-50% Intro price for the next 72 hours only!. Buy now →

Kambi stories

എൻ്റെ മൺവീണയിൽ 25 [Dasan]

എൻ്റെ മൺവീണയിൽ 25 Ente Manveenayil 25 | Author : Dasan | Previous Part അവൾ എന്നെ കിടത്തി, കൂടെ അവളും കയറി കിടന്നു. മലർന്നുകിടന്നിരുന്ന എന്നെ കെട്ടിപ്പിടിച്ച്, എൻറെ കൈത്തണ്ടയിൽ തലവെച്ച് മാറോട് ചേർന്ന് കിടന്നു. ഇടയ്ക്കിടയ്ക്ക് അവളെ ഞാൻ ചുംബിച്ചു കൊണ്ടിരുന്നു. ഇപ്പോൾ എനിക്ക് ചങ്ങമ്പുഴയുടെ വരികളാണ് ഓർമ്മ വന്നത്. നാണിച്ചു നാണിച്ചെൻറെ മാറത്തു തല ചായ്ച്ചു…… പ്രാണനായികേ നീ അരികിൽ നിൽക്കേ….. പുഞ്ചിരി പൊടിഞ്ഞ നിൻ ചെഞ്ചൊടി തളിരിൽ….. എൻ ചുംബനം ഇടയ്ക്കിടെയമർന്നിടവെ…….. […]

0
1

എൻ്റെ മൺവീണയിൽ 25

Ente Manveenayil 25 | Author : Dasan | Previous Part


അവൾ എന്നെ കിടത്തി, കൂടെ അവളും കയറി കിടന്നു. മലർന്നുകിടന്നിരുന്ന എന്നെ കെട്ടിപ്പിടിച്ച്, എൻറെ കൈത്തണ്ടയിൽ തലവെച്ച് മാറോട് ചേർന്ന് കിടന്നു. ഇടയ്ക്കിടയ്ക്ക് അവളെ ഞാൻ ചുംബിച്ചു കൊണ്ടിരുന്നു. ഇപ്പോൾ എനിക്ക് ചങ്ങമ്പുഴയുടെ വരികളാണ് ഓർമ്മ വന്നത്.
നാണിച്ചു നാണിച്ചെൻറെ മാറത്തു തല ചായ്ച്ചു……
പ്രാണനായികേ നീ അരികിൽ നിൽക്കേ…..
പുഞ്ചിരി പൊടിഞ്ഞ നിൻ ചെഞ്ചൊടി തളിരിൽ…..
എൻ ചുംബനം ഇടയ്ക്കിടെയമർന്നിടവെ……..
നാമിരുവരുമീ തളിർമെത്തയിൽ അനുരാഗ പരവശരായ് വിലസിടവെ…….
ഈ രാവിൽ നിന്നോട് ഞാൻ ഓതുന്ന രഹസ്യങ്ങൾ ……
ആരോടുമരുളരുതോമലെ നീ…………
എൻറെ നിയന്ത്രണങ്ങൾ നഷ്ടപ്പെടുന്നതു പോലെ തോന്നി, ഞാൻ അവളുമായി ഒന്ന് തിരിഞ്ഞു. ഇപ്പോൾ അവൾ അടിയിലും ഞാൻ മുകളിലുമായി, ഞാൻ അവളിലേക്ക് പടർന്നു കയറാൻ വെമ്പൽകൊണ്ടു. അവളുടെ കയ്യിൽ ഞാൻ മോതിരം അണിയിച്ചപ്പോൾ മുതൽ, അവൾ എൻറെ ആണെന്നുള്ള ഒരു തോന്നൽ ഉപബോധമനസ്സിൽ ഉള്ളതിനാലൊ എന്തോ. അവളുടെ അധരം പാനം ചെയ്തു, മുഖം മൊത്തം ചുംബനങ്ങൾ കൊണ്ട് മൂടി. എൻറെ മുഖം കഴുത്ത് കടന്ന് താഴേക്ക് മാറിടത്തിലേക്ക് എത്തിയപ്പോൾ ശബ്ദം താഴ്ത്തി
സീത: ചേട്ടാ വേണ്ട…….. വേണ്ട ചേട്ടാ……….. നിർത്ത് ചേട്ടാ……. വേണ്ട…..
ഞാനിതൊന്നും ചെവിക്കൊള്ളാതെ, രോമാഞ്ചമിളകും അവളുടെ ഹേമാംഗകങ്ങളിൽ എൻ്റെ കരപുടവും അധരവും വിഹരിച്ചു. അവളുടെ എതിർപ്പ് ശക്തമായി
സീത: മതി നിർത്ത്…….. എനിക്ക് കതിർ മണ്ഡപത്തിൽ കന്യകയായി നിന്ന് താലി അണിയണം……. നിർത്ത് ചേട്ടാ……….. അരുത്…..
അതൊന്നും എൻറെ ചെവിയിൽ വീണില്ല. അവൾ കൈകൾ കൊണ്ട് തടയുന്നുണ്ടായിരുന്നു. അതൊന്നും വകവെക്കാതെ ഞാൻ വീണ്ടും താഴേക്ക് അവളുടെ വയറിൻറെ ഭാഗത്തെത്തി ചുരിദാറിൻ്റെ ടോപ്പ് പൊക്കി. സകല നിയന്ത്രണവും തെറ്റിയ അവൾ, കൈകൾകൊണ്ടും കാലുകൾ കൊണ്ടും എന്നെ തള്ളിമാറ്റി. കരഞ്ഞു കൊണ്ട് അവളുടെ മുറിയിലേക്ക് പോയി. ഞാൻ കട്ടിലിൽ ഇരുന്നു കിതച്ചു, വേണ്ടായിരുന്നു എന്ന് അപ്പോൾ ചിന്തിച്ചു. ഇത്രയും നാൾ ഞാൻ പുറമേ കാണിച്ചത് മുഴുവൻ പുറംപൂച്ച് ആയിരുന്നൊ? സീത കരഞ്ഞു കൊണ്ടാണ് അപ്പുറത്തേക്ക് പോയത്, അവൾ എന്നെ പറ്റി എന്തായിരിക്കും കരുതിയിരിക്കുക, വെറുമൊരു ആഭാസൻ. അവൾ, വേണ്ട എന്ന എതിർത്തിട്ടും ഞാൻ കടന്നു കയറുകയായിരുന്നു. ഏതായാലും നേരം വെളുത്തിട്ട് സംസാരിക്കാം, ഉറങ്ങാൻ ഒരുപാട് താമസിച്ചു.

നേരം പുലർന്നു, ഞാൻ എഴുന്നേറ്റ് മുറിക്ക് പുറത്തിറങ്ങി. അച്ഛൻ ജോലിക്കുപോകാൻ തയ്യാറെടുക്കുകയാണ്. ഞാൻ സീതയെ അവിടെ നോക്കി, പക്ഷേ കണ്ടില്ല. അവൾ കിടക്കുന്ന മുറി വാതിൽ അടഞ്ഞു കിടക്കുന്നു. അച്ഛൻ എന്നെ കണ്ടപ്പോൾ
അച്ഛൻ: മോൻ ആ മുറിയിൽ ആണോ കിടന്നത്, അപ്പോൾ മോളോ?
അമ്മ: അപ്പുറത്തെ മുറിയിൽ
അച്ഛൻ: മോന് ചായ കൊടുക്ക്. എന്തേ മോള് എഴുന്നേറ്റില്ലേ?
അമ്മ: ഇല്ല, തലവേദന എന്നു പറഞ്ഞ് കിടക്കുന്നുണ്ട്.
അമ്മ ചായയുമായി വന്നു. ചായയും വാങ്ങി, സീത കിടക്കുന്ന മുറിയുടെ വാതിൽ തുറക്കാൻ നോക്കി. അകത്തുനിന്ന് കുറ്റിയിട്ട ഇരിക്കുന്നതിനാൽ, തുറക്കാൻ സാധിച്ചില്ല. എൻറെ ഡ്രസ്സ് അപ്പുറം ആയിരുന്നതിനാൽ, ചായ കുടിച്ചു കഴിഞ്ഞ് ഞാൻ അങ്ങോട്ട് പോയി. ഞാൻ സീതയോട് അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു. അവളെന്നോട് കാണിച്ചിരുന്ന സ്വാതന്ത്ര്യം ഞാൻ ദുരുപയോഗം ചെയ്തു. എന്നെപ്പറ്റി ഉണ്ടായിരുന്ന വിശ്വാസം ഞാൻ തന്നെ നശിപ്പിച്ചു. ഓഫീസിൽ പോകുന്നതിനു മുമ്പ് എല്ലാം പറഞ്ഞ് തീർക്കണം, അല്ലെങ്കിൽ മനസ്സിനൊരു സുഖം ഉണ്ടാവില്ല.കമ്പിസ്റ്റോറീസ്.കോം ഓഫീസിൽ പോകാനുള്ള തയ്യാറെടുപ്പിൽ ഭക്ഷണം കഴിക്കാൻ അങ്ങോട്ട് ചെന്നു. അകത്തു ചെന്നപ്പോൾ അവൾ കിടന്നിരുന്ന മുറി തുറന്നു കിടക്കുന്നു. ചെന്ന് നോക്കിയപ്പോൾ, അവിടെയില്ല. ഞാനിന്നലെ കിടന്നിരുന്ന മുറി അടഞ്ഞുകിടക്കുകയാണ്. ഞാൻ അവിടെ ചെന്ന് വാതിൽ തുറക്കാൻ ശ്രമിച്ചു, തുറന്നില്ല. വാതിലിൽ മുട്ടി പ്രതികരണം ഒന്നും ഇല്ല. ഇതുകണ്ട് അമ്മ
അമ്മ: രാത്രിയിൽ രണ്ടുപേരും അടി കൂടിയോ, ഒരാൾ എഴുന്നേറ്റ് വന്നിട്ടും മുഖത്തിന് ഒരു പ്രസാദം കണ്ടില്ല. വീണ്ടും വാതിലടച്ച് കിടപ്പായി.
ഇതിനും മാത്രം കലിപ്പ് ആകാനുണ്ടൊ? ശരിയാണ്, ശരിക്കും ഒരു ബലപ്രയോഗം തന്നെയായിരുന്നു എൻ്റേത്. അതൊന്നു പറഞ്ഞു തീർക്കാം എന്ന് കരുതിയാൽ, ആളെ കാണണ്ടേ. അപ്പോഴേക്കും അമ്മ എനിക്ക് കഴിക്കാനുള്ള ഭക്ഷണവും ആയി വന്നു. മനസ്സിന് നല്ല സുഖം ഇല്ലാതിരുന്നതിനാൽ, എന്തെങ്കിലും കഴിച്ചു എന്ന് വരുത്തി എഴുന്നേറ്റു. വീണ്ടും ഞാൻ ആ മുറിയുടെ വാതിലിൽ ചെന്ന് മുട്ടി, ഒരു രക്ഷയും ഇല്ല. ഞാൻ പോകാൻ കാത്തുനിൽക്കുകയായിരിക്കും. ഈ കണ്ടീഷനിൽ ജോലിക്ക് പോയാലും ഒരു സ്വസ്ഥതയും ഉണ്ടാവില്ല. പോകാതിരിക്കാൻ പറ്റില്ല രണ്ടുമൂന്നു ദിവസം ലീവ് ആയിരുന്നല്ലോ, കണ്ടമാനം ഫയലുകൾ മേശപ്പുറത്ത് ഉണ്ടാവും. അമ്മ ചോറ് കൊണ്ടുവന്നു, എനിക്ക് വേണ്ട എന്നു പറഞ്ഞ് ഞാനിറങ്ങി. കാരണം ഈയൊരു സ്ഥിതിയിൽ ഭക്ഷണം കഴിക്കാൻ തോന്നില്ല. ഞാൻ ഇറങ്ങി നടന്നു, മുറിയിൽ കയറി മൊബൈലും എടുത്താണ് പോയത്. ഓഫീസിൽ ചെന്നിട്ട് വിളിച്ചു നോക്കാം. ചെന്നപ്പോൾ പിടിപ്പതു ജോലി, നിന്നുതിരിയാൻ സമയം കിട്ടിയില്ല. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഇറങ്ങിയത് വൈകിയാണ്. തൊണ്ട വരണ്ടു ഇരുന്നതിനാൽ, അടുത്തുള്ള ചായക്കടയിൽ കയറി ഒരു കട്ടൻ അടിച്ചു. ഞാൻ മൊബൈൽ എടുത്ത് അവളെ വിളിച്ചു, കോൾ അറ്റൻഡ് ചെയ്തില്ല. നാലഞ്ചു തവണ വിളിച്ചുനോക്കി, ലാസ്റ്റ് വിളിച്ചപ്പോൾ എടുത്തു.
