-50% Intro price for the next 72 hours only!. Buy now →

Kambi stories

ഏട്ടത്തിയമ്മയും കുഞ്ഞേച്ചിയും 6 [യോനീ പ്രകാശ്‌]

ഏട്ടത്തിയമ്മയും കുഞ്ഞേച്ചിയും 6 Ettathiyamayum Kunjechiyum Part 6 | Author : Yoni Prakash [Previous Part]   ( ഇതുവരെ വന്ന എല്ലാ ഭാഗങ്ങളും 1000 ലൈക്കുകളും കടന്നു മുന്നേറുകയാണ്…എല്ലാ വായനക്കാരോടും സന്തോഷമറിയിക്കുന്നു.ഒപ്പം…ഒരു പുതിയ കഥ മനസ്സില്‍ വരുന്നുണ്ട്. അതും കൂടെ അങ്ങ് തുടങ്ങിയേക്കാം എന്നാണ് കരുതുന്നത്…..അതും ഒരു തുടര്‍ക്കഥ തന്നെയാവും…വായനക്കാരുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.) ഒറ്റ ഉറക്കം കൊണ്ടുതന്നെ നേരമങ്ങു വെളുത്തു പോയിരുന്നു. എണീറ്റ്‌ നോക്കിയപ്പോള്‍ കുഞ്ഞേച്ചി കിടക്കയിലില്ല. എപ്പോഴാണ് എണീറ്റ് പോയതെന്നറിയില്ല. […]

0
1

ഏട്ടത്തിയമ്മയും കുഞ്ഞേച്ചിയും 6
Ettathiyamayum Kunjechiyum Part 6 | Author : Yoni Prakash

[Previous Part]

 

( ഇതുവരെ വന്ന എല്ലാ ഭാഗങ്ങളും 1000 ലൈക്കുകളും കടന്നു മുന്നേറുകയാണ്…എല്ലാ വായനക്കാരോടും സന്തോഷമറിയിക്കുന്നു.ഒപ്പം…ഒരു പുതിയ കഥ മനസ്സില്‍ വരുന്നുണ്ട്. അതും കൂടെ അങ്ങ് തുടങ്ങിയേക്കാം എന്നാണ് കരുതുന്നത്…..അതും ഒരു തുടര്‍ക്കഥ തന്നെയാവും…വായനക്കാരുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.)

ഒറ്റ ഉറക്കം കൊണ്ടുതന്നെ നേരമങ്ങു വെളുത്തു പോയിരുന്നു. എണീറ്റ്‌ നോക്കിയപ്പോള്‍ കുഞ്ഞേച്ചി കിടക്കയിലില്ല. എപ്പോഴാണ് എണീറ്റ് പോയതെന്നറിയില്ല. അവള്‍ കിടന്ന ഭാഗത്തെ വിരിപ്പൊക്കെ ചുളിഞ്ഞ് താറുമാറായിക്കിടപ്പാണ്.

തലേ രാത്രി ഓര്‍ത്തപ്പോള്‍ മനസ്സിലൊരു മഞ്ഞു മഴ പെയ്തു. കുഞ്ഞേച്ചിയുടെ ആ ഉള്ളുനിറഞ്ഞ സ്നേഹം പണ്ടേ അറിയാവുന്നതാണ്. പക്ഷെ,കരുതിയത്‌ പോലെ വെറുമൊരു സഹോദര സ്നേഹമല്ലായിരുന്നു അതെന്നത് തിരിച്ചറിയാന്‍ വൈകിപ്പോയി.…!

പ്രേമം…കുഞ്ഞേച്ചിയ്ക്ക് എന്നോട് പ്രേമമായിരുന്നു..! ആ ഓര്‍മയില്‍ തന്നെ എന്‍റെ രോമങ്ങളെഴുന്നു. അവള്‍ പറഞ്ഞത് വളരെ ശരിയാണ്… ഞാനൊരു പൊട്ടന്‍ തന്നെയായിരുന്നു..!

അല്ലെങ്കില്‍ എന്തുകൊണ്ട് ഇതുവരെ ആ കരിനീലക്കണ്ണുകളിലെ പ്രണയവര്‍ണങ്ങളെ തിരിച്ചറിഞ്ഞില്ല…കെട്ടിപ്പിടിക്കുമ്പോഴും ഒപ്പം ചേര്‍ന്നിരിക്കുമ്പോഴും തല്ലുകൂടുമ്പോഴുമൊക്കെ കാട്ടുന്ന ആ കരുതല്‍ ശ്രദ്ധിച്ചില്ല..!

ഓര്‍ക്കുന്തോറും അത്ഭുതവും ആനന്ദവും അടക്കാന്‍ കഴിയുന്നില്ല. ഒരു രാത്രി കൊണ്ട് എത്ര മനോഹരമായ മാറ്റമാണ് ജീവിതത്തില്‍ സംഭവിച്ചത്..! ഇന്നലത്തെ പകലും കാറ്റും പറഞ്ഞത് അവളെന്‍റെ പെങ്ങളാണ് എന്നായിരുന്നു.

എന്നാല്‍ ഇന്നത്തെ പ്രഭാതത്തിനൊരു പ്രണയകഥയാണ്‌ പറയാനുള്ളത്..! ഈ രണ്ട് പകലുകള്‍ക്കിടയിലെ ആ ഒരൊറ്റ രാത്രി എഴുതിച്ചേര്‍ത്ത ഒരു അതിമനോഹര പ്രണയ കഥ..!

ഒരായിരം ഉറവകളില്‍ നിന്ന് പ്രേമം ഊറി വന്നന്‍റെ ഹൃദയം നിറഞ്ഞു തുളുമ്പി. എന്‍റെ കുഞ്ഞേച്ചിയുടെ ആ തുടുത്ത സുന്ദരമുഖം കണ്മുന്നില്‍ കാണാന്‍ മനസ്സ് വല്ലാതെ വെമ്പി.

കിടക്കയില്‍ നിന്നും ചാടിയിറങ്ങി വാതിലിനു നേരെ ഓടുകയായിരുന്നു. യന്ത്രം കണക്കെ സാക്ഷകള്‍ വലിച്ചുതുറന്നു പുറത്തിറങ്ങി ഗോവണിയ്ക്കരികില്‍ എത്തിയപ്പോഴേ കേട്ടു താഴത്തെന്തോ പാത്രം വീഴുന്ന ശബ്ദം.

എന്റെ മുത്തിന്‍റെ സാമീപ്യം അടുത്തു തന്നെയുണ്ടെന്ന ഓര്‍മ്മ ഉള്ളിലൊരു കോരിത്തരിപ്പുണ്ടാക്കി.

രണ്ട് സ്റ്റെപ്പ് ഇറങ്ങിയതും ഞാന്‍ പെട്ടെന്ന് നിന്നു.
അവിടെ മറ്റൊരാളുടെ ശബ്ദം കൂടെ ഉയരുന്നതുപോലെ….ഉണ്ട്..വേറെ ആരോ കൂടെ ഉണ്ട്. അടുത്ത നിമിഷം അത് ശ്യാമേച്ചിയാണെന്ന് ഞാന്‍ മനസ്സിലാക്കി.

മനം വെറുത്ത് പടിക്കെട്ടിലിരുന്നു പോയി ഞാന്‍.

കുഞ്ഞേച്ചിയെ നല്ല ബോധത്തോടെ ഒന്ന് കെട്ടിപ്പിടിക്കാന്‍ തുള്ളിയാര്‍ക്കുകയായിരുന്നു മനസ്സ്.

ഒരു നിമിഷം കൊണ്ട് ഞാന്‍ ശ്യാമേച്ചിയെ വെറുത്തുപോയി. അവള്‍ക്ക് വന്നു കയറാന്‍ കണ്ട നേരം..!

വേറെ വഴിയോന്നുമില്ലാതിരുന്നതിനാല്‍ മനസ്സ് മറ്റൊരു ആശ്വാസം കണ്ടെത്തി. സാരമില്ല…ചിലപ്പോ‍ പെട്ടെന്ന് പോയേക്കാനും മതി.എന്തേലും സാധനം വാങ്ങിക്കാന്‍ വന്നതാവാനേ വഴിയുള്ളൂ.

ആ ഗ്യാപ്പില്‍ തലേന്നത്തെ ബിയറടി നടന്ന ഭാഗത്തൊന്നു പോയി നോക്കി. എല്ലാം വെടിപ്പാക്കിയിരിക്കുന്നു. പാവം…ഒന്ന് വിളിക്കാന്‍ പോലും മിനക്കെടാതെ സ്വയം എല്ലാം വൃത്തിയാക്കിയിരിക്കുന്നു.

രണ്ടോ മൂന്നോ എണ്ണം ബാക്കി ഉണ്ടായിരുന്നല്ലോ…അതെന്തു ചെയ്തോ ആവോ..!

താഴത്ത് നിന്ന് ശ്യാമേച്ചിയുടെ ഉച്ചത്തിലുള്ള ചിരി കേട്ടു. ഇന്നലെ അവള്‍ക്ക് വഴങ്ങിക്കൊടുത്തതില്‍ വല്ലാത്തൊരു മനസ്താപവും ദേഷ്യവും തോന്നി. ഇനി അവളുമായി യാതൊരു കണക്ഷനും വേണ്ട.

കുഞ്ഞേച്ചിയൊ ഏട്ടത്തിയമ്മയോ അറിഞ്ഞാ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല.

ഇതെന്താണ് ഈ ശവം പോകാത്തത്..മനസ്സ് വെറുത്തു പോകുന്നു.

എന്തായാലും മറ്റേ ബാല്‍ക്കണിയില്‍ പോയി നില്‍ക്കാം. ഇവിടെ നിന്നാല്‍ അവര്‍ പോകുന്നത് കാണാന്‍ കഴിയില്ല..

ഞാന്‍ പെട്ടെന്ന് തന്നെ തെക്ക് ഭാഗത്തെ എന്‍റെ മുറിയുടെ ബാല്‍ക്കണിയില്‍ പോയി നിന്നു. അവിടെയാകുമ്പോള്‍ മിസ്സ്‌ ആകില്ല. ആ നിഴല്‍ പോലും വ്യക്തമായി കാണാന്‍ പറ്റും.

സെക്കെണ്ടുകള്‍ക്ക് പോലും മുന്നോട്ടു നീങ്ങാല്‍ ഭയങ്കര മടി പോലെ..സമയമങ്ങോട്ടു പോകുന്നില്ല. വെറുതെ കണ്ണുകള്‍ അന്തരീക്ഷത്തിലൊക്കെ ഒന്ന് കറങ്ങി.

മാനമാകെ ഇരുണ്ടു കൂടി മൂടിക്കെട്ടി നില്‍പ്പാണ്. നല്ലൊരു മഴ പെയ്യാനുള്ള എല്ലാ സാധ്യതയുമുണ്ട്. പുലര്‍ച്ചെ എപ്പോഴോ മഴ പെയ്തിട്ടുണ്ട്.. പറമ്പിലൊക്കെ മഴവെള്ളം കെട്ടി നില്ക്കുന്നത് കാണാമായിരുന്നു.

ചുവരിലെ ക്ലോക്കിലേക്കൊന്നു നോക്കി. സമയം 9 ആവുന്നു. എന്നാല്‍ ഒരു ആറു മണിയുടെ ഭാവമാണ് അന്തരീക്ഷത്തിന്.

ഒരു പത്തു മിനിറ്റ് കൂടെ അവിടെത്തന്നെ നിന്നെങ്കിലും ശ്യാമേച്ചി പോകുന്നതിന്റെ ലക്ഷണമൊന്നുമില്ല.

ഇനി സമയം കളയുന്നതില്‍ അര്‍ത്ഥമില്ല. ഉള്ള സമയം കൊണ്ട് ബാക്കി പണിയൊക്കെ തീര്‍ത്തേക്കാം.

ഞാന്‍ ബാത്ത്റൂമിലേക്ക് നടന്നു.രാത്രിയില്‍ ഷവറിനു കീഴില്‍ കുഞ്ഞേച്ചിയെ കെട്ടിപ്പിടിച്ച് നിന്ന് കുളിച്ച ഓര്‍മ്മകളൊക്കെ മനസ്സിലേക്കോടിയെത്തി.

ആ ഓര്‍മ എന്നെ കൂടുതല്‍ ആവേശത്തിലാക്കി. മുക്കാല്‍ മണിക്കൂറില്‍ പല്ല് തേപ്പും ടോയ്‌ലറ്റില്‍ പോക്കും കുളിയുമെല്ലാം കഴിഞ്ഞു.

ബാത്ത്റൂമില്‍ നിന്നിറങ്ങിയ വഴിയ്ക്ക് തന്നെ വീണ്ടും ഗോവണിക്കരികില്‍ പോയി ചെവിയോര്‍ത്തു… ഇല്ല ഇപ്പോഴും പോയിട്ടില്ല.. സംസാരം കേള്‍ക്കാം.

കലിപ്പടക്കിക്കൊണ്ട് മുറിയിലേക്ക് നടന്നു. അലമാരയില്‍ നിന്ന് ആഷ് നിറമുള്ള ഖാദി മുണ്ടെടുത്ത് ഉടുത്തു. വീട്ടില്‍ സ്ഥിരമായി ഷോര്‍ട്ട്സ് ഉപയോഗിക്കുന്നത് കൊണ്ട് ലുങ്കിയൊന്നുമില്ല.

ഇത് തന്നെ കഴിഞ്ഞ ഓണത്തിന് അച്ഛന്‍റെ ഇഷ്ടത്തിന് വഴങ്ങി വാങ്ങിച്ചതാണ്.

ആ മുണ്ടങ്ങുടുത്തപ്പോള്‍ ശരിക്കും ഒരു ആത്മവിശ്വാസമൊക്കെ തോന്നി. ഞാനും ഒരു വലിയ ആണായത് പോലെ..!

ടീഷര്‍ട്ട് പലത് മാറി മാറിയിട്ടു നോക്കിയെങ്കിലും ഒന്നുമൊരു തൃപ്തി തരുന്നില്ല. പിന്നെ ഷര്‍ട്ട് തൂക്കിയിട്ട റോയിലേക്ക് തിരിഞ്ഞു. ഒരു കറുത്ത കോട്ടണ്‍ ഷര്‍ട്ട്‌ തിരഞ്ഞെടുത്ത് ധരിച്ചു നോക്കി. കൊള്ളാം ..കറുപ്പും ചാരക്കളറും നല്ല മാച്ചാണ്..!

ഇന്നലെ വരെ, ഉറുമ്പുണ്ടോ ചിലന്തിയുണ്ടോ എന്ന് പോലും നോക്കാന്‍ മിനക്കെടാതെ കയ്യില്‍ കിട്ടിയത് എടുത്തിട്ടോണ്ട് നടന്നിരുന്ന ഞാനാണ്.. എനിക്കിതെന്താണ് പറ്റിയത്.!

കുഞ്ഞേച്ചി ഒരൊറ്റ രാത്രി കൊണ്ട് എന്നെ എങ്ങനെയെല്ലാം മാറ്റിക്കളഞ്ഞെന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെട്ടു.

പിന്നാമ്പുറത്തൂന്ന്‍ എന്തോ ശബ്ദം കേട്ടു.

ഞാന്‍ ജനല്‍പ്പാളി അല്പം തുറന്നു നോക്കി. മനസ്സിലൊരു കുതിച്ചു ചാട്ടമുണ്ടായി. ശ്യാമേച്ചി പോകുകയാണ്.

തിരക്കിട്ട് മുണ്ടും മടക്കിക്കുത്തിക്കൊണ്ട് ഞാന്‍ പുറത്തേയ്ക്ക് നടന്നു..അല്ല ഓടി.എന്നാല്‍ വാതില്‍ കടന്നതും പെട്ടെന്ന്‍ നിന്നു പോയി.

കുഞ്ഞേച്ചി ദേ അവളുടെ മുറിയില്‍ നിന്നും ഇറങ്ങി വരുന്നു. ആ മുറിയില്‍ എന്നെ കാണാതെ വന്നപ്പോള്‍ ഇങ്ങോട്ട് വരികയായിരിക്കണം.

എന്നെക്കണ്ടതും അത്ഭുതം നിറഞ്ഞ കണ്ണുകളോടെ അവളവിടെത്തന്നെ തറഞ്ഞു നിന്നുപോയി.

എന്‍റെ ഹൃദയം പടപടാ മിടിച്ചു പോയിരുന്നു. അവളെ കാണാനുള്ള ആര്‍ത്തിയോടെ ഞാന്‍ അങ്ങോട്ടേയ്ക്ക് ഓടുമ്പോള്‍‍ അതേ മനസ്സോടെ അവളിങ്ങോട്ട് ഓടി വരുന്നു..!! ശരിക്കും പൂത്തുലഞ്ഞു പോയി ഞാന്‍.

“എന്‍റെ പൊന്നേ…എന്താ കുഞ്ഞേച്ചി ഈ കാണണേ….!”

ആ മുഖം അത്ഭുതം കൊണ്ട് വിടര്‍ന്നു മലര്‍ന്നു പോയി.

“ഈശ്വരാ…എന്തൊരു രസാ എന്‍റെ പൊന്നിനെ കാണാന്‍…ശരിക്കും ഒരു വലിയ ആളായപോലെണ്ട്…!”

ആശ്ചര്യഭാവത്തോടെ അവള്‍ താടിയ്ക്ക് കൈ കൊടുത്തു. ഞാന്‍ ഒരു ചെറിയ ചമ്മലോടെ അവളെ നോക്കി പുഞ്ചിരിച്ചു.

നോക്കിയിരിക്കെ ആ കണ്ണുകളിലെ ഭാവം പതിയെ പതിയെ മനോഹരമായ ഒരു പ്രണയഭാവത്തിലേക്ക് വഴുതി വീണു. ഒപ്പം മെല്ലെ എനിക്കരികിലേക്ക് നടന്നു വന്നു.

നെഞ്ചിടിപ്പ് ഒതുക്കി നിര്‍ത്തിക്കൊണ്ട് ഞാനാ വരവ് ആസ്വദിച്ചൊന്നു കണ്ടു.

ഇളം വയലറ്റ് കളറുള്ള ഒരു ടീഷര്‍ട്ടും മുട്ടിന് അല്പം കൂടെ താഴെവരെ ഇറക്കം വരുന്ന മഞ്ഞയില്‍ വയലറ്റ് പൂക്കളുള്ള സ്കേര്‍ട്ടും ആണ് വേഷം.

ഒത്തിരി അയഞ്ഞതല്ലാത്തതിനാല്‍ ആ അരക്കെട്ടിന്‍റെ വീതിയും തുടകളുടെ മുഴുപ്പുമൊക്കെ ഒരു പരിധിവരെ സ്കേര്‍ട്ടിനുള്ളില്‍ നിഴലിക്കുന്നുണ്ട്.

കഴുത്തില്‍ നൂല് പോലുള്ള ഒരു സ്വര്‍ണ്ണ മാലയുണ്ട്. അതാ കഴുത്തിനെ ചുറ്റിയങ്ങനെ കിടക്കുന്നത് മനം മയക്കുന്ന ഒരു കാഴ്ച്ച തന്നെയായിരുന്നു.

കനത്തില്‍ മഷിയെഴുതിയ ആ കണ്ണുകളില്‍ ഒരു നേരിയ പതറല്‍ ഒളിഞ്ഞിരിപ്പുണ്ടെങ്കിലും അതിനെ അതിമനോഹരമാക്കുകയാണ് ആ വശ്യ മധുരമായ ചിരി.

കൈകള്‍‍ പിന്നില്‍ കോര്‍ത്തു പിടിച്ച്, ഒരു പതിഞ്ഞ താളത്തിനൊപ്പിച്ചെന്ന പോലെ ശരീരം മെല്ലെ ആട്ടിയിളക്കിക്കൊണ്ട് പതുങ്ങിപ്പതുങ്ങി അവളെനിക്കരികിലെത്തി.

“എന്‍റെ അമ്പൂസിനെ ഇപ്പൊ കണ്ടാലുണ്ടല്ലോ….!”

അവള്‍ ഇരു കൈകളും മെല്ലെ എന്‍റെ തോളില്‍ വച്ചു. ആ വിടര്‍ന്ന കണ്ണുകളില്‍ പ്രേമം പതഞ്ഞൊഴുകി.

“ദേ..ഇങ്ങനങ്ങോട്ട് കടിച്ചെടുത്ത് തിന്നാന്‍ തോന്ന്വാ..!”

ഇളം കാറ്റ് പോലെ പതിഞ്ഞ സ്വരത്തില്‍ കാതരമായി മൊഴിഞ്ഞുകൊണ്ട് അവളുടെ തക്കാളിച്ചുണ്ടുകള്‍ എന്‍റെ ചുണ്ടുകളില്‍ ഒട്ടിച്ചേര്‍ന്നു.

ഒരു സ്വപ്നത്തിലെന്ന കണക്കെ എന്‍റെ ചുണ്ടുകള്‍ പിളര്‍ന്നു. അതിനിടയിലേക്ക് അവളുടെ തേനൂറുന്ന കീഴ്ച്ചുണ്ട് ഇഴഞ്ഞു കയറി.ആ അരക്കെട്ടിലൂടെ കൈകള്‍ പിണച്ചു വച്ചുകൊണ്ട് തൊലി കളഞ്ഞ റംബുട്ടാന്‍ പഴം പോലെ ഞാനത് മെല്ലെ മുത്തിയെടുത്തു.

അവളുടെ വലംകൈ മെല്ലെ എന്‍റെ പിന്‍ കഴുത്തിലൂടെ മുടിയിഴകള്‍ക്കുള്ളിലേക്ക് ഒഴുകി നീങ്ങി. ഇടംകൈ കൊണ്ട് എന്നെ ചുറ്റിപ്പിടിച്ച് ആ മാറോട് ചേര്‍ത്തു.

