണ്ണുകളിലെ തിളക്കവും സന്തോഷത്താൽ പുഞ്ചിരിതൂകുന്ന മുഖവും കണ്ട അമ്മയ്ക്ക് സന്തോഷമായി. കാലം കുറേയായി തന്റെ മകൾ ഇതുപോലെ സന്തോഷിച്ച് കണ്ടിട്ട്…

: നീ എന്താ എന്നിട്ട് സാറിനോട് പറഞ്ഞത്…

: രണ്ടുദിവസം കഴിഞ്ഞ് ഒരു ബിസിനസ് ട്രിപ്പ് പോകാനുണ്ട്.. അപ്പൊ പറയാമെന്ന് പറഞ്ഞു. ( സത്യം അമ്മയിൽ നിന്നും സ്വപ്ന മനപ്പൂർവം ഒളിച്ചുവച്ചു.)

: നന്നായി ആലോചിച്ച ശേഷം ഒരു തീരുമാനം പറഞ്ഞാൽ മതി. എന്നേക്കാളും പഠിപ്പും വിവരവുമുള്ള ആളല്ലേ നീ.. പിന്നെ എല്ലാത്തിലുമുപരി നിന്റെ ജീവിതമാണ് ഇത്. അതുകൊണ്ട് ആലോചിച്ച് മാത്രം തീരുമാനിക്കുക.

: നല്ല സ്വഭാവമാണ്, പണമുള്ളതിന്റെ അഹങ്കാരവുമില്ല… കണ്ടെടുത്തോളം നല്ല ആളാണ്. എന്തായാലും രണ്ടുദിവസം ഉണ്ടല്ലോ.. നോക്കാം..

: അത് നീ നോക്കി ചെയ്തോ… പക്ഷെ അമ്മയോട് സത്യം പറ… ഇഷ്ടമല്ലേ നിനക്ക് ഹരിയെ..

: ഒന്ന് പോയേ… ആണെങ്കിലും അല്ലെങ്കിലും അത് ആദ്യം സാറിനോട് പറയും.. എന്നിട്ടേ വേറെ ആരോടും പറയൂ…. അമ്മ പോയി അടുക്കളയിലെ പണിനോക്ക്.. പോയെ പോയേ…

………………..

പതിവിലും വൈകിയാണ് വൈഗ വീട്ടിലെത്തിയത്. വന്നയുടനെ അവൾ കുളിച്ചു ഫ്രഷായി അടുക്കളയിലേക്ക് കയറി. ഹരി രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാണ്. ഒരുകൂട്ടം ചോദ്യങ്ങളുമായാണ് അവൾ ഹരിയുടെ അടുത്തേക്ക് വന്നത്. രാവിലെമുതൽ നടന്ന കാര്യങ്ങളൊക്കെ ഹരി അവളോട് വിശദീകരിച്ചു.

: ഏട്ടൻ പറഞ്ഞതാ ശരി… സ്വപ്ന എല്ലാം അറിയണം. എല്ലാം അറിഞ്ഞിട്ട് കൂടെ നിൽക്കുന്ന ഏട്ടത്തിയെ മതി എനിക്ക്

: അവസാനം അവളെങ്ങാൻ വേണ്ടെന്ന് പറയുമോ…

: അമ്പട കള്ളാ…പ്രേമം അസ്ഥിക്ക് പിടിച്ചപോലുണ്ടല്ലോ..

: ശരിയാടി… അവൾ അടുത്ത് വരുമ്പൊത്തന്നെ എനിക്ക് എന്തൊപോലെയാ… വേറെ ഏതോ ലോകത്ത് എത്തിയപോലൊക്കെ

: ആദ്യം ഇങ്ങനൊക്കെ ഉണ്ടാവും… ഇനി ശീലായിക്കോളും

: നിനക്ക് പിന്നെ എക്സ്പീരിയൻസ് ഉണ്ടല്ലോ അല്ലെ.. ഒന്ന് പോടി

: ഉണ്ടെന്നേ…. ഏട്ടനോട് എനിക്കൊരു കാര്യം പറയാനുണ്ട്….

: ഉം.. പറ പറ… ആരാ കക്ഷി

: ഏട്ടാ… ഇതുവരെ ഏട്ടനോട് ഒന്നും ഒളിച്ചിട്ടില്ല. പക്ഷെ ഇത്രയും വർഷമായിട്ടും ഇത് മാത്രം ഞാൻ ഏട്ടനോട് മറച്ചുവച്ചു. അത് മറ്റൊന്നുംകൊണ്ടല്ല, എനിക്കുവേണ്ടിയല്ലേ ഏട്ടൻ ഇപ്പോഴും ഒറ്റയാനായി കഴിയുന്നത്, അതിൽ ഒരു തീരുമാനമായിട്ട് പറയാമെന്ന് കരുതിയിട്ടാ…. സോറി ഏട്ടാ… ശ്യാമപ്രസാദെന്ന ആളിന്റെ പേര്.

: വൈഗ ശ്യാമപ്രസാദ്….കൊള്ളാം.. ബാക്കി പറ, ആൾക്ക് എന്താ ജോലി

: ചെറിയൊരു പണിയുണ്ട്.. ഇവിടത്തെ കമ്മീഷണറാ…

: എടി കാന്തരീ… എന്നാപ്പിന്നെ നിനക്ക് DGP യെ തന്നെ നോക്കികൂടായിരുന്നോ…

: പോ ദുഷ്ടാ…. പോലീസ് ആയതിൽ പിന്നെ നോക്കിയതൊന്നുമല്ല… എന്റെ കൂടെ കോളേജിൽ ഉണ്ടായ ആളാ…

: നീ ഡിഗ്രിക്ക് പഠിക്കുമ്പോ പുള്ളി പിജി… വീട്ടിൽ അച്ഛനും അമ്മയും ഒരു അനിയത്തിയും. അച്ഛനും അമ്മയും നീണ്ട വർഷത്തെ അദ്ധ്യാപനത്തിന് ശേഷം നാട്ടിൽ വിശ്രമജീവിതം ആസ്വദിക്കുന്നു. കൃഷിയും പശുക്കളുമൊക്കെയായി സന്തോഷത്തോടെ കഴിയുന്ന കുടുംബം. അനിയത്തിയുടെ ഭർത്താവ് ദുബായിലായതുകൊണ്ടും അവൾക്ക് ബാങ്കിൽ ജോലിയുള്ളതുകൊണ്ടും അവൾ അച്ഛന്റെയും അമ്മയുടെയും കൂടെ നാട്ടിൽ… ഇതല്ലേ ശ്യാമപ്രസാദ്…

: ഏട്ടൻ എങ്ങനെ…..

: എടി കാന്തരീ.. നീ കാക്കിയിട്ട പോലീസാണെങ്കിൽ ഞാൻ CID യാ CID….

: എന്നാലും ഏട്ടനെങ്ങനെ….

: അതൊക്കെ ഞാനറിഞ്ഞു.. ഇപ്പൊ മനസ്സിലായോ നിന്റെ മനസ് വായിക്കാനുള്ള കഴിവ് ഏട്ടനുണ്ടെന്ന്

: പറയെടോ… എങ്ങനാ അറിഞ്ഞത്

: എടി പോത്തേ… നിന്റെ ശ്യാമൂട്ടൻ നല്ലവനാ, ഞാൻ നിനക്ക് വെറും ഏട്ടനല്ല ജീവന്റെ തുടിപ്പാണെന്ന് അവൻ മനസിലാക്കിയത് നിനക്ക് എന്നോടുള്ള സ്നേഹം കണ്ടിട്ടാണ്. അങ്ങനുള്ള ചേട്ടനെ അറിയിക്കാതെ ഈ കാന്താരിയുടെ മനസ് കവരുന്നത് ശരിയല്ലെന്ന് അവന് തോന്നിക്കാണും.. നിന്റെ തിരക്കുകൾക്കിടയിൽ നീ എന്നെ വിളിക്കാറില്ലെങ്കിലും നിന്റെ കമ്മീഷണർ സാർ എന്നും എന്നെ വിളിക്കും…

: ആഹാ… അപ്പൊ രണ്ടാളുംകൂടി എന്നെ പൊട്ടിയാക്കുവായിരുന്നു അല്ലെ.. അവന് ഞാൻ കാണിച്ചുകൊടുക്കാം

: അത് നിങ്ങൾ എന്താണെന്ന് വച്ചാൽ ആക്കിക്കോ… നീ പോയി അമ്മാവനെ വിളിച്ച് സ്വപ്നയുടെ കാര്യം സൂചിപ്പിക്ക്.. ബാക്കിയൊക്കെ ഞാൻ നേരിട്ട് കണ്ട് സംസാരിച്ചോളാം..

………………

അടുത്ത രണ്ട് ദിവസം എങ്ങനെ തള്ളിനീക്കിയെന്ന് ഹരിയ്ക്കും സ്വപ്നയ്ക്കും മാത്രമേ അറിയൂ… നിമിഷങ്ങൾക്കൊക്കെ നൂറ്റാണ്ടിന്റെ ദൈർഗ്യമുണ്ടെന്ന് തോന്നിപ്പോയി രണ്ടുപേർക്കും. ഒരു ചില്ലുപാളിക്ക് ഇരുവശവും കണ്ണും കണ്ണും നോക്കിയിരുന്ന രണ്ടുദിവസങ്ങൾ. വൈകുന്നേരം ഓഫീസിൽ നിന്നും ഇറങ്ങാൻ നേരം ഹരിയോടൊപ്പം ഒത്തിരിനേരം സംസാരിച്ചിട്ടാണ് സ്വപ്ന ഇറങ്ങിയത്. പുലർച്ചെ വീട്ടിൽ നിന്നും ഇറങ്ങണമെന്ന് പറഞ്ഞിട്ടാണ് ഹരി അവളെ യാത്രയാക്കിയത്. പതിവായി നേരത്തെ ഉറങ്ങുന്ന സ്വപ്നയെ നിദ്രാദേവി കടാക്ഷിച്ചില്ല. കണ്ണടച്ചാൽ ഹരിയുടെ മുഖമാണ് അവളുടെ മനസ്സിൽ. എന്തായിരിക്കും ഹരി നാളെ പറയാൻ പോകുന്നതെന്നോർത്ത് സ്വപ്നയ്ക്ക് ഉറക്കം വന്നതേയില്ല….ഇനി സ്വപ്നയും ഹരിയെ പ്രേമിച്ചുതുടങ്ങിയോ…. ? അല്ലെങ്കിൽ താനെന്തിനാണ് ഇത്രയ്ക്ക് ടെൻഷനാവുന്നത്…അവളുടെ ചിന്തകൾ കാടുകയറി….

കാലത്ത് അമ്മ തട്ടിവിളിച്ചപ്പോഴാണ് അവളെഴുന്നേറ്റത്. ഉടനെ കുളിച്ചൊരുങ്ങി ഹരിയുടെ കോളിനായി കാത്തിരുന്നു. പറഞ്ഞ സമയത്തുതന്നെ ഹരി വന്നു. മറ്റൊരു വണ്ടിയിൽ വൈഗയും വന്നിട്ടുണ്ട്. വൈഗയെ ആദ്യമായി കാണുന്ന സ്വപ്നയ്ക്ക് അവളെ പരിചയപ്പെടുത്താൻ ഹരി മറന്നില്ല.. സ്വപ്നയുടെ അമ്മയെ വൈഗയുടെ കൈകളിലേൽപ്പിച്ച് ഹരിയും സ്വപ്നയും യാത്രയായി..

: സാറേ…. ഇനിയെങ്കിലും പറഞ്ഞൂടെ എവിടേക്കാ പോകുന്നതെന്ന്…

: ഞാൻ ജനിച്ചുവളർന്ന മണ്ണിലേക്ക്… തെയ്യങ്ങളുടെയും തറികളുടെയും നാടായ കണ്ണൂരേക്ക്…ലോകത്തിൽ എവിടെ പോയാലും തിരിച്ചെത്തണമെന്ന് ഞാനാഗ്രഹിക്കുന്ന എന്റെ സ്വന്തം നാട്ടിലേക്ക്.