ഞാൻ: ഹലോ, സീതേ.
മറുതലക്കൽ നിന്നും
അമ്മ: സീത അല്ല ഞാനാണ്. മോള് ഫോൺ എടുക്കാതെയാണ് കോളേജിൽ പോയിരിക്കുന്നത്.
ഞാൻ: ശരി, അമ്മേ.
ഇന്ന് നേരത്തെ ഇറങ്ങി, ബസ്റ്റോപ്പിൽ വെച്ച് സീതയെ കണ്ട് സംസാരിക്കണം. തിരിച്ചുവന്ന് സീറ്റിലിരുന്നു, 3:30 ആയപ്പോൾ ഓഫീസർ വിളിച്ച് ഒരു സ്ഥലം വരെ ഒരുമിച്ച് പോകണം എന്ന് പറഞ്ഞു. ഞാൻ ഒഴിവു പറഞ്ഞെങ്കിലും, എൻറെ സെക്ഷനിലെ ഫയൽ ആയതിനാൽ ഞാൻ തന്നെ പോകേണ്ടി വന്നു. തിരിച്ചു വന്നപ്പോൾ ഓഫീസ് പൂട്ടി, അതുകൊണ്ട് ആ ഫയലുമായി ഞാൻ വീട്ടിലേക്ക് പോയി. റൂമിലെത്തി ഓഫീസിൽ ഇട്ട് കൊണ്ടുപോയ ഡ്രസ്സ് വാഷ് ചെയത് പുറത്തിറങ്ങി സീതയുടെ വീട്ടിലേക്ക് നോക്കി. അവിടെയെങ്ങും ആരെയും കണ്ടില്ല, എല്ലാവരും അകത്ത് ഉണ്ടാവും. ഡ്രസ്സ് മാറി, മുറി പൂട്ടി സീതയുടെ വീട്ടിലേക്ക് നടന്നു. അകത്തു കയറിയപ്പോൾ അച്ഛൻ ന്യൂസ് വെച്ചിരിക്കുന്നു, അമ്മ അടുക്കളയിലും.
ഞാൻ: സീത എവിടെ?
അച്ഛൻ: ആ മുറിയിൽ ഉണ്ട്. നിങ്ങൾ തമ്മിൽ കാര്യമായ എന്തോ വഴക്ക് ആണല്ലോ.
ഞാൻ: ഏയ്. ഒരു സൗന്ദര്യപ്പിണക്കം. അതിപ്പോൾ മാറ്റിത്തരാം.
ഞാൻ ആ മുറിയുടെ വാതിലിൽ ചെന്ന് മുട്ടി
ഞാൻ: സീതേ വാതിൽ തുറക്ക് എനിക്കൊരു കാര്യം പറയാനുണ്ട്. പ്ലീസ് ഞാൻ പറയുന്നതൊന്നു കേൾക്ക്…….. വാതിൽ തുറക്കു സീതേ, ഞാൻ ആണ് വിളിക്കുന്നത്. വാതിൽ തുറക്ക്.
ഒരു പ്രതികരണവും ഉണ്ടായില്ല, ഞാൻ പിന്നെ വിളിക്കാൻ നിന്നില്ല. എന്നെ കാണുന്നത് തന്നെ വെറുപ്പ് ആയെന്നു തോന്നുന്നു. അമ്മ ഭക്ഷണം കൊണ്ട് വന്നുവെച്ച് സീതയെ വിളിക്കാൻ ചെന്നു, സീത പിന്നീട് കഴിച്ചോളാം എന്ന് പറഞ്ഞു. എന്തെങ്കിലും കഴിച്ചു എന്ന് വരുത്തി ഞാൻ എഴുന്നേറ്റു പോയി വാഷ് ചെയ്ത് എൻറെ മുറിയിലേക്ക് പോയി വാതിലടച്ചു കിടന്നു. ഞാനിവിടെ ഉള്ളതുകൊണ്ട് ആളു പുറത്തിറങ്ങില്ല എന്ന് എനിക്ക് മനസ്സിലായി. കുറച്ചു കഴിഞ്ഞ് വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. അപ്പോൾ എന്നെ കാണുന്നതാണ് പ്രശ്നം, തൽക്കാലം ഇങ്ങനെ തന്നെ പോകട്ടെ. വഴിയിൽ എവിടെയെങ്കിലും വെച്ച് കണ്ട് സംസാരിച്ച് തീർക്കണം. നാളെ എങ്ങനെയായാലും സീതയെ കാണണം. ഈ സൗന്ദര്യ പിണക്കം ഒക്കെ സാധാരണ ഉള്ളതാണ്, അത് അതിൻറെ മുറക്ക് തന്നെ നടക്കട്ടെ. ഇങ്ങനെ ഓരോന്ന് ആലോചിച്ച് മയങ്ങി.

ഇന്നും സാധാരണ ദിവസം പോലെ തന്നെയായിരുന്നു. ഓഫീസിലേക്ക് പോകുന്നതുവരെ സീതയെ കണ്ടില്ല, ഉച്ചയായപ്പോൾ സുധി ഓഫീസിൽ വന്നിരുന്നു. അവൻ ലക്ഷ്മിയുടെ അടുത്തേക്ക് പോവുകയാണെന്നും, അവൻറെ ടൂവീലർ വരുന്നതുവരെ എന്നോട് ഉപയോഗിച്ച് കൊള്ളാനും പറഞ്ഞു. റൂമിൻറെ അവിടെ വച്ചിട്ട് പോയാൽ ആരെങ്കിലും എന്തെങ്കിലും ചെയ്യും. ഞങ്ങൾ രണ്ടുപേരും പുറത്തേക്കിറങ്ങി, ഹോട്ടലിൽ കയറി അവൻ ഊണ് പറഞ്ഞു ഞാൻ വയറ് ശരിയല്ല എന്ന് പറഞ്ഞ് ചായ മാത്രം കുടിച്ചു. അവനെ ബസ് സ്റ്റാൻഡിൽ കൊണ്ടു ചെന്നു വിട്ടു, തിരിച്ചുവന്ന് സീറ്റിൽ ഇരുന്നത് മാത്രം ഓർമ്മയുണ്ട്. അത്രമാത്രം തിരക്കായിരുന്നു, ഇന്ന് സീതയെ കാണണം എന്ന് കരുതിയതാണ് സമയം നോക്കിയപ്പോൾ അഞ്ചുമണി. വീട്ടിൽ ചെന്നാൽ സംസാരിക്കാൻ പറ്റില്ല, അവൾ എന്നെ കാണാൻ കൂട്ടാക്കുന്നില്ല. പിന്നെ എങ്ങനെ സംസാരിക്കാൻ റോഡിൽ വച്ച് നിർബന്ധപൂർവ്വം പിടിച്ചുനിർത്തി സംസാരിക്കണം. അവൾ കരാട്ടെ സ്റ്റൈലിൽ ഒന്നു തന്നാലും മേടിക്കണം, അത്രയും പോക്രിത്തരം ആണല്ലോ ഞാൻ ചെയ്തത്. ഇത് പറഞ്ഞ തീർക്കാതെ മനസ്സിന് ഒരു സമാധാനവും ഉണ്ടാവില്ല. എൻറെ ഭാഗത്തുനിന്നു വന്ന തെറ്റാണ്. അന്നും വീട്ടിൽ ചെന്നിട്ട് കഴിഞ്ഞദിവസത്തെ സ്ഥിതി തന്നെ. ഇന്ന് ഞാൻ വിളിക്കാൻ നിന്നില്ല. അമ്മയോട് പറഞ്ഞ് നേരത്തെ കുറച്ച് ഭക്ഷണം മേടിച്ച് ഒറ്റക്കിരുന്ന് കഴിച്ചു. അവർ, ഞാൻ വരുന്നതുവരെ ഒരുമിച്ചിരുന്നാണല്ലൊ കഴിച്ചിരുന്നത്, അതിനെ മുടക്കം വരണ്ട. കഴിച്ചു കഴിഞ്ഞ് ഞാൻ മുറിയിൽ പോയി വാതിലടച്ചു കിടന്നു. ഞാൻ കിടക്കുന്ന മുറിയുടെ വാതിലിൻറെ ശബ്ദം കേട്ടയുടൻ സീത വാതിൽ തുറന്നു പുറത്തിറങ്ങി. എന്തുമാത്രം വെറുപ്പ് ഉണ്ടായിരിക്കണം ഇങ്ങനെ പെരുമാറാൻ. ഒന്നാലോചിച്ചാൽ അവൾ തന്നെയാണ് എന്നെ പ്രലോഭിപ്പിച്ചത്, എന്തെങ്കിലുമാവട്ടെ കുറ്റം ഞാൻ തന്നെ ഏറ്റെടുക്കാം. നാളെ എന്തുതന്നെയായാലും സീതയെ കാണണം. ഇന്നേക്ക് രണ്ടു ദിവസമായി സീതയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ട്. അവൾ പറയുന്നത് അനുസരിച്ചാണെങ്കിൽ എൻറെ കയ്യിൽ കിടക്കുന്ന മോതിരം അവളുടെ ഹൃദയവും, അവളുടെ കയ്യിൽ കിടക്കുന്ന മോതിരം എൻറെ ഹൃദയവും ആണ്.

സൗന്ദര്യ പിണക്കത്തിന് ഇന്ന് വിരാമം ഇടണം എന്ന തീരുമാനത്തിൽ, ദിവസങ്ങൾ കടന്നു പോയതറിഞ്ഞില്ല. വെള്ളിയാഴ്ച ഞാൻ ഓഫീസിൽ പോയി, സുധിയുടെ വണ്ടിയുമായാണ് പോയത്. ഓഫീസിലിരിക്കുമ്പോൾ അവളുടെ മൊബൈലിലേക്ക് വിളിച്ചുനോക്കി പക്ഷേ അമ്മയാണ് എടുത്തത്.
അമ്മ: മോനെ, അവളിപ്പോൾ മൊബൈൽ കൊണ്ടു പോകാറില്ല.
ഞാൻ ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു. ഉച്ച കഴിഞ്ഞപ്പോൾ മഴയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. രാവിലെ വരുമ്പോൾ വെയിൽ ആയിരുന്നതിനാൽ കോട്ട് എടുത്തില്ല. നാലു മണി ആകാറായപ്പോഴേക്കും മഴ ചാറി തുടങ്ങി. മഴ ആയതുകൊണ്ട് ഇന്നും അവളെ കണ്ട് സംസാരിക്കാൻ പറ്റുമോ എന്ന് തോന്നുന്നില്ല. വൈകുന്നേരം ഒഫീസിൽ നിന്നിറങ്ങി, മഴച്ചാറ്റൽ ഉണ്ടായതുകൊണ്ട് ഞാൻ അടുത്തുള്ള ചായക്കടയിൽ കയറി നിന്നു. ധൃതിപിടിച്ച് അങ്ങോട്ട് ചെന്നിട്ടും കാര്യമില്ല. ഏകദേശം ആറു മണി ആയപ്പോൾ അച്ഛൻ വിളിച്ചു.