അവാച്യമായൊരു അനുഭൂതി കണ്‍പോളകളില്‍ ഭാരം നിറയ്ക്കുകയാണ്. പീലിയുഴിഞ്ഞുറക്കുന്നതുപോലെ മിഴികള്‍ മെല്ലെയടഞ്ഞു പോകുന്നു. ഒരു തിരക്കുമലട്ടാതെ,.. ഒരാശങ്കയാലും തീണ്ടപ്പെടാതെ,.. ഒരു ശബ്ദത്താലും ശ്രദ്ധയാകര്‍ഷിക്കപ്പെടാതെ..! പരസ്പരം ഇഴുകിപ്പുണര്‍ന്ന്‍ പരിസരം മറന്നങ്ങനെ നില്‍ക്കവേ‍ പ്രേമാര്‍ദ്രമായിത്തീര്‍ന്ന ഞങ്ങളുടെ ആ നിമിഷങ്ങള്‍ മിനിട്ടുകളിലേക്ക് നീണ്ടുപോയി.

പഞ്ഞിത്തൂളികള്‍ പോലെ മഞ്ഞുകണങ്ങള്‍ പൊഴിഞ്ഞു വീഴുന്ന ഏതോ ഒരു മലയോരത്ത് പക്ഷിത്തൂവലുകള്‍ കണക്കെ അങ്ങനെയങ്ങനെ പാറിപ്പറക്കുമ്പോള്‍ ജുബിന്‍ നോട്ടിയാലിന്‍റെ പ്രണയാര്‍ദ്രമായ ഈണം ഞങ്ങള്‍ക്ക് പിന്നണി പാടുന്നുണ്ടായിരുന്നു.

“തേരി ജാനേ കാ ഗം ..ഔര്‍ നാ ആനേ കാ ഗം
..ഫിര്‍ സമാനെ കാ ഗം ..ക്യാ കരേന്‍…!”

മെല്ലെ മെല്ലെ എന്‍റെ കണ്‍പോളകള്‍ തുറന്നു വന്നു. ബോധമണ്ഡലത്തിലേക്ക് നേരിയ വെളിച്ചം വന്നു പതിച്ചു. മഞ്ഞു പൊഴിയുന്ന മലയോരത്തില്‍ ചുവരുകളും ജനലുകളുമൊക്കെ തെളിഞ്ഞു വരാന്‍ തുടങ്ങി. ജുബിന്‍ നോട്ടിയാല്‍ പാടി നിര്‍ത്തിയിരുന്നു.

ഒരു നേര്‍ത്ത ചൂടുള്ള വായു മുഖത്തടിച്ചു കയറുന്നു. കുഞ്ഞേച്ചിയോട് ഒട്ടിപ്പിടിച്ച് നിന്ന്‍ ഞാനിതുവരെ അവളുടെ പവിഴാധാരങ്ങള്‍ നുണഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ‍എന്ന ബോധം പതിയെ തെളിഞ്ഞു വന്നു. സാവധാനം ഞാന്‍ യാഥാര്‍ത്ഥ ലോകത്തേക്ക് തിരിച്ചെത്തുകയായിരുന്നു.

ച്യൂയിംഗം വലിക്കുന്നത് പോലെ ഈമ്പി വലിച്ചു വിട്ടുകൊണ്ട് ഞാനാ ചുണ്ട് മോചിപ്പിച്ചു. അരക്കെട്ടിലെ ചുറ്റിപ്പിടുത്തമയച്ചു. ഞങ്ങളുടെ ദേഹങ്ങള്‍ പതിയെ വിട്ടുമാറി.

ആലസ്യത്താല്‍ ഉലഞ്ഞുപോയ കണ്ണുകള്‍ തുറന്നു കൊണ്ടവള്‍ തെല്ലൊരു നാണത്തോടെ ചിരിച്ചു. തിണര്‍ത്തു തുടുത്ത് പോയ ആ തളിര്‍ച്ചുണ്ടുകള്‍‍ക്കിടയിലൂടെ മുല്ലമൊട്ടു പോലുള്ള പല്ലുകള്‍ തെളിയുന്നത് കണ്ടപ്പോള്‍‍ എന്‍റെ ഹൃദയം അതേപോലെ പറിച്ചെടുത്തങ്ങു കൊടുക്കാന്‍ തോന്നിപ്പോയി.!

“അമ്പൂസേ…!”

മുത്തുകള്‍ പൊഴിയുന്നതുപോലെ ആ വിളി ഞാന്‍ കേട്ടു. അവളുടെ ഇരു കൈകളും എന്‍റെ കൈകളെ കോര്‍ത്തു പിടിച്ചു.

“അമ്പൂസിന് …മ്ഹും…അമ്പൂസിന് ഇപ്പൊ എന്തെങ്കിലുമൊക്കെ പറയാന്‍ തോന്നുന്നുണ്ടോ….കുഞ്ഞേച്ചിയോട്..?”

മടിച്ചു മടിച്ചാണ് ചോദ്യം. ഒപ്പം അലിഞ്ഞുരുകിപ്പോകുന്ന പോലെ വിഹ്വലമായൊരു നോട്ടവും.

എനിക്കാ മുഖത്ത് നിന്ന് കണ്ണെടുക്കാന്‍ പോലും പറ്റുന്നില്ല. വല്ലാത്തൊരു വശീകരണഭാവം. അവളാ ചോദ്യം കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷെ…അപ്പൊ എന്‍റെയുള്ളില്‍ അവളോട്‌ പറയാനായി വെമ്പി നില്‍ക്കുന്ന ഒരു കാര്യമുണ്ടായിരുന്നു.

ഞാനവളുടെ കൈ വിടുവിച്ചു. എന്തോ പ്രതീക്ഷയോടെയുള്ള ഒരു ചോദ്യഭാവം ആ മുഖത്തു വിരിഞ്ഞു. ഞാനാ തോളുകളില്‍ പിടിച്ചുകൊണ്ട് പയ്യെ അവളെ എന്‍റെ നെഞ്ചോട്‌ ചേര്‍ത്തുവച്ചു. ചെവിയെ മൂടി നിന്നിരുന്ന മുടിയിഴകള്‍ ഒതുക്കി മാറ്റി ഞാനെന്‍റെ ചുണ്ടുകള്‍ ആ കാതോരം ചേര്‍ത്തു.

“ഐ ലവ് യൂ…കുഞ്ഞേച്ചീ..!!”

അവളുടെ ദേഹം ഒന്ന് വിറ കൊണ്ടു. അടുത്ത നിമിഷം ആ കൈകള്‍ എന്നെ വരിഞ്ഞു മുറുക്കി. എന്‍റെ കഴുത്തിലും മുഖത്തുമൊക്കെ തുരുതുരാ ഉമ്മകള്‍ കൊണ്ട് മൂടി.

മൂക്ക് വലിച്ചു കയറ്റുന്ന ശബ്ദത്തോടൊപ്പം ചങ്കില്‍ കുടുങ്ങിപ്പോയ ഒരു ഗദ്ഗദത്തിന്‍റെ തിക്ക് മുട്ടല്‍ പോലൊരു ശബ്ദം അവളില്‍ നിന്ന്‍ പുറത്തു വന്നു.

ആ വാക്കുകള്‍ തന്നെയായിരുന്നു എന്നില്‍ നിന്നും കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്നത് എന്ന് ഒരു വാക്കിന്റെ പോലും സഹായമില്ലാതെ അവളെനിക്ക് മനസ്സിലാക്കിത്തന്നു..

ചുംബനമഴ തോര്‍ന്നു തുടങ്ങിയപ്പോള്‍ ഞാനാ മുഖം പിടിച്ച് എനിക്ക് അഭിമുഖമായി പിടിച്ചു നിര്‍ത്തി. എന്‍റെ കണ്ണുകളെ നേരിടാന്‍ ആവതില്ലാതെ ആ മിഴികള്‍ താഴ്ന്നു തന്നെ നിന്നു. നനഞ്ഞ കണ്‍പീലികള്‍ പടപടാ തുടിക്കുന്നത് കാണാമായിരുന്നു. പ്രേമസാക്ഷാത്ക്കാരത്തിന്റെ നിറവില്‍ അപ്പോള്‍ ആ ചുണ്ടിലൊരു പാല്‍പ്പുഞ്ചിരി വിടര്‍ന്നു.

സ്വപ്നങ്ങളില്‍ വന്നു പോകാറുള്ള ഊരും പേരും മുഖവുമില്ലാത്ത സുന്ദരിമാരില്‍ ഒരിക്കലെങ്കിലും കാണാന്‍ ആഗ്രഹിച്ചിരുന്ന ആ നില്പും ഭാവവുമൊക്കെയായിരുന്നു ഞാനപ്പോ എന്‍റെ കുഞ്ഞേച്ചിയില്‍ കണ്ടത്.…!

ചേര്‍ത്തു പിടിച്ച് നിറഞ്ഞ സ്നേഹത്തോടെ ഞാനാ ആ നെറ്റിയില്‍ ചുണ്ടുകളമര്‍ത്തി. ഒരു ആട്ടിന്‍കുട്ടിയെപ്പോലെ അവളെന്‍റെ നെഞ്ചിലേക്ക് പതുങ്ങിച്ചേര്‍ന്നു നിന്നു.

പെട്ടെന്ന് ജുബിന്‍ നോട്ടിയാലിന്‍റെ ഗാനം വീണ്ടുമുയര്‍ന്നു. ഞാനൊരു ഞെട്ടലോടെ ആ ശബ്ദം വന്ന ദിക്കിലേക്ക് നോക്കി. മുറിയിലെ ടേബിളിലിരുന്ന്‍‍ എന്‍റെ മൊബൈല്‍ റിംഗ് ചെയ്യുകയാണ്.

ഈശ്വരാ അപ്പൊ ഇത്തിരിമുമ്പ് കേട്ട ആ പിന്നണി ഗാനവും മൊബൈല്‍ റിംഗ് ശബ്ദമായിരുന്നോ..! ആ സമയത്തും ആരോ വിളിച്ചിട്ടുണ്ട്… പ്രണയലഹരിയിലലിഞ്ഞു പോയിരുന്നതിനാല്‍ മനസ്സിലായതേയില്ല.… ഞാന്‍ തിടുക്കത്തില്‍ അകത്തു കയറി മൊബൈല്‍ എടുത്തു നോക്കി.

നെന്മാറയിലെ ശേഖരന്മാമയുടെ നമ്പറാണ്. ഞാന്‍ പെട്ടെന്ന് അറ്റന്‍ഡ് ചെയ്തു. മറുതലയ്ക്കല്‍ അച്ഛന്‍റെ ശബ്ദമാണ് കേട്ടത്.

‘ഹാവൂ…മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ അമ്പുവേ…എവിടായിരുന്നു നീ..നിനക്കാ ഫോണോന്ന്‍ അടുത്ത് തന്നെ വച്ചാലെന്താ…!”

അപ്പൊ നേരത്തെയും വിളിച്ചത് അച്ഛന്‍ തന്നെയെന്നുറപ്പായി.

“അത് …ഞാന്‍ കുളിച്ചതായിരുന്നു ..!”

“ആഹ് ശരി ശരി…നിന്നെ കിട്ടാതായപ്പോ നിമ്മീടെ ഫോണിലേക്കും വിളിച്ചു നോക്കി.അവളും എടുക്കാതായപ്പോ ഞങ്ങള്‍ വല്ലാണ്ട് പേടിച്ചു പോയി…രണ്ട് പിഞ്ചുങ്ങളേം ഒറ്റക്കാക്കി പോന്നതല്ലേ..!”

“അത്..പിന്നെ കുഞ്ഞേച്ചി ചിലപ്പോ അടുക്കളയിലാവും…!”

“സാരമില്ല…ഇപ്പൊ സമാധാനമായി…ആ ശ്യാമ വന്നിരുന്നില്ലേ രാത്രീല്….ഞാന്‍ പറഞ്ഞേല്‍പ്പിച്ചിരുന്നല്ലോ..!”

കൂട്ട് കിടക്കാന്‍ ശ്യാമേച്ചിയെ ചട്ടം കെട്ടീട്ടാണ് അച്ഛനും മുത്തശ്ശനും പോയതെന്ന് എനിക്ക് അറിയാമായിരുന്നു.

“ഉണ്ണിയേട്ടന് ഭയങ്കര പനിയാണെന്ന്…അതോണ്ട് ശ്യാമേച്ചിയോട് വരണ്ടാന്നു പറഞ്ഞു..ഇവിടെ ഒരു കൊഴപ്പോം ഇല്ലച്ചാ…ഞങ്ങള്‍ക്ക് ഒരു പേടീമില്ല…പിന്നെ..അച്ഛന്‍ വരാറായോ…എപ്പോഴാ കാറും കൊണ്ട് വരണ്ടേ…?”

ആ സമയം എന്‍റെ പുറത്ത് കുഞ്ഞേച്ചിയുടെ തൂവല്‍ക്കെട്ട് പോലുള്ള ഭാരം പതിയെ വന്നമര്‍ന്നു .വയറിലൂടെ കയ്യിട്ട് ചുറ്റിപ്പിടിച്ച് കൊണ്ട് അവളെന്‍റെ തോളിലേക്ക് കവിളമര്‍ത്തി വച്ച് നിന്നു.

അച്ഛന്‍ പറയുന്നതെല്ലാം മൂളിക്കേള്‍ക്കുമ്പോഴും കുഞ്ഞേച്ചിയുടെ ആ ഇളം കരിക്കുകളുടെ സ്പര്‍ശനം പകര്‍ന്നു തരുന്ന സുഖം എന്നെ വല്ലാതെ തരളിതനാക്കുന്നുണ്ടായിരുന്നു.

അവളാവട്ടെ എന്‍റെ ശരീരത്തിന്‍റെ ചൂടിലലിഞ്ഞ്‌ ഏതോ ഒരു മായാ ലോകത്തെന്ന പോലെ നില്പാണ്.

അഞ്ച് മിനിറ്റ് നേരത്തെ സംസാരം കഴിഞ്ഞ് ഫോണ്‍ പോക്കറ്റില്‍ വച്ചശേഷം ഞാനാ കൈകള്‍ മെല്ലെ വിടുവിച്ചു. അവളേതോ മയക്കത്തില്‍ നിന്നെന്ന പോലെ മിഴികള്‍ തുറന്ന്‍ എന്നെ നോക്കി.

“അതേയ്..അച്ഛനാ വിളിച്ചേ…ഒരു വിശേഷമുണ്ട്‌…!”

ഞാനവള്‍ക്ക് നേരെ തിരിഞ്ഞു കൊണ്ട് ആ കവിളില്‍ പതിയെ തട്ടി.

“എനിക്കൊരു വിശേഷോം കേള്‍ക്കണ്ട പൊന്നൂ…ഇങ്ങനെ കിടന്നാ മാത്രം മതി..!”

ഒരു നനുത്ത പുഞ്ചിരിയോടെ അവളെന്‍റെ തോളിലേക്ക് ചാഞ്ഞു.

“എന്നാലാ വിശേഷം കേട്ടേ പറ്റൂ..കുഞ്ഞേച്ചി ചിലപ്പോ ഇന്നലത്തെപ്പോലെ കൂവി വിളിക്കും..ഒറപ്പാ..!”

ഞാനാ മുഖം നെഞ്ചില്‍നിന്നും അടര്‍ത്തിയെടുത്തു.

“എന്നാ വേഗം പറയ്‌…!”

ഒട്ടും താല്പര്യമില്ലാത്ത പോലെ മുഖത്തൊരു അനിഷ്ടഭാവം നിറച്ച് കൊണ്ട്‍ അവളെന്നെ നോക്കി.

എനിക്കത് കണ്ടു ചിരി വന്നു.

“അതേയ്…വയറ്റില്‍ ചെല്ലാന്‍ വല്ലതും തന്നാ അതും കഴിച്ചോണ്ട് പറയാമായിരുന്നു..!”

പെട്ടെന്നെന്തോ ഓര്‍മ വന്നതുപോലെ അവള്‍ അന്ധാളിപ്പോടെ വായ പിളര്‍ന്നു പോയി.

“അയ്യോ..ഞാനത് മറന്നു പോയി…പൊന്നൂന് വല്ലാതെ വിശക്കുന്നുണ്ടല്ലേ…സോറി സോറി..കുഞ്ഞേച്ചി ഇത്തിരി പോലും ഓര്‍ത്തേയില്ല മോനൂ…വാ…!”

അവളെന്‍റെ കയ്യും പിടിച്ച് തിടുക്കത്തില്‍ പുറത്തേക്കിറങ്ങി.

ഡൈനിംഗ് ടേബിളില്‍ ഒന്ന് രണ്ടു കാസറോളും പാത്രത്തില്‍ എന്തൊക്കെയോ കറികളുമൊക്കെ അടച്ചു വച്ചിട്ടുണ്ട്.

കുഞ്ഞേച്ചി പ്ലേറ്റെടുത്ത് വെക്കുന്നതിനിടയില്‍ ഞാനൊരു കാസറോളെടുത്ത് തുറന്നു നോക്കി. അതിനുള്ളില്‍ കിടക്കുന്നത് കണ്ട് ഞാന്‍ പൊട്ടിച്ചിരിച്ചു പോയില്ലെന്നെയുള്ളൂ.

“ഇതെന്താ കുഞ്ഞേച്ചീ ഈ സ്പെഷല്‍ ഡിഷ്‌…?”

ഞാന്‍ ചിരിയമര്‍ത്തിക്കൊണ്ട് അവളെ നോക്കി.

ആ മുഖത്തൊരു ചമ്മിയ ചിരി വിരിഞ്ഞു.

“അതിന്‍റെ ഷേപ്പൊന്നും നോക്കണ്ട…ടേസ്റ്റോക്കെ ഉണ്ട് ..!”

ചുണ്ട് കടിച്ചമര്‍ത്തി ചിരി അടക്കിക്കൊണ്ട് അവള്‍ നോട്ടം മാറ്റിക്കളഞ്ഞു.

പത്തിരിയായിരുന്നു സാധനം. നല്ലപോലെ കട്ടികുറച്ചുണ്ടാക്കിയത്‍ കൊണ്ടാവും അതിന്‍റെയൊക്കെ രൂപം ബഹുരസമാണ്. വട്ടം പോയിട്ട് ഒന്ന് ഒപ്പിക്കാവുന്ന ഒരു രൂപം പോലുമില്ല ഒന്നിനും.

ഞാനതില്‍ നിന്ന് ഒരു കഷണമെടുത്ത് രുചിച്ചു നോക്കി…കൊള്ളാം.. സംഗതി നന്നായിട്ടുണ്ട്.

കടലക്കറി കൂടെ ഒഴിച്ചുകൊണ്ടിരിക്കെ എന്‍റെ മുഖഭാവമറിയാനായി കുഞ്ഞേച്ചി പാളി നോക്കുന്നുണ്ടായിരുന്നു. എനിക്കിഷ്ടപ്പെട്ടു കാണുമോ എന്നൊരു വിമ്മിഷ്ടം ആ മുഖത്ത് തെളിഞ്ഞു നില്‍പ്പുണ്ട്.

“പറഞ്ഞത് ശരിയാ…നല്ല ടേസ്റ്റോക്കെണ്ട്…പിന്നെന്തിനാ ഒരു രൂപം..ല്ലേ..!”

എനിക്കവളുടെ സന്തോഷം മാത്രം കണ്ടാ മതിയായിരുന്നു. അത് കൊണ്ട് കളിയാക്കാനൊന്നും മിനക്കെട്ടില്ല.

ആഗ്രഹിച്ചതുപോലെ തന്നെ ആ മുഖം തെളിഞ്ഞു.

ഫ്ലാസ്കില്‍ നിന്ന് ചായ പകര്‍ന്ന ശേഷം എനിക്കരികിലായി അവളുമിരുന്നു. ഒരേ പാത്രത്തില്‍ നിന്നു തന്നെ ഞങ്ങള്‍ രണ്ടാളും കഴിച്ച് തുടങ്ങി.

“പറഞ്ഞ പോലെ..അച്ഛന്‍ എന്താ പറഞ്ഞെ ?”

പെട്ടെന്ന് ഓര്‍ത്തത് പോലെ അവളെന്നെ നോക്കി.

“മ്ഹും…ഒരു വിശേഷമുണ്ട്‌… അവര്‍ നാളെയേ വരുള്ളൂത്രേ..!”

“ആണോ…സത്യം..?!”

ശരിക്കും വണ്ടറടിച്ചു പോയതുപോലെ ആ കണ്ണുകള്‍ വല്ലാത്തൊരു തിളക്കത്തോടെ വിടര്‍ന്നു.

“മുത്തശ്ശന്‍റെ പഴയ ടീമുകളൊക്കെ വന്നിട്ടുണ്ടെന്ന്…ഒരു ദിവസം കൂടെ നിക്കാന്‍ വല്ലാതെ നിബന്ധിക്കുന്നൂന്ന്..!”

“അതെന്ത് പണിയാ…നമ്മള്‍ രണ്ടും ഇവിടെ തനിച്ചാണെന്ന് അറിയില്ലേ അവര്‍ക്ക്..!”

“ങ്ഹേ ..!”

ഞാന്‍ അത്ഭുതപ്പെട്ടു പോയി. ഇത്രയും നല്ല ഒരു ചാന്‍സ് കിട്ടിയിട്ടും ഇവളെന്താ ഇങ്ങനെ പറയുന്നേ..!

എന്നാല്‍ എന്‍റെ ആ നോട്ടം അവള്‍ മനപ്പൂര്‍വ്വം തന്നെ ശ്രദ്ധിച്ചതേയില്ല. പ്ലേറ്റിലങ്ങനെ വിരല്‍ ചുഴറ്റിക്കൊണ്ട് ഒന്നും സംഭവിക്കാത്ത പോലെ അവളിരുന്നു. ഞാന്‍ ആ മുഖത്തു നിന്ന് കണ്ണെടുക്കാനേ പോയില്ല..എന്ത് സംഭവിക്കുമെന്നറിയാനൊരു ആഗ്രഹം..