: അപ്പൊ സാർ ബോംബുണ്ടാക്കുന്ന നാട്ടിലാണല്ലേ ജനിച്ചത്… വടിവാളും ബോംബുമൊക്കെ ഉണ്ടോ വണ്ടിയിൽ

: ഇതാണ് ഈ പുറംനാട്ടുകാരുടെ കുഴപ്പം… എന്റെ പെണ്ണേ, അവിടെ ജനിച്ചു വളർന്നിട്ട് ഞാൻ ഇതുവരെ ഒരു ബോംബോ വടിവാളോ നേരിട്ട് കണ്ടിട്ടില്ല..

: അത് കള്ളം.. എന്നിട്ടല്ലേ നിങ്ങളുടെ നാട്ടിൽ ആളുകളെ വെട്ടിയും ബോംബെറിഞ്ഞും കൊല്ലുന്നത്

: അങ്ങനെ നോക്കിയാൽ അക്രമം ഇല്ലാത്ത സ്ഥലമുണ്ടോ… ചിലയിടത്ത് ബോംബാണെങ്കിൽ ചിലയിടത്ത് തോക്ക് ഉപയോഗിക്കും, ചിലയിടത്ത്  രാഷ്ട്രീയ പകപോക്കലുകൾ നടക്കുമ്പോൾ മറ്റുചിലയിടത്ത് ഗുണ്ടാ വിളയാട്ടം നടക്കുന്നു..രീതികൾ പലതാണെന്നേ ഉള്ളു. അക്രമം എല്ലായിടത്തുമുണ്ട്. എന്നുകരുതി ഈ അക്രമങ്ങളുടെ പേരിൽ ഒരുനാടിനെയാകെ അപമാനിക്കുന്നത് ശരിയല്ലല്ലോ… കണ്ണൂർ പോയിട്ടുള്ളവരും അവിടെ താമസിച്ചിട്ടുള്ളവരും ഒരിക്കലും ആ നാടിനെ കുറ്റം പറയില്ല. അതൊക്കെ എന്റെ സ്വപ്നസുന്ദരിക്ക് കുറച്ച് കഴിയുമ്പോ മനസിലാവും കേട്ടോ…

: നോക്കാം… സത്യം പറഞ്ഞാൽ കണ്ണൂർ എന്ന് കേൾക്കുമ്പോൾ തന്നെ എനിക്ക് പേടിയായിരുന്നു … എങ്ങനാ ഒരു മനുഷ്യന് മറ്റൊരാളെ പച്ചയ്ക്ക് വെട്ടികൊല്ലാനൊക്കെ തോന്നുന്നത്…

: എടി പെണ്ണേ…. നീ രാവിലെതന്നെ കൊലയുടെ കണക്കെടുക്കാൻ വന്നതാണോ… നിന്റെ എല്ലാ സംശയവും ഈ രണ്ടുദിവസംകൊണ്ട് ഞാൻ മാറ്റിത്തരാം കേട്ടോ…

: ഉം.. അത് മതി. സാറിന്റെ വീട്ടിൽ ആരൊക്കെയുണ്ട്…

: അതൊക്കെ നീ അവിടെ പോയിട്ട് കണ്ടാൽ മതി…നമ്മൾ എന്തായാലും വീട്ടിൽ എത്താൻ ഉച്ചകഴിയും..അതുവരെ നിനക്ക് ഞാനൊരു കഥ പറഞ്ഞുതരാം… അതൊക്കെ കേട്ട് കഴിഞ്ഞിട്ട് മോള് പറ സാറെന്ന് വിളിക്കുമോ അതോ ഹരിയേട്ടാന്ന് വിളിക്കുമോ എന്ന്…

: അത് നോക്കാം… സാർ കഥ പറ

ഹരി തന്റെ ഓർമകളിലെ മറക്കാനാവാത്ത ഏടുകൾ ഓർത്തെടുത്തു

……… ഒരു പെണ്ണ് വാവയെ വാങ്ങിത്തരുമോന്ന് ചോദിച്ച് വാശിപിടിച്ചു കരഞ്ഞിരുന്ന എന്നെ അമ്മയുടെ വയറിനോട് ചേർത്തിപ്പിടിച്ചപ്പോൾ അവര്പോലും കരുതിയില്ല ആ കുഞ്ഞ് പെണ്ണായിരിക്കുമെന്ന്. അങ്ങനെയിരിക്കുമ്പോഴാണ് എനിക്കൊരു കൂട്ടായി ചുവന്നുതുടുത്ത ചോരക്കുഞ്ഞായി അവൾ പിറന്നത്. വൈഗാലക്ഷ്മിയെന്ന് പേരുവിളിച്ച അവളായിരുന്നു എന്റെ ഏറ്റവും നല്ല കൂട്ടുകാരി. നാട്ടുകാർക്കൊക്കെ പ്രിയങ്കരനായ ലക്ഷമണൻ തന്റെ കടയ്ക്ക് വൈഗ ബ്യൂട്ടി ഷോപ്പെന്ന് പേരിട്ടത് ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത് എന്നെയാണ്. എന്റെ വിരലിൽ തൂങ്ങി വളർന്ന അവൾക്ക് കിട്ടുന്ന ഒരു ബഹുമതിയും എന്നിൽ അസൂയ പടർത്തിയില്ല. നാട്ടിൽ ഒരു കോളേജ് വന്നതോടുകൂടി ആ ഏരിയ മുഴുവൻ വികസനത്തിന്റെ പാതയിലായി. തുടർന്ന് ബാങ്കുകളും, ആശുപത്രികളുമൊക്കെ വന്നതോടെ പുതിയ പുതിയ കച്ചവട സ്ഥാപനങ്ങൾ നിരനിരയായി വന്നുതുടങ്ങി. നാട്ടിൽ വികസനം വന്നതോടുകൂടി ഒറ്റമുറി കടയിൽ തുടങ്ങിയ അച്ഛന്റെ ബിസിനസും വളർന്നു. വലിയൊരു സൂപ്പർ  മാർക്കറ്റ് പോലെ രൂപാന്തരം വന്ന കടയിൽ കച്ചവടം പൊടിപൊടിച്ചു. അച്ഛന്റെ വർഷങ്ങളുടെ അധ്വാനം ഫലംകണ്ടു തുടങ്ങിയതോടെ നാട്ടിൽ പലരും ഇതേ മാതൃക പരീക്ഷിച്ചെങ്കിലും പിടിച്ചുനിൽക്കാനായില്ല. വർഷങ്ങളോളം എതിരാളികളില്ലാതെ തുടർന്ന അച്ഛന് ചെറിയൊരു തിരിച്ചടി കിട്ടിയത് അവറാച്ചന്റെ വരവോടുകൂടിയാണ്.  മാർക്കറ്റ് പിടിക്കാനായി അവറാച്ചൻ സാധനങ്ങൾക്ക് വിലകുറച്ചു വിൽക്കുവാൻ തുടങ്ങിയപ്പോൾ അച്ഛന് വിറ്റുവരവ് കുറഞ്ഞുതുടങ്ങി. പക്ഷെ സ്വന്തം കെട്ടിടത്തിൽ ബിസിനസ് ചെയ്യുന്നതിന്റെ ഗുണം അച്ഛൻ നന്നായി ഉപയോഗിച്ചു. വാടകയ്ക്ക് കടമുറിയെടുത്ത് കച്ചവടം ചെയുന്ന അവറാച്ചനെക്കാളും വിലകുറച്ചുനൽകി അച്ഛൻ അയാളെ നേരിട്ടു. അവസാനം അവറാച്ചൻ സന്ധി സംഭാഷണത്തിന് തയ്യാറായി വന്നു. അത് സൗഹൃദമായി തെറ്റിദ്ദരിച്ച് അച്ഛൻ അയാളെ നല്ലൊരു സുഹൃത്തായി കണ്ടുതുടങ്ങി.

അങ്ങനെ  നല്ലരീതിയിൽ പോകുമ്പോഴാണ് അവറാച്ചന്റെ ഭാര്യ അന്നമ്മയുടെ അകന്ന ബന്ധത്തിലുള്ള കുട്ടിയാണെന്നും പറഞ്ഞ് ബ്ലെസ്സിയെ അവറാച്ചൻ പരിചയപ്പെടുത്തുന്നത്. വീട്ടിൽ കഷ്ടപാടാണെന്നും പറ്റിയാൽ ഒരു ജോലി കൊടുക്കണമെന്നും പറഞ്ഞ് അന്നമ്മയെയും കൂട്ടിയാണ് അവറാച്ചൻ ഒരു ദിവസം  വീട്ടിലേക്ക് വന്നത്. അപ്പന്റെ മരണവും വയ്യാത്ത അമ്മച്ചിയുടെ ചികിത്സയും ഈ പെണ്ണിന്റെ തലയിലാണെന്നും പറഞ്ഞാണ് അന്നമ്മ ബ്ലെസിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയത്. അവധി ദിവസങ്ങളിലും കടതുറക്കുവാനായി ഒരാളെ അന്വേഷിച്ചുകൊണ്ടിരുന്ന അച്ഛന് അവരുടെ വാക്കുകളെ നിരസിക്കാനായില്ല.

ബ്ലെസ്സി ജോലിക്ക് വന്ന് അധികം വൈകാതെ തന്നെ എല്ലാ കാര്യങ്ങളും പഠിച്ചെടുത്തു. അവധി ദിവസങ്ങളിൽ കടയിൽ വേറെ പണിക്കാരൊന്നും ഇല്ലാത്തപ്പോഴും ബ്ലെസ്സി ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്യാൻ മിടുക്കിയായിരുന്നു. അവളുടെ ജോലിയിലെ മിടുക്ക് അച്ഛന് നന്നായി ഇഷ്ടപ്പെട്ടു. അതുകൊണ്ട് ബ്ലെസ്സിയും അവളുടെ അമ്മ മേരിയും ഞങ്ങളുടെ വീടുമായി നല്ല ബന്ധം സ്ഥാപിച്ചു. പക്ഷെ ചതിയുടെ മാലപ്പടക്കത്തിന് തീകൊളുത്തിയത് അച്ഛനറിഞ്ഞില്ല…..

അന്നൊരു ഞായറാഴ്ചയാണ്. രാവിലെ കടതുറന്ന അച്ഛൻ ഊണ് കഴിക്കാറാവുമ്പോഴാണ് വീട്ടിലേക്ക് വരുന്നത്. കഴിച്ചിട്ട് പോകുമ്പോൾ ബ്ലെസ്സിക്കുള്ളത് പൊതിഞ്ഞെടുക്കുന്നതാണ് പതിവ്. ആ ദിവസവും അമ്മ സ്നേഹത്തോടെ പൊതിഞ്ഞുകൊടുത്ത ചോറുമായി അച്ഛൻ കടയിലേക്ക് പോയി. കട തുറന്നുവച്ചിട്ട് ഇവളിതെവിടെപ്പോയെന്ന് നോക്കുകയായിരുന്ന അച്ഛന് മുന്നിലേക്ക് കരഞ്ഞുകൊണ്ടാണ് ബ്ലെസ്സി ഓഫീസ് റൂമിൽ നിന്നും ഇറങ്ങിവന്നത്. അവളുടെ കുത്തഴിഞ്ഞ സാരിയും കീറിയ ബ്ലൗസും കണ്ട് അച്ഛനാകെ അമ്പരന്നു. പെണ്ണിന്റെ ചുണ്ടിൽ പൊടിയുന്ന ചോര തുടച്ചുകൊണ്ട് അവളെ ചേർത്തുപിടിച്ച് സമാധാനിപ്പിക്കാൻ ശ്രമിച്ച അച്ഛനെ കെട്ടിപിടിച്ച് കരഞ്ഞ ബ്ലെസ്സി എന്തോ മുൻകൂട്ടി നിശ്ചയിച്ചപോലെ അച്ഛന്റെ ഷർട്ട് വലിച്ചു കീറുകയശേഷം നിലത്തേക്ക് തള്ളിയിട്ടുകൊണ്ട് നിലവിളിച്ചു. ഓടിക്കൂടിയ ആളുകൾ നോക്കുമ്പോൾ കീറിയ ബ്ലൗസും ചോരയൊലിക്കുന്ന ചുണ്ടുമായി തന്റെ ചാരിത്ര്യം നഷ്ടപെട്ട പെണ്ണിനെപ്പോലെ ഒരു മൂലയിലിരുന്ന് കരയുകയാണ് ബ്ലെസ്സി. നിലത്ത് വീണുകിടക്കുന്ന അച്ഛൻ എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ അവറാച്ചൻ ആളുകളെ വകഞ്ഞുമാറ്റി ആക്രോശത്തോടെ അച്ഛനുനേരെയടുത്തു. പ്രായം തികയാത്ത എന്റെ കൊച്ചിനെ നീ പിഴപ്പിച്ചല്ലോടാ കാമദ്രോഹീ എന്നും പറഞ്ഞ് അയാൾ അച്ഛനെ നാട്ടുകാരുടെ മുന്നിലിട്ട് തല്ലി.