അച്ഛൻ: ഹലോ മോനെ, മോള് ഇതുവരെ എത്തിയിട്ടില്ല. സാധാരണ നാലേമുക്കാൽ അഞ്ചു മണിയാവുമ്പോൾ എത്തുന്നതാണ്.
ഞാൻ: നമ്മുടെ ബസ്റ്റോപ്പിൽ നോക്കിയോ?
അച്ഛൻ: ഞാൻ ബസ് സ്റ്റോപ്പിൽ ആണ് നിൽക്കുന്നത്. ഇപ്പോൾ മൊബൈലും കൊണ്ടു പോകുന്നില്ല.
ഞാൻ: അച്ഛൻ പേടിക്കണ്ട ഞാൻ പോയി നോക്കാം.
ഞാൻ വണ്ടിയുമെടുത്ത് തമ്പാനൂർ ബസ്റ്റാൻഡിൽ ചെന്നു നോക്കി, അവിടെ മുഴുവൻ അരിച്ചുപെറുക്കിയിട്ടും ആളെ കണ്ടില്ല. എനിക്കാകെ ടെൻഷനായി. എന്നെ വിശ്വസിച്ചിരുന്ന അവൾ എന്നിൽ നിന്നും അത്തരമൊരു പ്രവർത്തി നേരിട്ടപ്പോൾ ഉണ്ടായ പ്രത്യാഘാതം മൂലം എന്തെങ്കിലും……. ഏയ് ഇല്ല. ഇപ്പോൾ സമയം ആറേകാൽ, കോളേജിൻറെ ഭാഗത്തുനിന്ന് വരുന്ന ലാസ്റ്റ് ബസ്സ് വന്നു പോയെന്ന് അവിടെ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു. ഞാൻ നേരെ കോളേജിലേക്ക് വെച്ചുപിടിപ്പിച്ചു. തമ്പാനൂർ സ്റ്റാൻഡിൽ നിന്നും വണ്ടി എടുക്കുമ്പോൾ നല്ല കോരിച്ചൊരിയുന്ന മഴയായിരുന്നു. സമയം ഏഴു മണി ആയുള്ളൂ എങ്കിലും അന്തരീക്ഷത്തിൽ നല്ല ഇരുട്ടായിരുന്നു. തമ്പാനൂർ ബസ് സ്റ്റാൻഡിൽ നിന്നും കോളേജിലേക്കുള്ള ദൂരം 31 കിലോമീറ്റർ ആയിരുന്നു. ശക്തിയായ ഇടിവെട്ടും മഴയും ഇടക്ക് കാറ്റും ഉണ്ട്. വണ്ടിയോടിച്ച് അവിടെ ചെല്ലുമ്പോൾ എട്ടര, വളവും തിരിവും കയറ്റവും ഉള്ള റോഡ്. മഴപെയ്തതിനാൽ മരവും ചില്ലയും ഒക്കെ ഒടിഞ്ഞു റോഡിൽ കിടക്കുന്നു, അതൊക്കെ തരണം ചെയ്ത് അവിടെ എത്തിയപ്പോഴാണ് ഈ സമയം. അവിടുത്തെ സെക്യൂരിറ്റിക്കാരോട് ചോദിച്ചപ്പോൾ കോളേജ് ഇന്ന് നേരത്തെ വിട്ടു എന്ന് പറഞ്ഞു. അച്ഛനെ വിളിച്ച് വിവരം തിരക്കാം എന്ന് കരുതി മൊബൈൽ എടുത്തപ്പോൾ വെള്ളം കയറി, അത് ഓഫ് ആയിരിക്കുന്നു. സെക്യൂരിറ്റികാരിൽ ഒരാളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി അച്ഛനെ വിളിച്ചു.
ഞാൻ: അച്ഛാ, ഇത് ഞാനാണ് അജയൻ. ഇന്ന് കോളേജ് നേരത്തെ വിട്ടു.
അച്ഛൻ: ആ മോനെ, മോള് എത്തി, നേരത്തെ കോളേജ് വിട്ടതുകൊണ്ട് ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോയിരുന്നു. ഞാൻ മോനെ വിളിച്ചിരുന്നു. അപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു, മോനെ എവിടെയാണ്? നല്ല കാറ്റും മഴയും ഉണ്ട് പറയുന്നതൊന്നും മനസ്സിലാകുന്നില്ല.
ഞാൻ: ബസ്റ്റാൻഡിൽ അന്വേഷിച്ചപ്പോൾ കാണാത്തതുകൊണ്ട് ഞാൻ കോളേജിലേക്ക് പോന്നു.
അച്ഛൻ: ഫോൺ എന്താണ് സ്വിച്ച് ഓഫ്.
ഞാൻ: അത് മഴനനഞ്ഞതുകൊണ്ടാണ്. ആൾ എത്തിയല്ലോ സമാധാനമായി. ശരി, അച്ഛ. ഞാൻ ഇവിടെ ഒരു സെക്യൂരിറ്റിക്കാരൻ്റെ കയ്യിൽനിന്നും ഫോൺ വാങ്ങി ആണ് വിളിക്കുന്നത്. എന്നെ നോക്കി ഇരിക്കേണ്ട ഞാൻ മഴ മാറിയിട്ടേ വരൂ.
ഞാൻ ഫോൺ കട്ട് ചെയ്തു. മഴ അപ്പോഴും തകർത്തു പെയ്യുകയാണ്. മഴയത്തു നിന്ന് കയറി നിന്നത് കൊണ്ട്, വീണ്ടും ഇറങ്ങാൻ ഒരു മടി. ഇപ്പോൾ തണുപ്പും തോന്നുന്നു, ആളെ അന്വേഷിച്ചു നടന്നതുകൊണ്ട് തണുപ്പ് തോന്നിയിരുന്നില്ല. കോളേജിന് മുമ്പിലുള്ള വെയിറ്റിംഗ് ഷെഡ്ഡിൽ കയറിയിരുന്നു. മഴ നനഞ്ഞതു കൊണ്ടും കാറ്റടിക്കുന്നത് കൊണ്ടും നല്ല തണുപ്പായിരുന്നു, താടി കൂട്ടിയിടിക്കുന്നുണ്ടായിരുന്നു. മഴയൊന്നു കുറഞ്ഞപ്പോൾ വണ്ടിയിൽ കയറി സെൽഫ് എടുത്തിട്ടു സ്റ്റാർട്ട് ആയില്ല. കുറെ ശ്രമിച്ചു എന്നിട്ടും രക്ഷയില്ല, മഴയത്ത് ഇരുന്നതല്ലെ വെള്ളം കയറിയിട്ടുണ്ടാവും. ഞാൻ വീണ്ടും വെയിറ്റിംഗ് ഷെഡിലേക്ക് തന്നെ കയറി. അരമതലിൽ ഇരുമ്പ് തൂണിൽ തല ചായ്ച്ചു ഇരുന്ന് മയങ്ങിപ്പോയി. ഒരു വണ്ടിയുടെ ഹോൺ കേട്ടാണ് എഴുന്നേറ്റത്, അപ്പോഴും ഇരുട്ട് തന്നെയാണ്. സമയം നോക്കിയപ്പോൾ 3:00 മണി. വണ്ടി എങ്ങോട്ടെങ്കിലും മാറ്റിവച്ച് ഏതെങ്കിലും വണ്ടി കൈകാണിച്ച് പോകാമെന്ന് കരുതി. വണ്ടിയുടെ അടുത്ത് ചെന്ന് ഒന്നുകൂടി ശ്രമിക്കാം എന്ന് കരുതി, ഓൺ ചെയ്ത് കിക്കറിൽ കാൽ ചവിട്ടിയപ്പോൾ വണ്ടി സ്റ്റാർട്ടായി. അപ്പോഴാണ് ഇത് നേരത്തെ നോക്കിയിരുന്നെങ്കിൽ പണ്ടേ വീട് എത്താമായിരുന്നു എന്ന് കരുതിയത്. വണ്ടി മുന്നോട്ട് പോയെങ്കിലും ഇടക്ക് ഞാനും വണ്ടിയും തുമ്മിക്കൊണ്ടിരുന്നു.. സാവധാനമാണ് പോയത് വഴിയിൽ നിറച്ച് കമ്പുകളും ചില്ലകളും. ടൗണിൽ എത്തുമ്പോൾ നാലര കഴിഞ്ഞു. അപ്പോഴേക്കും എൻറെ തുമ്മൽ കൂടി, മൂക്കിൽ നിന്നും ഒലിക്കുന്നുണ്ട് മഴകൊണ്ടതുകൊണ്ടാവാം. തട്ടുകടയിൽ നിന്നും ഒരു കട്ടനടിച്ച് വീട്ടിലേക്ക് പുറപ്പെട്ടു. വിടെത്തുമ്പോൾ നാലേമുക്കാൽ, അവിടെ ആരും എഴുന്നേറ്റിട്ടില്ല എന്ന് തോന്നുന്നു. ഞാൻ താമസിക്കുന്ന റൂം തുറന്ന് അകത്തുകയറി, കട്ടൻ അടിച്ചപ്പോൾ ഒരു കുറവുണ്ടായിരുന്ന ജലദോഷവും തുമ്മലും അതിശക്തമായി. ഒന്ന് ആവി പിടിക്കാം എന്ന് കരുതിയാൽ, ഇവിടെ ഇപ്പോൾ ഒന്നും ചെയ്യാത്തതുകൊണ്ട് വേണ്ട സൗകര്യം ഇല്ല. ഇവിടെ കിടക്കാത്തതുകൊണ്ട് ബെഡിൽ നിറയെ മണ്ണും പൊടിയുമാണ്, അതൊക്കെ തട്ടി കുടഞ്ഞ് ഷീറ്റ് വിരിച്ചു ഒരു ഷീറ്റ് പുതുക്കാനും എടുത്തു. നേരം വെളുത്തു വരുന്നതുകൊണ്ട് വാതിൽ ചാരിയതേയുള്ളൂ. കിടക്കുന്നതിനു മുൻപ് വിക്സ് ഉണ്ടായിരുന്നത് എടുത്ത മൂക്കിലും നെറ്റിയിലും മുഖത്തും തൊണ്ടയിലും പുരട്ടി. ഇപ്പോൾ നല്ലൊരു സുഖമുണ്ട്, ഉൾക്കുളിരുണ്ട് പനിയുടെ ലക്ഷണം ആണെന്ന് തോന്നുന്നു. പുതച്ചു കിടന്നതു കൊണ്ട് നല്ല സുഖം തോന്നി, അങ്ങനെ കിടന്ന് ഉറങ്ങിപ്പോയി. അച്ഛൻ വന്നു വിളിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത്. തല പൊങ്ങുന്നുണ്ടായിരുന്നില്ല, എന്നിട്ടും എഴുന്നേറ്റിരുന്നു.
അച്ഛൻ: മോൻ എപ്പോൾ വന്നു, ഞങ്ങൾ നോക്കിയിരിക്കുകയായിരുന്നു.
ഞാൻ: വെളുപ്പ് ആയി, നിങ്ങളെ വന്ന് വിളിച്ചു ബുദ്ധിമുട്ടിക്കണ്ടല്ലോ എന്ന് കരുതി ഞാൻ ഇവിടെ കയറി കിടന്നു.
അച്ഛൻ: എന്ത് ബുദ്ധിമുട്ടാണ് മോനെ, ഞങ്ങളെ വന്ന് വിളിക്കാമായിരുന്നില്ലേ.
അപ്പോഴേക്കും എനിക്ക് ക്ഷീണം തോന്നിയതുകൊണ്ട് ഞാൻ പതിയെ ബെഡിലേക്ക് ചരിഞ്ഞു.
അച്ഛൻ: എന്തുപറ്റി മോനെ,
ഞാൻ: മഴ നനഞ്ഞതു കൊണ്ടാണെന്നു തോന്നുന്നു നല്ല ശരീരം വേദനയും പനിയും ഉണ്ടെന്നു തോന്നുന്നു.