അല്‍പനേരം കാത്തിട്ടും ഞാന്‍ അതേ നോട്ടം തുടരുകയാണെന്ന് മനസ്സിലായതോടെ മെല്ലെ മെല്ലെ ആ മുഖത്തൊരു ഇളം ചിരി വിടര്‍ന്നു. ചമ്മല്‍ മറച്ചു പിടിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവള്‍ പെട്ടെന്ന് എന്‍റെ നേരെ തിരിഞ്ഞു.

“എന്താ ഈ നോക്കണേ…ഇവിടെന്താ ചക്ക മുറിച്ച്…!”

പറഞ്ഞു മുഴുവനാക്കുന്നതിനു മുന്നേ തന്നെ സ്വയം നിയന്ത്രിച്ചു നിര്‍ത്താനാവാതെ അവള്‍ പൊട്ടിച്ചിരിച്ചു പോയി.

“എന്‍റമ്മോ..എന്തൊരു അഭിനയം…നമിച്ചു..!”

ഞാനും ആ ചിരിയില്‍ പങ്കു ചേര്‍ന്നു.

“ഇനി അവര്‍ രാത്രീലെങ്ങാന്‍ വന്നു കയറ്വോ..!”

ചിരി അല്പമൊന്നടങ്ങിയപ്പോള്‍ കുഞ്ഞേച്ചിയുടെ ചിന്ത ആ വഴിയ്ക്ക് തിരിഞ്ഞു.

“അങ്ങനാണേല്‍ അവര്‍ മുറ്റത്തു കിടന്നുറങ്ങേണ്ടിവരും…നമ്മള്‍ ആ സമയത്ത് ഭയങ്കര ബിസി ആയിരിക്കില്ലേ…!”

ഗൂഢമായൊരു ചിരിയോടെ ഞാനവളുടെ നേരെ കണ്ണിറുക്കി. എന്താണ് ഉദ്ദേശിച്ചതെന്ന് അവള്‍ക്ക് എളുപ്പം മനസ്സിലായെങ്കിലും ചമ്മല്‍ കാരണം അത് പുറത്തു കാണിക്കാതെ അവളെന്നെ നോക്കി കോക്രി കാണിച്ചു.

“പക്ഷെ, വേറൊരു പ്രശ്നമുണ്ട്….ഉണ്ണിയേട്ടന് പനി കുറഞ്ഞാ രാത്രി ശ്യാമേച്ചിയും പിള്ളേരും ഇങ്ങോട്ട് വരാന്‍ ചാന്‍സുണ്ട്…ചിലപ്പോ അച്ഛന്‍ അവരെ വിളിക്കാനും മതി..!”

“പിന്നേ…കോമേച്ചി..!”

അവളുടെ മുഖം പെട്ടെന്ന് കറുത്തു.

“കണ്ടു കൂടാ ആ സാധനത്തിനെ…ജന്തു..!”

എനിക്ക് വല്ലാതെ അത്ഭുതമായി. ഇന്നലെവരെ നല്ല കൂട്ടായിരുന്നു രണ്ടുപേരും‍. പിന്നെ പെട്ടെന്നെന്തു സംഭവിച്ചു. ഈശ്വരാ..ഇനി വല്ലതും അറിഞ്ഞു കാണുമോ.! എന്‍റെ ഉള്ളൊന്നു കിടുങ്ങി.

“കാലത്തെ വന്നപ്പോ തൊട്ട് ചോദിക്ക്യാ…അമ്പുട്ടനെവിടെ..അമ്പുട്ടനുണര്‍ന്നില്ലേ ..അമ്പുട്ടന്‍ കഴിച്ചില്ലേ…അമ്പുട്ടന്‍ അതാക്കീല്ലേ…അമ്പുട്ടന്‍ ഇതാക്കീല്ലേ..!”

ദേഷ്യം കൊണ്ട് ആ മുഖം ചുവന്നു. കലിപ്പ് തീര്‍ക്കുന്നത് പോലെ പാത്രത്തിലിരുന്ന പത്തിരി മൊത്തം ഞവടിക്കുഴച്ചു.

“അമ്പുട്ടന്‍…അമ്പുട്ടന്‍…അമ്പുട്ടന്‍..അവളാരാ അമ്പൂസിനെ അങ്ങനെ വിളിക്കാന്‍..പണ്ടേ എളക്കക്കാരിയാണെന്ന്‍ ഏടത്തി പറേണ‍ത് കേട്ടിട്ടുണ്ട്.. ഇവിടെങ്ങാന്‍ ആ എളക്കോം കൊണ്ട് വന്നാ അവള്‍ടെ കണ്ണ് ഞാന്‍ കുത്തിപ്പൊട്ടിക്കും..!”

എന്‍റെ ഉള്ളിലൊരു തീ മഴ പെയ്തു. ഇന്നലെ തോപ്പില്‍ വച്ച് നടന്നതെങ്ങാന്‍ അവളറിഞ്ഞാ..ഈശ്വരാ ഓര്‍ക്കാനേ വയ്യ..!

“മനുഷ്യന്‍റെ മനസ്സമാധാനം കളയാന്‍ ഓരോന്ന്…..ദേ..ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം..അവള്‍ടെ അടുത്ത് കൊഞ്ചാനെങ്ങാന്‍ നിന്നാലുണ്ടല്ലോ..!”

അവളെന്നെ താക്കീത് നിറഞ്ഞ ഒരു നോട്ടമെയ്തു. ആ തൊണ്ടയൊന്നിടറിയിരുന്നു.. കണ്ണുകളിലൊരു നീരിളക്കമുണ്ടായി. എന്തോ ഒരു ഉള്‍ഭീതി അവളെ ചൂഴ്ന്നു നില്‍ക്കുന്നത് പോലെ തോന്നി.

എന്ത് പറയണമെന്നറിയാതെ ഞാനുഴറി. ശ്യാമേച്ചിയുടെ കാര്യം പറയണ്ടായിരുന്നു.

“കാര്‍ നാളെ കൊടുത്താ മതിയെന്നാ അച്ഛന്‍ പറഞ്ഞേ..!”

ഒന്നും മിണ്ടാതിരുന്നാ അവള്‍ക്ക് വല്ല സംശയവും തോന്നിയാലോ എന്ന് പേടിച്ച് ഞാന്‍ വായില്‍ വന്നതങ്ങു പറഞ്ഞു.

കൈമുട്ട് ടേബിളില്‍ കുത്തി താടിയ്ക്ക് കൈ താങ്ങിക്കൊണ്ട് അവളെന്നെയൊന്നു നോക്കി. അരിയുടെ കണക്ക് ചോദിക്കുമ്പോ പയറിന്റെ കണക്ക് പറയുന്നോ എന്നൊരു ഭാവമായിരുന്നു ആ മുഖത്ത്.

എന്‍റെ മുഖത്ത് അറിയാതൊരു ചമ്മിയ ചിരി വന്നുപോയി. അതവളെ അല്പം മയപ്പെടുത്തിയെന്നു തോന്നുന്നു.. ചിരിച്ചു പോകാതിരിക്കാന്‍ അവള്‍ ചുണ്ടുകള്‍ കൂട്ടിപ്പിടിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് ആശ്വാസമായി.

“ഈ കുറുമ്പ് കാണുമ്പോഴാണ് മനുഷ്യനങ്ങോട്ട്..!”

ആ കണ്ണുകളില്‍ തിങ്ങിമറിയുന്ന സ്നേഹക്കടല്‍ ഒരു പരിഭവഭാവം കൊണ്ട് മറച്ചു പിടിച്ച് അവള്‍ പൊടുന്നനെ കസേര തള്ളി നീക്കിക്കൊണ്ട് എഴുന്നേറ്റു.

പിന്നിലൂടെ വന്ന്‍ കഴിച്ചുകൊണ്ടിരുന്ന കൈ അകറ്റിപ്പിടിച്ച് മറുകൈ കൊണ്ട് എന്‍റെ നെഞ്ചിലൂടെ ചുറ്റിപ്പിടിച്ചു.

“കുഞ്ഞേച്ചി വല്ലാതെ ദേഷ്യപ്പെട്ടോ പോന്നൂ….!”

ആ ശബ്ദം വല്ലാതെ തരളിതമായിരുന്നു.

“എനിക്കവളുടെ പെരുമാറ്റം തീരെ ഇഷ്ടപ്പെട്ടില്ല..എന്‍റെ മുത്തിന്‍റെ കാര്യത്തില്‍ അങ്ങനെ ആരും അധികാരം കാണിക്കണ്ട…എനിക്കിഷ്ടല്ല…!”

ആ കറി പുരണ്ട ചുണ്ടുകള്‍ അങ്ങനെ തന്നെ എന്‍റെ കവിളില്‍ പതിഞ്ഞു.

“സോറി..സോറി..സോറി..ആയിരം വട്ടം..!”

കവിളില്‍ പറ്റിയ കറി അവള്‍ തന്നെ കൈകൊണ്ട് തുടച്ചു കളഞ്ഞു.

“കുഞ്ഞേച്ചി എന്തിനാ ഇപ്പോഴും ഇങ്ങനെ സോറി പറയണേ…എന്നെ വഴക്ക് പറയാന്‍ കുഞ്ഞേച്ചിയല്ലാതെ വേറെ ആരാ ഉള്ളെ…!”

ഞാന്‍ സ്നേഹത്തോടെ കയ്യെത്തിച്ച് ആ കവിളില്‍ തലോടി. ആ പരിലാളനം അവളെ ഉത്സാഹഭരിതയാക്കി. നിറഞ്ഞ ചിരിയോടെ അവള്‍ കസേരയില്‍ വന്നിരുന്നു.

“ആ പറഞ്ഞത് അങ്ങിഷ്ടായിട്ടോ…ന്നാലും…”

ആ മുഖമൊരല്പം വാടി.

“അതിലും മുഴവനുമില്ലല്ലോ… പാതിയല്ലേ ഉള്ളൂ..!”

ആ ‘പാതി’ പരാമര്‍ശം എന്നെ അല്പം വിഷമിപ്പിച്ചു. ഇടയ്ക്കിടെ അതിങ്ങനെ പറയുമ്പോള്‍ ആ മുഖത്തുണ്ടാക്കുന്ന മാറ്റം എന്നെയും വേദനിപ്പിക്കുന്നുണ്ടെന്ന് അവള്‍ അറിയുന്നില്ല.

ഏടത്തിയെ അവളൊരു വില്ലത്തിയായി കാണാന്‍ തുടങ്ങിയാല്‍ എന്‍റെ കാര്യം കട്ടപ്പൊകയാവുമെന്ന് ഉറപ്പാണ്. രണ്ടുപേര്‍ക്കുമിടയില്‍പ്പെട്ട്‌ ചക്രശ്വാസം വലിക്കേണ്ടി വരും. ഈ രണ്ടു പെണ്ണുങ്ങളാണ് ഇനിയെന്‍റെ ജീവിതമെന്ന് മനസ്സിലാക്കി രണ്ടുപേരും പരസ്പരം അംഗീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ.

പെട്ടെന്ന് മൊബൈല്‍ റിംഗ് ചെയ്യാന്‍ തുടങ്ങി. എന്റെ കയ്യില്‍ ചായഗ്ലാസ് ഉണ്ടായിരുന്നതിനാല്‍ എടുത്തു നോക്കാനായി കുഞ്ഞേച്ചിയെ കണ്ണ് കാണിച്ചു.

പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്തവശം അവളുടെ മുഖം പിന്നെയുമിരുണ്ടു.

“ദേ…പാതി അവകാശി..!”

കടുത്ത നിരാശ ബാധിച്ച പോലെ മൊബൈല്‍ എന്‍റെ മുന്നിലേക്ക് വച്ച് അവള്‍ എഴുന്നേറ്റു.

കാര്യമറിയാന്‍ മൊബൈലിലേക്ക് നോക്കിയ ക്ഷണം തന്നെ എന്‍റെ കിളിപോയി. ഏട്ടത്തിയമ്മയാണ്..! നല്ല കറക്റ്റ് സമയം തന്നെ നോക്കിയാണ് വിളിച്ചത്. ഞാന്‍ കുഞ്ഞേച്ചിയെ ഒന്ന് പാളി നോക്കി.

അവളവിടെ നിന്ന് മാറിപ്പോകാന്‍ തുടങ്ങുകയാണെന്ന് മനസ്സിലായപ്പോള്‍ പെട്ടെന്ന് ഗ്ലാസ് താഴെ വച്ചശേഷം ഞാനാ കയ്യില്‍ കയറിപ്പിടിച്ചു.

അവള്‍ ഈര്‍ഷ്യയോടെ എന്നെ നോക്കി.

“ദേ വിളിക്കണൂ സേതു…ഇനിപ്പോ ഞാന്‍ അധികപ്പറ്റല്ലേ..എടുത്തോ സംസാരിച്ചോ…ഞാന്‍ അപ്രത്തെങ്ങാന്‍ കാണും..!”

അവളെന്‍റെ കൈ വിടിവിക്കാന്‍ ശ്രമിച്ചു.

“കുഞ്ഞേച്ചി ഇവിടെ ഇരിക്ക്..!”

ഞാന്‍ ബലമായി കസേരയില്‍ പിടിച്ചിരുത്തി.

“എന്തിനാ കുഞ്ഞേച്ചീ ഇങ്ങനൊക്കെ…എല്ലാം അറിയാവുന്നതല്ലേ…എന്നെ സങ്കടപ്പെടുത്തല്ലേ..പ്ലീസ്..!”

എന്‍റെ ദയനീയ ഭാവം കണ്ടിട്ടാവാം ഈര്‍ഷ്യ ഒരു പരിഭവമായി മാറി.

” സോറി…അമ്പൂസ് സംസാരിച്ചോ..ഞാനറിയാതെ..!”

മുഖഭാവം മാറിയെങ്കിലും ശബ്ദം നല്ല കനത്തു തന്നെയായിരുന്നു. എന്തായാലും ഏടത്തിയോട്‌ സംസാരിച്ചു കഴിഞ്ഞിട്ട് കുഞ്ഞേച്ചിയുടെ പരിഭവം മാറ്റാമെന്ന ചിന്തയോടെ ഞാന്‍ മൊബൈലെടുത്തു. പെട്ടെന്ന് മിന്നല്‍ വേഗത്തോടെ അവളത് തട്ടിയെടുത്തു.

“അങ്ങനെ സുഖിക്കണ്ട…സ്പീക്കറില്‍ സംസാരിച്ചാ മതി…!”

അവള്‍ കോള്‍ അറ്റന്‍ഡ് ചെയ്ത് സ്പീക്കര്‍ ഓണ്‍ ആക്കിയിട്ട് എനിക്ക് തന്നു.
അവളുടെ ആ കുശുമ്പ് നിറഞ്ഞ മുഖം എന്നില്‍ ചെറുതായി ചിരിയുണര്‍ത്തി.

“അമ്പുട്ടാ…പൊന്നൂ…!”

മനസ്സിലൊരു വസന്തകാലം വിരിയിച്ചു കൊണ്ട് ഏട്ടത്തിയമ്മയുടെ ശബ്ദം…!

“ഏടത്തീ..!”

കുഞ്ഞേച്ചിയുടെ കൂര്‍ത്ത നോട്ടം എന്‍റെ മുഖത്തു തന്നെയാണെന്നറിയാവുന്നതിനാല്‍ മനസ്സ് തുളുമ്പുന്ന സ്നേഹം മറച്ചു പിടിച്ച് ഞാന്‍ സാധാരണ രീതിയിലാണ് പ്രതികരിച്ചത്.

“വല്ലതും കഴിച്ചോ…ന്‍റെ പൊന്ന്..?”

ആ സ്വരത്തില്‍ മുറ്റി നിന്നിരുന്ന സ്നേഹജ്വാല എന്നെ വല്ലാതെ ആര്‍ദ്രമാക്കി. ഉവ്വെന്ന അര്‍ത്ഥത്തില്‍ ഞാന്‍ മൂളി.

“ദേ…നേരത്തിന് തന്നെ കഴിക്കണേ മോനൂ…ഓര്‍ത്തിട്ട് എനിക്കിവിടെ ഒരു സ്വസ്ഥതേമില്ല..മുള്ളില്‍ നിക്കണ പോലാ ഓരോ നിമിഷോം..!”

ഏട്ടത്തിയമ്മ എന്നെ എന്ത് മാത്രമാണ് സ്നേഹിക്കുന്നതെന്നോര്‍ത്തപ്പോ മനസ്സ് നിറഞ്ഞു തുളുമ്പിപ്പോയി. അതിന്‍റെ അലയൊലികള്‍ മുഖത്തും നിഴലിച്ചു.

അവര്‍ പിന്നെയും ഓരോന്നൊക്കെ പറഞ്ഞോണ്ടിരുന്നു. എല്ലാത്തിലും വഴിഞ്ഞൊഴുകിയത് എന്നോടുള്ള സ്നേഹവും കരുതലുമായിരുന്നു.

അവരുടെ സുന്ദരമായ മുഖം മനസ്സിലോര്‍ത്തു കൊണ്ട് ആ സ്വരം കേള്‍ക്കുമ്പോ സ്വയം അലിഞ്ഞില്ലാതായിപ്പോകുന്ന ഫീലായിരുന്നു എനിക്ക്.

എന്നാല്‍ ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു ആറ്റംബോംബ് തൊട്ടടുത്ത് തന്നെ ഇരിപ്പുള്ളപ്പോള്‍ അത് മനസ്സറിഞ്ഞ് ആസ്വദിക്കാന്‍ എനിക്കെങ്ങനെ കഴിയും..!

ഇടയ്ക്കൊന്നു പാളി നോക്കിയപ്പോള്‍ അവളില്‍ വലിയ പ്രശ്നങ്ങളൊന്നും കണ്ടില്ല. താന്‍ വളരെ നോര്‍മലാണെന്ന് തോന്നിപ്പിക്കാനായി അലസ ഭാവത്തില്‍ എന്നെ നോക്കി പുഞ്ചിരിച്ചൊക്കെ കാണിക്കുന്നുണ്ട്.

എന്നാല്‍ അവളപ്പോള്‍ എത്രമാത്രം പിരിമുറുക്കം അനുഭവിക്കുന്നുണ്ടെന്ന് ആ ഇടംകൈ എനിക്ക് കാണിച്ചു തന്നു. തള്ളവിരലിലെ നഖം കൊണ്ട് ചൂണ്ടുവിരലിലെ തൊലി പൊളിച്ചെടുക്കുന്ന രീതിയില്‍ ഉരസികൊണ്ടിരിക്കുകയാണവള്‍.

അത് കണ്ടപ്പോള്‍ എന്‍റെ ഉള്ളിലൊരു നേരിയ ഭയം തലപൊക്കി. ഇങ്ങനെ പോയാല്‍ കുഞ്ഞേച്ചിയുടെ തല ചിലപ്പോ പൊട്ടിത്തെറിക്കും. ഒരു നിമിഷം ആ കോള്‍ എത്രയും പെട്ടെന്ന് കട്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ മനപ്പൂര്‍വം ആശിച്ചു പോയി.

എന്നാല്‍ സംഭവിക്കേണ്ടത് സംഭവിച്ചേ തീരൂ എന്ന് അടുത്ത നിമിഷം തന്നെ എനിക്ക് ബോധ്യപ്പെട്ടു.

“ദേ..പൊന്നൂ..പറഞ്ഞത് മറക്കണ്ട…തോന്നിയ പോലെ എണീക്കുന്നതും തോന്നിയത് പോലെ കഴിക്കണതുമൊക്കെ കൊറച്ച് ദിവസത്തേക്ക് നിര്‍ത്തിക്കോ…അല്ലെങ്കിലേ…ഏടത്തീടെ കയ്യീന്ന്‍ പൊന്നുമോന് ഇനി ഒരു ഉമ്മ പോലും കിട്ടുംന്ന് വിചാരിക്കണ്ട…!”

ഏട്ടത്തിയമ്മയുടെ വാക്കുകളില്‍ വല്ലാത്തൊരു കൊഞ്ചല്‍ പുരണ്ടിരുന്നു. വളരെ സിമ്പിളായ ഒരു തമാശയെന്ന പോലെ അവര്‍ പറഞ്ഞ ആ അവസാന വാക്കുകള്‍ കുഞ്ഞേച്ചിയെ വിറളി പിടിപ്പിച്ചു കളഞ്ഞു.

അസഹ്യമായതെന്തോ കേട്ടത് പോലെ അവള്‍ തല വെട്ടിച്ച് കൊണ്ട് കത്തുന്നൊരു നോട്ടം നോക്കി. എന്റെ കയ്യില്‍ കടന്നു പിടിച്ചു കൊണ്ട് ശരിക്കും ദഹിപ്പിച്ചു കളയുന്ന ഒരു നോട്ടം.!

ആ കണ്ണുകള്‍ ചുവന്നുവന്ന് നീര്‍ പൊടിയുന്നത് കാണാമായിരുന്നു. ഞാനാകെ ത്രിശങ്കു സ്വര്‍ഗ്ഗത്തിലായി.

ഏട്ടത്തിയമ്മയ്ക്ക് മറുപടി കൊടുക്കാതിരിക്കാന്‍ പറ്റില്ലല്ലോ. അതൊരു തമാശയായിരുന്നു എന്ന് കുഞ്ഞേച്ചിയെയും.., അത് ഞാന്‍ നന്നായി ആസ്വദിച്ചു എന്ന് ഏട്ടത്തിയമ്മയെയും എനിക്ക് ബോധ്യപ്പെടുത്തേണ്ടിയിരുന്നു.