പ്രായപൂർത്തിയാവാത്ത പെണ്ണാണ് ബ്ലെസ്സിയെന്ന് അറിയാതെ അവളെ ജോലിക്ക് നിർത്തിയ അച്ഛനെ പെണ്ണുകേസിൽ പെടുത്തി ജയിലിലിടാൻ തക്കതായ അന്തരീക്ഷം അവിടെ കൂടിയവർ ചേർന്ന് ഉണ്ടാക്കി. സത്യമറിയാതെ എന്റെ നാട്ടുകാരും അവറാച്ചന്റെ വാക്ക് വിശ്വസിച്ച് കട അടിച്ചു തകർത്തു. പോലീസ് വന്ന് അച്ഛനെയും ബ്ലെസിയെയും അവിടെനിന്നും മാറ്റുമ്പോഴേക്കും ലക്ഷങ്ങളുടെ മുതൽ അഗ്നിക്ക് ഇരയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം ബ്ലെസ്സി ലൈംഗീക പീഡനത്തിന് ഇരയായെന്നും ക്രൂരമായ ലൈംഗീക അതിക്രമത്തിൽ ബ്ലീഡിങ് ഉണ്ടായെന്നുമുള്ള ഡോക്ടറുടെ റിപ്പോർട്ടിൽ അച്ഛനെ കോടതി റിമാൻഡ് ചെയ്തു.

പത്രങ്ങളിൽ വാർത്ത നിരന്നു. മഞ്ഞപത്രക്കാർ എരിവും പുളിയും ചേർത്ത് വാർത്തകൾ കൊടുത്തു. നാട്ടുകാരുടെ മുന്നിൽ തലയുയർത്തി നടക്കാനാവാതെ വിഷമിച്ച ഞങ്ങളെ അമ്മാവൻ വന്ന് അമ്മവീട്ടിലേക്ക് കൂട്ടികൊണ്ടുപോകുമ്പോഴും സത്യമറിയാതെ ഞങ്ങൾ തേങ്ങിക്കരഞ്ഞു. അന്നൊക്കെ എന്റെ കൈപിടിച്ച് സ്കൂളിലേക്ക് വന്നിരുന്ന വൈഗയ്ക് ഇതൊന്നും അറിയാനുള്ള പ്രായംപോലും ആയിരുന്നില്ല. എന്റെ കുഞ്ഞനിയത്തിയെപ്പോലും സ്കൂളിലുള്ളവർ മറ്റൊരു കണ്ണിലൂടെ കണ്ടുതുടങ്ങിയ കാലം. സഹപാഠികളുടെ നിരന്തര കളിയാക്കലുകൾ ഭയന്ന് അവൾ സ്കൂളിലേക്ക് വരാൻ പോലും മടികാണിച്ചു. ജയിലിൽ അച്ഛനെ കാണാൻ പോയിരുന്ന അമ്മാവനും അമ്മയും നല്ലൊരു വക്കീലിനെ ഏർപ്പാടാക്കി അച്ഛന്റെ ജാമ്യത്തിനുള്ള നടപടികൾ ആരംഭിച്ചു. അന്വേഷണ റിപ്പോർട്ട് വൈകിയതിനാൽ അച്ഛന് ജാമ്യമനുവദിച്ചുകൊണ്ട് കോടതിയുത്തരവായി. ജയിലിൽനിന്നിറങ്ങിയ അച്ഛൻ അമ്മയെയും കൂട്ടി ആദ്യം പോയത് ടൗണിൽ കത്തിച്ചാമ്പലായി നിൽക്കുന്ന ഞങ്ങളുടെ കടയിലേക്കാണ്. നാട്ടുകാർക്ക് മുന്നിൽ തന്റെ നിരപരാധിത്വം പറയാൻ പോയ അച്ഛനെ കൂവിവിളിച്ച നാട്ടുകാർ കല്ലെറിഞ്ഞുകൊണ്ടാണ് വരവേറ്റത്. അമ്മയെക്കുറിച്ച് അസഭ്യം പറയുന്നവരുടെ വായ മൂടിക്കെട്ടാൻ നിൽക്കാതെ അമ്മാവൻ അച്ഛനെയും അമ്മയെയും കൂട്ടി വീട്ടിലേക്ക് പോയി. മക്കൾ കുറച്ചു ദിവസം അവിടെ നില്കട്ടെയെന്ന് പറഞ്ഞ് അമ്മാവനെ ഞങ്ങളുടെ അടുത്തേക്ക് പറഞ്ഞയച്ച അച്ഛൻ ചിലപ്പോൾ അമ്മയെ കെട്ടിപിടിച്ച് കരഞ്ഞിട്ടുണ്ടാവും. കണ്ണീർ തുള്ളികൾ വീണ പാടുകൾ നിറഞ്ഞ കത്തെഴുതുമ്പോൾ ഞങ്ങളെക്കുറിച്ചോർത്ത് ചങ്ക് പിടഞ്ഞിട്ടുണ്ടാവും…. പിറ്റേന്ന് കാലത്ത് ആരെയും പുറത്ത് കാണാഞ്ഞിട്ട് അടുത്ത വീട്ടിലുള്ള ചേച്ചി അമ്മാവനെ വിളിക്കുന്നതുവരെ ഞങ്ങൾക്ക് അറിയില്ലായിരുന്നു അച്ഛനും അമ്മയും ഈ നശിച്ച ലോകത്തോട് വിടപറഞ്ഞിട്ടുണ്ടാവുമെന്ന്. വാതിൽ ചാരിവച്ച് നടുമുറിയിൽ ഒരുമുഴം കയറിൽ തൂങ്ങിയാടുന്ന രണ്ടുപേരെ കണ്ട വാർത്തയുടെ മുഴക്കം ഇപ്പോഴും ഈ കാതുകളിൽ നിന്നും മാഞ്ഞിട്ടില്ല.

അന്നുമുതൽ വന്ന എല്ലാ പത്രങ്ങളും ശേഖരിച്ച് സത്യമെന്താണെന്നറിയാൻ അന്നത്തെ ആ കൊച്ചുപയ്യൻ ഉത്സാഹം കാണിച്ചു. നിറം പിടിച്ച കഥകൾ മാത്രം വായിച്ചറിഞ്ഞ എനിക്ക് അച്ഛനോട് വെറുപ്പ് തോന്നിയ കാലം. അച്ഛൻ കാരണം ഞങ്ങൾക്ക് ഇല്ലാതായ അമ്മയെക്കുറിച്ചോർത്ത് കരഞ്ഞ ആ പയ്യന്റെ നെഞ്ചിൽ കിടന്ന് വളർന്ന വൈഗ എല്ലാം മനസിലാക്കുന്നത് വൈകിയാണ്.  പീഡന വാർത്ത പുറംലോകമറിഞ്ഞതിൽപ്പിന്നെ ബ്ലെസ്സിയെയും അമ്മയെയും ആരും കണ്ടിട്ടില്ല. അമ്മാവനും അമ്മായിയും സ്വന്തം മക്കളെപ്പോലെ ഞങ്ങളെ വളർത്തി വലുതാക്കി. ജോലി സമ്പാദിച്ച് ബോംബെയിലേക്ക് പോകാനിരുന്ന എന്റെ കയ്യിൽ വച്ചുതരാൻ അമ്മാവൻ കരുതിവച്ചത് എന്റെ അച്ഛന്റെ ജീവന്റെ വിലയുള്ള ഒരു കടലാസാണ്. അച്ഛന്റെ കണ്ണുനീർ തുള്ളികൾ ഏറ്റുവാങ്ങിയ ആ കടലാസ്സിൽ എന്റെ കണ്ണുനീർ വീണ ആ നിമിഷം തീരുമാനിച്ചതാണ് ഹരിയുടെ പുതിയ ജീവിതം എങ്ങനെയാവണമെന്ന്. അന്ന് തുടങ്ങിയ ഓട്ടമാണ് മുംബൈയിലും ദുബായിലുമായി രാപ്പകൽ പണിയെടുത്ത് ഉണ്ണാതെയുടുക്കാതെ സമ്പാദിക്കാൻ. ദുബായിൽ ട്രേഡിങിൽ പിച്ചവച്ചുതുടങ്ങിയ ഞാൻ മെല്ലെ മെല്ലെ സരംഭങ്ങൾ വളർത്തിയെടുത്തു. ദുബായിൽ നിന്നും എനിക്ക് കിട്ടിയ ഭാഗ്യമാണ് രാമേട്ടൻ.അമ്മയുടെ വകയിലൊരു ബന്ധുവായ രാമേട്ടന് എന്റെ കഥകൾ കേട്ടപ്പോൾ തോന്നിയ സഹതാപം. ദുബായിലെ ഏറ്റവും വലിയ മാർക്കറ്റിംഗ് കമ്പനിയുടെ മാനേജറായി ജോലിചെയ്തിരുന്ന രാമേട്ടൻ വഴിയാണ് ഞാൻ മാർക്കറ്റിലേക്ക് ഇറങ്ങിയതും ഈ കാണുന്നതൊക്കെ ഉണ്ടാക്കിയതും. ഈ കാലത്തിനിടയ്ക്ക് അവറാച്ചൻ പടർന്ന് പന്തലിച്ചു. ഒരു കടയിൽ തുടങ്ങിയ അയാൾ പലരെയും ചതിച്ചും വഞ്ചിച്ചും തന്റെ സാമ്രാജ്യം വളർത്തി. വില്പനക്കാരനിൽ നിന്നും വ്യവസായിലേക്കുള്ള ദൂരം അവറാച്ചൻ പെട്ടെന്ന് തന്നെ സാക്ഷാത്കരിച്ചു. പിന്നീട് പല പല ബിസിനസുകളിലായി അയാളുടെ സാമ്രാജ്യം വളർന്നു. പണവും കൈയ്യൂക്കും വിലപോവാത്തിടത്ത് അന്നമ്മയുടെ ശരീരം കൊടുത്തും അയാൾ പലതും നേടി. അന്നാമ്മയെ വേണ്ടാത്തവർക്കുമുന്നിൽ ബ്ലെസ്സിയെ വച്ചുനീട്ടി അയാൾ വിലപേശൽ ആരംഭിച്ചു. പൂത്തുലഞ്ഞു നിൽക്കുന്ന അന്നാമ്മയേക്കാൾ വിടരാൻ കൊതിക്കുന്ന പൂമൊട്ടായ ബ്ലെസ്സിക്ക് വേണ്ടി ഉദ്യോഗസ്ഥരും മുതലാളിമാരും അവറാച്ചന്റെ ആവശ്യങ്ങൾക്കുമുന്നിൽ കണ്ണടച്ചില്ല. അങ്ങനെയിരിക്കുമ്പോഴാണ് അവറാച്ചന്റെ തലതെറിച്ച മകൻ അവളെയുംകൂട്ടി ദുബായിലേക്ക് പറന്നത്. ഇന്ത്യയിൽ പത്തുപേർക്ക് കാഴ്ചവച്ചാൽ കിട്ടുന്നത് ദുബായിൽ ഒരാളിലൂടെ ഉണ്ടാക്കാമെന്ന ഡെന്നിസിന്റെ കൂർമ്മ ബുദ്ദി അവറാച്ചനും നന്നേ ഇഷ്ടപ്പെട്ടു. ഇന്ന് നക്ഷത്ര വേശ്യയെക്കാൾ ഡിമാൻഡാണ് ബ്ലെസ്സിയെന്ന അച്ചായത്തിപ്പെണ്ണിന് ദുബായിൽ.