അച്ഛൻ നെറ്റിയിൽ കൈ വച്ചു നോക്കി.
അച്ഛൻ: ശരിയാണ് നല്ല പനിയുണ്ട്, നമുക്ക് ഡോക്ടറെ കാണാൻ പോകാം. വേഗം റെഡി ആകു.
അച്ഛൻ അതും പറഞ്ഞു പുറത്തേക്കിറങ്ങി വീട്ടിലേക്ക് നടന്നു. എനിക്കാണെങ്കിൽ എഴുന്നേൽക്കാൻ തന്നെ തോന്നുന്നില്ല. എന്നിട്ടും എഴുന്നേറ്റ് ഡ്രസ്സ് ഇട്ട് കിടന്നു. കുറച്ചുകഴിഞ്ഞ് അച്ഛൻ ഡോക്ടറെ കാണാൻ പോകാൻ റെഡിയായി വന്നു.
അച്ഛൻ: ഞാൻ ഒരു വണ്ടി വിളിച്ച് കൊണ്ടുവരാം, മോൻ വണ്ടി എടുക്കണ്ട.
അച്ഛൻ വണ്ടി വിളിക്കാൻ പോയി. അങ്ങനെ കിടക്കുമ്പോൾ എനിക്ക് ഒമിറ്റ് ചെയ്യാൻ വരുന്നതുപോലെ തോന്നി, ഇന്നലെ മുഴുവൻ പട്ടിണി ആയിരുന്നല്ലോ അതിൻറെ ഗ്യാസ് കയറിയത് ആയിരിക്കും. ബാത്റൂമിലേക്ക് നടന്നെങ്കിലും അവിടെ എത്തുന്നതിനു മുമ്പ് കാര്യം സാധിച്ചു. ബാത്ത് റൂമിന് മുമ്പിൽ തന്നെ ആയതുകൊണ്ട്, വെള്ളം എടുത്തു കഴുകി ബാത്റൂമിലേക്ക് ചൂലുകൊണ്ട് അടിച്ചിട്ടു. രാവിലെ കുടിച്ച കട്ടൻചായ മാത്രമായിരുന്നു പോയത്. അപ്പോഴേക്കും അച്ഛൻ വണ്ടിയുമായി എത്തി, ഡോക്ടറെ കണ്ടപ്പോൾ മഴ കൊണ്ടതിൻ്റെയാണ് പനി എന്നു പറഞ്ഞു. മരുന്നും വാങ്ങി തിരിച്ചു പോരും വഴി.
ഞാൻ: അച്ഛൻ പൊയ്ക്കോ ഞാൻ ഓഫീസിലേക്ക് ചെല്ലട്ടെ.
അച്ഛൻ: ഏയ്, അതുവേണ്ട. ഇന്ന് ഒരു ദിവസം റസ്റ്റ് എടുക്കണം.
ഞാൻ: അതു കുഴപ്പമില്ല എനിക്ക് ഇപ്പോൾ കുറവുണ്ട്. ഇന്ന് ലീവ് എടുത്താൽ അതിൻറെ ഇരട്ടി ഞാൻ പണിയെടുക്കേണ്ടി വരും.
അച്ഛൻ: അതല്ല മോനേ, ഭക്ഷണം കഴിച്ച മരുന്ന് കഴിച്ച് റെസ്റ്റ് എടുത്താലെ പനി മാറു. ഞാൻ പറയുന്നത് മോൻ കേൾക്ക്. വാ വീട്ടിലേക്ക് പോകാം.
അച്ഛൻറെ നിർബന്ധത്തിനു വഴങ്ങി വീട്ടിലേക്ക് പോയി. പോകുംവഴി ഓട്ടോറിക്ഷയിൽ ഇരിക്കുമ്പോൾ ബസ്റ്റോപ്പിൽ സീത നിൽക്കുന്നത് കണ്ടു, ഞാൻ നോക്കിയിട്ടും അവൾ മുഖം തിരിച്ചു നിന്നു. വീട്ടിൽ ചെന്ന് ഇറങ്ങി
അച്ഛൻ: കഞ്ഞി ആയിട്ടുണ്ടെങ്കിൽ മോന് കൊടുക്ക് മരുന്ന് കഴിക്കട്ടെ.
അച്ഛൻ പുറത്തേക്കു പോയി. ഞാൻ സെറ്റിയിൽ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അമ്മ കഞ്ഞിയും ആയി വന്നു, ടേബിളിൽ കഞ്ഞിവെച്ചു. ചൂടൻ കഞ്ഞി ആയതുകൊണ്ട് കുടിച്ചപ്പോൾ ഒരു സുഖം തോന്നി. മരുന്നു കഴിച്ച് ഞാൻ കിടക്കാറുള്ള മുറിയിൽ കയറി കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ വിയർത്തു, പനി പോയതിൻ്റെ ലക്ഷണം. ഏതായാലും ഉച്ചയ്ക്ക് ഓഫീസിൽ പോകാം, മൂന്നാല് ദിവസത്തെ ലീവിൻറെ ഫയലുകൾ തീർന്നു വരുന്നതേയുള്ളൂ. ഉച്ചയ്ക്കും കഞ്ഞികുടിച്ചു മരുന്നുകഴിച്ചു, അമ്മയോട് വിവരം പറഞ്ഞപ്പോൾ, ആദ്യം സമ്മതിച്ചില്ല പിന്നെ വിവരങ്ങളൊക്കെ പറഞ്ഞപ്പോൾ അമ്മ അർത്ഥ സമ്മതം നൽകി. ഞാൻ ഓഫീസിലേക്ക് പോയി. ഓഫീസർ, രാവിലെ വരാഞ്ഞത് എന്താണെന്ന് ചോദിച്ചു. ഞാൻ വിവരവും പറഞ്ഞു. വേറെ കുഴപ്പം ഒന്നും ഇല്ലാതിരുന്നതിനാൽ വൈകുന്നേരം കുറച്ചധികനേരം ഞാൻ ഇരുന്നു. ഓഫീസർ ഇറങ്ങാനും വൈകിയിരുന്നു, ഞങ്ങൾ ഒരുമിച്ചാണ് ഇറങ്ങിയത്. ഞാൻ വീട്ടിലേക്കു നടക്കുമ്പോൾ അച്ഛൻ എന്നെ തിരക്കി ഇങ്ങോട്ട് വരുന്നുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് തിരിച്ചുനടന്നു.
അച്ഛൻ: മോനോട് ഇന്ന് പോകണ്ട എന്ന് പറഞ്ഞതല്ലേ?
ഞാൻ: ആദ്യം മരുന്നു കഴിച്ചപ്പോൾ തന്നെ പനി മാറി, പിന്നെ കിടന്നാൽ ക്ഷീണം കൂടുകയുള്ളൂ.ഫയലുകൾ ഒരുപാട് പെൻഡിംഗ് ഉണ്ട്, അത് തീർത്തില്ലെങ്കിൽ പ്രശ്നമാകും.
വർത്തമാനം പറഞ്ഞ് വീടെത്തിയത് അറിഞ്ഞില്ല. ഞാൻ, താമസിക്കുന്ന മുറിയിലേക്ക് പോകുന്ന വഴി
അച്ഛൻ: മോനെന്തിനാണ് അങ്ങോട്ട് പോകുന്നത്?
ഞാൻ: ഡ്രസ് മാറട്ടെ.
അച്ഛൻ: മോൻ അതൊക്കെ എടുത്ത് വീട്ടിലേക്ക് വാ. ഇനി അവിടെവെക്കണ്ട.
ഞാൻ: ശരി, അച്ഛാ.
ഞാൻ മുറിയിലേക്ക് പോയി, അച്ഛൻ വീട്ടിലേക്കും. കുറച്ചു നേരം കിടന്നിട്ട് പോകാം എന്ന് വിചാരിച്ചു, കട്ടിലിൽ കയറി കിടന്നു. ഇന്നലെ ഉറക്കം നിന്നതിൻ്റെ ക്ഷീണം ഉണ്ടായിരുന്നതിനാൽ കിടന്നതേ ഉറങ്ങി. എപ്പോഴോ അച്ഛൻ വന്നു വിളിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത്. നേരം ഇരുട്ടി, സമയം നോക്കുമ്പോൾ എട്ടു മണി കഴിഞ്ഞു.
അച്ഛൻ: മോനോട് അങ്ങോട്ട് വരാൻ പറഞ്ഞിട്ട് കയറി കിടന്നോ?
ഞാൻ: വെറുതെ ഒന്നു കിടന്നതാണ്, ഉറക്കക്ഷീണം ഉണ്ടായിരുന്നതിനാൽ പെട്ടെന്ന് ഉറങ്ങിപ്പോയി.
എഴുന്നേറ്റ് പോയി മുഖം കഴുകി, ഡ്രസ്സ് മാറി അച്ഛൻറെ ഒപ്പം വീട്ടിലേക്ക് നടന്നു.
അച്ഛൻ: രമണി മോൻ വന്നു, ഭക്ഷണം എടുത്തോ.
അകത്തേക്ക് കയറിയപ്പോൾ ടേബിളിൽ ഭക്ഷണം ഇരിപ്പുണ്ട്, ഞാനും അച്ഛനും ഇരുന്നു. അമ്മ പോയി സീതയെ നിർബന്ധിച്ച് വിളിച്ചു കൊണ്ട് വന്നു. സീതയും അമ്മയും ഞങ്ങളുടെ ഒപ്പം ഭക്ഷണം കഴിക്കാൻ ഇരുന്നു. സീത എന്നെ ഗൗനിക്കുന്നതേയില്ല, ഞാൻ ഭക്ഷണം കഴിക്കുന്നത് വേഗം നിർത്തി എഴുന്നേറ്റു. മുഖം കഴുകി കിടക്കുന്ന മുറിയിലേക്ക് പോയി കിടന്നു. അപ്പുറത്ത് സംസാരം കേൾക്കുന്നുണ്ട്.
അമ്മ: എന്തിനാണ് മക്കളെ നിങ്ങൾ തമ്മിൽ വഴക്ക്? അജയൻ്റെ മുഖം കണ്ടോ വല്ലാതെ ഇരിക്കുന്നു. എത്ര പ്രാവശ്യം മോളെ വന്നു വിളിച്ചു, കേട്ടതായി പോലും ഭാവിച്ചില്ല. കഷ്ടമുണ്ട്.
അച്ഛൻ: മോന് നല്ല വിഷമം ഉണ്ട്. പുറത്ത് കാണിക്കുന്നില്ലന്നേയുള്ളൂ. നിങ്ങൾ തമ്മിൽ എന്താണ് പ്രശ്നം, ഇപ്പോൾ എത്ര ദിവസമായി എന്നറിയാമോ?
ഇതിനൊന്നും സീത മറുപടി പറയുന്നില്ല.
അച്ഛൻ: സൗന്ദര്യ പിണക്കം ഒക്കെ നല്ലതാണ്. അത് ഇത്രയും നീണ്ടു പോയാൽ, പിന്നെ അത് അകൽച്ചയിലേക്കേ പോകു. ഞാൻ പറയുന്നത് മോൾക്ക് മനസ്സിലാവുന്നില്ലെ. അജയൻ എത്ര പ്രാവശ്യം മോളെ വിളിച്ചു. ഫോണിൽ തന്നെ രണ്ടോ മൂന്നോ പ്രാവശ്യം വിളിച്ചിട്ടുണ്ട്, എന്നിട്ടും മോള് തിരിച്ചു വിളിച്ചില്ല. ഇനി അജയൻ വിളിക്കും എന്ന് തോന്നുന്നില്ല, അത്രയും ആയില്ലേ നാണം കെടുന്നതിനും ഒരു അതിര് ഉണ്ടല്ലോ. ഇന്നലെ ഡോക്ടറെ കണ്ടു മടങ്ങി വരുന്ന വഴി, ബസ്റ്റോപ്പിൽ വെച്ച് മോളെ കണ്ടപ്പോൾ അജയൻ നോക്കുന്നത് കണ്ടതാണ്. അത് കണ്ടിട്ടും മോളെ കണ്ട ഭാവം നടിച്ചില്ല. അപ്പോൾ അജയൻറെ മുഖം ഞാൻ ശ്രദ്ധിച്ചത് ആണ്, ആകെ ഇളിഭ്യനായി ഇരിക്കുകയായിരുന്നു. എന്താണ് നിങ്ങൾ തമ്മിലുള്ള പ്രശ്നം എന്ന് ഞങ്ങൾക്കറിയില്ല, എന്നാലും പറഞ്ഞു തീർക്കുന്നതാണ് നല്ലത്.