ഞാന്‍ ഉച്ചത്തിലൊന്ന് ചിരിച്ചു. എന്നാല്‍ കുഞ്ഞേച്ചിയുടെ തുറിച്ച കണ്ണുകള്‍ എന്നെ അപ്പോഴും കൊത്തി വലിക്കുന്നുണ്ടെന്ന ഓര്‍മ്മ കാരണം ആ ചിരി വല്ലാതെ ഇളിഞ്ഞതായി മാറിപ്പോയി.

അത് കൂടെ ആയപ്പോള്‍ അവളുടെ കണ്ണുകള്‍ ഒന്നുകൂടെ തുറിച്ചുന്തി. കോള്‍ കട്ടായിക്കഴിയുമ്പോള്‍ ഇവിടെ ഇനി എന്തൊക്കെ നടക്കുമെന്ന ഒരു ആശങ്ക എന്‍റെയുള്ളില്‍ ഉറവെടുത്തു.

ആരുമില്ലാത്തവന് ഈശ്വരന്‍ തുണ എന്നപോലെ…ഇവിടെയും ഏട്ടത്തിയമ്മ തന്നെ എനിക്ക് തുണയായി.

“എവിടെ എന്‍റെ മോള് …ഒരു അനക്കവും കേള്‍ക്കണില്ലാല്ലോ…നിമ്മിയെ ഒന്ന് വിളിക്ക്യോ പൊന്നൂ…!”

വാത്സല്യത്തില്‍ പൊതിഞ്ഞ ആ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ തന്നെ ശരിക്കും അമ്പരന്നു പോയി. കുഞ്ഞേച്ചിയെ അവര്‍ക്ക് ഭയങ്കര ഇഷ്ടമാണെന്നൊക്കെ അറിയാം..പക്ഷെ ഇത്രയ്ക്ക് പ്രതീക്ഷിച്ചിരുന്നില്ല.! അത്ഭുതഭാവത്തില്‍ തന്നെ ഞാന്‍ കുഞ്ഞേച്ചിയെ നോക്കി.

“അടുക്കളയിലാണെന്ന് തോന്നുന്നു ഏടത്തീ…ഒരു മിനിറ്റ്..നോക്കട്ടെ…!”

ആളെല്ലാം കേട്ടു കൊണ്ടിരിക്കുകയാണെന്ന് പറയാന്‍ പറ്റില്ലല്ലോ.. ഞാനൊരു നുണ പറഞ്ഞു.

മൊബൈല്‍ കുഞ്ഞേച്ചിയുടെ നേരെ നീക്കി വച്ചുകൊണ്ട് ഇടങ്കകണ്ണിട്ട് ആ മുഖമൊന്ന് നോക്കി.

അപ്പോഴാണ്‌ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു പോയത്. അവളത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ആ നിര്‍വ്യാജമായ സ്നേഹം അവളുടെ കിളിപറത്തിക്കളഞ്ഞപോലായിരുന്നു.

അവളുടെ മുഖത്തിപ്പോള്‍ അവിശ്വസനീയതയോ സങ്കടമോ സ്നേഹമോ നീരസമോ ഒക്കെച്ചേര്‍ന്ന ഭാവങ്ങള്‍ മിന്നി മറഞ്ഞുകൊണ്ടേയിരിക്കുകയാണ്. അതേ സമയം എന്‍റെ മുന്നില്‍ അത് പ്രകടമാവാതിരിക്കാനുള്ള ഒരു ശ്രമവും നടത്തുന്നുണ്ട്.

“ദേ..കുഞ്ഞേച്ചീ…ഏടത്തി അന്വേഷിക്കുന്നു..!”

ഏട്ടത്തിയമ്മ കേള്‍ക്കാനായി സ്വാഭാവികമെന്നവണ്ണം ഞാന്‍ പറഞ്ഞു.

വളരെ പെട്ടെന്നായിപ്പോയ പോലെ ഒരു പതറലോടെ കുഞ്ഞേച്ചി എന്നെ നോക്കി. ഞാനത് കാണാത്തപോലെ എങ്ങോട്ടെന്നില്ലാതെ നോട്ടം മാറ്റിക്കളഞ്ഞു.

“മോളൂ..നിമ്മീ..ഏടത്തിയാ..!”

ആ സ്നേഹമസൃണമായ സ്വരം കുഞ്ഞേച്ചിയെ അലിയിച്ചു കളയുന്നതായിരുന്നു.

“ആഹ്…ഏടത്തീ…!”

എന്നെയൊന്ന് പാളി നോക്കിക്കൊണ്ട് അവള്‍ ശബ്ദത്തില്‍ മനപ്പൂര്‍വമൊരു സ്വാഭാവികത നിറച്ചു.

അവളുടെയുള്ളിലെ തീയണയാന്‍ ഇതൊരു നല്ല അവസരമായേക്കാമെന്നെനിക്ക് തോന്നി. എന്നാല്‍ എന്‍റെ സാമീപ്യം കാരണം മനസ്സു പോലെ പെരുമാറാന്‍ മടിയുണ്ടായേക്കാം.

ഒന്ന് മൂത്രമൊഴിച്ചു വരാമെന്ന അര്‍ത്ഥത്തില്‍ ആംഗ്യം കാണിച്ചശേഷം ഞാന്‍ ബാത്ത്റൂമിലേക്കെന്ന ഭാവത്തില്‍ നടന്നു. അവളുടെ കണ്മുന്നില്‍ നിന്ന് മറഞ്ഞു എന്നായപ്പോള്‍ ഞാന്‍ ഒളിഞ്ഞു നിന്നു ചെവിയോര്‍ത്തു.

ഞാന്‍ കേള്‍ക്കില്ലെന്ന വിശ്വാസം കുഞ്ഞേച്ചിയില്‍ നല്ല മാറ്റം വരുത്തി. രണ്ടുപേരും വളരെ സ്നേഹത്തോടെ സംസാരിക്കുന്നത് കേട്ടപ്പോള്‍ ഞാന്‍ മനസ്സ് കൊണ്ട് ദൈവത്തെ വിളിച്ചുപോയി. എത്ര പെട്ടെന്നാണ് കാര്‍മേഘങ്ങള്‍ മാഞ്ഞു പോയത്.

പെട്ടെന്ന് ഏട്ടത്തിയമ്മയുടെ സ്വരം കേള്‍ക്കാതായി.കുഞ്ഞേച്ചി സ്പീക്കര്‍ ഒഫാക്കിയതാണ്. അല്‍പസമയം കാത്തശേഷം ഞാന്‍ ഒന്നുമറിയാത്ത പോലെ ചെന്നു.

എന്നെ ശ്രദ്ധിക്കാതെ കുഞ്ഞേച്ചി സംസാരം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഞാന്‍ ഉറക്കെയൊന്നു മുരണ്ടു. ആ ശബ്ദം ഏട്ടത്തിയമ്മ കേട്ടു കാണണം. കുഞ്ഞേച്ചി ഫോണ്‍ എനിക്ക് നേരെ നീട്ടി. പെട്ടെന്ന് എന്തോ ഓര്‍ത്തപോലെ വീണ്ടും സ്പീക്കറില്‍ തന്നെയിട്ടു.

‘അമ്പുട്ടാ…ദേ നിമ്മിയെ നോക്കിക്കോണേടാ പൊന്നൂ… അടുക്കള പെരുമാറിയൊന്നും പരിചയമില്ലാത്തതാ അതിന്…എന്തായാലും ഇന്നത്തേക്ക് കടേന്ന് പാര്‍സല്‍ വല്ലോം വാങ്ങിക്ക്…ഏടത്തി ശ്യാമയെ വിളിച്ച് പറയാം..നാളെ മുതല്‍ അങ്ങോട്ട്‌ വരാന്‍..കേട്ടോ..!”

ഞാന്‍ കുഞ്ഞേച്ചിയെ നോക്കി. ശ്യാമ എന്ന് കേട്ടതും അവള്‍ എന്‍റെ നേരെ കണ്ണുരുട്ടിക്കൊണ്ട് വേണ്ടെന്നു പറയാന്‍ ആംഗ്യം കാട്ടി.

‘അതൊന്നും വേണ്ട ഏടത്തീ..അവരുടെ ഫുഡ്‌ തീരെ കൊള്ളില്ല.. ഞങ്ങള്‍ രണ്ടും കൂടെ ഉണ്ടാക്കിക്കൊള്ളാം..ഒരു കൊഴപ്പോം വരില്ല..!”

പോരേ എന്ന അര്‍ത്ഥത്തില്‍‍ ഞാന്‍ വീണ്ടും കുഞ്ഞേച്ചിയെ നോക്കി.. അടിപൊളി എന്ന ഭാവത്തില്‍ അവള്‍ തലകുലുക്കി.

“എന്നാ നന്നായി ശ്രദ്ധിച്ചൊക്കെ ചെയ്യണേ…അപകടോന്നും ഉണ്ടാക്കി വെക്കല്ലേ രണ്ടുപേരും..പിന്നെ..എന്തേലും ആവശ്യമുണ്ടേല്‍ ലാന്‍ഡ്‌ഫോണിലേക്ക് വിളിച്ചാ മതി ട്ടോ…വീട്ടിലൊന്നും ഒട്ടും റേഞ്ച് കിട്ടണില്ല…ഞാനിപ്പോ മോളില്‍ത്തെ തൊടീല്‍ വന്നാ വിളിക്കണേ.. ദേ.. അവിടുന്ന് വിളിക്കുന്നുണ്ട്…ഏടത്തി പിന്നെ വിളിക്കാംട്ടോ മോനൂ…ഉം..മ്..മ്..മ്….മ്മ..!”

എന്‍റെ ഉള്ളിലൊരു ഉഷ്ണപ്രവാഹമുണ്ടായി. സംഭ്രമം മൂലം ആ ഉമ്മ എന്നില്‍ ഒരു വികാരവുമുണ്ടാക്കിയില്ല. കുഞ്ഞേച്ചിയുടെ മുഖത്തു നോക്കാതിരിക്കാന്‍ നന്നേ പാടുപെട്ടു.

പെട്ടെന്ന് ഒരു ശബ്ദത്തോടെ കസേര തള്ളി നീക്കിക്കൊണ്ട് അവള്‍ എഴുന്നേറ്റ് ബേസിന് നേരെ നടന്നു. കൈ കഴുകി വരട്ടെ എന്ന് കരുതി ഞാന്‍ ഒന്നും മിണ്ടാന്‍ പോയില്ല.

എന്നാല്‍ കൈ കഴുകിയ ശേഷം അവള്‍ നേരെ ഗോവണിയുടെ നേരെ നടന്നപ്പോള്‍ പണി പാളിയെന്ന് എനിക്കുറപ്പായി.

“കുഞ്ഞേച്ചീ…നിക്ക്..ഞാന്‍ പറയട്ടെ..!”

ഞാന്‍ പിന്നാലെ ചെന്നെങ്കിലും അവള്‍ പിടി തരാതെ ചവിട്ടിത്തുള്ളി മുകളിലേക്ക് പോയി.

എല്ലാം ഒരു കരയ്ക്കെത്തിയതായിരുന്നു. ആ ഒരു ഉമ്മ വീണ്ടും എല്ലാം വെള്ളത്തിലാക്കി.

അവളുടെ കിടപ്പ് മുറിയുടെ വാതില്‍ അടയുന്ന ശബ്ദം താഴെവരെ കേള്‍ക്കാമായിരുന്നു.

അല്‍പനേരം അതേ നില്‍പ്പ് നിന്ന ശേഷം കൈ കഴുകി മൊബൈലും എടുത്ത് ഞാനും മുകളിലോട്ട് ചെന്നു. എന്നാല്‍ അവളുടെ മുറിയിലേക്ക് ചെല്ലാനോ ഒന്ന് ആശ്വസിപ്പിക്കാനോ തുനിഞ്ഞില്ല. ഈ അവസ്ഥയില്‍ എന്ത് പറഞ്ഞിട്ടും കാര്യമില്ല. ആദ്യം ആ മനസ്സൊന്നു തണുക്കട്ടെ.!

അവള്‍ക്ക് വഴങ്ങി ഏട്ടത്തിയമ്മയുടെ കോള്‍ സ്പീക്കറില്‍ ഇടേണ്ടി വന്നതില്‍ എനിക്ക് വല്ലാതെ കുറ്റബോധം തോന്നിയിരുന്നു.

ഞങ്ങള്‍ക്കിടയില്‍ നില്‍ക്കേണ്ട സംസാരത്തിന് മറ്റൊരു കേള്‍വിക്കാരി കൂടെ ഉണ്ടായത് എന്‍റെ മനസ്സിനെ നല്ലപോലെ അലോസരപ്പെടുത്തി.

ഏട്ടത്തിയമ്മ പാവം അതൊന്നും അറിയാതെയാണ് സംസാരിച്ചത്. അങ്ങനൊരു ചതി ചെയ്യാന്‍ പാടില്ലായിരുന്നു.

ഞാന്‍ എന്‍റെ മുറിയുടെ ബാല്‍ക്കണിയിലേക്ക് ചെന്നു. ഒരു കസേര വലിച്ചിട്ട് കാല്‍ ചാരുപടിയിലേക്ക് കയറ്റി വച്ചുകൊണ്ട് കണ്ണെത്താത്ത ദൂരത്തേയ്ക്ക് പരന്നു കിടക്കുന്ന പാടത്തേയ്ക്ക് നോക്കി അങ്ങനെയിരുന്നു.

അന്തരീക്ഷം വല്ലാതെ തണുത്തിരുന്നു. ദൂരെ പാടത്തിന്റെ അങ്ങേ ഭാഗമൊക്കെ മൂടല്‍ മഞ്ഞാലെന്നപോലെ മങ്ങിക്കിടക്കുകയാണ്. എന്നാല്‍ വളരെപ്പെട്ടെന്നു തന്നെ അത് മഴ പെയ്തു വരുന്നതാണെന്ന് മനസ്സിലായി.

ശക്തമായ കാറ്റിനൊപ്പം ചെരിഞ്ഞു പൊഴിയുന്ന മഴനൂലുകള്‍ പൊടുന്നനെ ശക്തിയാര്‍ജ്ജിച്ച് പാടവും കടന്ന് മുറ്റത്ത് കയറി വന്നു. ഓടിനു മുകളില്‍ വെള്ളത്തുള്ളികളുടെ ചറപറ ശബ്ദമുയര്‍ന്നു.

ശീതക്കാറ്റ് അടിച്ചു കയറിയിട്ടും ഇരുന്നിടത്തു നിന്നെഴുന്നെല്‍ക്കാന്‍ പോലും തോന്നിയില്ല. നെഞ്ചിലൊരു ഭാരം പോലെ. മനസ്സിനെ ഒരു തരത്തിലും സാന്ത്വനിപ്പിക്കാന്‍ പറ്റുന്നില്ല.

മഴ നല്ല കനത്തില്‍ തന്നെ പെയ്യുകയാണ്. അതേപോലെ എന്‍റെ മനസ്സും കനം തൂങ്ങി നിന്നു.

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ പിന്നിലായി ഒരു കാലടി ശബ്ദമുയര്‍ന്നു. മനസ്സില്‍ ഏട്ടത്തിയമ്മ നിറഞ്ഞു നിന്നിരുന്നതിനാല്‍ അറിയാതെ തിരിഞ്ഞു നോക്കിപ്പോയി.

ചാരുപടിയില്‍ കയ്യൂന്നി നിന്നുകൊണ്ട് മഴ പെയ്യുന്നതും നോക്കി നില്‍ക്കുന്ന കുഞ്ഞേച്ചിയെ കണ്ടു. എന്ത് പറയണം എന്നറിയാത്തതിനാല്‍ ഞാന്‍ മൌനം പാലിച്ചു.

അല്‍പസമയം അവള്‍ അതേ നില്‍പ്പ് തുടര്‍ന്നു. ശേഷം ഒരു കസേരയെടുത്ത്‌ എന്‍റെ തൊട്ടരികില്‍ ഇട്ടശേഷം അതിലിരുന്നു. ഒരു തുടക്കം ആരില്‍ നിന്നു വേണമെന്നറിയാതെ രണ്ടുപേരും ഒന്നും മിണ്ടാതെ മിനിട്ടുകള്‍ അങ്ങനെയിരുന്നു.

“നല്ല അടിപൊളി മഴ അല്ലെ..!”

അവസാനം അവള്‍ തന്നെ മൌനം ഭഞ്ജിച്ചു.

ഞാന്‍ വെറുതെയൊന്ന് മൂളുക മാത്രം ചെയ്തു. വീണ്ടും നിശബ്ദത.

“അമ്പൂസേ…!”

ഞാന്‍ മെല്ലെ തല ചെരിച്ച് അവളെ നോക്കി.

“ഞാന്‍ ചെയ്തത് വളരെ മോശമായിപ്പോയി..ല്ലേ..!”

ആ മുഖം വാടിയിരുന്നു.

“ആ കോള്‍ ഞാന്‍ സ്പീക്കറില്‍ ഇടാന്‍ പാടില്ലായിരുന്നു…!”

ആ വാക്കുകള്‍ എന്നില്‍ തെല്ലൊരു അത്ഭുതമുണര്‍ത്തി. അവള്‍ മനസ്സറിഞ്ഞു തന്നെ പറയുന്നതാണോ എന്നൊരു സംശയം എനിക്കുണ്ടായി.

“കുശുമ്പ് കൊണ്ട് കണ്ണുകാണാതായിപ്പോയി..അത് കൊണ്ട് ചെയ്തു പോയതാ..സോറി മോനൂ..!”

നോക്കി നില്‍ക്കെ ആ കണ്ണുകള്‍ കലങ്ങി. അത് അവളുടെ ഉള്ളില്‍ തട്ടിയുള്ള കുമ്പസാരമാണെന്ന് എനിക്ക് മനസ്സിലായി. അവള്‍ പെട്ടെന്ന് എഴുന്നേറ്റു എന്‍റെ കാല്‍ പാദത്തില്‍ പിടിച്ചു.

“കുഞ്ഞേച്ചിയോട് വെറുപ്പാവല്ലേ പൊന്നേ…!”

ഒരു നടുക്കത്തോടെ ഞാന്‍ ചാരുപടിയില്‍ നിന്നും കാലുകള്‍ വലിച്ചെടുത്തു.

“കുഞ്ഞേച്ചി എന്താ ഈ കാട്ടുന്നെ..!”

ഞാന്‍ ശരിക്കും അന്ധാളിച്ചു പോയിരുന്നു.

“ഏടത്തീടെ സ്ഥാനത്ത് ഞാന്‍ ആയിരുന്നേല്‍ എനിക്കത് സഹിക്കില്ലായിരുന്നു. ആ സമയത്ത് അങ്ങനൊന്നും മനസ്സില്‍ പോയതുമില്ല…!”

അവള്‍ ചാരുപടിയിലേക്കിരുന്നു.

“വെറുത്തു പോയിന്നു മാത്രം പറയല്ലേ വാവെ…!”

ഒരു നിമിഷം കൊണ്ട് ആ മിഴികള്‍ പൊട്ടി..കണ്ഠമിടറിക്കൊണ്ട് അപേക്ഷാ ഭാവത്തില്‍ എന്നെ നോക്കി.

എന്‍റെ ഹൃദയം നുറുങ്ങിപ്പോയി. ആ ഭാവത്തില്‍ അവളെ കാണാന്‍ എനിക്ക് ഒട്ടും സാധിക്കില്ലായിരുന്നു. ഞാന്‍ എഴുന്നേറ്റ് ആ ഇരുപ്പില്‍ തന്നെ അവളെ ചേര്‍ത്തു പിടിച്ചു.

“എന്‍റെ കുഞ്ഞേച്ചിയെ വെറുക്കാന്‍ എനിക്കെങ്ങനാ പറ്റ്വാ…എന്തിനാ ഇങ്ങനൊക്കെ ചിന്തിക്കുന്നെ…ഈ കണ്ണീരിങ്ങനെ കാണുമ്പോ സഹിക്കുന്നില്ല പൊന്നേ…!”

ആ മുഖം നെഞ്ചില്‍ ചേര്‍ത്തു വച്ചുകൊണ്ട് ഞാനാ മൂര്‍ദ്ധാവില്‍ ചുണ്ടുകള്‍ ചേര്‍ത്തു. അവളൊരു എങ്ങലോടെ എന്നെ വരിഞ്ഞു ചേര്‍ത്തു.

ആ കോരിച്ചൊരിയുന്ന മഴയെ കാവലാക്കി തണുത്തുറഞ്ഞ ശീതക്കാറ്റില്‍ മുങ്ങി പരസ്പരം ചൂട് പകര്‍ന്നുകൊണ്ട് ഏറെ നേരം ഞങ്ങള്‍ അതേപടി തന്നെ നിന്നു.

മഴയുടെ ശക്തി കുറഞ്ഞു വന്നപ്പോ കുഞ്ഞേച്ചി മെല്ലെ എന്നില്‍ നിന്ന് അടര്‍ന്നു മാറി.

“ആ ജന്തു അവിടുന്ന് നോക്കുന്നുണ്ടാവും…നമ്മളെയെങ്ങാന്‍ ഇങ്ങനെ കണ്ടാ തീര്‍ന്നു..!”

ശ്യാമേച്ചിയുടെ വീടിനു നേരെ നോക്കി ഈര്‍ഷ്യ പ്രകടിപ്പിച്ചു കൊണ്ട്‌ അവള്‍ വേഗം ചാരുപടിയില്‍ നിന്നെഴുന്നേറ്റ് കസേരയിലിരുന്നു. കാര്യഗൗരവം മനസ്സിലാക്കി ഞാനും അവള്‍ക്കരികിലിരുന്നു.

കൈക്കുള്ളിലൂടെ കൈ കോര്‍ത്തു പിടിച്ചുകൊണ്ട് അവള്‍ തല എന്‍റെ തോളിലേയ്ക്ക്‌ ചായ്ച്ചു വച്ചു.