ഇത് ചരിത്രം… കഥയുടെ ക്ലൈമാക്സ് എങ്ങനെയാവണമെന്ന് ഹരി തീരുമാനിക്കും…പലരോടുമുള്ള വാശിക്ക് ഞാൻ പലതും നേടിയെടുത്തു, പക്ഷെ കളി കഴിഞ്ഞിട്ടില്ല… ഇനിയൊരു ലക്ഷ്യമുണ്ടെനിക്ക്…. അത് ഇത്തിരി കടന്ന കൈയ്യാണ്… അതുകൂടി അറിഞ്ഞിട്ടുവേണം എന്റെജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്നുവരാൻ എന്ന് നിർബന്ധമുണ്ടായിരുന്നു…അതുകൊണ്ടാണ് ഞാൻ…

പറഞ്ഞത് മുഴുവിക്കാതെ ഹരി നിർത്തിയത് സ്വപ്നയെ ഒട്ടും അതിശയിപ്പിച്ചില്ല. പക്ഷെ അവളുടെ കണ്ണുകൾ നിറഞ്ഞത് ഹരിക്ക് കാണാം. കണ്ണുകൾ തുടച്ചുകൊണ്ട് ദീർഘനിശ്വാസമെടുത്ത് സ്വപ്ന ആത്മവിശ്വാസത്തോടെ ഹരിയുടെ കണ്ണുകളിലേക്ക് നോക്കി വിളിച്ചു….

: ഹരിയേട്ടാ……

സാറിൽ നിന്നും ഹരിയേട്ടനിലേക്കുള്ള ദൂരം ഇത്രയടുത്താണെന്ന് ഒട്ടും പ്രതീക്ഷയില്ലാതിരുന്ന ഹരി വണ്ടി ഓരം ചേർത്ത് നിർത്തി..

: സ്വപ്നേ…. എന്താ വിളിച്ചത്… ഇനി ഞാൻ കേട്ടത് തെറ്റിയതാണോ..

: ഹരിയേട്ടാന്ന്….. ഇനി ഹരിയേട്ടൻ പറയാൻ പോകുന്നത് എന്തുതന്നെയായാലും അതെനിക്കൊരു പ്രശ്നമല്ല. ഹരിയേട്ടന്റെ പ്രശ്നങ്ങൾ ഇനി എന്റേതുകൂടിയാണ്.. പിറകിൽ നടക്കാനല്ല ഹരിയേട്ടന്റെ കൂടെ നടക്കാൻ ഇനി ഞാനുമുണ്ട്…

: ദൈവമേ ഇത് സ്വപ്നമാണോ… ഞാൻ നിന്നെ കെട്ടിപിടിച്ച് ഒരുമ്മ തരട്ടെ….

: അയ്യേ…. ആദ്യം ബ്ലെസ്സിയും അമ്മയും… ആ വഴിക്ക് നടന്നാൽ കിട്ടും അവളുടെ മടിക്കുത്തഴിച്ചവളെ….അതൊക്കെ കണ്ടുപിടിച്ചിട്ട് മതി ഉമ്മയും ബാപ്പയുമൊക്കെ…

: അതൊക്കെ ഏകദേശം മനസ്സിലായിട്ടുണ്ട്… പക്ഷെ ദുബായിലുള്ള ബ്ലെസ്സിയെ നാട്ടിലെത്തിക്കണം.. അവളുടെ വായിൽനിന്ന് വേണം എനിക്ക് കേൾക്കാൻ ആരാണ് അവളുടെ പ്രായംതികയാത്ത പൂവറുത്തതെന്ന്..

: ഓഹോ.. അമ്മയും മോളും ഇപ്പൊ ദുബായിൽ ആണോ…

: അമ്മ ഇവിടുണ്ട്…. നമ്മുടെ അവറാച്ചന്റെ വീട്ടിൽ. മേരിയും മോളും അയാളുടെ കെട്ടിയോള് അന്നാമ്മയുടെ ബന്ധുവാണെന്നല്ലേ എന്റെ അച്ഛനെ പറഞ്ഞുപറ്റിച്ചത്.. അതൊക്കെ കള്ളമാണെന്ന് മേരിയെ നന്നായൊന്ന് പെരുമാറിയപ്പോൾ കിട്ടി.. എന്നാലും അവള് ഒന്നും വിട്ടു പറയുന്നില്ല.. പക്ഷെ അവള് പറയും… അതിനുള്ള വടയും ചായും ഞാൻ കാച്ചുന്നുണ്ട്..

ബോംബെയിൽവച്ച് മേരിയെ കണ്ടതും, അതിന്റെ പുറകെ വൈഗയെകൊണ്ട് ബാർ റെയ്ഡ്ചെയ്തതും, ജാമ്യത്തിലിറങ്ങിയ മേരിയെ പൊക്കിയതും അവൾ ഛർദിച്ചതുമായ എല്ലാ വിവരങ്ങളും ഹരി സ്വപ്നയോട് തുറന്നുപറഞ്ഞു.

: അപ്പൊ നമ്മുടെ ഓഫീസിൽ വരുന്ന അന്ന….

: ഉം… ആ അന്നതന്നെ അവറാച്ചന്റെ അന്നാമ്മ.. പക്ഷെ അവൾക്കും കെട്ടിയോനും അറിയില്ല ലക്ഷ്മണന്റെ ലായും ലതയുടെ ലായും ചേർന്നതാണ് ലാലാ ഗ്രൂപ്പെന്ന്..

: അതൊക്കെ കണ്ടുപിടിക്കാൻ എളുപ്പമല്ലേ… കമ്പനി രെജിസ്ട്രേഷൻ നോക്കിയാൽ അറിയില്ലേ

: അവർ ആ വഴിക്കൊക്കെ പോയിക്കാണും.. പക്ഷെ അവിടൊന്നും ഹരിയുടെ പേര് കാണില്ല. എല്ലായിടത്തും ഒരു പേരേ ഉണ്ടാവൂ… അമ്മയുടെ മൂത്ത ചേട്ടൻ.. എന്റെ സ്വന്തം അമ്മാവൻ വാസുഅമ്മാവനെന്ന് ഞാൻ വിളിക്കുന്ന ഭാസ്കരൻ മാഷ്.

: അത് പൊളിച്ചു ഹരിയേട്ടാ…. അപ്പൊ തുടക്കം മുതൽ എല്ലാം പ്ലാൻ ചെയ്തിരുന്നു അല്ലെ..

: പിന്നല്ല…

: ഹരിയേട്ടാ… ഞാൻ ഒരു സംശയം ചോദിക്കട്ടെ.. തെറ്റാണെങ്കിൽ ക്ഷമിക്കണം…

: നീ ചോദിക്കെടി പെണ്ണേ…

: അച്ഛൻ തെറ്റുചെയ്തിട്ടില്ലെന്ന് ഹരിയേട്ടന് ഉറപ്പുണ്ടോ… ഈ പറഞ്ഞ കഥയിലൊക്കെ ഹരിയേട്ടന്റെ സംശയങ്ങൾ മാത്രമല്ലേ ഉള്ളു… നമുക്ക് ഇപ്പോഴും ഉറപ്പില്ലല്ലോ വേറെ ആരാണ് ബ്ലെസ്സിയെ…

: ഈ ചോദ്യം പലയാവർത്തി ഞാൻ എന്നോട് ചോദിച്ചിട്ടുണ്ട്… അന്നൊക്കെ എനിക്ക് ഒരു ഉറപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു… എന്റെ അച്ഛന്റെ കണ്ണീർ വീണ എഴുത്ത്. അതിൽ അച്ഛൻ പറയുന്നില്ല ആരാണ് ഇത് ചെയ്തതെന്ന്… പക്ഷെ അച്ഛൻ ഒരു കാര്യം എന്നോട് പറയുന്നുണ്ട്… നിനക്ക് അച്ഛനെയും അമ്മയെയും ഇല്ലാതാക്കിയതിന് ഉത്തരവാദികൾ ആരാണെന്ന് ഈ സമൂഹം അറിയണമെന്ന്.. അവിടെ നിന്നാണ് ഞാൻ തുടങ്ങിയത്. അന്വേഷണങ്ങൾക്കൊടുവിൽ എനിക്കൊരു തുമ്പുകിട്ടി…

: എന്താ അത്…

: ഞാൻ സൂക്ഷിച്ചുവച്ചിരുന്ന പഴയ പത്രങ്ങളിൽ ഒരു റിപ്പോർട്ടർ എഴുതിയ അധികമാരും ശ്രദ്ദിക്കാതെ പോയൊരു വാർത്ത… അച്ഛൻ ഉച്ചയ്ക്ക് കടയിലേക്ക് കയറിപ്പോകുന്നത് കണ്ട ഒരാളുണ്ടായിരുന്നു. അച്ഛൻ കടയിൽ കയറി നിമിഷങ്ങൾക്കുള്ളിൽ ബ്ലെസ്സിയുടെ നിലവിളി കേട്ടിരുന്നു എന്നായിരുന്നു അയാളുടെ മൊഴി.. പക്ഷെ പിന്നീട് ആരും അതിന്റെ പുറകെ പോയില്ല. ഈ മൊഴി പോലീസ് രേഖപെടുത്തിയതുമില്ല.. അയാൾ അച്ഛന്റെ അടുത്ത കൂട്ടുകാരനാണെന്നും പ്രതിയെ സഹായിക്കാനായി കള്ളം പറയുന്നതാണെന്നും നാട്ടുകാർ പറഞ്ഞുപരത്തി.. നാട്ടുകാരുടെ രോക്ഷം അത്രയ്ക്കുണ്ടായിരുന്നു. കാരണം ഇരയായത് പ്രായംതികയാത്ത ഒരു പെൺകുട്ടിയല്ലേ…

: എന്നിട്ട് ഹരിയേട്ടൻ അയാളെ കണ്ടുപിടിച്ചോ….

: ഉം… അവിടെ നിന്നാണ് എന്റെ സംശയങ്ങൾ ബ്ലെസ്സിയിലേക്കും അവറാച്ചനിലേക്കും എത്തിയത്…

: ആരാണ് അയാൾ……

ഹരിയുടെ മനസിലുള്ള കാര്യങ്ങളൊക്കെ സ്വപ്നയോട് വിവരിച്ചപ്പോഴേക്കും സ്വപ്നയ്ക്ക് കാര്യങ്ങളുടെ ഏകദേശ ധാരണയായി. ഇതൊക്കെ കേട്ടുകഴിഞ്ഞപ്പോൾ ഹരിയേക്കാൾ ആവേശമാണ് സ്വപ്നയ്ക്ക്. ഒരാളെപ്പോലും വെറുതെ വിടരുതെന്നാണ് സ്വപ്നയുടെ പക്ഷം.

: ഹരിയേട്ടാ…. ഇന്നലെ അന്നാമ്മ വിളിച്ചിരുന്നു. ചുമ്മാ വിളിച്ചതാ. എന്നെ കമ്പനിയാക്കാനുള്ള പ്ലാനാണ്. സൂത്രത്തിൽ ഹരിയേട്ടനെക്കുറിച്ചും ഹരിയേട്ടന്റെ യാത്രകളെക്കുറിച്ചൊക്കെ ചോദിച്ചു…

: നീ ഒന്നും പറഞ്ഞില്ലല്ലോ അല്ലെ…

: ഇപ്പൊഴും വിശ്വാസമില്ല അല്ലെ ദുഷ്ടൻ….

: അത് കലക്കി… ഇപ്പോഴാ നീയെന്റെ പെണ്ണായത്… ഇതുപോലെ ഫ്രീയായിട്ട് സംസാരിക്കണം.

: അല്ല നമുക്ക് പോകണ്ടേ…

സ്വപ്നയുടെ കവിളിൽ ചെറുതായി ഒരു അടികൊടുത്ത് ഹരി വണ്ടിയെടുത്തു. ആദ്യമായി ഹരിയുടെ കൈ തനറെ കവിളിൽ സ്പർശിച്ചതിന്റെ കുളിരിൽ സ്വപ്ന നാണത്തോടെ ഹരിയെ നോക്കിയിരുന്നു. വണ്ടിയിൽ ശബ്ദം കുറച്ചുവച്ചിരിക്കുന്ന പ്രണയഗാനങ്ങളിൽ ലയിച്ചുകൊണ്ട് അവൾ ഓരോ കിനാവുകണ്ടുകൊണ്ട് യാത്ര തുടർന്നു. ദൂരങ്ങൾ താണ്ടുംതോറും സ്വപ്നയ്ക്കും ഹരിക്കുമിടയിലുള്ള അകലം കുറഞ്ഞുവന്നു. അവൾ മനസ്സറിഞ്ഞ് ഹരിയേട്ടാ എന്ന് വിളിക്കുന്നത് ഹരിയെ  സന്തോഷിപ്പിച്ചു. ഏകദേശം രണ്ടുമണിയോടെ അവർ കണ്ണൂരിന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോയി.