അപ്പോഴും സീതയുടെ ശബ്ദം പുറത്ത് വന്നില്ല. തലേ ദിവസത്തെ ഉറക്കത്തിൻ്റെ ക്ഷീണം കൊണ്ടോ എന്തോ, ശരീരത്തിൻ്റെ തളർച്ചയിൽ ഗാഢനിദ്രയിൽ ആയി. എപ്പോഴോ പാതി മയക്കത്തിൽ, സൈഡിൽ ആരോ എന്നെ കെട്ടിപ്പിടിച്ചു കിടക്കുന്നത് പോലെ തോന്നി. തോന്നലല്ല അതെ, എൻറെ കൈത്തണ്ടയിൽ തലവെച്ച് ആരോ കിടപ്പുണ്ട്. ആ മുഖത്ത് ഞാൻ വിരലുകൾ ഓടിച്ചപ്പോൾ, കണ്ണുകൾ നിറഞ്ഞൊഴുകിയിട്ടുണ്ട് ചുണ്ടുകൾ വിതുമ്പുന്നു. ഞാൻ കൈയ്യെത്തിച്ച് ബെഡ് ലൈറ്റ് ഓൺ ചെയ്തു. സീതയാണ് സൈഡിൽ കിടക്കുന്നത്, അവൾ ഉറങ്ങിയിട്ടില്ല. അവൾ എൻറെ മുഖത്തേക്ക് നോക്കി.
ഞാൻ: എന്താണ് പോയി കിടക്കുന്നില്ലേ?
സീത: ചേട്ടൻ കാണിച്ചത് ഒരു കടുകൈ തന്നെയാണ്, തൽക്കാലം പൊട്ടേ. ഞാൻ മിണ്ടാതെ ആയപ്പോൾ ചേട്ടന് ഒരുപാട് വിഷമമായല്ലേ…… എന്നാലും ഞാൻ മിണ്ടാതെ ആയപ്പോൾ എനിക്ക് രണ്ട് തല്ല് തരാം ആയിരുന്നില്ലേ?
ഞാൻ: പിന്നെ കണ്ടുകിട്ടിയിട്ടു വേണ്ടേ തല്ലാൻ, തിരിച്ച് ബ്ലാക്ക് ബെൽറ്റ് രീതിയിൽ ഒന്ന് തന്നാൽ ഞാൻ അതോടെ ഫ്ലാറ്റ് ആകും.
സീത: ചേട്ടൻ അധികാരത്തോടെ എന്നെ പിടിച്ചു നിർത്തി സംസാരിക്കുമെന്നും, കേട്ടില്ലെങ്കിൽ രണ്ട് തല്ല് തരും എന്നാണ് ഞാൻ കരുതിയത്. അതുകൊണ്ട് ഞാൻ കുറുമ്പ് കാണിച്ചതല്ലേ.
ഞാൻ: നിനക്ക് ഒത്തിരി കുറുമ്പ് കൂടുതലാണ്, അത് ഞാൻ തീർത്തു തരുന്നുണ്ട്. അന്ന് കോളേജ് നേരത്തെ വിട്ടിട്ട് നീ ആരോട് ചോദിച്ചിട്ടാണ് കൂട്ടുകാരിയുടെ വീട്ടിൽ പോയത്. അതുകൊണ്ട് ഞാൻ ആ മഴ മുഴുവൻ കൊണ്ടു, എന്നിട്ടോ പനി വന്നിട്ട് ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല. എന്നിട്ടിപ്പോൾ ശൃംഗരിക്കാൻ വന്നിരിക്കുന്നു എഴുന്നേറ്റ് പോടി പെണ്ണേ. നീ എന്നോട് മിണ്ടിയില്ലെങ്കിലും ഇവിടെ അച്ഛനും അമ്മയും എന്നോട് സംസാരിക്കുന്നുണ്ടായിരുന്നു, എനിക്ക് അതു മതി.
സീത: ഞാൻ കണ്ടതല്ലേ ഊണ് കഴിക്കുമ്പോൾ മുഖം മ്ലാനമിയിരിക്കുന്നത്. ഞാനെന്നും ചേട്ടൻറെ അല്ലേ, പക്ഷേ എൻറെ കഴുത്തിൽ താലി കെട്ടുന്നത് വരെ കന്യകയായിരിക്കണമെന്നാണ് എനിക്ക് ആഗ്രഹം.
ഞാൻ: ഞാൻ ചെയ്തത് അവിവേകമാണ്, എന്നോട് ക്ഷമിക്കൂ.
അവൾ എൻറെ വായ പൊത്തി പിടിച്ചു.
സീത: എന്നോട് ചേട്ടൻ ക്ഷമ ചോദിക്കരുത്. എൻറെ ആഗ്രഹം പറഞ്ഞു എന്നു മാത്രമേയുള്ളൂ, ചേട്ടനെ എന്നെ ഇപ്പോൾ വേണമെന്നുണ്ടെങ്കിൽ ഞാൻ വഴങ്ങിത്തരും.
ഞാൻ: മോളുടെ സമ്മതത്തോടെ മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ. എപ്പോഴാണോ അപ്പോൾ മാത്രം മതി. മുറിയിൽ പോയി കിടക്കു.
സീത: ഇനി നമ്മൾ എവിടെ കിടന്നാലും എന്ത്? ഞാൻ ചേട്ടൻറെ കൂടെ കിടക്കു, ഇങ്ങനെ പൊത്തിപ്പിടിച്ചു.
അവളെന്നെ മുറുകെ കെട്ടിപ്പിടിച്ചു, നല്ല തണുപ്പുണ്ടായിരുന്നതിനാൽ അങ്ങനെ കിടക്കാൻ നല്ല സുഖമായിരുന്നു. നേരം വെളുത്തത് അറിഞ്ഞില്ല, കണ്ണുതുറന്നു നോക്കുമ്പോൾ ഞാൻ മാത്രമേ കട്ടിലിൽ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ രാത്രിയിൽ കണ്ടത് സ്വപ്നമായിരുന്നൊ? ഞാൻ വാതിൽക്കലേക്ക് നോക്കി, വാതിൽ അതേപോലെതന്നെ അടഞ്ഞുകിടക്കുന്നു. ഞാൻ എഴുന്നേറ്റു, വാതിൽ തുറന്നു പുറത്തേക്കിറങ്ങി. അവളുടെ വാതിൽ അടഞ്ഞു തന്നെ കിടക്കുന്നു, വാതിൽ തള്ളി നോക്കി, പഴയതുപോലെ ലോക്ക് ചെയ്തിട്ടില്ല. ഞാൻ അകത്തേക്ക് കയറി, അവൾ കട്ടിലിൽ കമിഴ്ന്നു കിടക്കുകയാണ്. അപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാൻ ഇന്നലെ കണ്ടത് സ്വപ്നമായിരുന്നു എന്ന്. അവളുടെ അടുത്ത് പോയി ഇരുന്നു. തലമുടിയിൽ തലോടി തല ഉയർത്തി അവൾ രൂക്ഷമായി എന്നെ ഒന്ന് നോക്കി. ഞാൻ എഴുന്നേറ്റുപോയി വാതിൽ അടച്ചു കുറ്റിയിട്ടു. ഇനി ഈ മുറിയിൽ നടക്കുന്നതൊന്നും പുറത്ത് അറിയണ്ട, ഒന്ന് തന്നാലും ആരും അറിയില്ല. അവൾ കട്ടിലിൽ എഴുന്നേറ്റിരുന്നു.
ഞാൻ: ഞാൻ അന്ന് ചെയ്തത് അവിവേകമാണ്, അതിന് ഇത്ര ദേഷ്യം പെടേണ്ട കാര്യമില്ലായിരുന്നു. ഇനി എൻറെതാണെന്നുള്ള ഒറ്റ ധൈര്യത്തിൽ ആയിരുന്നു ഞാൻ അങ്ങനെ ചെയ്തത്. നമ്മൾ രണ്ടുപേരും ഒന്നാണെന്നുള്ള ഒരു തോന്നലാണ് അങ്ങനെ പറ്റി പോയത്, അത് ഒരു അപരാധം ആണെങ്കിൽ എന്നോട് ക്ഷമിക്കുക. ഇനി അങ്ങനെയൊന്നും സംഭവിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കാം. ഞാൻ ചെയ്തത് ശരിയാണെന്ന് വാദിക്കുന്നില്ല, ഞാൻ ചെയ്തത് തെറ്റ് തന്നെയാണ്. അതിന് ഇത്രയും വലിയ ദേഷ്യമോ വെറുപ്പോ കാണിക്കേണ്ട കാര്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ പല പ്രാവശ്യം, എൻറെ തെറ്റ് ഏറ്റുപറയാനും ക്ഷമ ചോദിക്കാനും വേണ്ടിയാണ് വിളിച്ചിരുന്നത്. അത് കേട്ട ഭാവം പോലും നടിക്കാതെ, ഞാൻ എന്തോ മഹാ അപരാധം ചെയ്ത പോലെ എന്നോട് വെറുപ്പും ദേഷ്യവും കാണിച്ചു. അതിലൊന്നും എനിക്ക് വിഷമമില്ല, കൂടുതലൊന്നും പറയാൻ എനിക്കില്ല. ഞാൻ അന്നേ നിങ്ങളോട് പറഞ്ഞതാണ്, നിങ്ങൾക്ക് ഞാൻ ചേരില്ല എന്ന് പക്ഷേ നിങ്ങൾ അത് അംഗീകരിച്ചില്ല. നിങ്ങളുടെ നോട്ടത്തിൽ ഞാനൊരു അപഹാസ്യ കഥാപാത്രമായി മാറിയേക്കാം, എനിക്കതിൽ വിഷമം ഇല്ല. ഞാൻ ഒരു അന്തർമുഖനാണെന്ന് പറയുന്നവർ ഉണ്ടാവാം. എൻ്റെ കാരക്ടർ അങ്ങനെ ആയിപ്പോയി. ഇതിൽ കൂടുതൽ ഒന്നും എനിക്ക് പറയാനില്ല, ഞാൻ ഉണ്ടെന്നു കരുതി പുറത്തേക്കിറങ്ങാതിരിക്കണ്ട. ആദ്യം ഒരുത്തി പോയി, അത് എൻറെ കുറ്റം കൊണ്ടാണെന്ന് ചിലർ പറയുന്നു. അത് എന്തെങ്കിലുമാകട്ടെ, ഇനി ഇതും എന്തെങ്കിലുമാകട്ടെ. പക്ഷേ ഇനി ഞാനൊരു ഒളിച്ചോട്ടത്തിന് തയ്യാറല്ല. എത്രത്തോളം ഇവിടെ നിൽക്കാൻ പറ്റുമോ അത്രത്തോളം ഞാൻ ഇവിടെ നിൽക്കും. എല്ലാം നിങ്ങളുടെ തീരുമാനത്തിന് വിടുന്നു, എങ്ങനെ വേണമെങ്കിലും തീരുമാനിക്കാം. ഇതൊക്കെ തുടങ്ങുന്നതിനുമുമ്പേ ഞാൻ എല്ലാവരോടും പറഞ്ഞതാണ്. എന്ത് തീരുമാനമെടുത്താലും എനിക്ക് വിഷമം ഇല്ല എന്നു പറയുന്നില്ല വിഷമമുണ്ട്, എന്നാലും നിങ്ങളുടെ സന്തോഷത്തിനുവേണ്ടി ഞാൻ അത് അംഗീകരിക്കും. എന്നെ ലോകം മുഴുവൻ അന്തർമുഖനെന്നൊ മറ്റുള്ളവർക്കുവേണ്ടി കല്യാണം ഉറപ്പിക്കുന്നവനെന്നോ വിളിച്ചോട്ടെ, എനിക്കതിൽ വിഷമം ഇല്ല. ഇത്രയും പറഞ്ഞില്ലെങ്കിൽ എൻറെ മനസ്സിന് ഒരു സമാധാനവും ഉണ്ടാവില്ല. എന്നാൽ ശരി.