“അമ്പൂസേ…!”

ആ ശബ്ദം ഏതോ ആലസ്യത്തിലെന്ന പോലെ പതിഞ്ഞു പോയിരുന്നു.

” ഉം..!”

ഞാന്‍ മൂളി.

“ഞാന്‍ ഫോണ്‍ സ്പീക്കറിലിട്ടപ്പൊ എന്താ എന്‍റെ പൊന്ന് തടയാഞ്ഞേ..!”

ഞാന്‍ ഒരു നിമിഷം നിശബ്ദനായി. അവള്‍ മെല്ലെതലയുയര്‍ത്തി എന്നെ നോക്കി.

ഞാന്‍ ആ കണ്ണുകളിലേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു.

“ആ സമയത്ത് ഏടത്തി എന്‍റെ കൂടെ‍ ഇല്ലായിരുന്നു…പക്ഷെ കുഞ്ഞേച്ചി ഉണ്ടായിരുന്നു. അങ്ങനെയൊരു കാര്യം നടന്നെന്ന് അറിയാത്ത കാലത്തോളം ഏടത്തി അതേക്കുറിച്ചോര്‍ത്ത് വേദനിക്കില്ല..! പക്ഷെ, ഞാന്‍ തടഞ്ഞിരുന്നെങ്കില്‍ അത് കുഞ്ഞേച്ചിയെ സങ്കടപ്പെടുത്തുമായിരുന്നു.. ഒരുപാട്..! കുഞ്ഞേച്ചിയെക്കാള്‍ സ്നേഹം ഏടത്തിയോടാണെന്നൊക്കെ കരുതിക്കളഞ്ഞേനെ..അതും എനിക്ക് വല്ല്യ സങ്കടാ എന്‍റെ ചേച്ചിക്കുട്ടീ….എന്‍റെ കണ്മുന്നില്‍ ഉള്ള ആള്‍ക്ക് പ്രയോറിറ്റി കൊടുക്കാനാ അപ്പൊ എനിക്ക് തോന്നിയത്…!”

കാണെക്കാണെ ആ കണ്ണുകള്‍ വീണ്ടും നിറഞ്ഞു.പക്ഷെ അതൊരു ആനന്ദക്കണ്ണീര്‍ പോലെയാണ് എനിക്ക് തോന്നിയത്. ആ വിറയാര്‍ന്ന ചുണ്ടുകളില്‍ ഒരു ഇളംചിരിയുടെ നിഴല്‍ കാണാം..!”

“ഒന്നെന്‍റെ പിന്നാലെ വന്നെ…!”

അതും പറഞ്ഞ് അവളെഴുന്നേറ്റ് വേഗത്തില്‍ ഇടനാഴിയിലേക്ക് നടന്നു.

എന്താണ് നടക്കുന്നതെന്നറിയാതെ അമ്പരന്നു നോക്കിയതല്ലാതെ ഞാന്‍ എഴുന്നേറ്റില്ല.

“പെട്ടെന്ന് വാടാ പൊന്നേ…!”

ഇടനാഴിയില്‍ നിന്നു കേട്ട ആ ശബ്ദത്തില്‍ വല്ലാത്തൊരു തിടുക്കം ഫീല്‍ ചെയ്യുന്നുണ്ടായിരുന്നു.

അതിന്‍റെ ഒരു സ്വാധീനത്തില്‍പ്പെട്ട് ഞാന്‍ പെട്ടെന്ന് എഴുന്നേറ്റ് ചെന്നു നോക്കി.

വാതില്‍ കടന്നതും അവളെന്നെ മുറുകെപ്പുണര്‍ന്നതും ഒരുമിച്ചായിരുന്നു. അണപൊട്ടി ഒഴുകുന്നതുപോലെ മുഖമാകെ ആ ചുണ്ടുകള്‍ ഒഴുകി നടന്നു.

കണ്ണീരും ഉമിനീരും ചേര്‍ന്ന് ഒരേപോലെ എന്‍റെ മുഖം മെഴുകി.ഉള്ളില്‍ അടക്കാനാവാത്ത എന്തോ ഒരു സന്തോഷം അവളുടെ ആ പരാക്രമത്തില്‍ തെളിഞ്ഞു നിന്നിരുന്നു.

നിമിഷങ്ങള്‍ കഴിഞ്ഞ് ഉമ്മ തന്ന് ക്ഷീണിതമായ പോലെ അവളെന്‍റെ മുഖം മോചിപ്പിച്ചു. ശേഷം നേരിയൊരു കിതപ്പോടെ കണ്ണുകളിലേക്ക് തന്നെ നിര്‍ന്നിമേഷം നോക്കി നിന്നു.

“എന്താ ഇത്രയ്ക്ക് സന്തോഷം..?!”

ഞാനാ കവിളില്‍ ഓമനിച്ചു കൊണ്ട് തലോടി.

ചുണ്ടിലൊരു മന്ദഹാസം വിരിയിച്ചു കൊണ്ടവള്‍ മെല്ലെ ഒന്നുമില്ലെന്ന് കണ്ണടച്ച് കാണിച്ചു.

“എന്നാലും പറ..എന്തോ ഉണ്ട്..”!

ആ പൂമേനിയുടെ സ്പര്‍ശനം എന്‍റെയുള്ളിലെ‍ പ്രേമത്തെ പെരുമഴയായി പെയ്തിറക്കി. ഒരു കൈ ഇടുപ്പില്‍ ചുറ്റിക്കൊണ്ട് ഞാനവളെ ചുമരിലേക്ക് ചേര്‍ത്തമര്‍ത്തി. ആ പഞ്ഞിത്തുണ്ട്‍ പോലുള്ള കവിളിള്‍ മെല്ലെ കിള്ളി വലിച്ചു കൊണ്ട് ഞാനാ കണ്ണുകളിലേക്ക് എന്‍റെ പ്രേമത്തെ പകര്‍ന്നു നല്‍കി.

“എഹ്…ന്താ..!”

ഒരു പരവേശം അവളുടെ സ്വരത്തെ മൂടിക്കഴിഞ്ഞിരുന്നു. മെല്ലെ മെല്ലെ ആ മുഖത്തെ മന്ദഹാസം മാഞ്ഞു..ചുണ്ടുകള്‍ തരളിതമായി.

“എനിക്കെന്‍റെ കുഞ്ഞേച്ചിയെ ലാളിക്കാന്‍ തോന്നുന്നു…നെഞ്ചിലിങ്ങനെ ചേര്‍ത്തു പിടിച്ച്..ചുണ്ടുകള്‍ ചുണ്ടുകളില്‍ കൊരുത്തു…വച്ച്”

എന്‍റെ സ്വരം ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കുപേര്‍ക്ക് മാത്രം കേള്‍ക്കാവുന്നത്ര പതിഞ്ഞു പോയിരുന്നു. ഞങ്ങളുടെ മൂക്കും മൂക്കും തമ്മില്‍ തൊട്ടു… അരക്കെട്ടുകള്‍ തമ്മിലൊട്ടി നിന്നു. അവളുടെ ശ്വാസഗതി കൂടിക്കൂടി വരുന്നത് ഞാനറിയുന്നുണ്ടായിരുന്നു.

“ഉമ്മറത്തെ കതക് തുറന്നു കിടക്ക്വാ പൊന്നൂ..!”

ഒരു ഞരക്കം പോലെ ആ വായൊന്നു പിളര്‍ന്നു.അതൊന്നും ശ്രദ്ധിക്കാതെ ഞാനാ ഉമിനീര്‍ പുരണ്ടു തിളങ്ങുന്ന കീഴ്ച്ചുണ്ട് മെല്ലെ വായിലാക്കി.

“ഉംമ്ഹ് ..!”

കുഞ്ഞേച്ചിയുടെ പൂമെനിയാകെ തളിരണിഞ്ഞു.ആ കൃതാവിനോട് ചേര്‍ന്നുള്ള പൂച്ചരോമങ്ങള്‍ പോലും എഴുന്നു നിന്നു.

കഴച്ചു മുറ്റിയ കുണ്ണ അവളുടെ സ്കേര്‍ട്ടിന് മുകളിലിട്ടുരച്ചു കൊണ്ട് കുല്‍ഫി നുണയുന്നതുപോലെ ഞാനാ ചുണ്ട് ഈമ്പിക്കുടിച്ചു. അവളുടെ കൈകള്‍ എന്‍റെ തോളിലൂടെ കഴുത്തില്‍ ചുറ്റിപ്പിണഞ്ഞു.

ഇടുപ്പിലുള്ള കൈ ഉയര്‍ത്തി മെല്ലെ ഞാനാ മുലഞെട്ടിലൊന്ന് തോണ്ടി. ഷോക്കേറ്റ പോലെ ആ മൃദുമേനിയൊന്ന് ഞെട്ടിയുലഞ്ഞു.

മുല്ലമൊട്ട് നുള്ളിയെടുക്കുന്നത് പോലെ ടീഷര്‍ട്ടടക്കം അതൊന്നു ഞെരടി വലിച്ചപ്പോഴേക്കും തുള്ളിവിറച്ചുകൊണ്ട് ആ മുഖമെന്നില്‍ നിന്നും തെന്നി മാറിപ്പോയി.

ഒരു നിമിഷമൊന്ന് കൂമ്പിയടഞ്ഞ ആ നീള്‍മിഴികള്‍ തുറന്നവള്‍ ആലസ്യം മുറ്റിയ ഒരു നോട്ടമെയ്തു.

എന്ത് പറ്റിയെന്ന ഭാവത്തില്‍ ഞാനാ മുഖത്തേക്ക് നോക്കി.

നറുനിലാവ് ഉദിച്ചു വരുന്നതുപോലൊരു ഇളം പുഞ്ചിരി ആ സൗന്ദര്യം ഒന്നുകൂടെ ഇരട്ടിപ്പിച്ചു.

“പുറത്ത് നല്ല മഴയാ കുഞ്ഞേച്ചീ…നല്ല കാറ്റും തണുപ്പും…!”

ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു വല്ലാത്ത റൊമാന്റിക് മൂഡിലായിരുന്നു ഞാനപ്പോള്‍.ആരുമാരും കാണാനില്ലാത്ത ഈ വലിയ വീട്ടില്‍ ഞാനും എന്‍റെ കുഞ്ഞേച്ചിയും മാത്രം.ഒരുപക്ഷെ ഇത്രയേറെ സ്വാതന്ത്ര്യത്തോടെ പ്രേമിക്കാന്‍ കിട്ടുന്ന ജീവിതത്തിലെ ഒരേയൊരു ദിവസം.!

“അതിന്…?!”

ഒന്നുമറിയാത്ത പോലെ ഒരു കപടഭാവത്തോടൊപ്പം എല്ലാം മനസ്സിലാവുന്നുണ്ടെന്ന ഒരു കള്ളച്ചിരി കൂടെ മിക്സ് ചെയ്ത് വച്ചിരുന്നു ആ മുഖത്ത്.

“ഇങ്ങനൊരു കോമ്പിനേഷന്‍ നമുക്കിനി എന്നാ കിട്ട്വാ…എന്‍റെ ചേച്ചിക്കുട്ടീ…!”

നനുത്ത സ്വരത്തില്‍ പറഞ്ഞു കൊണ്ട് ഞാനാ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ച് എന്നിലേക്ക് ചേര്‍ത്തു..

“ഒന്നു കണ്ണടച്ചാ ഓടിന്‍റെ മോളില്‍ വന്നു വീഴുന്ന മഴത്തുള്ളികളുടെ ശബ്ദം ..കാതോരം ഇളംകാറ്റിന്‍റെ നേര്‍ത്ത വിസിലടി ശബ്ദം…ഇതുപോലൊരു മഴ നേരത്ത്.. ഇതുപോലൊരു തണുത്ത സമയത്ത്… ശല്യപ്പെടുത്താന്‍ ഇതുപോലെ ആരുമില്ലാത്തപ്പോ…ഞാനും എന്‍റെ ചേച്ചിക്കുട്ടിയും വെറുതെയിങ്ങനെ കണ്ണില്‍ക്കണ്ണില്‍ നോക്കിയിരിക്കുന്നു..! എന്തൊരു വിരോധാഭാസം..അല്ലെ..!”

“പിന്നെന്തു വേണം..?”

ആ കണ്ണുകളില്‍ എന്നെ തളര്‍ത്തിക്കളയാന്‍ പോന്ന ഒരു വശ്യത തളം കെട്ടി നില്‍പ്പുണ്ടായിരുന്നു.

“നമുക്ക് ഒരു പുതപ്പിനുള്ളിലേക്ക്‍ ചേക്കേറാം…പരസ്പരം ഒന്നുചേര്‍ന്ന് കിടക്കാം.. ചുണ്ടുകള്‍ ചുണ്ടുകളിലുരസാം…ശ്വാസകണങ്ങള്‍ പങ്കിടാം..പിന്നെ…മെല്ലെ മെല്ലെ നമുക്ക് നമ്മുടെ പ്രണയത്തിലേക്ക് അലിഞ്ഞിറങ്ങാം..!”

അങ്ങേയറ്റത്തെ റൊമാന്റിക്‌ ഫീലിലായിരുന്നു എന്നില്‍ നിന്നോരോ വാക്കുകളും അടര്‍ന്നു വീണത്‌. അവളുടെ മുഖത്തൊരു വിസ്മയം പടര്‍ന്നു. കണ്ണുകളില്‍ വല്ലാത്തൊരു തിളക്കം.

“ഓഹ് ….എന്‍റെ പൊന്നേ…എന്താ ഇത്..എന്തൊരു ഫീലാ…!”

അവളുടെ മിഴികളില്‍ എന്‍റെ വാക്കുകളുണ്ടാക്കിയ ഇമ്പാക്ട് തുളുമ്പി നിന്നിരുന്നു.

“കുഞ്ഞേച്ചി ശരിക്കും മെല്‍റ്റായിപ്പോയി..ഈ രൂപം തന്നെ മതി പെണ്ണുങ്ങള്‍ടെ മനസ്സിളക്കാന്‍..കൂട്ടത്തില്‍ ഇതുപോലെ റൊമാന്റിക് ആവ്വേം കൂടെ ചെയ്താപ്പിന്നെ പറയണ്ട…!”

പ്രേമം തലയ്ക്ക് പിടിച്ചപോലെ ചുറ്റിവരിഞ്ഞുകൊണ്ട് അവളെന്‍റെ കവിളില്‍ അമര്‍ത്തി ചുംബിച്ചു.

“ദേ..ഇനി പൊറത്തോട്ടെറങ്ങുമ്പം വല്ല പെമ്പിള്ളേരോടും സംസാരിക്ക്യാണെങ്കില്‍ എന്നോട് അനുവാ….”

പെട്ടെന്ന് അവള്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.എന്തോ ഒരു ചിന്തയുടെ മിന്നല്‍ ആ മുഖത്തു നിഴലിച്ചു.

“….അതായത്…ഞങ്ങളോട് അനുവാദം മേടിച്ചിട്ട് വേണം..കേട്ടല്ലോ…!”

പറഞ്ഞു തുടങ്ങിയപ്പോഴുണ്ടായിരുന്ന ഒരു കുസൃതി ബാക്കി തുടര്‍ന്നപ്പോ അവളില്‍ കാണാനില്ലായിരുന്നു. ഒരു വിമ്മിട്ടം നിറഞ്ഞ പരുങ്ങല്‍പോലെ തോന്നി.

“ഞങ്ങളോ…അതാരാ ഞങ്ങള്‍..?”

സത്യത്തില്‍ ആ പ്രയോഗം എനിക്ക് മനസ്സിലായിരുന്നില്ല.

“ആഹ്…അത് ..അത് തന്നെ….ഞങ്ങള്‍ ..ഞാനും പിന്നെ…പിന്നെ… ഏടത്തിയും..!”

ഞാന്‍ അത്ഭുതപരതന്ത്രനായിപ്പോയി. അവളില്‍ നിന്ന് അങ്ങനെയൊന്നു കേട്ടിരുന്നെങ്കില്‍ എന്ന് മനസ്സറിഞ്ഞ് ആഗ്രഹിച്ചിരുന്നു. ഇപ്പൊ വിക്കി വിക്കി പമ്മിപ്പരുങ്ങിക്കൊണ്ട് ആ വായില്‍ നിന്നും പുറത്തു വന്നത് എനിക്ക് സത്യത്തില്‍ വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല.

“കുഞ്ഞേച്ചി ഇപ്പൊ എന്താ പറഞ്ഞെ..?!!”

എന്‍റെ അത്ഭുതം ഒരു വിറയല്‍ പോലെ പുറത്തു വന്നു.
വീണ്ടും പറയാനുള്ള വിമുഖത മറയ്ക്കാന്‍ അവള്‍ മുഖത്തൊരു ഗൗരവം വരുത്തി.

“പറഞ്ഞപ്പോ കേള്‍ക്കണമായിരുന്നു…ഇനി പറയാന്‍ പറ്റൂല..ഹ്ഉം..!”

അവള്‍ ചുണ്ട് കോട്ടിക്കൊണ്ട് ഒരു വശത്തേയ്ക്ക് തല എറിഞ്ഞു.

“എന്‍റമ്മേ…എന്‍റെ കുഞ്ഞേച്ചീടെ വായില്‍ നിന്നാണോ ഈ കേട്ടത്…എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല..അപ്പൊ..അപ്പൊ ഏടത്തിയെ അംഗീകരിച്ചോ..?!”

എന്‍റെ കണ്ണ് തള്ളിയുള്ള ഭാവം കണ്ട് അവള്‍ക്ക് ചെറുതായി ചിരി പൊട്ടി വരുന്നുണ്ടായിരുന്നു. എങ്കിലും ആ ഗൗരവം വിട്ടുകളയാന്‍ തയ്യാറായില്ല.

“എന്ത് ചെയ്യാനാ…അല്ലാതെ വേറെ വഴിയില്ലല്ലോ..!”

സന്തോഷം കൊണ്ട് മതിമറന്നുപോയ ഞാന്‍ ഒരു കുതിപ്പിന് അവളെ ചുറ്റിപ്പിടിച്ചു കൊണ്ട് എടുത്തുയര്‍ത്തി വട്ടം കറക്കി.

“എന്‍റെ പൊന്നേ…എന്‍റെ ചേച്ചിക്കുട്ടീ.…!!!

ഉന്മാദം പിടിപെട്ടവനെപ്പോലെ എന്‍റെ ആഹ്ലാദം ചിന്നിച്ചിതറി. ആ സന്തോഷത്തില്‍ പങ്കുചേര്‍ന്നു കൊണ്ട് അവളും ഉറക്കെ ചിരിച്ചു.

അവളെ താഴെയിറക്കാന്‍ പോലും തോന്നിയില്ല.അത്രമേല്‍ അവളെന്നെയങ്ങു കീഴടക്കിക്കളഞ്ഞിരുന്നു.

“മതി..മതി..താഴെ ഇറക്കെടാ ചെക്കാ…ഇനീണ്ട് ..പറയാം…താഴെ നിര്‍ത്ത്..!”

അവളെന്‍റെ കവിളില്‍ കിള്ളി വലിച്ചു. കെട്ടിപ്പിടിത്തം വിടാതെ തന്നെ ഞാനവളെ മെല്ലെ ദേഹത്തുകൂടെ ഉരസിയിറക്കി താഴെ നിര്‍ത്തി.

ഒരു നിമിഷം എന്‍റെ സന്തോഷം അവള്‍ കണ്ണ് നിറയെ കണ്ടു നിന്നു.

“സന്തോഷായോ എന്‍റെ മോന്..!”

ആ കൈ വാത്സല്യപൂര്‍വ്വം എന്‍റെ കവിളില്‍ തലോടി.

“ആയോന്നോ…സത്യം പറഞ്ഞാ അണ്‍ബിലീവബിള്‍…ഇങ്ങനൊന്ന് കേള്‍ക്കാന്‍ എത്രമാത്രമാ പ്രാര്‍ഥിച്ചേന്നറിയോ…ഒരുപാട് കൊതിച്ചു കൊതിച്ചു കേട്ടത് കൊണ്ട് സന്തോഷം അടക്കാന്‍ വയ്യെന്‍റെ കുഞ്ഞേച്ചിക്കുട്ടീ…!”

എന്‍റെ വാക്കുകളില്‍ അത്രയും സന്തോഷം നുരഞ്ഞു പൊങ്ങുകയായിരുന്നു.

“ഇപ്പൊ എനിക്കെന്‍റെ പൊന്നുമോളെ കടിച്ചങ്ങ് തിന്നാന്‍ തോന്ന്വാ….. അത്രയ്ക്ക്..അത്രയ്ക്ക് പ്രിയപ്പെട്ടതായിപ്പോയി എനിക്കീ കുഞ്ഞിപ്പെണ്ണ്..!!”

ഒട്ടും വേദനിപ്പിക്കാത്ത വിധം ഞാനാ കവിള്‍ കടിച്ചു വലിച്ചു.അവള്‍ വെറുതെ കള്ളവേദന അഭിനയിച്ചു കൊണ്ട് വായ പിളര്‍ന്നു.

“എനിക്കിപ്പോ എന്‍റെ കുഞ്ഞേച്ചീനേം കൂട്ടി പുതപ്പിനുള്ളിലേക്ക് പോണം…ഞാന്‍ ഓടിപ്പോയി ഉമ്മറത്തെ വാതില്‍ അടിച്ചിട്ട് വരട്ടേ…?!”

തുളുമ്പി മറിയുന്ന പ്രണയഭാവത്തോടെ ഞാനാ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി. ഒരു നേര്‍ത്തച്ചിരിയോടെ അവള്‍ നിഷേധാര്‍ത്ഥത്തില്‍ തലയിളക്കി.