: ഹലോ മാഡം… ഇങ്ങനെ സ്വപ്നം കണ്ടുകൊണ്ട് ഇരുന്നാമതിയോ.. എന്തെങ്കിലും  കഴിക്കണ്ടേ..

: രണ്ട് മണിയല്ലേ ആയുള്ളൂ… ഹരിയേട്ടന് വിശക്കുന്നുണ്ടോ…

: പിന്നില്ലാതെ…

: ഇനിയും കുറേ ദൂരമുണ്ടോ…

: ഹേയ്…. ഇനി ഒരു അരമണിക്കൂർ ഓടിയാൽ വീട്ടിലെത്താം…

: എന്ന വീട്ടിൽ പോയിട്ട് കഴിച്ചാൽ പോരെ….

: അവരൊക്കെ നേരത്തേ കഴിച്ച് ഉച്ചയുറക്കത്തിൽ ആയിരിക്കും..  വൈകുന്നേരമേ എത്തൂ എന്നാ ഞാൻ പറഞ്ഞിരിക്കുന്നത്… അമ്മായിയുടെ വക  കിടിലൻ ഡിന്നർ ഉണ്ടാവും..ഇപ്പൊ നമുക്ക് നല്ലൊരു ബിരിയാണി കഴിക്കാം എന്തേ…

: എന്ന വാ… കണ്ണൂരിന്റെ ബിരിയാണി എങ്ങനുണ്ടെന്ന് നോക്കട്ടെ…

: വാഴയിലയിൽ പൊതിഞ്ഞ നല്ല ചിക്കൻ ധം ബിരിയാണി കിട്ടുന്ന ഒരു ഹോട്ടലുണ്ട്… എന്റെ മോളെ… പറയുമ്പോ തന്നെ വായിൽ വെള്ളമൂറുന്നു…

: അത്രയ്ക്ക് ഭയങ്കരമാണോ…സ്വന്തം നാടാണെന്ന് വച്ചിട്ട് ഇങ്ങനെ തള്ളല്ലേ ഹരിയേട്ടാ

: നീ വാ…

വാഴയിലയിൽ പൊതിഞ്ഞ ധം ബിരിയാണിയുടെ മണം മൂക്കിലടിച്ചതും സ്വപ്നയുടെ കണ്ണുകൾ പാതിയടഞ്ഞു. ആസ്വദിച്ച് മണത്തശേഷം അവൾ ഹരിയുടെ മുഖത്തേക്ക് നോക്കി…

: ഇപ്പൊ എങ്ങനുണ്ട്….. ഇനി കഴിച്ചു നോക്ക്… ഇതുപോലെ മണവും നെയ്പ്പറ്റും രുചിയുമുള്ള ബിരിയാണിയൊന്നും നീ ജീവിതത്തിൽ കഴിച്ചിട്ടുണ്ടാവില്ല…

: കഴിച്ചിട്ട് പറയാം ട്ടോ…

സ്വപ്ന ഓരോ പിടി വാരി വായിലേക്ക് വയ്ക്കുന്നതും നോക്കി ഹരിയും ആസ്വദിച്ച് കഴിച്ചു. കഴിച്ചുകഴിഞ്ഞ് ഹരി വച്ചു നീട്ടിയ ഒരു ഗ്ലാസ് ചൂട് വെള്ളം കുടിച്ചപ്പോഴേക്കും സ്വപ്നയുടെ വയറും മനസും നിറഞ്ഞു….

: ഇനി പോകാം…

: ഹരിയേട്ടാ… എന്നാലും അവരെങ്ങനാ അത് ഉണ്ടാക്കുന്നേ… എന്താ ഒരു ടേസ്റ്റ്.. ആ അച്ചാറിന് പോലും ഒരു പ്രത്യേക ടേസ്റ്റാണ്..  സമ്മതിച്ചു മോനെ..

: ഞാൻ ചെറുപ്പം മുതൽ കഴിക്കാറുണ്ട് ഇവിടെനിന്ന്… അന്ന് അച്ഛനും അമ്മയ്ക്കും നടുവിലിരുന്ന് കഴിച്ച ബിരിയാണിയുടെ അതേ ടേസ്റ്റാണ് ഇന്നും അതിന്.

: അപ്പൊ കണ്ണൂർ ഞാൻ വിചാരിച്ചപോലല്ല അല്ലെ..

: നീ എന്തൊക്കെ കാണാൻ കിടക്കുന്നു പെണ്ണെ…

നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി ശാന്തമായൊഴുകുന്ന പുഴകളും കടന്ന് ഹരി തന്റെ അമ്മവീട്ടിലേക്ക് വണ്ടിയോടിച്ചു കയറ്റി… വടിയുടെ ശബ്ദം കേട്ടയുടനെ അമ്മാവനും അമ്മായിയും വീടിന്റെ പുറകിൽ നിന്നും മുറ്റത്തേക്ക് ധൃതിയിൽ നടന്നുവന്നു… ഹരിയുടെ വണ്ടി കണ്ടയുടനെ രണ്ടുപേരും സന്തോഷംകൊണ്ട് മതിമറന്നു. കാലം കുറച്ചായേ ഹരി ഇങ്ങോട്ടൊക്കെ വന്നിട്ട്…

: മുതലാളിക്ക് ഇവിടേക്കുള്ള വഴിയൊക്കെ ഓർമയുണ്ടോ…

: അമ്മായി തുടങ്ങിയല്ലോ…. ആദ്യം ഞങ്ങളെയൊന്ന് വീട്ടിലേക്ക് ക്ഷണിക്കെടോ…

: നീ പോടാ…. മോള് വാ… അവന് അമ്മാവന്റെ കൂടെ പറമ്പിലൊക്കെ നടന്നിട്ടേ അകത്തേക്ക് കയറൂ…

: അങ്ങനങ്ങു പോവല്ലേ…. ആളെ പരിചയപ്പെടണ്ടേ….

: നീ കഷ്ടപ്പെടണ്ട… ഞങ്ങൾക്കറിയാം.. അല്ലേടി സുമതീ..

: ഓഹ്… എന്ന അങ്ങനാവട്ടെ…

അമ്മാവനെ കെട്ടിപിടിച്ച് ആശ്ലേഷിച്ച ശേഷം ഹരി അമ്മാവനുമൊത്ത് തൊടിയിലേക്കിറങ്ങി. സുമതി പുതിയ മോളെ കിട്ടിയ സന്തോഷത്തിൽ സ്വപ്നയെ താഴത്തും തലയിലും വയ്ക്കാതെ സ്നേഹിക്കുന്നുണ്ട്. സ്വപ്നയുടെ സാധനങ്ങളൊക്കെ ഒരു മുറിയിലേക്ക് വച്ച് സ്വപ്നയെ കുളിക്കാൻ പറഞ്ഞുവിട്ടിട്ട് സുമതി തന്റെ പിറക്കാത്ത മകന്റെ വിശേഷങ്ങൾ തിരക്കുവാനായി പുറത്തേക്കിറങ്ങി.

: എന്റെ ഹരീ…എവിടുന്ന് ഒപ്പിച്ചെടാ നീയീ കൊച്ചിനെ…. അമ്മായിക്ക് ഇഷ്ടായി.. നല്ല സുന്ദരി മോള് …

: എന്റെ സുമതീ നീയാ കൊച്ചിനെ കണ്ണുവയ്ക്കല്ലേ…

: അമ്മായി പറയട്ടെ വാസൂട്ടാ…

: അവള് സമ്മതിച്ചില്ലെന്നല്ലേ നീ ഇന്നലെ വിളിച്ചപ്പോ പറഞ്ഞത്… നീ ആദ്യം അവളോട് കഥകളൊക്കെ പറഞ്ഞുനോക്ക്…

: എന്റെ അമ്മാവാ… അതൊക്കെ എപ്പോഴേ പറഞ്ഞു…പിന്നെ വേറൊരു കാര്യം… അമ്മായിയെപോലെ പേടിത്തൂറിയൊന്നുമല്ല, ആള് നല്ല സ്ട്രോങ്ങാ…. കട്ടയ്ക്ക് കൂടെയുണ്ടാവുമെന്നാ പറഞ്ഞിരിക്കുന്നത്…

: എന്റെ ഹരീ… എനിക്ക് ഇപ്പോഴും പേടി തന്നെയാ… എത്ര വളർന്നാലും നീ എനിക്ക് ഇപ്പോഴും പഴയ കുട്ടി തന്നെയാ.. കുട്ടികളില്ലാത്ത ഞങ്ങൾക്ക് ദൈവമായിട്ടാ നിന്നെയും മോളെയും തന്നത്… നിങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ ഈ അമ്മായിക്ക് സഹിക്കില്ല.. അതുകൊണ്ട് എന്റെ മോൻ ആപത്തിലൊന്നും പോയി ചാടരുത്…

: എന്റെ അമ്മായീ…. ഞാനായിട്ട് ഒന്നും ചെയ്യില്ല.. കടിച്ച പാമ്പിനെകൊണ്ട് തന്നെ വിഷം ഇറക്കുന്നത് അമ്മായി കണ്ടോ..

: ഡാ ഹരീ… നീ പോയി കുളിച്ച് ഫ്രഷായിട്ട് വാ… അവളിങ്ങനെ പലതും പറയും…

സ്വപ്നയും ഹരിയും കുളിയൊക്കെ കഴിഞ്ഞ് ഉമ്മറത്തിരിക്കുകയാണ്. വീടിന്റെ ഒരു വശത്തുനിന്ന് നോക്കികയാൽ കാണുന്നത് പരന്നു കിടക്കുന്ന നെൽവയലാണ്. അമ്മാവൻ നട്ടുനനച്ചു വളർത്തിയിരുന്ന പലവിധങ്ങളായ കായ്കനികൾ വേറെയും. സ്വപ്നയെകൂട്ടി നാട്ടുവഴികളിലൂടെ ഒരു നടത്തമായാലോ എന്ന് ഹരി മനസ്സിൽ ചിന്തിച്ചതും സ്വപ്ന അതേ ആവശ്യവുമായി വന്നു. കൊയ്ത്തുകഴിഞ്ഞ പാടത്ത് വെള്ളരിയും വെണ്ടയും ചീരയും സമൃദ്ധമായി വളർന്നിട്ടുണ്ട്. സിറ്റിയിൽ ജനിച്ചു വളർന്ന സ്വപ്നയ്ക്ക് ഇതൊക്കെ അന്യമാണ്. സമൃദ്ധമായി വിളിഞ്ഞുനിൽകുന്ന പാടത്തിന് നടുവിലൂടെയവൾ നടന്നു.

: എടി പെണ്ണേ… ഇതെങ്ങോട്ടാ ഈ ചാടി ചാടി പോവുന്നെ…

: ഹരിയേട്ടാ നോക്കിയേ…. എന്താ ഭംഗി ഇതൊക്കെ ഇങ്ങനെ തഴച്ചു വളർന്നത് കാണാൻ….

: ഇതൊക്കെ നിന്റെ സിറ്റി ലൈഫിൽ കാണാൻ കിട്ടുമോ… ചെറുപ്പത്തിൽ ഞങ്ങൾ ഇവിടാ ബോള് കളിചോണ്ടിരുന്നത്…

: അടിപൊളി സ്ഥലം… എനിക്കിഷ്ടായി

: സ്ഥലം മാത്രമാണോ… അപ്പൊ എന്നെ ഇഷ്ടമായില്ലേ

: അത് ഞാൻ നേരത്തേ പറഞ്ഞില്ലേ…

: അങ്ങനെ പറഞ്ഞാൽ പോര…. മുഖത്തുനോക്കി പറ ഇഷ്ട്ടമായെന്ന്

: ഈ കളിക്ക് ഞാനില്ല…. ഇത് ഇത്തിരി കഷ്ടമുണ്ട്

: ഓഹ് ഒരു നാണക്കാരി വന്നിരിക്കുന്നു…. ഇഷ്ടമായെങ്കിൽ അത് തുറന്നു പറയെന്നേ

: അത് ഞാൻ പറയാം… അവസാനം ലാലേട്ടൻ പറയിപ്പിച്ചപോലെ ആക്കരുത്..