ഞാൻ മുറിക്ക് പുറത്തേക്കിറങ്ങി, അവൾ അതേ ഇരിപ്പിരുന്നു. ഞാൻ പുറത്തേക്ക് ഇറങ്ങി വരുന്നത് കണ്ടപ്പോൾ അമ്മ ഒരു ഗ്ലാസ് ചായയുമായി വന്നു, അതു മേടിച്ചു.
ഞാൻ: അച്ഛൻ എന്തിയേ?
അമ്മ: ഇപ്പോൾ ഇറങ്ങിയതെ ഉള്ളൂ, എട്ടു മണിക്ക് മുമ്പായി ചെന്ന് ഒപ്പിടണം.
ചായ കുടിച്ച് ഗ്ലാസ് ടേബിളിൽ വച്ച് ഞാൻ താമസിക്കുന്ന വീട്ടിലേക്ക് പോയി. സുധിയുടെ വണ്ടി കൊണ്ടുപോയി കൊടുക്കണം. സുധിയെ വിളിക്കാൻ മൊബൈൽ ഇല്ല, അത് ശരിയാക്കാൻ കൊടുക്കണോ അതോ പുതിയത് ഒരെണ്ണം വാങ്ങണം എന്നുള്ള കൺഫ്യൂഷനിലാണ്. അത്യാവശ്യത്തിന് ഒരു ചെറിയ മൊബൈൽ വാങ്ങാം. ഇന്ന് തന്നെ വാങ്ങണം. ഞാൻ പെട്ടെന്ന് റെഡിയായി വണ്ടിയുമെടുത്ത് ടൗണിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ അമ്മ വന്നു.
അമ്മ: മോനെ ഭക്ഷണം കഴിച്ചില്ലല്ലൊ?
ഞാൻ: അതു കുഴപ്പമില്ല അമ്മേ. എനിക്ക് സുധിയുടെ വണ്ടി കൊണ്ടുപോയി കൊടുക്കണം.
അമ്മ: എന്നാലും ഭക്ഷണം കഴിച്ചിട്ട് പോയാൽ പോരെ.
ഞാൻ: അവൻ ഇവിടെ എത്തിയോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല, കാരണം ആ മഴയത്ത് എൻറെ മൊബൈൽ ഓഫ് ആയി പോയി. അതൊന്ന് റിപ്പയറിങ്ങിന് കൊടുക്കണം, തൽക്കാലം ഉപയോഗിക്കാൻ ഒരു ചെറിയ മൊബൈൽ വാങ്ങുകയും വേണം. ഞാൻ വേഗം വരാം അമ്മേ.
ഞാൻ വണ്ടിയെടുത്ത് നീങ്ങവെ വീട്ടിലേക്ക് നോക്കുമ്പോൾ സിറ്റൗട്ടിൽ സീത വന്നു നിൽപ്പുണ്ട്. അമ്മ ഇങ്ങോട്ട് വന്നതുകൊണ്ട് നോക്കുന്നത് ആയിരിക്കും. ടൗണിൽ ചെന്ന് മൊബൈൽ കടയിൽ കയറി. എൻറെ ഓഫ് ആയ മൊബൈൽ അവരെ കാണിച്ചപ്പോൾ, മഴനനഞ്ഞതുകൊണ്ട് എന്തൊക്കെയോ അടിച്ചു പോയി എന്നു പറഞ്ഞു. ഞാനൊരു Nokia 1100 ഫോൺ വാങ്ങി, അപ്പോൾ തന്നെ അതിൽ സിം ഇട്ടു. സുധിയെ വിളിച്ചു, അവൻ രാവിലെ അവിടുന്ന് പുറപ്പെട്ടു എന്ന് പറഞ്ഞു. ഉച്ച ആകുമ്പോൾ തമ്പാനൂർ സ്റ്റാൻഡിൽ എത്തുമെന്നും പറഞ്ഞു. അവനോട് സ്റ്റാൻഡിൽ എത്തുമ്പോൾ വിളിക്കാൻ പറഞ്ഞു, പബ്ലിക് ലൈബ്രറിയിൽ കയറി. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ “പറയൂ പരാതി നീ കൃഷ്ണേ” എന്നാ കവിത വായിച്ചു കൊണ്ടിരിക്കുമ്പോൾ, എൻറെ മൊബൈൽ റിങ്ങ് ചെയ്തു. നോക്കിയപ്പോൾ ഇവിടത്തെ അച്ഛനാണ്.
ഞാൻ: ഹലോ
അച്ഛൻ: മോൻ എവിടെയാണ്?
ഞാൻ: ടൗണിൽ ഉണ്ട്. ഫോൺ നന്നാക്കാൻ കൊടുക്കാം എന്ന് കരുതി വന്നതാണ് പക്ഷേ അത് ശരിയാവില്ല എന്ന് പറഞ്ഞു. അതുകൊണ്ട് ചെറിയൊരു ഫോൺ വാങ്ങി. പിന്നെ സുധി അവിടെനിന്ന് പോന്നിട്ടുണ്ട്, സുധിക്ക് ഈ വണ്ടി കൊടുക്കണം. അച്ഛൻ എവിടെയാണ്?
അച്ഛൻ: ഞാൻ വീട്ടിലുണ്ട്. എനിക്ക് മോനെ അത്യാവശ്യമായി ഒന്ന് കാണണം, ഇവിടെ വരെ വരാൻ പറ്റുമോ?
ഞാൻ: അത്യാവശ്യമാണെങ്കിൽ ഞാൻ വരാം, വണ്ടി ഞാൻ പിന്നെ കൊണ്ടുവന്നു കൊടുത്തു കൊള്ളാം.
അച്ഛൻ: എന്നാൽ മോൻ വേഗം വാ.
ഞാൻ ലൈബ്രറിയിൽ നിന്നും ഇറങ്ങി, വണ്ടിയുമെടുത്ത് വീട്ടിലേക്കു പുറപ്പെട്ടു. അവിടെ ചെല്ലുമ്പോൾ പുറത്തെങ്ങും ആരുമില്ല. ഞാൻ ഹാളിലേക്ക് കയറുമ്പോൾ, അച്ഛനും അമ്മയും സെറ്റിയിലും വലതു സൈഡിൽ കിടക്കുന്ന സെറ്റിയുടെ കസേരയിൽ സീതയും ഇരിപ്പുണ്ട്. എന്നെ കണ്ടപ്പോൾ അച്ഛൻ, ഇടതു സൈഡിൽ കിടക്കുന്ന സെറ്റിയുടെ കസേരയിലേക്ക് ചൂണ്ടിക്കാണിച്ചു. ഞാൻ അതിൽ ഇരുന്നു.
അച്ഛൻ: ഞാൻ രമണി വിളിച്ചിട്ട് വന്നതാണ്, മോൻ ആഹാരം കഴിക്കാതെ ആണ് ഇവിടെ നിന്നു പോയത് എന്നു പറഞ്ഞു.
ഞാൻ: അമ്മയോട് വേഗം വരാം എന്ന് പറഞ്ഞാണല്ലോ ഞാൻ പോയത്, അവിടെ ചെന്നപ്പോൾ സുധി അവിടെ നിന്ന് പുറപ്പെട്ടിട്ടുണ്ട് എന്നു പറഞ്ഞതുകൊണ്ട് നിന്നു പോയതാണ്.
അച്ഛൻ: നിങ്ങൾ തമ്മിൽ എന്താണ് പ്രശ്നം? നിങ്ങൾ രണ്ടുപേരും മര്യാദയ്ക്ക് ആഹാരം കഴിച്ചിട്ട് ദിവസങ്ങളായി. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് പറഞ്ഞത് തീർക്കണം. ഇവിടെവെച്ച് വേണ്ട, ഒന്നു പുറത്തു പോയിട്ട് വരു. അപ്പോൾ തന്നെ നിങ്ങളുടെ പകുതി പ്രശ്നം അതോടെ തീരും. എവിടേക്കാണ് എന്നുവച്ചാൽ പൊയ്ക്കോളൂ. സുധി യോട് വണ്ടി ഇവിടെ വന്ന് എടുക്കാൻ പറയുക. സീത പോയി റെഡിയാകു. ഇവിടെ വെച്ച് സംസാരിച്ചാൽ നിങ്ങൾക്ക് ചില നിയന്ത്രണങ്ങൾ ഉണ്ടാവും, അതുവേണ്ട നിങ്ങൾ തുറന്നു സംസാരിക്കുക. ഇരുന്നു സമയം കളയല്ലേ സീതേ, കുടുംബത്തിൽ എല്ലാവരുമായി സംസാരിച്ച ഇടപഴകുമ്പോൾ ആണ് സന്തോഷം ഉണ്ടാവുന്നത്. ഇനി നിങ്ങൾക്ക് ഇന്ന് എറണാകുളം പോകണമെങ്കിൽ പോകാം, നാളെയോ മറ്റന്നാൾ രാവിലെയൊ എത്തിയാൽ മതിയല്ലോ. എല്ലാം നിങ്ങളുടെ ഇഷ്ടത്തിന് വിടുന്നു. സമയം കളയല്ലേ സീതേ, കുറുമ്പ് ഒത്തിരി കൂടുതലാണ്. മോള് റെഡിയായി ഇല്ലെങ്കിൽ, മോൻ ഇവിടെ നിന്നും മാറണം. അതാണ് എൻറെ തീരുമാനം, അല്ലാതെ ഒരേ വീട്ടിൽ പരസ്പരം മിണ്ടാതെ രണ്ടുപേർ നിൽക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ആ വീട്ടിലെ സമാധാന അന്തരീക്ഷം ഇല്ലാതെയാവും. എൻറെ വീട്ടിൽ ഞാനത് ഉദ്ദേശിക്കുന്നില്ല. ഇനി സീതക്ക് തീരുമാനമെടുക്കാം.
സീത അപ്പോഴും അനങ്ങാതെ ഇരുന്നു. അച്ഛൻ എൻറെ മുഖത്തേക്ക് നോക്കി.
അച്ഛൻ: ഞാൻ കണ്ടായിരുന്നു, മോൻ രാവിലെതന്നെ മോളുടെ മുറിയിലേക്ക് പോകുന്നത്. മോൻ എത്ര തവണ സംസാരിക്കാൻ ശ്രമിച്ചു എന്നിട്ടും വഴങ്ങുന്നില്ലെന്നില്ലെങ്കിൽ ഒന്നും ചെയ്യാനില്ല. മോൻറെ സാധനങ്ങൾ വല്ലതും ഇവിടെ ഇരിപ്പുണ്ടെങ്കിൽ അതെല്ലാം എടുത്തോളൂ.
അപ്പോഴും ഒരു കുലുക്കവും ഇല്ലാതെ അവൾ ഇരുന്നു. ഞാൻ എഴുന്നേറ്റു കിടന്നിരുന്ന മുറിയിൽ നിന്നും എൻറെ എല്ലാ സാധനങ്ങളും എടുത്തു.