“ആയിട്ടില്ലെടാ ചെക്കാ..മനസ്സില്‍ ഇത്തിരി കറ കൂടെ കിടപ്പുണ്ട്. അത് കളയാന്‍ കുഞ്ഞേച്ചിയ്ക്ക് ഇനി ഒരു പ്രായശ്ചിത്തം കൂടെ ചെയ്യാനുണ്ട്… അതൂടെ കഴിഞ്ഞു വരുമ്പോഴേ ആ പുതപ്പിനുള്ളില്‍ സന്തോഷം ഉണ്ടാവൂ..!”

“പ്രായശ്ചിത്തോ…അതെന്താ..?”

“ങ്ഹും…കുഞ്ഞേച്ചി എന്‍റെ മുത്തിനോട് വലിയൊരു തെറ്റ് ചെയ്തു…ആ കോള്‍ ഞാന്‍ സ്പീക്കറില്‍ ഇടാന്‍ പാടില്ലായിരുന്നു..എത്ര ശ്രമിച്ചിട്ടും അതെനിക്കങ്ങോട്ട് ഡൈജസ്റ്റ് ആവുന്നില്ല…കുഞ്ഞേച്ചിയ്ക്ക് ഭയങ്കര കുറ്റബോധം വരുന്നെടാ പൊന്നൂ..!”

ആ മുഖം വല്ലാതെ വാടിയിരുന്നു.ഞാനവളെ ദേഹത്ത് നിന്ന് അടര്‍ത്തി മാറ്റി.

“അയ്യേ..എന്താ ഇങ്ങനെ…അതൊന്നും സാരമില്ല പോന്നേച്ചീ..!”

ആ മുഖഭാവം കണ്ടപ്പോ എനിക്ക് വല്ലാതെ വിഷമമായി.

“സത്യം പറ…അമ്പൂസിന് അപ്പൊ നല്ല വിഷമായില്ലേ…കുഞ്ഞേച്ചിയോട് സത്യം പറ..!”

“അതൊന്നൂല്ലന്നേ…!”

“ഉണ്ട്…എനിക്കറിയാത്തതാണോ ഈ മുഖം…! അതെന്തേലുമാവട്ടെ… ഇപ്പൊ കുഞ്ഞേച്ചി അതിനൊരു പ്രായശ്ചിത്തം ചെയ്യാന്‍ പോവ്വാ..!”

ഇവളെന്താണ് പറയുന്നതെന്ന ചിന്തയോടെ ഞാനാ മുഖത്തേക്ക് നോക്കി.

“ഒരു ബോണസ് ആയിട്ട് കൂടിയാ മതിട്ടോ..നമുക്ക്…നമുക്കൊന്ന് ചെര്‍പ്ലശ്ശേരി പോയാലോ..!”

അപ്രതീക്ഷിതമായി അത് കേട്ടപ്പോള്‍ ഞാന്‍ ശരിക്കും വണ്ടറടിച്ചു പോയി. നിനച്ചിരിക്കാതെ കിട്ടിയ സമ്മാനമായിരുന്നു എനിക്കാ വാക്കുകള്‍. ഏട്ടത്തിയമ്മയുടെ ആ ഓമനമുഖം എന്നില്‍ ഒരു സ്ക്രീനില്‍ എന്നപോലെ തെളിഞ്ഞു വന്നു.

“ചെര്‍പ്ലശ്ശേരീലോ..!”

“ആഹ്ടാ..മുത്തേ..കാറുണ്ടല്ലോ..നമുക്കൊന്ന് ട്രിപ്പടിക്കാം..പിന്നെ, ഏടത്തിയോട്‌ ഒരു തെണ്ടിത്തരം കാണിച്ചു പോയില്ലേ… അതിന് പരിഹാരമായി കുറച്ചു നേരം ഈ സാറിനെ അങ്ങോട്ട്‌ വിട്ടു കൊടുക്കാമെന്നും വച്ചു…”

ആ മുഖത്തൊരു കുസൃതിച്ചിരി വിരിച്ചു.
എന്‍റെ മനസ്സിലൊരു കുതിച്ചു ചാട്ടമുണ്ടായി. എത്ര നാള് കഴിഞ്ഞാലാ ഏട്ടത്തിയമ്മയെ ഒന്ന് കാണാനെങ്കിലും പറ്റുക എന്നൊരു സങ്കടം എപ്പോഴും ഉള്ളിലുണ്ടായിരുന്നു.

“കുഞ്ഞേച്ചിയ്ക്ക് ഇതെന്താ പറ്റിയെ..? കാലത്തെ കണ്ട ആളെ അല്ല…! എന്താ പെട്ടെന്നൊരു മാറ്റം..!”

മെല്ലെ മെല്ലെ ആ മുഖത്തെ പ്രകാശം മങ്ങി.

“അത്…നേരത്തെ…നേരത്തെ ഞാന്‍ പിണങ്ങി റൂമില്‍ കയറി കതകടച്ചപ്പോ അമ്പൂസെന്താ വരാഞ്ഞേ…! പിന്നാലെ വന്ന് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കും എന്നൊക്കെ വിചാരിച്ചിരുന്നു..ഞാനത് ശരിക്കും ആഗ്രഹിച്ചിരുന്നു,.! കൊറേ നേരം കാത്തിരുന്നു….വരുമെന്ന് ഉറപ്പുണ്ടായിരുന്നു..പക്ഷെ വന്നില്ല..! ആദ്യം എനിക്ക് നെഞ്ചു പറിയുന്ന സങ്കടമാ വന്നെ…എന്‍റെ പൊന്ന് കുഞ്ഞേച്ചിയെ വെറുത്തു കാണുമോ എന്നോര്‍ത്തു വല്ലാതെ പേടിച്ചു..!
ഒരു നഷ്ടം നമ്മളില്‍ വീണ്ടുവിചാരമുണ്ടാക്കും…ചിന്തിക്കാന്‍ കുറച്ച് സമയം കിട്ടി.അങ്ങനൊന്നും ചെയ്യാന്‍ പാടില്ലായിരുന്നോ എന്ന് കുറേ നേരം ആലോചിച്ചിരുന്നു. ചെയ്ത തെറ്റ് എന്താണെന്ന് മനസ്സിലായി…ഏടത്തിയുടെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍… എന്‍റെ കോള്‍ അവര്‍ അതുപോലെ ഒളിഞ്ഞു കേട്ടിരുന്നെങ്കില്‍…എനിക്ക് സഹിക്കുമായിരുന്നോ…ഓര്‍ത്തപ്പോ വല്ലാത്ത കുറ്റബോധം തോന്നിപ്പോയെടാ പൊന്നേ…!!”

ആ വാക്കുകളിലെ ആത്മാര്‍ഥത അവളുടെ മുഖത്തു തെളിഞ്ഞു കാണുന്നുണ്ടായിരുന്നു.

എനിക്കവളോട് വല്ലാത്ത ബഹുമാനം തോന്നിപ്പോയി. ആരുടെയും സമ്മര്‍ദ്ദമില്ലാതെ സ്വയം തെറ്റ് മനസ്സിലാക്കാന്‍ എല്ലാര്‍ക്കും കഴിയുന്ന കാര്യമല്ലല്ലോ.

“എന്‍റെ ചേച്ചിക്കുട്ടീ..എനിക്കെങ്ങനാ ഈ മുത്തിനെ വെറുക്കാന്‍ കഴിയാ…പിന്നാലെ വരാതിരുന്നത് വെറുപ്പ്‌ കൊണ്ടല്ല… ആ ചൂടില്‍ കുഞ്ഞേച്ചിയെ സമാധാനിപ്പിക്കാന്‍ പോന്ന ഒന്നും പറയാനുണ്ടായിരുന്നില്ല എന്‍റെ കയ്യില്‍… എന്ന് കരുതി അവിടങ്ങനെ വിട്ടിട്ടു പോന്നതുമല്ല…ഈ മനസ്സൊന്നു തണുക്കട്ടെ എന്നെ കരുതിയുള്ളൂ…!”

അവളുടെ കണ്ണുകളില്‍ ഒരു തിളക്കം കാണായി. മാലിന്യങ്ങള്‍ നീങ്ങി തെളിനീരൊഴുകുന്ന ഒരു അരുവി പോലെ ആ മനസ്സ് നിര്‍മലമായിക്കഴിഞ്ഞിരുന്നു.

“എന്നാ വേഗം റെഡിയായിക്കോ…വേഗം തിരിച്ചു വന്നാ അത്രയും നേരത്തെ കയറാം…ഒരു പുതപ്പിനുള്ളിലേക്ക്..!”

വശ്യമായൊരു ചിരി സമ്മാനിച്ചു കൊണ്ട് അവള്‍ വടക്കിനിയ്ക്ക് നേരെ നടന്നു. വെള്ളം നിറച്ച ബലൂണ്‍ പോലെ കുണ്ടിയും തുളുമ്പിയുള്ള ആ നടത്തം ഞാന്‍ അങ്ങനേ നോക്കി നിന്നുപോയി.

ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കി എന്‍റെ നോട്ടത്തിലെ പിശക് മനസ്സിലായത്‌ പോലെ തമാശയെന്ന പോലെ ‘അടി കിട്ടണോ’ എന്ന ഭാവത്തില്‍ കണ്ണ് തുറിപ്പിച്ചു. ശേഷം ഒരു കുസൃതിച്ചിരിയോടെ മുറിയിലേക്ക് കയറിപ്പോയി.

മനസ്സ് വല്ലാതെ നിറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ വ്യക്തി ഞാനാണേ എന്നൊക്കെ വിളിച്ചു പറയാന്‍ തോന്നിപ്പോയി. ഈ രണ്ടു പെണ്ണുങ്ങളും എന്‍റെ ഇടവും വലവുമായി എന്നുമുണ്ടായിരിക്കണേ എന്ന് മനസ്സറിഞ്ഞു ദൈവത്തെ വിളിച്ചു പോയി.

പതിനൊന്നര ആയപ്പോഴേയ്ക്കും ഞങ്ങള്‍ ഇറങ്ങി. ഞാന്‍ അതേ കറുത്ത ഷര്‍ട്ടും ആഷ് കളര്‍ ഖാദി മുണ്ടും തന്നെയാണ് വേഷം. അത് കുഞ്ഞേച്ചിയുടെ നിര്‍ബന്ധമായിരുന്നു. ഏടത്തി കണ്ടു ഞെട്ടട്ടെ എന്നാണ് അവളുടെ ആവശ്യം.

എനിക്ക് ആകെ വല്ലാതെ തോന്നിയിരുന്നു.ആദ്യമായാണ്‌ ഇങ്ങനൊരു ഡ്രെസ്സില്‍ പുറത്തോട്ടിറങ്ങുന്നത്. പിന്നെ കാറില്‍ ആണല്ലോ എന്നൊരു ആശ്വാസമുണ്ട്.

എനിക്കൊപ്പം മാച്ചാവാന്‍ വേണ്ടി കുഞ്ഞേച്ചിയും കറുപ്പില്‍ ഡിസൈനുകളുള്ള ചുരിദാറാണ് ധരിച്ചിരിക്കുന്നത്‌. ആ കൊഴുത്ത ശരീരത്തില്‍ ഷേപ്പൊത്ത് നില്‍ക്കുന്ന വസ്ത്രം വെളുവെളുത്ത മേനിയെ കൊതിപിടിപ്പിക്കുന്ന അവസ്ഥയിലാക്കിയിരിക്കുന്നു.

ഇടയ്ക്ക് വഴിയിലൊരിടത്ത് ചെക്കിംഗില്‍ പെട്ടപ്പോള്‍ ആ പോലീസുകാരന്‍റെ കഴുകന്‍ കണ്ണുകള്‍ കുഞ്ഞേച്ചിയെ കൊത്തിവലിക്കുന്നത് കാണാമായിരുന്നു. എന്‍റെ രൂക്ഷമായ നോട്ടം കണ്ടിട്ടും അവളില്‍ നിന്നു കണ്ണെടുക്കാന്‍ അയാള്‍ തയ്യാറായില്ല.

അവസാനം കുഞ്ഞേച്ചി തന്നെ പ്രതികരിക്കേണ്ടി വന്നു. പിന്നീടുള്ള യാത്രയില്‍ ഞങ്ങളതും പറഞ്ഞ് ഒരുപാട് ചിരിച്ചു. യാത്രയിലുടനീളം അവള്‍ വളരെ പ്രസന്നവതിയായിരുന്നു.

എന്‍റെ സന്തോഷത്തിനു വേണ്ടിയുള്ള ഒരു ത്യാഗം ചെയ്യലാണോ ഈ യാത്രയെന്ന് ഇടയ്ക്കെപ്പോഴോ ഞാന്‍ സംശയിച്ചിരുന്നെങ്കിലും പോകെപ്പോകെ ആ സംശയം ദൂരീകരിക്കപ്പെട്ടു.

അവള്‍ നിറമനസ്സോടെ തന്നെയാണ് ഏടത്തിയെ അംഗീകരിച്ചതെന്ന് ഓരോ നിമിഷവും എനിക്ക് ബോധ്യപ്പെട്ടു.

“അതേയ്…പൊന്നൂസേ…അവിടെത്തിയാല്‍ ഞാന്‍ കൊറച്ചു നേരം വേണമെങ്കില്‍ ഒന്ന് മാറിത്തന്നെക്കാട്ടോ..! “

മനസ്സിലാവാത്തത് പോലെ ഞാനവളെ നോക്കി.

“പ്രേമഭാജനങ്ങള്‍ തമ്മില്‍ കാണുന്നതല്ലേ…ഒരു കിസ്സടിക്കാനുള്ള ചാന്‍സ് കിട്ടിയാ എന്താ പുളിക്ക്യോ..!”

ഒരു കള്ളച്ചിരിയോടെ അവളെന്‍റെ നേരെ കണ്ണിറുക്കി. സത്യത്തില്‍ എനിക്കങ്ങ് രോമാഞ്ചം വന്നുപോയി.

“എന്‍റെ കുഞ്ഞേച്ചി ഒരു രക്ഷേമില്ലാട്ടോ…ഓരോ തവണയും എന്നെയിങ്ങനെ ഞെട്ടിച്ചോണ്ടേയിരിക്കല്ലേ എന്‍റെ പൊന്നേ…ഞാന്‍ ശരിക്കും തട്ടിപ്പോകും…!!”

എനിക്കെന്‍റെ സന്തോഷവും ഞെട്ടലും അടക്കി നിര്‍ത്താനായില്ല. ‘ഞാനാരാ മോള് ‘ എന്നൊരു ഭാവം മുഖത്തു നിറച്ച് ഷര്‍ട്ടിന്‍റെ കോളര്‍ എന്ന പോലെ ചുരിദാര്‍ നെക്ക് പിടിച്ചുയര്‍ത്തി വിട്ടുകൊണ്ട് അവളെന്നെ നോക്കി കണ്ണിറുക്കി. ആ ഭാവം പോലും എന്നില്‍ വല്ലാത്തൊരു കൌതുകം ജനിപ്പിച്ചു.

ഇന്നലെ മുതല്‍ ഓരോ നിമിഷവും അവളെന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ്. ശരിക്കും ഒരു സ്പെഷല്‍ ക്യാരക്റ്റര്‍ തന്നെ!

“പിന്നേയ്…വല്ലാതങ്ങ് മതിമറന്നു പോണ്ട രണ്ടും..അവിടെ വേറെയും ആള്‍ക്കാരുള്ളതാ..അവരെക്കൂടെ മാറ്റാനൊന്നും കുഞ്ഞേച്ചിയ്ക്ക് പറ്റില്ലാട്ടോ..!”

ആ സ്വരത്തിന് ഒരു കളിയാക്കലിന്‍റെ ധ്വനിയുണ്ടായിരുന്നു.ഞാനൊരു ചമ്മിയ ചിരിയില്‍ മറുപടിയൊതുക്കി.

ലോക്ക് ഡൌണ്‍ ഇളവുകള്‍ വന്ന സമയമായതിനാല്‍ റോഡിലൊക്കെ നല്ല തിരക്കായിരുന്നു. ഒരു മണിയോടടുത്തു ഏട്ടത്തിയമ്മയുടെ വീട്ടില്‍ എത്തുമ്പോള്‍.

കാര്‍ മുറ്റത്തേക്ക് കയറുമ്പോഴേ കണ്ടു വീടിന്‍റെ മുന്നിലായി വലിച്ചു കെട്ടിയ ടാര്‍പോളിന്‍റെ അടിയിലേ അഴയില്‍ എന്തോ ആറാനിടുന്ന ഏട്ടത്തിയമ്മയെ.!

പാതിയില്‍ മുറിഞ്ഞു പോയ അന്നത്തെ ആ രാത്രിയില്‍ എന്‍റെ മുന്നിലേയ്ക്ക് ഗോവണി കയറി വന്ന അതേ രൂപം.! അപ്പൊ കുളി കഴിഞ്ഞു വന്നത് പോലെ തോര്‍ത്തു കൊണ്ട് മുടി മൂടിപ്പൊതിഞ്ഞു വച്ചിരിക്കുന്നു. പച്ച നിറത്തിലുള്ള ബ്ലൌസും അതേ കരയിലുള്ള നേര്യതുമാണ് വേഷം. അന്നത്തേതില്‍ നിന്നും വ്യത്യസ്തമെന്നു തോന്നിയത് മഷിയെഴുതാത്ത ആ കണ്ണുകള്‍ മാത്രം.

കണ്ട മാത്രയില്‍ തന്നെ എന്‍റെ മനസ്സിലേക്കൊരു മഞ്ഞുമഴ പെയ്തിറങ്ങി. ഉള്ളില്‍ പെരുമ്പറ മുഴക്കം പോലെ ഹൃദയം തുടിതുടിച്ചു.

മുറ്റത്തേയ്ക്ക് ഒരു കാര്‍ കയറി വരുന്നത് കണ്ടപ്പോള്‍ ആദ്യമൊരു അപരിചിത ഭാവമാണ് ആ മുഖത്തു തെളിഞ്ഞത്. എന്നാല്‍ അടുത്ത ക്ഷണം ആയിരം സൂര്യന്‍ ഒന്നിച്ചുദിച്ചുയര്‍ന്ന പോലൊരു പ്രകാശം തെളിഞ്ഞു. നിറഞ്ഞ ആശ്ചര്യത്തോടെ താമര വിടരുന്നത് പോലൊരു ചിരിയോടെ അവര്‍ ഞങ്ങളുടെ കാര്‍ തിരിച്ചറിഞ്ഞു.

“എന്‍റെ ദൈവങ്ങളേ…ആരൊക്ക്യാ ഈ വന്നിരിക്കണേ…!”

കാറില്‍ നിന്നിറങ്ങിയ ഞങ്ങളുടെ അരികിലേക്ക് അവര്‍ ഓടിയടുത്തു.

“ഇപ്പൊ അങ്ങട് വിചാരിച്ചേള്ളൂ..എന്തൊരു അതിശയമാ എന്‍റെ ദൈവങ്ങളേ..!”

ആ മുഖത്തെ അമ്പരപ്പും അത്ഭുതവും മാറുന്നേയില്ല.

“ഏടത്തിയെ കാണാന്‍ തോന്നിയപ്പോ ഞങ്ങള്‍ ഓടിയിങ്ങു പോന്നതാ..അല്ലേടാ അമ്പൂസേ..!”

കുഞ്ഞേച്ചി എന്നെ അര്‍ത്ഥഗര്‍ഭമായി ഒന്ന് നോക്കി. ഞാനത് കണ്ടില്ലെന്ന ഭാവത്തില്‍ അതെയെന്ന അര്‍ത്ഥത്തില്‍ ചിരിച്ചു.

“ഇതെന്ത് വേഷാ..ന്‍റെ അമ്പുട്ടാ…അടിപൊളി..സൂപ്പറായിട്ട് ചേരുന്നുണ്ട്…! ഇപ്പൊ ഭയങ്കര വലിപ്പം വച്ചപോലുണ്ട്..ല്ലേ..!”

കുഞ്ഞേച്ചിയോടാണ് പറയുന്നതെങ്കിലും ആ നോട്ടം എന്‍റെ കണ്ണില്‍ തന്നെയായിരുന്നു.

ആ വായില്‍ നിന്നു വന്ന വാക്കുകളേക്കാള്‍ കൂടുതലായി അവര്‍ക്കെന്തോ കൂടെ പറയാനുണ്ടായിരുന്നു. ആ കണ്ണുകളില്‍ അങ്ങനൊരു തിളക്കം എനിയ്ക്ക് കാണാന്‍ കഴിഞ്ഞു.

അവരാകെ വല്ലാത്തൊരവസ്ഥയിലായിരുന്നു.നിനച്ചിരിക്കാതെ കണ്ടതിന്‍റെ സന്തോഷം അതേപോലെ പ്രകടിപ്പിക്കാന്‍ കുഞ്ഞേച്ചിയുടെ സാന്നിധ്യം കാരണം അവര്‍ക്ക് കഴിയുന്നില്ല.

എന്നിട്ടും,..കുഞ്ഞേച്ചി ഓരോ വിശേഷങ്ങള്‍ പറയുമ്പോള്‍ അവരുടെ സ്നേഹമസൃണമായ മിഴികള്‍ ഒരു മിന്നലാട്ടം പോലെ എന്‍റെ നേരെ വന്നു കൊണ്ടേയിരുന്നു.

ഞങ്ങള്‍ ഉമ്മറത്തേക്ക് കയറാന്‍ നേരം അകത്തു നിന്ന് ഒരു പെണ്‍കുട്ടി ഇറങ്ങി വന്നു. ഏട്ടത്തിയമ്മയുടെ ഇളയമ്മയുടെ മകളാണ്. ശ്രീലക്ഷ്മി എന്നാണു പേര്. ഒരു പെന്‍സില്‍ പോലിരിക്കുന്ന പതിനാറ് കാരി.