: ഹേയ് ഈ പാടവരമ്പത്തുവച്ചോ… വേണേൽ വീട്ടിൽ ചെന്നിട്ട് കെട്ടിപിടിച്ച് പറഞ്ഞോ…

: അയ്യട…

: എന്ന വേണ്ട… സത്യം പറ…. ഈ സുന്ദരിക്കുട്ടിക്ക് എന്നെ ഇഷ്ടമായോ

: ഉം…. ഇനി ഈ കള്ളനെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല… എന്റെയാ… എന്റെ സ്വന്തം ഹരിയേട്ടൻ.. love you dear…

: എന്റെ പെണ്ണേ… നിന്നെ എടുത്തുപൊക്കി ഒന്ന് കൂവി വിളിക്കട്ടെ ഞാൻ

: ചതിക്കല്ലേ പൊന്നേ……

പാടവരമ്പത്തൂടെ ഹരിയുടെ മുന്നിലായി നടക്കുന്ന സ്വപ്നയുടെ ആകാരവടിവ് നന്നായി ആസ്വദിച്ചുകൊണ്ട് ഹരി അവളുടെ പുറകെ നടന്നു. കൊത്തിവച്ച വെണ്ണക്കൽ ശില്പംപോലുള്ള അവളുടെ മേനിയിൽ മൃദുവായി തലോടാൻ അവന്റെ കൈകൾ കൊതിച്ചു. ഇളംകാറ്റിൽ അലക്ഷ്യമായി പാറിനടക്കുന്ന മുടിയിഴകൾക്ക് പോലും എന്ത് ചന്തമാണ്. അവിടത്തെ കാറ്റിനുപോലും സ്വപ്നയുടെ മണമാണ്. നടത്തത്തിനിടയിൽ ഇടയ്ക്ക് തിരിഞ്ഞുനോക്കുന്ന അവളുടെ മാൻപേട മിഴികൾ ഹരിയുടെ ഹൃദയം കൊത്തിവലിക്കുന്നുണ്ട്.

: എന്റെ സ്വപ്നേ… നീയിങ്ങനെ നോക്കല്ലേ മുത്തേ….

: എന്താണ് മോനെ…. ഒട്ടും കോൺട്രോളില്ല അല്ലെ..

: സത്യായിട്ടും ഇല്ലെടി…. എത്രയെത്ര പെൺപിള്ളേരെ കണ്ടിട്ടുണ്ട്…പക്ഷെ അവർക്കൊന്നുമില്ലാത്ത എന്തോ ഒന്ന് നിനക്കുണ്ട്

: മതി മോനെ സുഖിപ്പിച്ചത്…. അത്രയ്ക്ക് കൊതിയാവുന്നുണ്ടെങ്കിൽ എന്തിനാ വച്ച് താമസിപ്പിക്കുന്നത്, വേഗം കെട്ടിക്കൊണ്ട് വന്നൂടെ

: വേണ്ടിവരും…. നീ മനുഷ്യനെ കൊതിപ്പിച്ചു നിർത്തുവല്ലേ..

തല തിരിച്ച് ഹരിയെനോക്കി കൊഞ്ഞനംകുത്തിയ അവളുടെ കാലൊന്ന് തെറ്റിയതും പുറകിലേക്ക് മലർന്ന് വീണതും ഒരുമിച്ചായിരുന്നു. ഹരിയുടെ ദേഹത്തേക്ക് വീഴാൻപോയ സ്വപ്നയെ അവൻ തന്റെ കൈകളിൽ ഭദ്രമാക്കി. ഹരിയുടെ കൈകളിൽ അമർന്ന സ്വപ്നയെ അവൻ ഇരുകൈകൊണ്ടും എടുത്തു പൊക്കി മുന്നോട്ട് നടന്നു. അവന്റെ കഴുത്തിലൂടെ കൈയ്യിട്ട് പിടിച്ച അവൾ ആ കണ്ണുകളിലേക്ക് നോക്കി നിന്നു. അവളുടെ ചുണ്ടിൽ വിടർന്ന പുഞ്ചിരിനോക്കി ഹരി ഉമ്മ യെന്ന് കാട്ടിയതും  പെണ്ണിന്റെ നുണക്കുഴി ചേലുള്ള കവികുളകിൽ നാണം മിന്നിമറഞ്ഞു.

: എന്തൊരു ഭാരമാടി നിനക്ക്… എന്റെ കൈ കഴച്ചല്ലോ

: ചുമ്മാ പറയല്ലേ…..കാണാൻ നല്ല തടിമിടുക്കുണ്ടല്ലോ… ഇതൊക്കെ വെറും പൊള്ളയായിരുന്നോ…

: ഇറങ്ങെടി കാന്താരി…

: ദുഷ്ടൻ….

പാടത്തിന് ഓരത്തായി വാനംമുട്ടെ വളർന്നുനിൽക്കുന്ന തെങ്ങിൻ തോപ്പിന് മുകളിലൂടെ കൂട്ടമായി പറന്നകലുന്ന പറവകളെ നോക്കികൊണ്ട് അവർ നടന്നു. സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് യാത്രയാവുന്ന നേരംനോക്കി പാടത്തേക്കിറങ്ങിയവർ പച്ചക്കറികൾ നനയ്ക്കുന്ന തിരക്കിലാണ്. താൽക്കാലികമായി കുത്തിയ കുളത്തിൽ നിന്നും നിറച്ച ബഹുവർണ കുടങ്ങളുമേന്തി അമ്മമാർ തങ്ങളുടെ കൃഷിയിടത്തിലേക്ക് വരിവരിയായി നടക്കുന്നത് കാണാം. അവർക്ക് വഴികാട്ടിയെന്നപോലെ കുട്ടികുറുമ്പന്മാരുമുണ്ട്. ഹരിയെ കണ്ടതോടെ എല്ലാവരുടേയും ശ്രദ്ധ ഹരിയിലേക്കായി. കുറേ നാളായി ഹരി തന്റെ നാട്ടുകാരെയൊക്കെ കണ്ടിട്ട്. എല്ലാവരോടും കുശലം പറഞ്ഞ് സ്വപ്നയെ അവർക്കുമുന്നിൽ പരിചയപ്പെടുത്തി പരസ്പരം വിശേഷങ്ങൾ പങ്കുവച്ചു. തിരിച്ച് വീട്ടിലേക്ക് നടക്കാൻ നേരം സ്വപ്നയുടെ കയ്യിൽ ഓരോ കെട്ട് പച്ചക്കറികൾ കൊടുത്തുവിട്ട അമ്മമാരുടെ സ്നേഹം നാട്ടിൻപുറത്തിന്റെ ഇന്നും നിലനിൽക്കുന്ന നന്മയിൽ ഒന്നുമാത്രം.

: ഹരിയേട്ടാ… നമ്മൾ അവർക്ക് പൈസ കൊടുത്തില്ലല്ലോ…അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ലേ

: ഈ സ്നേഹത്തിന് മൂല്യം കൽപ്പിക്കാൻ ആവില്ല… ഇത് തരുമ്പോൾ ആ മുഖത്ത് ഉണ്ടായ പുഞ്ചിരി കണ്ടോ… പൈസ കൊടുത്താൽ ചിലപ്പോ ആ പുഞ്ചിരി മായും…ഇവരൊക്കെ സാധാരണ മനുഷ്യരാണ്… ഒന്നും തിരിച്ച് പ്രതീക്ഷിച്ചിട്ടല്ല ഇതൊക്കെ ചെയ്യുന്നത്… അവരുടെ സന്തോഷത്തിന്റെ ഒരംശം നമ്മളുമായി പങ്കിട്ടെന്ന് മാത്രം..

കയ്യിൽ  ചീര, വെണ്ട, വെള്ളരിയൊക്കെയായി വരുന്ന രണ്ടുപേരെയും കണ്ട് സുമതിയും വാസുവും പരസ്പരം മുഖത്തോട് മുഖം നോക്കി..

: നിങ്ങള് പച്ചക്കറി പറിക്കാൻ പോയതാണോ…

: അല്ല അമ്മായീ.. ഇതൊക്കെ ഒരു ചേച്ചി തന്നതാ…

: ആരാടാ ഹരീ..

: ഇത് എല്ലാരും കൂടി തന്നതാ… ഷീജേച്ചിയാ എല്ലാം കെട്ടാക്കി ഇവളുടെ കയ്യിൽ കൊടുത്തത്

………..

അത്താഴത്തിന് സമയമായപ്പോഴേക്കും ഫ്രഷ് പച്ചക്കറിയും, വീട്ടിൽ തന്നെയുള്ള നാടൻ കോഴിയും അമ്മായിയുടെ കൈപ്പുണ്യത്തിൽ പലതരം വിഭവങ്ങളായി തീന്മേശയിലേക്ക് നിരന്നു. ചപ്പാത്തിയും ചോറും മീൻ വറുത്തതും എല്ലാമുണ്ട്. ഉച്ചയ്ക്ക് ഊണിന് രണ്ടുപേരും ഉണ്ടാവുമെന്ന് കരുതി വാസു മാഷ് രാവിലെതന്നെ മാർക്കറ്റിൽ പോയി മീനൊക്കെ വാങ്ങി കൊണ്ടുവന്നിരുന്നു. ഉച്ചയ്ക്ക് പുറത്തുനിന്നും കഴിച്ചതിന്റെ പരിഭവം അമ്മായി പറയുകയുണ്ടായി…

: നിങ്ങൾ രണ്ടാളും ഊണൊക്കെ കഴിഞ്ഞ് ഉറക്കമായിരിക്കില്ലേ.. അതാ ഞങ്ങൾ പുറത്തുനിന്ന് കഴിച്ചത്

: ഇങ്ങനായിരിക്കും ഇവൻ മോളോട് പറഞ്ഞത് അല്ലെ…

: ആഹ്…

: അപ്പൊ ഉച്ചയ്ക്ക് ഇലയിൽ പൊതിഞ്ഞ ബിരിയാണി ആയിരിക്കും രണ്ടാളും കഴിച്ചത് അല്ലേ….. എന്റെ മോളേ ഇവൻ കള്ളം പറഞ്ഞതാ… ഇവന് കണ്ണൂരെത്തിയാൽ ആ ഹോട്ടലിൽ പോയില്ലെങ്കിൽ സമാധാനമുണ്ടാവില്ല..

: ദുഷ്ടൻ… പക്ഷെ ബിരിയാണി ഒരു രക്ഷയുമില്ല…

കഴിച്ചുകഴിഞ്ഞ് എല്ലാവരും കൂടി ഉമ്മറത്തിരുന്ന് ഒത്തിരിനേരം സംസാരിച്ച ശേഷമാണ് കിടക്കുവാനായി പോയത്. ഹരിയുടെ മുറി മുകളിലത്തെ നിലയിലാണ്. സ്വപ്ന താഴത്തെ മുറിയിലാണ് കിടക്കുന്നത്. കിടന്ന് കുറച്ചുകഴിഞ്ഞപ്പോൾ ഹരി സ്വപ്നയുടെ ഫോണില്ലേക്ക് വിളിച്ചു. രണ്ടിണക്കുരുവികൾ ഹൃദയം കൈമാറാൻ തുടങ്ങിയിട്ട് ഒത്തിരി നേരമായി..

: ഒരു വീട്ടിൽ ഉണ്ടായിട്ടും എന്തിനാ മുത്തേ ഇങ്ങനെ ഫോണിൽ കൂടി കിന്നരിക്കുന്നേ.. ഞാൻ റൂമിലേക്ക് വരട്ടെ

: സാറിന്റെ പൂതി കൊള്ളാലോ…

: എന്നാ നീ മുകളിലേക്ക് വാ.. നമുക്ക് ബാൽക്കണിയിൽ ഇരിക്കാം..