ഞാൻ: എന്തുവേണം അച്ഛാ. ഞാൻ ഈ വീട്ടിൽ നിന്നും മാറി തന്നാൽ മതിയോ അല്ലെങ്കിൽ…… ആ വീട്ടിൽ നിന്നു കൂടി……
എൻറെ ഹൃദയം നുറുങ്ങുകയായിരുന്നു. വിങ്ങിപ്പൊട്ടുന്ന അവസ്ഥ വന്നപ്പോൾ ഞാൻ അവിടെ നിന്നും ഇറങ്ങുന്ന വഴി. അച്ഛൻ കടുപ്പിച്ച്
അച്ഛൻ: ഇവിടെ നിന്നും മാത്രമല്ല നീ അവിടെ നിന്നും ഇറങ്ങണം. എനിക്ക് എൻറെ കുടുംബമാണ് വലുത്. എവിടെനിന്നോ വന്ന നിനക്ക് വേണ്ടി എൻറെ കുടുംബം നശിപ്പിക്കാൻ പറ്റില്ല. ഇപ്പോൾ തന്നെ അവിടെ നിന്ന് ഇറങ്ങുക. എന്തെങ്കിലും കൊടുക്കാനോ വാങ്ങാനും ഉണ്ടെങ്കിൽ ഞാൻ ഓഫീസിൽ വന്നു കണ്ടോളാം. ഇനി നിന്നെ ഇവിടെ കണ്ടുപോകരുത്. എൻറെ മകളെയും കാണാൻ വരരുത്. സീതേ വിരലിൽ കിടക്കുന്ന മോതിരം ഇങ്ങോട്ട് ഊരി തരിക, നിൻറെ വിരൽ കിടക്കുന്നതും ഇങ്ങോട്ട് തരിക.
ഞാൻ: ഞാനായിട്ട് ഇത് ഊരില്ല, എൻറെ കയ്യിൽ അണിയിച്ചവർ ആരാണോ അവർക്ക് ഇത് അഴിച്ചെടുക്കാം, ഇതാ.
ഞാൻ കൈകൾ നീട്ടി നിന്നു, അച്ഛൻ എൻറെ കയ്യിൽ കയറി പിടിച്ചു.
ഞാൻ: അച്ഛൻ അല്ല എൻറെ കയ്യിൽ ഇത് അണിയിച്ചത്.
അച്ഛൻ: സീതേ, അത് ഊരി വാങ്ങു…. സമയം കളയണ്ട.
സീത കരഞ്ഞുകൊണ്ട് അകത്തേക്കോടി. അച്ഛൻ എൻറെ അടുത്ത് സ്വകാര്യമായി പറഞ്ഞു.
അച്ഛൻ: ഇത് എൻറെ ഒരു അഭ്യാസമല്ലെ, മോനെ ഇത് കേട്ട് ഒന്നും വിഷമിക്കേണ്ട. എൻറെ മോൾക്ക് മോനോട് ഇഷ്ടമുണ്ടെന്നുള്ളതിന് തെളിവല്ലേ ആ ഓടിപ്പോയത്. മോൻ സാധനങ്ങൾ കൊണ്ടുപോയി അപ്പുറത്തെ വീട്ടിൽ വെക്ക്, എന്നിട്ട് മോൻ പോകാൻ പോകുന്ന പോലെ ഒരു അഭിനയം അങ്ങ് കാച്ച് ഇനി ഞാൻ പറഞ്ഞുതരണ്ടല്ലോ? ഒന്നുകൂടി ഇങ്ങോട്ട് വന്ന് എന്തെങ്കിലും തപ്പ്, വേഗമാകട്ടെ.
ഞാൻ ഇവിടെ നിന്ന് എടുത്ത എല്ലാ സാധനങ്ങളും അപ്പുറത്തെ വീട്ടിൽ കൊണ്ടുപോയി വെച്ചു. എന്നിട്ട് എന്തോ തപ്പാൻ എന്ന പേരിൽ തിരിച്ച് ഞാൻ ഇപ്പോൾ കിടക്കുന്ന മുറിയിലേക്ക് ചെന്നു. സുധിയെ ഫോൺ ചെയ്യുന്നതുപോലെ അഭിനയിച്ചു.
ഞാൻ: ഹലോ
ഞാൻ: സുധി, എന്നെ ഇവിടെ നിന്നും ഇറക്കി വിട്ടു. നിൻറെ മുറിയുടെ താക്കോൽ എവിടെയാണ് ഇരിക്കുന്നത്, അവിടെയുണ്ടോ. ശരി ഞാൻ എടുത്തോളാം, നീ എപ്പോൾ വരും. വരുമ്പോൾ വണ്ടി നമ്മൾ താമസിച്ചിരുന്ന സ്ഥലത്താണ് ഇരിക്കുന്നത് അവിടെ വന്ന് എടുത്തിട്ട് വേണം പോരാൻ ഞാൻ കാറുമായി അങ്ങോട്ട് വരികയാണ്. അതെ എൻറെ കുറച്ച് സാധനങ്ങൾ വണ്ടിയിൽ ഉണ്ട്. എന്തിനാണെന്നോ ഇറക്കിവിട്ടത്. അതൊക്കെ അവിടെ വന്നിട്ട് പറയാം. ശരിയാണ് ഞാൻ ഒരു പാഴ്ജന്മം ആയിപ്പോയി. ഞാൻ അന്നു പോയിരുന്നെങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു, ഒരുത്തി പോയതിൻ്റെ പാപഭാരവും ഏറി പോകുന്നതിനിടയിലാണ് അടുത്തത്. ശരി എല്ലാം നേരിട്ട് വരുമ്പോൾ പറയാം. ഞാൻ ഒരു സാധനം നോക്കി കൊണ്ടിരിക്കുകയാണ്, അത് കിട്ടിയാൽ ഉടനെ ഞാൻ റൂമിലേക്ക് ചെന്നോളാം, ശരി.
ഞാൻ മുറിയുടെ പുറത്തിറങ്ങി.
ഞാൻ: അച്ഛാ, ഇനി എനിക്ക് അച്ഛൻ എന്ന് വിളിക്കാൻ അവകാശം ഉണ്ടോ എന്ന് അറിയില്ല, അമ്മയെയും. രണ്ടുപേരോടും ഞാൻ യാത്ര ചോദിക്കുന്നു. ഇനി തമ്മിൽ കാണാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചോളാം.
വിങ്ങിപ്പൊട്ടുന്നതുപോലെ അഭിനയിച്ചു.
അച്ഛൻ: ഞങ്ങളോട് മാത്രമേ ഉള്ളൊ യാത്ര പറച്ചിൽ, അകത്ത് ഒരാളുണ്ട് അവിടെയും യാത്രപറഞ്ഞു രണ്ടുപേരുടെയും മോതിരം പരസ്പരം ഊരിയെടുക്കുക. ഇവിടെ ഒരാൾ കഴിഞ്ഞദിവസം വലിയ പ്രസംഗം ഒക്കെ നടത്തിയതാണ്. എൻറെ ഹൃദയം ആണെന്നോ അവൻറെ ഹൃദയം ആണെന്നോ എന്നൊക്കെ പറയുന്നുണ്ടായിരുന്നു. ആ ഹൃദയം രണ്ടും ഊരി വാങ്ങുക. എന്നിട്ട് എത്രയും വേഗം ഇവിടുന്ന് സ്ഥലം കാലിയാക്കുക.
അച്ഛൻ കണ്ണിറുക്കി കാണിച്ചു. ഞാൻ സീതയുടെ മുറിയിലേക്കു ചെന്നു. സീത തളർന്നു കിടക്കുകയാണ്. ഞാൻ വളരെ വിഷമത്തോടെ
ഞാൻ: എനിക്ക് ഇനി സീതേ എന്ന് വിളിക്കാനുള്ള അവകാശം ഉണ്ടോ എന്ന് അറിയില്ല. അവസാനമായി ഞാൻ യാത്ര ചോദിക്കുകയാണ്. ഞാൻ പോവുകയാണ്, ഇത്രയും നാളും എന്നെ സഹിച്ചതിനും ഒക്കെ വളരെ നന്ദി. എവിടെയെങ്കിലും വച്ച് കാണുമ്പോൾ കാണാത്ത രീതിയിൽ നടന്നു പൊയ്ക്കോളാം. ഇതാ എൻറെ മോതിരം ഊരി എടുത്തോളൂ. ഏതായാലും ഞാനണിയിച്ച ആ മോതിരം ഊരുന്നില്ല.
ഞാൻ എൻറെ കൈ നീട്ടി പിടിച്ചു നിന്നു. അനക്കമൊന്നും കാണാതിരുന്നതിനാൽ കുലുക്കി വിളിച്ചു. അതാ ചാടി എഴുന്നേൽക്കുന്നു. വാതിൽ അടച്ചു കുറ്റിയിട്ടു. എന്നിട്ട് എന്നെ വട്ടം കയറി കെട്ടിപ്പിടിച്ചു.
സീത: എന്നെ ഇവിടെ ഇട്ടുകൊണ്ട് എവിടെ പോകുന്നുവെന്നാ പറഞ്ഞെ, എന്നോട് കാണിച്ചത് തെറ്റാണ്. എന്നാലും എൻറെ കുറുമ്പിന് രണ്ടു തന്ന് നേരെ ആക്കാതെ, അച്ഛനും മോനും കൂടി നാടകം കളിക്കുന്നു. എനിക്ക് ഇതൊന്നും മനസ്സിലായില്ല എന്ന് കരുതി അല്ലേ. നിങ്ങൾ രണ്ടും എവിടെ വരെ പോകും എന്ന് നോക്കിയിരിക്കുകയായിരുന്നു ഞാൻ. അച്ഛൻ പോകാൻ പറയുന്നു, മോൻ വിങ്ങി പൊട്ടുന്നു. അച്ഛനും മോനും ദേശീയ അവാർഡ് കിട്ടേണ്ടതാണ്. നിങ്ങൾ കരുതിയത് ഞാൻ കരഞ്ഞുകൊണ്ട് അകത്തേക്ക് കയറി എന്നാണ് അല്ലേ. നിങ്ങളുടെ നാടകത്തിൻറെ അടുത്ത പാർട്ട് എന്താണെന്ന് അറിയാൻ വേണ്ടിയാണ് ഞാൻ അകത്തേക്ക് കയറിയത്. പിന്നെ അകത്തു വച്ചു കിട്ടുമ്പോൾ നല്ല താങ്ങും തരാമെന്ന് കരുതി. മൂന്നുനാലു ദിവസം എന്നെ വിഷമിപ്പിച്ചു പോയ ആളല്ലേ, അതേപോലെ മൂന്നാല് ദിവസം ചേട്ടനും വിഷമിക്കട്ടെ എന്ന് ഞാൻ കരുതി. എന്തൊരു അഭിനയമടാ സുധി അണ്ണനെ വിളിക്കുന്നു, താക്കോൽ അന്വേഷിക്കുന്നു. ഇവിടെ നിന്നും എടുത്തു കൊണ്ടുപോയ സാധനങ്ങൾ മാത്രമല്ല ചേട്ടൻറെതായ എല്ലാ സാധനങ്ങളും ഇപ്പോൾ തന്നെ ഇവിടെ എത്തിക്കണം. ഞാനും വരാം കൂടെ. പുറത്തു നിൽക്കുന്ന അച്ഛൻ കഥാപാത്രത്തിനെ ഞാൻ ഒന്ന് കാണട്ടെ. എന്നിട്ട് നമുക്ക് പോയി സാധനങ്ങൾ ഒക്കെ ഇങ്ങോട്ട് എടുത്ത് കൊണ്ട് വരാം. ഇനി ആരു പറഞ്ഞാലും ചേട്ടനെ ഇവിടെനിന്നും പോകരുത്, ഞാൻ പറഞ്ഞാൽ പോലും. എല്ലാം ഇവിടെ വച്ചിട്ട് നമുക്കൊന്നു പുറത്തേക്ക് പോകാം.