കുഞ്ഞേച്ചിയെ കണ്ടപാടെ അവള്‍ വിസ്തരിച്ചു ചിരിച്ചു കൊണ്ട് കൈ കവര്‍ന്നു.അവര്‍ പണ്ടേ നല്ല കൂട്ടായിരുന്നു.

“ശ്രീലക്ഷ്മിയെ ഓര്‍മയില്ല്യെ അമ്പുട്ടന്..!”

ഏട്ടത്തിയമ്മ പരിചയപ്പെടുത്തണോ വേണ്ടയോ എന്ന ഭാവത്തില്‍ എന്നെ നോക്കി.

‘അറിയാം..!”

ഞാന്‍ ശ്രീലക്ഷ്മിയെ നോക്കി വെറുതെയൊന്ന് ചിരിച്ചു കാണിച്ചു. അവള്‍ നല്ലപോലെ ഒന്ന് പരുങ്ങി.

“അമ്മയെവിടെ ഏടത്തീ..?”

കുഞ്ഞേച്ചി അകത്തേക്ക് നടക്കുന്നതിനിടയില്‍ ചോദിച്ചു.

“വാക്സിന്‍ എടുക്കാന്‍ പോയതാ അച്ഛനും അമ്മേം…ഇവിടുന്നു കൊറേ മോളിലോട്ട് പോയാ ഒരു സ്കൂളുണ്ട് അവിടാ…അഞ്ചു മിനിട്ടായേള്ളൂ….നിങ്ങള്‍ കണ്ടു കാണും..ഒരു ഓട്ടോയിലാ പോയെ..!”

വരുന്ന വഴിയ്ക്ക് ഒരു ഓട്ടോ കടന്നു പോയത് എനിക്ക് ഓര്‍മ്മ വന്നു.

മുത്തശ്ശി കിടപ്പിലായിരുന്നു. അകത്തു കയറി അല്‍പസമയം അവരോടൊപ്പം ചിലവഴിച്ചു. നല്ല മരുന്ന് മണമായിരുന്നു മുറിയില്‍..അത് കൊണ്ട് വേഗം തന്നെ പുറത്തിറങ്ങി. ശേഷം കുഞ്ഞേച്ചിയും ശ്രീലക്ഷ്മിയും കൂടെ അവരുടെ വിശേഷങ്ങളിലേക്ക് കടന്നു.

“രണ്ടുപേര്‍ക്കും നല്ലപോലെ വിശക്കുന്നുണ്ടാവും ല്ലേ…ഞാന്‍ പെട്ടെന്ന് കൊറച്ച് പപ്പടമെടുത്തു വറക്കെട്ടെ…ഇവിടുണ്ടാക്കിയ പാവക്ക കൊണ്ടാട്ടമുണ്ട്…വരുന്നതറിഞ്ഞിരുന്നേല്‍ വായയ്ക്ക് രുചിയായി വല്ലതും ഉണ്ടാക്കിയേനെ ഏടത്തി..!”

“അതൊന്നും വേണ്ട ഏടത്തീ…ഉള്ളതൊക്കെ മതി…അച്ഛനും അമ്മേം കൂടെ വരട്ടെ.. ഞങ്ങള്‍ ഒന്നിച്ചു കഴിച്ചോളാം..പോരേ അമ്പൂസേ..!”

കുഞ്ഞേച്ചി എന്നെ നോക്കി.

“മതി..വിശപ്പാവുന്നേയുള്ളൂ ഏടത്തീ…എനിക്ക് കുറച്ചു വെള്ളം തന്നാ മതി…!”

ഞാന്‍ മെല്ലെ എഴുന്നേറ്റു. ഇപ്പൊ കൊണ്ടുവരാമെന്ന് പറഞ്ഞ് ഏട്ടത്തിയമ്മ തിടുക്കത്തില്‍ അടുക്കളയുടെ നേരെ നടന്നു.

ശ്രീലക്ഷ്മിയുടെ ശ്രദ്ധയില്‍പ്പെടാതെ ഞാനും അവര്‍ക്ക് പിന്നാലെ ചെന്നു.അടുക്കളയിലെ മേശപ്പുറത്തിരുന്ന ജഗ്ഗില്‍ നിന്നും ഗ്ലാസിലേക്ക് വെള്ളം പകരുകയാണ് ഏട്ടത്തിയമ്മ.

എന്‍റെ ഉള്ളം വല്ലാതെ തുടിച്ചുപോയി.അതുവരെ പിടിച്ചു നിര്‍ത്തിയ മനസ്സിനെ കെട്ടഴിച്ചു വിട്ടുകൊണ്ട് ഒരു കുതിപ്പില്‍ ഞാനവരുടെ പിന്നിലെത്തി. വയറിലൂടെ കൈ ചുറ്റി ആ പിന്‍കഴുത്തിലേക്ക്‌ കവിള്‍ ചേര്‍ത്ത് വച്ചുകൊണ്ട് ഞാനാ മേനിയിലേക്ക് പറ്റിച്ചേര്‍ന്നു.

“എന്‍റെ ഏടത്തീ..!”

അണപൊട്ടിയൊഴുകിയ പ്രേമത്തോടെ ഞാന്‍ പുലമ്പി.

“മോനൂ…ഏടത്തീടെ പൊന്നേ…!”

ഒരു കൊടുങ്കാറ്റ് പോലെ വെട്ടിത്തിരിഞ്ഞു കൊണ്ട് അവരെന്നെ വാരിപ്പുണര്‍ന്നു. ഭ്രാന്തമായ ആവേശത്തോടെ എന്‍റെ മുഖമാകെ ഉമ്മകള്‍ കൊണ്ട് മൂടി. ആ കണ്ണുകള്‍ പൊടുന്നനെ നിറഞ്ഞു പോയിരുന്നു.

ആ ശരീരം എന്നിലേക്ക് ചേര്‍ത്തു പിടിച്ചു കൊണ്ട് ഞാനതൊക്കെ ഏറ്റുവാങ്ങി. എന്നാല്‍ സെക്കന്‍റുകള്‍ മാത്രമേ അത് ആസ്വദിക്കാന്‍കഴിഞ്ഞുള്ളു.. അപ്പോഴേക്കും ഉമ്മറത്ത് നിന്നും കുഞ്ഞേച്ചിയുടെ വിളി കേട്ടു.

ഞങ്ങള്‍ പെട്ടെന്ന് ഞെട്ടിപ്പിടഞ്ഞു മാറി. ഏട്ടത്തിയമ്മ നേര്യതിന്‍റെ തുമ്പുയര്‍ത്തി വേഗത്തില്‍ കണ്ണ് തുടച്ചു. ഞാന്‍ ഗ്ലാസിലേ വെള്ളമെടുത്തു കുടിക്കാന്‍ തുടങ്ങി.

“ഏടത്തീ…ഞാന്‍ ഒന്ന് ശ്രീലക്ഷ്മീടെ വീട് വരെ പോയെച്ചും വരാട്ടോ..!”

കുഞ്ഞേച്ചിയുടെ മുഖം വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു.

“കഴിച്ചിട്ട് പോയാപ്പോരെ മോളെ…!”

ഏട്ടത്തിയമ്മ വാത്സല്യത്തോടെ ചോദിച്ചു.

“വേണ്ടേടത്തീ…അവരൊക്കെ വരട്ടെ..അപ്പോഴേക്കും ഞാനെത്തിക്കൊള്ളാം..!”

പറഞ്ഞു തീരുന്നതിനു മുന്‍പേ അവള്‍ പുറത്തേക്ക് നടന്നു കഴിഞ്ഞു. ഞാനും അവള്‍ക്കൊപ്പം ഉമ്മറത്തേക്ക് ചെന്നു. ചെരിപ്പിടാന്‍ നേരം അവള്‍ എന്‍റെ നേരെ ഗൂഢമായൊരു നോട്ടമെറിഞ്ഞു.

ഞങ്ങള്‍ക്ക് മാത്രം മനസ്സിലാവുന്ന ഒരു അര്‍ത്ഥം ആ നോട്ടത്തിനുണ്ടായിരുന്നു. അവര്‍ രണ്ടും മുറ്റം കടന്നു പോയപ്പോള്‍ ഞാന്‍ ഹാളിലേക്ക് കയറി.

“അമ്പുട്ടാ..വാ..!”

പെട്ടെന്ന് ഒരു മിന്നല്‍ പോലെ ഏട്ടത്തിയമ്മ എന്‍റെ കയ്യില്‍ കടന്നു പിടിച്ചു.

എന്നെയും വലിച്ചു കൊണ്ട് തിടുക്കത്തില്‍ അവര്‍ ഗോവണി കയറാന്‍ തുടങ്ങി. മുകളില്‍ ആകെ ഒരു ചെറിയ മുറിയെ ഉള്ളൂ. അതാണ്‌ അവരുടെ കിടപ്പ് മുറി.

അകത്ത് കയറി വാതില്‍ കുറ്റിയിട്ട ശേഷം അവര്‍ നാല് പാളികളുള്ള ജാലകത്തിന്റെ മുകളിലത്തെ ഒരു പാളി പാതി തുറന്നിട്ടു. അതിലൂടെ നോക്കിയാല്‍ കുഞ്ഞേച്ചിയും ശ്രീലക്ഷ്മിയും നടന്നു പോകുന്നത് കാണാമായിരുന്നു.

ഞാന്‍ വല്ലാത്തൊരാര്‍ത്തിയോടെ എട്ടത്തിയമ്മയെ വാരിപ്പുണര്‍ന്നു. ആ പോമേനി എന്‍റെ കരവലയത്തിനുള്ളില്‍ കിടന്നു ഞെരിഞ്ഞു.നിമിഷനേരം കൊണ്ട് ആ ചുണ്ടുകള്‍ എന്‍റെ വായിക്കകത്തായി. ഫോം പില്ലോ പോലുള്ള ആ മുഴുത്ത കുണ്ടിച്ചുളകള്‍ കശക്കിയുടച്ചു കൊണ്ട് ഞാനാ പവിഴാധാരങ്ങള്‍ ചപ്പിക്കുടിച്ചു.

കുലച്ചു കുത്തിയ കുണ്ണ ആ അരക്കെട്ടിലുരച്ചു കൊണ്ട് സ്ട്രോ ഇട്ടു ജ്യൂസ് കുടിക്കുന്നതുപോലെ ആ നാവു പിഴിഞ്ഞ് ഉമിനീര്‍ മൊത്തം വലിച്ചു കുടിച്ചു.

ഏട്ടത്തിയമ്മയും ഭ്രാന്തമായൊരു ആവേശത്തിലായിരുന്നു. കെട്ടിപ്പിടുത്തത്തിന് ബലം പോരെന്ന തോന്നല്‍ കൊണ്ടെന്നവണ്ണം അവരെന്നെ കൂടുതല്‍ കൂടുതല്‍ വരിഞ്ഞു മുറുക്കിക്കൊണ്ടേയിരുന്നു.

ഒരു ദിവസം മാത്രമേ പിരിഞ്ഞിരുന്നുള്ളൂവെങ്കിലും ഒരുപാടായെന്ന തോന്നലായിരുന്നു ഞങ്ങള്‍ക്ക്. അവരില്‍ നിന്നും അതിന്റെ തിക്കുമുട്ടല്‍ നിറഞ്ഞ ചിനുക്കവും ഞരക്കവുമൊക്കെ ഉയരുന്നുണ്ടായിരുന്നു.

“വാവേ..ഏടത്തീടെ പൊന്ന് വാവേ..!”

ആ കണ്ണുകള്‍ നീരണിഞ്ഞു..സ്വരം വല്ലാതെ ദുര്‍ബലമായി.

“ഏടത്തി സങ്കടപ്പെട്ടിരിക്ക്യായിരുന്നു പൊന്നേ…അവിടിങ്ങു പോന്നപ്പോ മനസ്സ് ചത്തു പോയി. ന്‍റെ വാവേനെ പിരിഞ്ഞിരിക്കാന്‍ വയ്യടാ പൊന്നുമണീ..!”

സങ്കടം സഹിക്കാനാവാതെ ആ ചുണ്ടുകള്‍ മലര്‍ന്നു പോയി.

“സങ്കടപ്പെടല്ലേ എന്‍റെ പൊന്നേ…!”

ഞാനാ ചുണ്ടില്‍ ആഞ്ഞുമുത്തി.

“ഇവിടുന്നങ്ങു പോയിക്കഴിഞ്ഞാ എനിക്ക് പിന്നെ ഒരു സമാധാനോം ഉണ്ടാവില്ല…!”

ഞാനാ കവിളില്‍ മെല്ലെ തലോടി.

“എന്തായാലും ഒന്ന് കണ്ടല്ലോ…ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല വാവേ…കണ്ടപ്പോ എന്തൊരു സന്തോഷായെന്നോ…ന്‍റെ പൊന്നാ…ന്‍റെ പൊന്നാ ഇത്..!”

അവരെന്‍റെ തല പിടിച്ചു മാറില്‍ ചേര്‍ത്തു കൊഞ്ചിച്ചു. ആ മാറിലെ മാംസളത എന്നെ വീണ്ടും ഉന്മത്തനാക്കി. ഇരുകൈകളും കൊണ്ട് ഞാനാ ഓമന മുലകളെ പൊത്തിപ്പിടിച്ചു.

“ഏടത്തീ…അമ്മയുമൊക്കെ പെട്ടെന്നെങ്ങാന്‍ വര്വോ..?”

എന്‍റെ കൊതിപിടിച്ച നോട്ടം കണ്ടപ്പോഴേ അവര്‍ക്ക് കാര്യം മനസ്സിലായിക്കാണണം.

അവര്‍ വേഗത്തില്‍ നെഞ്ചില്‍ നിന്നും നേര്യത് മാറ്റി.

“ന്‍റെ വാവയ്ക്ക് കുടിക്കണോ….ന്‍റെ പൊന്നുമണിയ്ക്ക് കുടിക്കണോ..ഏഹ്.. കുടിച്ചോ…ഏടത്തീടെ ചക്കരവാവ കുടിച്ചോ…!”

ആ ശബ്ദം വാത്സല്ല്യം നിറഞ്ഞ ഒരു കൊഞ്ചലായി മാറിക്കഴിഞ്ഞിരുന്നു. അവര്‍ ബ്ലൗസിന്‍റെ ഓരോ ഹുക്കുകളും അഴിച്ചെടുക്കുന്നത് ഞാന്‍ ആര്‍ത്തിയോടെ നോക്കി നിന്നു.

ഹുക്കുകളെല്ലാം അഴിച്ചു കഴിഞ്ഞതും അവര്‍ ഇരുകൈകളും കൊണ്ട് ബ്രാ ഒറ്റ ഉയര്‍ത്തലായിരുന്നു.
ഉയരത്തില്‍ നിന്നെന്ന വണ്ണം തുള്ളിത്തുളുമ്പിക്കൊണ്ട് രണ്ടു ഇളനീര്‍ക്കുടങ്ങള്‍ ആടിയുലഞ്ഞു വീണു.

ആര്‍ത്തി മൂത്ത് ഒരു നിമിഷം ഞാനത് നോക്കി നിന്നുപോയി.ഒരു ശീല്‍ക്കാരത്തിനൊപ്പം ചാടുലമായൊരു നീക്കത്തിലൂടെ അവര്‍ എന്‍റെ തല പിടിച്ച് ആ വലത്തെ മുലയിലേക്ക് പൂഴ്ത്തി വച്ചു.

ചുണ്ടുകള്‍ ആ പതുപതുത്ത മാംസളതയില്‍ ഒട്ടിച്ചേര്‍ന്നപ്പോള്‍ ആ പൂമെയ്യ് പുളകം കൊണ്ട് പുളഞ്ഞു പോയി. ഒരു കൈകൊണ്ട് ഇടത്തെ മുല കശക്കിയുടച്ചു കൊണ്ട് ഞാന്‍ വലത്തെ മുല ചപ്പിക്കുടിക്കാന്‍ തുടങ്ങി.

ആ മുലക്കണ്ണിന് ചുറ്റും നാവുകൊണ്ടും ചുണ്ട് കൊണ്ടും ഉഴുതു മറിയ്ക്കുമ്പോള്‍ ഏട്ടത്തിയമ്മയില്‍ നിന്നു പല അപശബ്ദങ്ങളും ഉയരാന്‍ തുടങ്ങിയിരുന്നു.

കുതിച്ചു പായുന്ന കാളക്കൂറ്റന്‍റെ മനസ്സായിരുന്നു എനിക്കപ്പൊള്‍. ആ സ്വര്‍ണ മുലകളുടെ അഴകൊത്ത രൂപവും മാര്‍ദ്ദവവും അവരുടെ ദേഹത്തിന്റെ കൊതി പിടിപ്പിക്കുന്ന സുഗന്ധവുമെല്ലാം എന്നെ സ്ഥലകാല ബോധത്തിനുമപ്പുറത്തേക്ക് വലിച്ചിഴച്ചു.

വായില്‍ കൊള്ളുന്നതിന്‍റെ മാക്സിമം ഞാനാ പവിഴമുലകള്‍ മാറിമാറി വായിലേക്ക് വലിച്ചു കയറ്റി.ചുണ്ടുകള്‍ കൂട്ടിപ്പിടിച്ച് അതിനിടയില്‍ കുഞ്ഞു മുന്തിരി പോലുള്ള ആ മുലഞെട്ട് ഇറുക്കിപ്പിടിച്ചും വലിച്ചു വിട്ടും ഞാനവരെ സുഖത്തിന്‍റെ സീമ വരെ കൊണ്ടെത്തിച്ചു.

മുലകളുടെ താഴ്വര മുതല്‍ ചപ്പിയും വേദനിപ്പിക്കാതെ കടിച്ചുമൊക്കെ ഞാനാ ഓമനമുലകളില്‍ നിറയെ ചുവന്ന മുദ്രകള്‍ ചാര്‍ത്തി.

അടക്കിവെക്കാനാവാത്ത ആസക്തിയുടെ മൂര്‍ദ്ധന്യാവസ്ഥയിലായിരുന്ന ഏട്ടത്തിയമ്മ അത്യാവേശത്തോടെ എന്നിലേക്ക് പടര്‍ന്നു കയറാനൊരുങ്ങുകയായിരുന്നു. അതിനിടയില്‍ പൊടുന്നനെ ആ കാലുകള്‍ തമ്മില്‍ പിണഞ്ഞു പോയി. നിലയുറയ്ക്കാതെ ഇടറിയാടിയ അവര്‍ കട്ടിലിന്‍റെ വക്കില്‍ തട്ടി കിടക്കയിലേക്ക് മലര്‍ന്നു വീണു.

ബാലന്‍സ് നഷ്ടപ്പെട്ടെങ്കിലും ഇരു കൈകളും കിടക്കയിലൂന്നിയതിനാല്‍ എന്‍റെ ഭാരം അവരുടെ ദേഹത്തേക്ക് അമരാതെ കഴിഞ്ഞു.

എന്നാല്‍ അതൊന്നും ഏട്ടത്തിയമ്മ അറിഞ്ഞിട്ടില്ലെന്ന ഭാവത്തിലായിരുന്നു അവരുടെ പരാക്രമങ്ങള്‍. എന്നെ ആ ദേഹത്തേക്ക് വലിച്ച് കയറ്റിക്കൊണ്ടു അവരെന്‍റെ ചുണ്ട് കടിച്ചീമ്പിക്കുടിക്കാന്‍ തുടങ്ങി.

ഇരു മുലകളും ഇടിച്ചു കുഴച്ചു കൊണ്ട് ഞാന്‍ ചുണ്ട് അവര്‍ക്കങ്ങു വിട്ടു കൊടുത്തു. ആ നാവിന്റെ പരുപരുപ്പ് എന്‍റെ മുഖമാകെ നക്കി നനച്ചു. കൊഴുത്ത ഉമിനീര്‍ കൊണ്ട് മുഖം തേന്‍ നെല്ലിക്ക പോലെയായി മാറി.

മിനിട്ടുകള്‍ നീണ്ട ആ പരാക്രമത്തിന് തെല്ലൊരു ശമനമുണ്ടായപ്പോള്‍ ഞാനാ ദേഹത്ത് നിന്നു ഇറങ്ങിക്കിടന്നു. മഠം പൊട്ടിയൊഴുകിയ കാമാക്രാന്തത്തിനിടയില്‍ എപ്പോഴോ എന്‍റെ മനസ്സിലേക്ക് ഇനി അധികം സമയമെടുക്കാനാവില്ലെന്ന ചിന്ത കടന്നു വന്നിരുന്നു.

ആര് എപ്പോ വേണേലും വന്നു വിളിക്കാം. കുഞ്ഞേച്ചിയുടെ കാര്യത്തില്‍ പേടിക്കാനില്ലെങ്കിലും വാക്സിന്‍ എടുക്കാന്‍ പോയവര്‍ എപ്പോ വേണേലും വരാം. അതിനു മുമ്പേ തന്നെ ഏട്ടത്തിയമ്മയെ ഊറ്റിക്കുടിക്കണം.

ഞാനാ ദേഹത്തോടോട്ടിക്കിടന്ന് മുലകളിലൊന്ന് മൊത്തിക്കുടിച്ചു കൊണ്ട് ഇടംകൈ കൊണ്ട് അവരുടെ നേര്യതും അടിപ്പാവാടയും ഒന്നിച്ചു വലിച്ചു കയറ്റി.

എന്‍റെ അതേ ചിന്ത തന്നെയായിരുന്നു അവര്‍ക്കും. അരക്കെട്ട് പൊക്കിത്തന്ന് കൊണ്ട് അവരെന്നോട് പൂര്‍ണമായും സഹകരിച്ചു.