: ഞാൻ വരില്ല… ബാക്കിയൊക്കെ രാവിലെ പറഞ്ഞാൽ മതി

: എന്താടി മുത്തേ… ഞാൻ ഒന്നും ചെയ്യില്ല.. ഒന്ന് തൊട്ടുപോലും നോക്കില്ല

: ആ പേടിയൊന്നും എനിക്കില്ല… പക്ഷെ ശബ്ദം കേട്ട് അമ്മായി ഉണർന്നാലോ..

: ഹേയ്… ഇനി കാലത്ത് പശുവിനെ കറക്കാനല്ലാതെ അവരെണീക്കില്ല…രണ്ടാളും ഉറങ്ങിയാൽ ശവമാണ്…

: ഉം… എന്ന താഴേക്ക് വാ.. എനിക്ക് ഒറ്റയ്ക്ക് വരാൻ പേടിയാണ്.. അല്ലെങ്കിൽ ഞാൻ ലൈറ്റ് ഇടട്ടെ…

: വേണ്ട വേണ്ട.. നീ വാതിൽ തുറക്ക്…

വാതിൽ തുറന്നതും മൊബൈലിന്റെ വെട്ടത്തിൽ തിളങ്ങുന്ന ഹരിയുടെ മുഖമാണ് സ്വപ്ന കാണുന്നത്. അവളുടെ കൈപിടിച്ച് പടികൾ കയറിയ ഹരി ബാൽക്കണിയിലെ നിലാവെളിച്ചത്തിലേക്ക് സ്വപ്നയെ ആനയിച്ചു. നിലാവെളിച്ചത്തിൽ ഹരിയെ കണ്ടയുടനെ സ്വപ്നയ്ക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല… അവൾ ഹരിയെ അടിമുടിയൊന്ന് നോക്കി…

: എടി എടി മെല്ലെ ചിരിക്ക്… അതിനും മാത്രം എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ..

: ഹേയ് ഒന്നുമില്ല.. ഈ കോലം കണ്ടിട്ട് ചിരിച്ചതാ.. ഓഫീസിൽ കാണുന്ന ഹരിയേട്ടനെയും കുട്ടിനിക്കറിട്ട ഹരിയേട്ടനെയും ഓർത്ത് ചിരിച്ചുപോയതാ…

: ഓഹ് അങ്ങനെ…. നീയും മോശമൊന്നുമല്ലല്ലോ…

: എന്റേത് നീളം കുറഞ്ഞ പാന്റല്ലേ.. ഇതിനെന്താ കുഴപ്പം

: ഒരു കുഴപ്പവുമില്ല…പക്ഷെ ബനിയനും കുട്ടിപാന്റുമിട്ട് നിൽക്കുന്ന പെണ്ണിനെ കാണുമ്പോ കെട്ടിപിടിച്ചൊരു ഉമ്മ തരാൻ തോന്നുന്നുണ്ട്..

: ഹരിയേട്ടന്റെ കോലം കണ്ടാലും അങ്ങനൊക്കെ തോന്നും..

: എന്റെ മുത്തേ.. പിന്നെ എന്തിനാടീ മടിക്കുന്നേ.. നീയിങ്ങട് വന്നേ

: നിക്ക് നിക്ക്.. ഇതെങ്ങോട്ടാ…. ഈ നഖം കണ്ടോ..? നുള്ളി ഇറച്ചി ഞാൻ എടുക്കും.. എന്തൊരു ആർത്തിയ ഇത്

: ഇല്ലാതിരിക്കുമോ… ഇതുപോലൊരു സുന്ദരിപ്പെണ്ണ് എന്നെ പിടിച്ചോന്നും പറഞ്ഞ് മുന്നിൽ നിൽക്കുമ്പോ പിന്നെ…

: അയ്യടാ…ആദ്യം മോനെന്നെ താലികെട്ടി കൂടെ കൂട്ട്.. എന്നിട്ട് മതി ആക്രാന്തമൊക്കെ…

: മതി… അത്രയേ വേണ്ടൂ… ഒരുമ്മയെങ്കിലും തന്നൂടെ

ഇതും പറഞ്ഞ് സ്വപ്നയുടെ വഴക്കുകേൾക്കാൻ കാതോർത്തിരുന്ന ഹരിയെ ഞെട്ടിച്ചുകൊണ്ട് അവൾ ഹരിയുടെ വലതുകൈ പിടിച്ചുയർത്തി അവന്റെ കയ്യിൽ ചുണ്ട് ചേർത്തുപിടിച്ച് കണ്ണുകൾ മുകളിലേക്കാക്കി അവന്റെ കണ്ണുകളിലേക്ക് നോക്കിനിന്നു..

: മതിയോ…

: ഉം.. തൽക്കാലം ഇതുമതി.. ബാക്കി ഞാൻ വഴിയേ എടുത്തോളാം ട്ടോ…

……/……./……./……

രാത്രി വൈകുന്നതിനുമുൻപ് വീട്ടിലെത്തിയ അന്നാമ്മ കുളിച്ചൊരുങ്ങി അവറാച്ചന്റെ കൂടെയിരുന്ന് ഓരോ ബിയറും കുടിച്ച് ഹരിയെക്കുറിച്ച് വാചാലയായി. കിടപ്പിലാണെങ്കിലും പണത്തോടുള്ള അവറാച്ചന്റെ ആർത്തി ഇനിയും അടങ്ങിയില്ല. എതിരാളികളെ വെട്ടിവീഴ്ത്തി സാമ്രാജ്യം കെട്ടിപ്പൊക്കി രാജപദവിയിൽ ഇരിക്കാനുള്ള അയാളുടെ ആഗ്രഹത്തിന് മാർഗം അയാൾക്കൊരു തടസമായിരുന്നില്ല ലക്ഷ്യമാണ് പ്രധാനം. ഹരിയുടെ പൗരുഷം, സ്പുടമായ വാക്കുകൾ, ദീർഘവീക്ഷണം..അങ്ങനെ അന്നാമ്മയുടെ മനം കവരാനുള്ള എല്ലാ യോഗ്യതകളും ഹരിക്കുണ്ടെന്ന് മനസിലാക്കിയ അവറാച്ചൻ അന്നമ്മയെ ഒന്നിളക്കിനോക്കി…

: എന്താടി മോളെ അന്നാമ്മേ… പിള്ളേരോടുള്ള നിന്റെ ആർത്തി ഇനിയും അടങ്ങിയില്ലേ… അവനെ നന്നായി ബോധിച്ചപോലുണ്ടല്ലോ

: ഉള്ളതാ ഇച്ചായാ…. എന്താ അവന്റെയൊരു ചന്തം.. നല്ല ഒത്ത ശരീരം.. അങ്ങനെ മൊത്തത്തിൽ ഒരു ആനച്ചന്തം

: ഗുണമുള്ള കാര്യത്തിനല്ലേ… ഞാൻ വേണേൽ കണ്ണടയ്ക്കാം.. നീ ഒന്ന് ശ്രമിച്ചുനോക്ക്

: ഇച്ചായന് വേണ്ടി അന്നാമ്മ എന്തും ചെയ്യും… എന്റെ ഇച്ചായൻ ആരുടെ മുന്നിലും തോൽക്കരുത്…

: അല്ലാതെ നിന്റെ ചക്കര കന്തിന്റെ തരിപ്പ് മാറ്റാൻ അല്ല അല്ലിയോ…

: ഈ ഇച്ചായന്റെ ഒരു കാര്യം… മതി കുടിച്ചത്, വന്നേ.. ഇനിയീ കരിമൂർഖന്റെ വിഷം ചീറ്റിക്കാതെ ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല

ബാൽക്കണിയിൽ നിന്നും അവറാച്ചന്റെ വണ്ടിയുന്തി മുറിയിലെത്തിയ അന്നാമ്മ മേരിയുടെ സഹായത്തോടെ അവറാച്ചനെ പിടിച്ച് കിടക്കയിൽ മലർത്തി കിടത്തി. മേരിയെ നോക്കി ഒരു കള്ളച്ചിരി പാസാക്കിയ ശേഷം കണ്ണുകൊണ്ട് അവളോട് പോകാൻ നിർദേശം കൊടുത്ത് അന്നാമ്മ അവറാച്ചന്റെ ദേഹത്തുനിന്നും തുണികൾ ഓരോന്നായി അഴിച്ചെടുത്തു. പെരുവിരലിൽ തുടങ്ങി തിരുനെറ്റിവരെ തന്റെ കരങ്ങളാൽ ഉഴിഞ്ഞ് അവറാച്ചന്റെ ചുണ്ടുകൾ വായിലാക്കി നുണയുന്ന അന്നാമ്മയുടെ കൈവിരലുകൾ അയാളുടെ കുണ്ണയിൽ പതുക്കെ തലോടി. അന്നാമ്മയുടെ തടിച്ച ചുണ്ടുകളുടെ രുചിയറിഞ്ഞ അവറാച്ചന്റെ കുണ്ണയിലേക്കുള്ള ചോരയോട്ടം കൂടി. ബലംവച്ചുവരുന്ന അയാളുടെ കുണ്ണയിൽ തലോടിക്കൊണ്ട് അന്നാമ്മ പതുക്കെ വൃഷണങ്ങൾ ഞെക്കിയുഴിഞ്ഞു. ബിയറിന്റെ നേർത്ത ലഹരിയിൽ കാമം തിളച്ചുപൊന്തിയ അന്നാമ്മ അവറാച്ചന്റെ ചുണ്ടുകൾ കടിച്ചൂമ്പി. അവളുടെ പരാക്രമം അവറാച്ചന്റെ കഴുത്തിലും രോമാവൃതമായ നെഞ്ചിലും തുടർന്നപ്പോൾ അയാളുടെ കുണ്ണ പൂർണ ബലവാനായി ഉയർന്നുപൊങ്ങി. അവറാച്ചന്റെ മുലക്കണ്ണുകളെ വായിലാക്കി നുണഞ്ഞ ശേഷം അവറാച്ചനുമുന്നിൽ മുലയും തള്ളിപ്പിടിച്ച് നിന്നുകൊണ്ട് അന്നാമ്മ അവളുടെ നൈറ്റ് ഡ്രെസ്സിന്റെ കെട്ടഴിച്ചതും മിനുമിനുങ്ങുന്ന  സിൽക്ക് കുപ്പായം അവളുടെ മുലകളെ തഴുകി തടിച്ചുകൊഴുത്ത തുടകളിലൂടെ ഊർന്ന് നിലത്തേക്ക് വീണു. അന്നാമ്മയുടെ മുന്തിരി വലിപ്പത്തിലുള്ള മുലക്കണ്ണ് മറയ്ക്കുവാനായി പേരിനൊരു പപ്പടവലിപ്പത്തിലുള്ള കപ്പ് ബ്രാ ഇട്ടിരിക്കുന്നു. ബ്രായുടെ കപ്പിന് വെളിയിലേക്ക് തുളുമ്പിനിൽക്കുന്ന മുലയിറച്ചി നോക്കി വെള്ളമിറക്കിയ അവറാച്ചനെ നോക്കി കാമക്കണ്ണുകളിറുക്കി ചുണ്ട് കടിച്ചുകൊണ്ട് അന്നാമ്മ അവളുടെ ബ്രായുടെ കെട്ട് പൊട്ടിച്ചു. പുറത്തേക്ക് തുളുമ്പിയ അവളുടെ തൂങ്ങിയാടുന്ന മുലകൾ രണ്ടും കയ്യിലെടുത്ത് ചേർത്തുപിടിച്ച് നാക്ക് നീട്ടി സ്വയം മുലക്കണ്ണുകളെ രുചിച്ചുനോക്കി അവറാച്ചനെ വശ്യമായി നോക്കി ചിരിച്ചുകൊണ്ട് അവൾ അയാളുടെ മുഖം മുലകൾക്കിടയിൽ ഒതുക്കി. ചതുപ്പിൽ മുഖം പൂഴ്ത്തിയതുപോലെ അവറാച്ചൻ കിടന്ന് പിടഞ്ഞു. മാംസളമായ അന്നാമ്മയുടെ മുലകൾക്കിടയിൽ കിടന്ന് ശ്വാസം മുട്ടിയ അവറാച്ചന്റെ കരിംകുണ്ണ മാത്രം തളരാതെ വെട്ടിവിറച്ചുകൊണ്ട് നിൽക്കുന്നു. അവറാച്ചന്റെ പിടച്ചിലിൽ ഹരം കയറിയ അന്നാമ്മ തന്റെ നേർത്ത പാന്റി വലിച്ചു പൊട്ടിച്ച് അയാളുടെ ദേഹത്ത് കയറിയിരുന്ന് തന്റെ തൂങ്ങിയാടുന്ന വലിയ മുലപിടിച്ച് അയാളുടെ വായിലേക്ക് കുത്തിനിറച്ചു. കറുത്ത മുന്തിരിപ്പഴംപോലുള്ള മുലക്കണ്ണ് കടിച്ചൂമ്പി വലിക്കുന്ന അവറാച്ചന്റെ നെഞ്ചിലിരുന്ന് അന്നാമ്മ തന്റെ പൂർത്തടം അയാളുടെ രോമാവൃതമായ മാറിലുരച്ചു. ഇരു മുലയും മാറിമാറി ഞെക്കിയുടച്ചുകൊണ്ട് അവറാച്ചൻ അന്നാമ്മയുടെ തഴമ്പുപിടിച്ച കന്തിനെ തരിപ്പിച്ചു നിർത്തി. അവറാച്ചന്റെ അരമുള്ള നാക്ക് അവളുടെ മുലകളെ തഴുകി. കടി മൂത്ത അന്നാമ്മ അവറാച്ചന്റെ നരച്ച മുടി കുത്തിപ്പിടിച്ച് അയാളുടെ മുഖത്തേക്ക് തുടയും പൊളിച്ചുവച്ച് ഇരുന്നതും അയാൾ തന്റെ ചുണ്ടുകൾ കൂർപ്പിച്ച് അന്നാമ്മയുടെ പൊളിഞ്ഞ പൂറിൽ അമർത്തിയുരച്ചു. അവറാച്ചന്റെ കട്ടിയുള്ള മീശയിൽ മുട്ടിയുരുമ്മി തെറിച്ചു നിൽക്കുന്ന കന്ത് അയാൾ കടിച്ചുവലിച്ചു. തത്തമ്മ ചുണ്ടോളം വലിപ്പമുള്ള അന്നാമ്മയുടെ കന്ത് വായിലാക്കി കടിച്ചൊതുക്കി ചുണ്ടുകൾക്കിടയിൽ ഇറുക്കി പിടിച്ച് ഊമ്പി വലിച്ചു. തന്റെ കെട്ടിയോന്റെ മുഖത്ത് കുണ്ടി പൊളിച്ചുവച്ചിരുന്ന് അയാളെക്കൊണ്ട് തന്റെ പൂറും കൂതിയും തീറ്റിക്കുന്ന അന്നാമ്മയുടെ ഉള്ളിലെ കാമചാലുകൾ പൊട്ടിയൊലിച്ചു. തന്റെ അടിമയെന്നോണം അവറാച്ചന്റെ മുഖത്തിരുന്ന് പൂറും കൂതിയും അയാൾക്ക് ശ്വാസം മുട്ടുന്നതുവരെ തീറ്റിച്ച അന്നാമ്മയുടെ പൂറിൽ നിന്നും ഒലിച്ചിറങ്ങിയ മൂത്രവും മദജലവും അവറാച്ചന്റെ മുഖത്ത് മുഴുവൻ തേച്ചുപിടിപ്പിച്ച് അവൾ തിരിഞ്ഞിരുന്ന് അയാളുടെ കുണ്ണയിൽ പിടുത്തമിട്ടു. അവറാച്ചന്റെ മുഖം അന്നമ്മയുടെ ചന്തി വിടവിൽ അമർന്നു. അയാളുടെ മുഖം മൂടാൻ മാത്രമുള്ള അന്നാമ്മയുടെ മാംസളമായ തുളുമ്പികളിക്കുന്ന ചന്തിയിൽ പിടിച്ചുടച്ചുകൊണ്ട് അവറാച്ചൻ അവളുടെ ചുവന്ന കൂതി തുള നക്കിവടിച്ചു. അരമുള്ള നാക്കിന്റെ തഴുകലിൽ അന്നാമ്മയുടെ കൂതിപൊട്ട് കൂമ്പിയടയുകയും വിടരുകയും ചെയ്യുമ്പോൾ അന്നാമ്മ അയാളുടെ കരിംകുണ്ണ തൊണ്ടയിലേക്ക് കുത്തിയിറക്കുന്ന തിരക്കിലാണ്. അന്നാമ്മയുടെ കൂതിത്തുളയുടെ മണത്തേക്കാൾ വലുതല്ല അവറാച്ചന് ഒരു അത്തറും. കുണ്ണ വായിലിട്ട് കടിച്ചും ചപ്പിയും ഉറിഞ്ചിവലിച്ചും അന്നാമ്മ അവളുടെ കിളവൻ കെട്ടിയോനെ ഹരംകൊള്ളിച്ചു.

: അന്നാമ്മോ… മതിയെടി കുഴലൂതിയത്… നീയൊന്ന് കേറി പൊതിച്ചേ…

: ഇച്ചായാ… ഇന്ന് എന്റെ പൂറ് കടിച്ചിട്ടു വയ്യ… പൂറിലേക്ക് കയറ്റി വയ്ക്കട്ടെ ഇവനെ

: പൂറിലോ അല്ല നിന്റെ തീട്ടക്കുണ്ടിയിലോ… എവിടാണെന്ന് വച്ചാൽ കേറ്റി തൊലിയിരിക്കെന്റെ അന്നേ…

: ആഹ്… ഇച്ചായാ… കടിക്കുന്നു മുത്തേ..

: ആ കൊച്ചു ചെറുക്കനെ കണ്ടപ്പോ തുടങ്ങിയതല്ലേ നിന്റെ കടി…. അവന്റെ കുണ്ണയാണെന്ന് കരുതി കേറ്റി പൊളിക്കെടി അവരാതി പൂറിമോളെ…

: അവനെ എന്തായാലും ഒതുക്കണം… എന്നാ പിന്നെ ഈ കടിമാറാത്ത കിളവിയുടെ പൂറിലേക്ക് ഒതുക്കുന്നതല്ലേ അച്ചായാ നല്ലത്… ആഹ്… ശ്…

അവറാച്ചന്റെ കുലച്ചുനിൽക്കുന്ന കുണ്ണമേലെ കയറി ഒറ്റയിരിപ്പിൽ ആ കരിംകുണ്ണയെ അവളുടെ പൂറുകൊണ്ട് വിഴുങ്ങി.. അവറാച്ചന്റെ മുഖത്തേക്ക് നോക്കി തന്റെ ഭീമാകാരമായ മുലകളെ പിടിച്ചുടച്ചുകൊണ്ട് അന്നാമ്മ കുണ്ണയിൽ കയറിയിറങ്ങി. ഓരോതവണ കുണ്ണയിൽ അമരുമ്പോഴും അന്നാമ്മയുടെ തടിച്ചുകൊഴുത്ത തുടകളും തുളുമ്പി നിൽക്കുന്ന ചന്തിയും അവറാച്ചന്റെ അരക്കെട്ടിൽ അമർന്ന് വീർത്തുകൊണ്ടിരുന്നു. വെള്ളം നിറച്ച ബലൂണുപോലെ അന്നാമ്മയുടെ മാംസക്കൊഴുപ്പ് തുളുമ്പികളിക്കുന്നത് കൺകുളിർക്കെ കണ്ടുകൊണ്ട് അവറാച്ചൻ അവളുടെ മുലയിലേക്ക് കൈകൾ നീട്ടി.

അവറാച്ചനിലേക്ക് ചായ്ഞ്ഞു വന്ന അന്നാമ്മയുടെ വലിയ മുലകളെ അയാൾ പിടിച്ചുടയ്ക്കുന്നതിനൊപ്പം അവളുടെ തടിച്ചുകൊഴുത്ത ചുവന്ന ചുണ്ടുകൾ അയാൾ വായിലാക്കി നുണഞ്ഞു. ചുണ്ടുകൾ പരസ്പരം നുണഞ്ഞുകൊണ്ട് അന്നാമ്മ കുണ്ണയിൽ പറന്നടിച്ചുകൊണ്ട് താണ്ഡവമാടുമ്പോൾ മുറിയിലാകെ അന്നാമ്മയുടെ മാംസക്കൊഴുപ്പ് അവറാച്ചന്റെ ദേഹത്ത് വന്നടിക്കുന്ന ശബ്ദമാണ് മുഴങ്ങി കേൾക്കുന്നത്. അവറാച്ചന്റെ കരിംകുണ്ണ കന്തിൽ ഉരഞ്ഞുകൊണ്ട് പൂറിന്റെ ആഴങ്ങളെ ഉഴുതുമറിക്കുമ്പോൾ  അന്നാമ്മയുടെ കാമരസം പൊട്ടിയൊലിച്ചു. അവളുടെ കൊഴുത്ത പൂറിൽ നിന്നും ഒലിച്ചിറങ്ങുന്ന പാൽപ്പാട അവറാച്ചന്റെ കരിംകുണ്ണയെ വെള്ളപൂശി. മദജലം പൊട്ടിയൊഴുകിയ ആവേശത്തിൽ അവൾ കുണ്ണയിൽ അമർന്നിരുന്ന് ശക്തിയായി കുതിച്ചുകൊണ്ട് അടിച്ചതും അവളുടെ പൂറിനെ തഴുകികൊണ്ട് അവറാച്ചന്റെ ചൂടുള്ള ശുക്ലം പുറത്തേക്ക് ചാടി…

: ഹൂ… എന്റെ ഇച്ചായോ…അന്നാമ്മയ്ക്ക് സുഖിച്ചു കേട്ടോ…

: എന്നതാടി… നിനക്ക് ഇത്രേം കഴപ്പുണ്ടായിരുന്നോ…

: ഒന്ന് പോ ഇച്ചായാ.. അയ്യോടാ ഇവൻ തളർന്നോ… അപ്പൊ എന്റെ തീട്ടക്കുണ്ടി പൊളിക്കണ്ടേ…

: എടി പെണ്ണേ… നിന്റെ കടിയിനിയും തീർന്നില്ലേ.. എനിക്കിനി വയ്യെടി അന്നാമ്മോ.. ഇന്നിപ്പോ മൂന്നാമത്തെ കറവയാ നിന്റെ പൂറിലേക്ക് ചുരത്തിയത്..

: കള്ള കിളവാ… ഇന്ന് ആരെയാ പൂശിയത്

: ഓഹ്…കാലത്ത് ഷേർലി നിലം തുടക്കാൻ വന്നതാ…പിന്നെ വൈകുന്നേരം ആയപ്പോ മേരിയുടെ വക എണ്ണതേച്ചൊരു കുളിയും…

: എന്ന ഞാൻ പോയി മേരിയെ ഇങ്ങോട്ട് വിടാം… അവളാവുമ്പോ ഇച്ചായനെ കഴുത്തി വൃത്തിയാക്കി സുഖിപ്പിച്ച് കിടത്തും… ഞാൻ നമ്മുടെ ഷേർളി ഉറങ്ങിയോന്ന് നോക്കട്ടെ…

: എന്നാത്തിനാടി ഇപ്പൊ ഷേർളിയെ കാണുന്നേ …നിനക്ക് മതിയായില്ലേ

: അവളെ കാലിന്റെ ഇടയിൽ ഇറുക്കിപ്പിടിച്ച് പൂറ് തീറ്റിക്കുമ്പോ കിട്ടുന്ന സുഖമൊന്ന് വേറെത്തന്നാ എന്റെ ഇച്ചായോ…പിന്നെ അവക്കടെ കാടുപിടിച്ച പൂറിന്റെ മണമുണ്ടല്ലോ…. ഹോ…

മേരിയെ അവറാച്ചന്റെ മുറിയിലേക്ക് പറഞ്ഞുവിട്ട ശേഷം ഉറങ്ങാൻ കിടന്ന ഷേർളിയെ വിളിച്ചുണർത്തി അന്നാമ്മ മുറിയുടെ കതകടച്ചു….

(തുടരും)

❤️🙏

© wanderlust

a
WRITTEN BY

admin

Responses (0 )