പോള പൊളിച്ചെടുത്ത വാഴക്കാമ്പിന്‍റെ മിനുസമുള്ള ആ കൊഴുപ്പ് മുറ്റിയ വെണ്ണത്തുടകള്‍ പൂര്‍ണ നഗ്നമായി വിരിഞ്ഞങ്ങനെ കിടന്നു. എന്‍റെ കൈ ആ മിനുമിനുപ്പിലൂടെ ഓടി നടക്കുമ്പോള്‍ അവരുടെ ശരീരം അടി കൊണ്ട പാമ്പിനെപ്പോലെ പിടയുകയായിരുന്നു.

ശബ്ദം പുറത്തു വരാതിരിക്കാന്‍ ചുണ്ടുകള്‍ കൂട്ടിപ്പിടിച്ചു അവര്‍ വായ അടച്ചു കളഞ്ഞു.എന്നിട്ടും ചിലപ്പോഴൊക്കെ അറിയാതെ തന്നെ ആ ഞരക്കങ്ങള്‍ പുറത്ത് ചാടുന്നുണ്ടായിരുന്നു.

രണ്ടു തുടകളും മാറിമാറി ഓമനിച്ച ശേഷം എന്‍റെ കൈ അവരുടെ നൈലോണ്‍ ഷഡ്ഡിയുടെ മുകളിലൂടെ ആ ഇഡ്ഡലി പോലെ പൊള്ളി നില്‍ക്കുന്ന പൂറിന് മുകളിലേക്ക് കയറി.

താളി നീരുപോലേ കൊഴുത്ത അവരുടെ മദജലത്തില്‍ മുങ്ങി നനഞ്ഞു കിടക്കുന്ന പൂറ് ആ തുണിക്കഷണം ഉള്‍പ്പടെ ഞാന്‍ പിഴിഞ്ഞെടുത്തു.

ഏട്ടത്തിയമ്മയുടെ നടു വളഞ്ഞ് കുത്തി. എന്‍റെ കരസ്പര്‍ശം അവരെ മറ്റൊരു ലോകത്തെത്തിച്ചു കഴിഞ്ഞിരുന്നു.

“വാവേ..ഏടത്തീടെ പൊന്ന് മണീ…!”

ഒരു മുരള്‍ച്ചയോടെ അവരെന്നെ പൂണ്ടടക്കം പുണര്‍ന്നു കൊണ്ട് ചുണ്ട് കടിച്ചെടുത്ത് വലിച്ചു കുടിച്ചു. ഞാനാ ഷഡ്ഡിയുടെ ഉള്ളിലേക്ക് കൈ കടത്തി.

പൊടിക്കുറ്റി രോമങ്ങള്‍ നിറഞ്ഞ ആ വീതിയേറിയ പൂറിന്‍റെ പച്ചമാംസത്തിലാകെ ആ കൊഴുത്ത കാമജലം മുങ്ങി നില്‍പ്പായിരുന്നു.

അവരുടെ കീഴ്ച്ചുണ്ട് ഈമ്പിക്കുടിച്ചു കൊണ്ട് ഞാനാ വിടവിലേക്ക് വിരല്‍ ഉറസിയിരക്കി. കുഴമ്പില്‍ ചവിട്ടി വീഴുന്നതുപോലെ വിരല്‍ ആ കീറലിലേക്ക് വഴുതിയിറങ്ങി.

“ആഅഹ്..ഹ് …പൊന്നൂ…!”

ഏട്ടത്തിയമ്മയുടെ വായ പിളര്‍ന്നു പോയി. ഞാനാ കീഴ്ച്ചുണ്ടിനെ മോചിപ്പിച്ച ശേഷം എണീറ്റ് മുണ്ടും ഷഡ്ഡിയും അഴിച്ചു പറിച്ചെറിഞ്ഞു. വാരിക്കുന്തം കണക്കെ കുണ്ണ മുഴുത്തു കൂര്‍ത്തു നിന്നു.

ഏട്ടത്തിയമ്മ അതിലേക്ക് വല്ലാത്തൊരു ഭാവത്തില്‍ നോക്കി. അത് കടിച്ചു പറിച്ച് തിന്നാനുള്ള ആര്‍ത്തി ആ കണ്ണുകളെ മൂടിക്കളഞ്ഞിരുന്നു.

അതിനിടയില്‍ തുറന്നിട്ട ജാലകത്തിലൂടെ ശ്രീലക്ഷ്മിയുടെ വീടിന്റെ മുറ്റത്തു നില്‍ക്കുന്ന കുഞ്ഞേച്ചിയെ ഞാന്‍ കണ്ടിരുന്നു. ഒരു പക്ഷെ അവള്‍ തിരിച്ചു വരാനുള്ള പുറപ്പാടിലായിരിക്കാം.

എന്‍റെ നീക്കങ്ങള്‍ ചടുലമായി. കട്ടിലില്‍ നിന്നു ചാടിയിറങ്ങിയ ഞാന്‍ ഏട്ടത്തിയമ്മയുടെ നനഞ്ഞൊട്ടിയ ഷഡ്ഡി അഴിച്ചു മാറ്റി. അവര്‍ കാലുകള്‍ മടക്കി ഇരുവശത്തേക്കും കവച്ചു വച്ച് തന്നു.

ആ കാഴ്ച്ച എന്നെ മത്തു പിടിപ്പിച്ചു കളഞ്ഞു. തോട് കളഞ്ഞ കല്ലുമ്മക്കായ മെയ്യില്‍ മുക്കി വച്ചത് കണക്കെ കൊഴുപ്പില്‍ മുങ്ങി തിളങ്ങുകയാണ് ആ ആരോമല്‍ പൂറ്..!

ആര്‍ത്തി മൂത്ത് വിറച്ചു പോയെങ്കിലും സമയക്കുറവ് കാരണം എനിക്കത് നോക്കി നുണയാനെ കഴിയുമായിരുന്നുള്ളൂ. എങ്കിലും എന്തെങ്കിലുമൊരു സാധ്യതയുണ്ടോ എന്നറിയാനായി ജനലിലൂടെ ഒന്നൂടെ നോക്കി. കുഞ്ഞേച്ചി അപ്പോഴും ആ മുറ്റത്തു തന്നെയുണ്ട്‌.

പിന്നെ എനിക്ക് പാഴാക്കാന്‍ സമയമുണ്ടായിരുന്നില്ല. ആ തുടകള്‍ ചുറ്റിപ്പിടിച്ചു കൊണ്ട് ഞാനാ ശരീരം കട്ടിലിന്‍റെ വക്കിലേക്ക് വലിച്ചടുപ്പിച്ചു.

അടുത്ത ക്ഷണത്തില്‍ ഞാന്‍ ആ പൂറിലേക്ക് മുഖമമര്‍ത്തി. അപ്പോഴും ചുരന്നു കൊണ്ടിരിക്കുന്ന ആ നെയ്‌പൂറ് ആര്‍ത്തിയോടെ ഞാന്‍ വലിച്ചു കുടിച്ചു.

പുളിയില പോലെ ചാടി വിറയ്ക്കുന്ന കന്ത് ചുണ്ടുകള്‍ക്കുള്ളിലാക്കി വലിച്ചു വിട്ടു. നാക്ക് ആ ദ്വാരത്തിനുള്ളിലേക്ക് പറ്റാവുന്നത്ര കടത്തിയ ശേഷം ഒരു തുള്ളി പോലും അവശേഷിപ്പിക്കാതെ ആ കൊഴുത്ത നീര് ഞാന്‍ വലിച്ചൂറ്റിക്കുടിച്ചു.

ഏട്ടത്തിയമ്മ ആദ്യമായാണ്‌ ആ സുഖം അറിയുന്നത്. അവരുടെ അരക്കെട്ട് തെയ്യം കണക്കെ പുളഞ്ഞു തുള്ളുകയാണ്. ശബ്ദം പുറത്തു വരാതിരിക്കാന്‍ രണ്ടു കൈ കൊണ്ടും വായ പൊത്തിപ്പിടിച്ച് കളഞ്ഞിരിക്കുന്നു.

പത്തു പതിനഞ്ചു സെക്കന്‍റ് മാത്രമേ എനിക്കാ പൂറ് രുചിക്കാന്‍ കഴിഞ്ഞുള്ളു. സമയമൊട്ടുമില്ല..പ്രധാനപണി ബാക്കിയാണ്.

ഞാന്‍ എണീറ്റ്‌ എട്ടത്തിയമ്മയെ കട്ടിലിലേക്ക് നേരെയാക്കി കിടത്തി. ആ പൂറിന് മുകളില്‍ ബാക്കിയായ കൊഴുപ്പ് കുണ്ണയില്‍ തേച്ചു പിടിപ്പിച്ച. ശേഷം ആ ദ്വാരം കണക്കാക്കി അത് പൂറിന്‍റെ വായിലേക്ക് വച്ച് കൊണ്ട് മെല്ലെ അരക്കെട്ട് അമര്‍ത്തി.

ഏട്ടത്തിയമ്മ കാലുകള്‍ മടക്കി വച്ചുകൊണ്ട് പരമാവധി കവച്ചു തന്നു.

മെല്ലെ കുണ്ണത്തലയേ പൂറ് വിഴുങ്ങാന്‍ തുടങ്ങി. ഏട്ടത്തിയമ്മയുടെ കണ്ണുകള്‍ തള്ളി..വായ പിളര്‍ന്നു. ആ മുറുക്കം പരമാവധി ആസ്വദിച്ചു കൊണ്ട് ഞാനവരിലേക്ക് കുണ്ണ തള്ളിക്കയറ്റി. കട വരെ കയറിപ്പോയപ്പോഴേക്കും ഞാന്‍ സുഖാവേശത്താല്‍ ആ പൂമേനിയിലേക്ക് കമിഴ്ന്നുവീണു പോയിരുന്നു.

“ഏടത്തീടെ വാവേ…ആഹ്…മോനൂ..!”

ഏട്ടത്തിയമ്മ പുലമ്പിക്കൊണ്ട് എന്നെ വരിഞ്ഞു മുറുക്കി അരക്കെട്ട് ഒറ്റപ്പൊക്കലായിരുന്നു. അവര്‍ക്ക് മുറ്റി പ്പോയെന്നുള്ള ഒരു സൂചനയായിരുന്നു അതെന്ന് എനിക്ക് മനസ്സിലായി.

ആ മുലകളിലൊന്നു വായിലാക്കി ചപ്പിക്കൊണ്ട് ഞാന്‍ അരക്കെട്ട് ഉയര്‍ത്തിയടിക്കാന്‍ തുടങ്ങി. കുണ്ണ്‍ ആ നെയ്‌പ്പൂറില്‍ ഉരഞ്ഞു കയറിയിറങ്ങുന്നതിന്‍റെ ഭ്രാന്തമായ സുഖം ഞങ്ങളെ ശരിക്കും കീഴ്പ്പെടുത്തി.

തുടകള്‍ തുടകളിലടിച്ചു ശബ്ദം വരാന്‍ തുടങ്ങിയിട്ടും ഞങ്ങള്‍ക്കത് ശ്രദ്ധിക്കാനേ തോന്നിയില്ല. ഏട്ടത്തിയമ്മയുടെ കിതപ്പ് അതിശക്തമായി മാറിത്തുടങ്ങി. ആ നഖങ്ങള്‍ എന്‍റെ പുറത്തു ഷര്‍ട്ട് തുളയ്ക്കുന്ന പോലെ ആഴ്ന്നു കയറി.

“പൊന്നേ…ഏടത്തീടെ കുഞ്ഞാവേ…ഏടത്തിയ്ക്ക് ആവുന്നെടാ മുത്തെ…ആ..ആയി…ആയി…വ..വരുന്നുണ്ട്…നിര്‍ത്തല്ലേ പൊന്നേ..നിര്‍ത്തല്ലേ…ആഹ്ഹ് ഹ്…മ്മേ…!”

അവരുടെ സ്വരം കരച്ചില്‍ പോലെ വിക്കി വിക്കിയുയര്‍ന്നു. അതെന്നിലേക്ക് അഭൂതപൂര്‍വമായ ആസക്തിയെ നിറച്ചു കയറ്റി. അടിയുടെ വേഗത വര്‍ദ്ധിച്ചു…അടിയുടെ ശതിയില്‍ ശബ്ദമുയരാന്‍ തുടങ്ങി.

എന്‍റെ തലച്ചോരിലൊരു മിന്നല്‍ വെട്ടിയുയര്‍ന്നു…കുണ്ണയില്‍ സ്ഫോടനാത്മകമായ ഒരു പൊട്ടിത്തരിപ്പ് ആരംഭിച്ചു.

“വാവേ…ആഹ്ഹ..ഹാഹ്…വരുന്നെടാ…ഊഹ്ഹ് ..വരുന്‍..ന്‍..ന്നൂ…ഹ്ഹ് ..ഹെന്‍റെ പൊന്നേ..വാവാച്ചീ..!”

തുടകള്‍ കൊണ്ടെന്നെ ഇറുക്കിപ്പിടിച്ച് കാല്വന്നകള്‍ എന്‍റെ ചന്തിയില്‍ കോര്‍ത്ത് പിടിച്ചു കൊണ്ട് ഏട്ടത്തിയമ്മ അരക്കെട്ട് ഉയര്‍ത്തി കുണ്ണയെ ആഴ്ത്തിയിറക്കി പിടിച്ചുനിര്‍ത്തി.

ആ പൂറിലെ അനിയന്ത്രിതമായ നനവ്‌ എന്‍റെ സകല ഞരമ്പുകളെയും തച്ചുതകര്‍ത്തു.ഏട്ടത്തിയമ്മയുടെ പൂറിനുള്ളിലെ മാംസഭിത്തിയിലേക്ക് വെടിയുണ്ട കണക്കെ എന്‍റെ പാല്‍ ചീറ്റിത്തെറിച്ചു.

തടിച്ചുലര്‍ന്നു പോയ എന്‍റെ ഏട്ടത്തിയമ്മയുടെ തളിര്‍ച്ചുണ്ട് ചപ്പിവലിച്ചു കൊണ്ട് ഞാനാ വെടിക്കെട്ട്‌ പരിസമാപ്തിയിലേക്കെത്തിച്ചു.

ഞങ്ങളുടെ രണ്ടുപേരുടെയും ശരീരങ്ങള്‍ തളര്‍ന്നയഞ്ഞു. ഹര്‍ഷാ‍നുഭൂതി നിറഞ്ഞ ചുടുചുംബനങ്ങള്‍ കൊണ്ട് ഏട്ടത്തിയമ്മ കെട്ടിപ്പിടിച്ചു താലോലിക്കുമ്പോള്‍ ആ അര്‍ദ്ധനഗ്നമായ മാറിലമര്‍ന്നു കിടന്നു കൊണ്ട് ഞാന്‍ കിതപ്പകറ്റി.

കുണ്ണ അപ്പോഴും പഴുത്തു തന്നെ നില്‍പ്പായിരുന്നു. പൂറിനുള്ളിലെ ഇളം ചൂട് അതിനെ തളരാന്‍ സമ്മതിക്കുന്നേയില്ലായിരുന്നു. വീണ്ടും വീണ്ടും വേണമെന്ന് മനസ്സ് വിളിച്ചു പറയുകയാണ്‌.

എന്നാല്‍ സാഹചര്യം പിന്നോട്ട് പിടിച്ചു വലിച്ചു. അഞ്ചു മിനിറ്റ് കൂടെ അതേ കിടപ്പ് തുടര്‍ന്ന ശേഷം ഞാനാ ദേഹം വിട്ട് എഴുന്നേറ്റു.

വാടിത്തളര്‍ന്നുപോയ ആ പൊന്നോമന മുലകളുടെ നിറം തന്നെ മാറിപ്പോയിരുന്നു. എണ്ണിയാലൊടുങ്ങാത്ത അടയാളങ്ങള്‍ സമ്മാനിച്ചാണ് ഞാനതുങ്ങളെ പരിലാളിച്ചിരുന്നതെന്ന് അപ്പോഴാണ്‌ എനിക്ക് ബോധം വന്നത്.

പരിക്ഷീണിതമായ കണ്ണുകളില്‍ ഒരു പുഞ്ചിരി നിറച്ചു കൊണ്ട് ഏട്ടത്തിയമ്മ മെല്ലെ എഴുന്നേറ്റു. പരിപൂര്‍ണമായ സംതൃപ്തിയടഞ്ഞതിന്‍റെ നിറവു ആ മുഖത്തുണ്ട്‌.

അവര്‍ കിടക്കയില്‍ നിന്നിറങ്ങി. ഞാനാ മുലകളില്‍ ഒരിക്കല്‍ കൂടെ ഉമ്മ വച്ചശേഷം ബ്രാ താഴ്ത്തി അതിനുള്ളിലിട്ടു മൂടി. ബ്ലൗസിന്‍റെ ഹുക്കുകള്‍ ഓരോന്നായി ഇട്ടു കൊടുക്കുമ്പോള്‍ ഇതുപോലൊരു ദിവസം വരാന്‍ ഇനിയെത്ര കാത്തിരിക്കണം എന്നൊരു വേദനയായിരുന്നു മനസ്സ് നിറയെ.

ജനലിലൂടെ നോക്കിയപ്പോള്‍ കുഞ്ഞേച്ചി ആ മുറ്റത്തു നിന്നു ഇറങ്ങാന്‍ തുടങ്ങുന്നതേയുള്ളൂ എന്ന് കണ്ടു.

“അവള്‍ എത്തുന്നത്‌ വരെ നമുക്ക് ഇവിടെ നിക്കാം വാവേ…എനിക്കെന്‍റെ പൊന്നിനെ കണ്ടു കണ്ണ് നിറഞ്ഞില്ല…!”

നെര്യതൊക്കെ നേരെയാക്കിയിട്ട ശേഷം ഏട്ടത്തിയമ്മ എന്നെ കെട്ടിപ്പിടിച്ച് നിന്നു. ആ ശരീരത്തിന്‍റെ ചൂട് ആസ്വദിച്ചുകൊണ്ട് ഞാനവരിലേക്ക് ഒട്ടിനിന്നു.

“ഈ വേഷത്തില്‍ കണ്ടപ്പോ ഏടത്തി ശരിക്കും ഞെട്ടിപ്പോയിട്ടോ..മുമ്പ് കണ്ടിട്ടില്ലല്ലോ ഇങ്ങനെ. എന്തൊരു മാറ്റമാ ഈശ്വരാ..നല്ല അടിപൊളി ചേര്‍ച്ച..ഏടത്തി വരുമ്പോ ഇതുപോലത്തെ മുണ്ട് വാങ്ങിച്ചോണ്ട് വരാം…ഇനി ആ ഷോര്‍ട്ട്സ് ഇടുന്നതൊക്കെ മതിയാക്കാം..!

ഞാന്‍ മൂളി.എന്റെ പുറത്തൊക്കെ തഴുകിക്കൊണ്ട് എന്തോ ഓര്‍മയാലെന്ന പോലെ അവരുടെ ശ്വാസഗതി ഇടയ്ക്കിടെ ഉയര്‍ന്നു താഴുന്നുണ്ടായിരുന്നു.

“ഏടത്തി കഴിയുന്നതും വേഗം വരാട്ടോ..ന്‍റെ വാവ നന്നായി ഭക്ഷണോക്കെ കഴിക്കണേ..എപ്പോഴും മൊബൈലും പിടിച്ചോണ്ട് ഇരിക്കരുത്..!”

എന്‍റെ നെറ്റിയില്‍ ആ ചുണ്ടുകള്‍ അമര്‍ന്നു.ശേഷം അവര്‍ കയ്യെത്തിച്ച് മേശപ്പുറത്തിരുന്ന മൊബൈല്‍ എടുത്തു.

“ഏടത്തിയ്ക്ക്..ന്‍റെ പൊന്നിനെ എപ്പോഴും കാണാനാ..ഒരുമ്മ താ വാവേ..!”

അവര്‍ ക്യാമറ ഓണ്‍ ചെയ്തു.ഒരു വശം ചേര്‍ന്നു നിന്നശേഷം മാറിന് കുറുകെ കയ്യിട്ട് കെട്ടിപ്പിടിച്ച് കൊണ്ട് ഞാനാ തുടുത്ത കവിളില്‍ അമര്‍ത്തി ഒരുമ്മ കൊടുത്തു.

അതൊരു നല്ല ക്ലിക്ക് ആയിരുന്നു. ഞങ്ങള്‍ രണ്ടും തമ്മില്‍ ഒടുക്കത്തെ ചേര്‍ച്ചയാണെന്ന് ആ ഫോട്ടോ കണ്ടപ്പോള്‍ തോന്നി.

പിന്നെയും മൂന്നോ നാലോ ഫോട്ടോകള്‍ കൂടെ എടുത്തു. എല്ലാം അവര്‍ക്ക് ഇഷ്ടപ്പെട്ട പോസ്സില്‍.

എന്‍റെ മൊബൈല്‍ കിടക്കയില്‍ വീണു കിടപ്പുണ്ടായിരുന്നു.അവരെ ജനലോരം നിര്‍ത്തിയ ശേഷം ഞാനാ ക്ലോസപ്പ് ഒന്ന് പകര്‍ത്തി. അതി മനോഹരമായ ഒരു ഫോട്ടോ തന്നെ ആയിരുന്നത്.

കവിളുകളില്‍ നുണക്കുഴി വിരിയിച്ച ഒരു നേര്‍ത്ത പുഞ്ചിരിയോടെ നില്‍ക്കുന്ന അപ്സരസ്സിനെപ്പോലെ ഉണ്ടായിരുന്നു എന്‍റെ ഏട്ടത്തി.

ആ ചെറിയ മുറിയില്‍…അവരുടെ ഗന്ധമുള്ള കിടക്കയില്‍…ഇരവും പകലും വിശപ്പും ദാഹവും ഒന്നുമറിയാതെ ഒരുപാട് കാലം അവരെയും കെട്ടിപ്പിടിച്ചു കിടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍….!!!!

 

(തുടരും)

a
WRITTEN BY

admin

Responses (0 )