സീത വാതിൽ തുറന്നു മുറിക്കു പുറത്തിറങ്ങി, അപ്പോഴേക്കും അച്ഛൻ സ്ഥലംവിട്ടിരുന്നു അമ്മയാണെങ്കിൽ അടുക്കളയിൽ പണിയിലും.
സീത: അമ്മയും കൂടി അറിഞ്ഞിരുന്നു കൊണ്ടാണോ ഈ നാടകം. വൈകിട്ട് അച്ഛൻ വരട്ടെ, ഒരു അവാർഡ് കൊടുക്കുന്നുണ്ട്. വാ ചേട്ടാ സാധനങ്ങളൊക്കെ എടുത്ത് ഇങ്ങോട്ട് കൊണ്ടുവരാം. അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ എടുത്തു കൊണ്ടു വരാം, ചേട്ടൻ ഇവിടെയിരുന്നൊ.
സീത പുറത്തേക്കിറങ്ങി, ഒപ്പം ഞാനും. ഞങ്ങൾ രണ്ടുപേരും അപ്പുറത്തെ വീട്ടിലേക്ക് നടന്നു. സാധനങ്ങൾ എടുക്കാൻ അകത്തു കയറിയപ്പോൾ
സീത: എനിക്ക് അന്ന് നല്ല വിഷമം ആയിരുന്നു, ചേട്ടനിൽ നിന്നും അങ്ങനെയൊരു പ്രവർത്തി തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ അന്ന് രാത്രി ഒരുപാട് കരഞ്ഞു, ഒന്ന് ഞാൻ ചേട്ടനെ ചവിട്ടിയത് പിന്നെ ചേട്ടനിൽ നിന്നുള്ള ബലപ്രയോഗം. രണ്ടും എന്നെ ഒരുപാട് വേദനിപ്പിച്ചു. രണ്ടുദിവസം, ശരിക്കുപറഞ്ഞാൽ എനിക്ക് ദേഷ്യം തന്നെയായിരുന്നു. പിന്നീട് ചേട്ടൻ എന്നോട് വന്ന് സംസാരിക്കും എന്നാണ് ഞാൻ കരുതിയത്. വേഗമാകട്ടെ ഇതൊക്കെ അപ്പുറത്ത് വെച്ചിട്ട്, നമുക്കൊന്നു പുറത്തുപോകാം. എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്.
സീത ഒരു സാധനം പോലും ഒഴിവാക്കാതെ എല്ലാം എടുത്ത് വീട്ടിലെ കൊണ്ടുപോയി വെച്ചു. സീത പെട്ടെന്ന് റെഡിയായി, ചുരിദാർ ആണ് വേഷം. ബ്ലൂ ഗ്രേ കളർ ചുരിദാർ ടോപ്പും വൈറ്റ് ബോട്ടവും ഷാളും. കഴുത്തിൽ നേരിയൊരു സ്വർണ്ണ മാല.
സീത: അമ്മേ, ഞങ്ങൾ ഒന്ന് പുറത്തു പോവുകയാണ്. വൈകിട്ടേ വരു,
അച്ഛനോട് പറഞ്ഞോളു. ചേട്ടാ, നമുക്ക് പോകാം.
അമ്മ: ഭക്ഷണം കഴിച്ചിട്ട് പോയിക്കൂടെ, മോൻ ഒന്നും കഴിച്ചിട്ടില്ല.
സീത: പോകുന്നവഴി കഴിച്ചോളാം.
അമ്മ: ഇപ്പോൾതന്നെ ഉച്ചയായി.
സീത: അതൊന്നും സാരമില്ല, ഞങ്ങൾ പോകുന്നവഴി കഴിച്ചോളാം.
ഞങ്ങൾ രണ്ടുപേരും ഇറങ്ങി, വണ്ടിയുടെ അടുത്തേക്ക് പോകുന്ന വഴി സുധിയെ വിളിച്ചു. അവനോട് വണ്ടി ഇവിടെ വന്ന് എടുത്തു കൊണ്ടു പോകാൻ പറഞ്ഞു. വണ്ടിയിൽ കയറിയപ്പോൾ
ഞാൻ: എങ്ങോട്ടാണ് പോകേണ്ടത്?
സീത: ചേട്ടൻറെ ഇഷ്ടം.
ഞാൻ: എന്നാലും മോള് പറഞ്ഞോ.
സീത: വണ്ടിയെടുക്ക്. പോകുന്ന വഴി, പറയാം.
വണ്ടി നീങ്ങി, ടൗണിൽ എത്തിയപ്പോൾ
സീത: കുറച്ചു കൂടി മുൻപോട്ടു പോയാൽ ഒരു ശരവണ ഭവൻ ഹോട്ടൽ ഉണ്ട്, അവിടുത്തെ മസാലദോശ നല്ല ടേസ്റ്റ് ആണെന്ന് പറയുന്നുണ്ട്. അതു കഴിച്ച്, പൂവാർ ബീച്ചിൽ പോകാം.
വണ്ടി ശരവണഭവൻ ഹോട്ടലിന് മുന്നിൽ നിർത്തി, മസാല ദോശ കഴിച്ചു. നേരെ പൂവാർ ബീച്ചിലേക്ക്. അവിടെ എത്തുമ്പോൾ സമയം മൂന്നേമുക്കാൽ. ഞങ്ങൾ രണ്ടുപേരും നെയ്യാറും അറബിക്കടലും ചേരുന്ന ഭാഗത്തെ കരയിലൂടെ കയ്യുംപിടിച്ച് നടന്നു. വെയിൽ ചാഞ്ഞപ്പോൾ ഒരു സ്ഥലത്ത് ഇരുന്നു.
സീത: ചേട്ടൻ അന്ന് ചെയ്തത് കടന്നുകയറ്റമാണ്. അത് എനിക്ക് ഒട്ടും അംഗീകരിക്കാൻ പറ്റിയില്ല, അതുകൊണ്ടാണ് ചേട്ടനെ ചവിട്ടി മാറ്റിയത്. എൻ്റെ ഒരാഗ്രഹം ചേട്ടൻ്റെ മുമ്പിൽ താലികെട്ടാൻ തല കുനിക്കുമ്പോൾ കന്യകയായിരിക്കണമെന്നാണ്. ചേട്ടന് എന്നിൽ ആഗ്രഹമുണ്ടെങ്കിൽ ഞാൻ വഴങ്ങിത്തരാം, ചേട്ടൻ്റെ ആഗ്രഹത്തിന് മാത്രം. എൻ്റെ പൂർണ്ണ സമ്മതത്തോടെയല്ല, ഞാൻ വഴങ്ങുന്നുവെന്ന് മാത്രം. ഇന്ന് തന്നെ ചേട്ടൻ്റെ കൂടെ കിടക്കുന്നതാണ്, ഞാൻ ഒരു എതിർപ്പും പ്രകടിപ്പിക്കുകയില്ല.
ഞാൻ: പറഞ്ഞില്ലെ എൻ്റെ ബുദ്ധിമോശം കൊണ്ട് സംഭവിച്ചതാണ്. രണ്ടു പേരുടേയും പൂർണ്ണ സമ്മതത്തോടെ ചെയ്യുമ്പോഴാണ് ജീവിത പങ്കാളിയാകുന്നത്. ഞാൻ അന്ന് ചെയ്ത തെറ്റിന് മോളോട് ക്ഷമ ചോദിക്കുന്നു. ഇനി എന്നോട് ഇതേ പറ്റി പറയരുത്, പ്ലീസ്.
സീത: ചേട്ടൻ എന്നോട് ക്ഷമ ചോദിക്കരുത്.ഞാൻ ചേട്ടൻ്റെ പെണ്ണാണ്, എപ്പോൾ വേണമെങ്കിലും എന്നിൽ അധികാരം ഉപയോഗിക്കാം.
ഞാൻ: മോൾക്ക് എന്നോട് എന്താണ് പറയാനുള്ളത്.
സീത: നേരത്തേ പറഞ്ഞില്ലെ അതാണ് എനിക്ക് പറയാനുണ്ടായിരുന്നത്. ചേട്ടൻ്റെ അമ്മ നമ്മളോട് ചെല്ലാൻ പറഞ്ഞിട്ടുണ്ടായിരുന്നു. ചേട്ടൻ്റെ മുടക്ക് നോക്കി വരാമെന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്.
സീത എൻറെ മടിയിൽ കിടന്നു. അവൾ എൻറെ ഷർട്ടിൻ്റെ മുകളിലെ രണ്ടു ബട്ടൺ അഴിച്ചു, എൻറെ നെഞ്ചിലെ രോമങ്ങളിലൂടെ അവളുടെ കൈകൾ സഞ്ചരിച്ചു. എൻറെ കൈ അവളുടെ കാർകൂന്തലിലൂടെ സഞ്ചരിച്ച് മുഖത്ത് പരതിനടന്നു, ചുണ്ടിൽ എത്തി. ഇപ്പോൾ സൂര്യൻ കടലിൽ താഴ്ന്നു കഴിഞ്ഞു. ആ സമയം അവളുടെ കൈകൾ എൻറെ തലയുടെ പുറകിൽ കോർത്ത് തലതാഴ്ത്തി അവളുടെ ചുണ്ടുകൾ ആവുന്ന സാഗരത്തിലേക്ക് എൻറെ ചുണ്ടുകൾ പതിപ്പിച്ചു. രണ്ടു മിനിറ്റ് അത് നീണ്ടു നിന്നു. അതിനുശേഷം ചുണ്ടുകൾ തമ്മിൽ വേർപ്പെട്ടു. അപ്പോഴേക്കും ഇരുട്ടി തുടങ്ങിയിരുന്നു.
സീത: ചേട്ടാ പോകാം.
ഞാൻ: നേരം ഒരുപാടായി, നമ്മൾ ചെല്ലുമ്പോഴേക്കും 9 മണി കഴിയും.
സീത: നമ്മൾ വണ്ടിക്കല്ലേ, അതു കുഴപ്പമില്ല. അതും എൻറെ ചേട്ടൻറെ കൂടെ.
ഞങ്ങൾ വണ്ടിയുടെ അടുത്തേക്ക് നീങ്ങി, വീട്ടിൽ ചെല്ലുമ്പോൾ ഞങ്ങളെ നോക്കി അച്ഛനും അമ്മയും ഇരിക്കുന്നു.
അച്ഛൻ: അടുത്താൽ നക്കിക്കൊല്ലും എന്നാൽ വെറുത്താലൊ ഞെക്കി കൊല്ലും, അങ്ങനെയുള്ള ഒരാളുടെ കൂടെയാണ് മോൻറെ നടപ്പ്.
സീത: ഓ.. ഭരത് ശിവൻ എത്തിയോ? അച്ഛന് ഞാൻ ഒരു അവാർഡ് തരാൻ ഇരിക്കുകയാണ്. രാവിലെ എന്തൊരു പെർഫോമൻസ് ആയിരുന്നു.
അച്ഛൻ: എവിടെയായിരുന്നു രണ്ടുപേരും ?
എന്നെക്കൊണ്ട് സംസാരിപ്പിക്കാതെ
സീത: എന്താണ് ഞങ്ങൾക്ക് രണ്ടുപേർക്കും കൂടി എങ്ങും പോകാൻ പാടില്ലെ?
അച്ഛൻ: പോകണ്ട എന്ന് ആരു പറഞ്ഞു. ഇനി എപ്പോഴാണാവോ കീരിയുംപാമ്പും പോലെ ആകുന്നത്.
സീത: അതു ഇന്ന് രാത്രി തന്നെയാവാം, അതിലൊന്നും വലിയ ഉറപ്പില്ല. അമ്മേ വിശക്കുന്നു, ഭക്ഷണം എടുക്കുക. നിങ്ങൾ ഇവിടെ കാത്തിരിക്കുന്നത് കൊണ്ടാണ്, ഞങ്ങൾ എവിടെയും കയറി ഭക്ഷണം കഴിക്കാതെ വന്നത്.
അച്ഛൻ: അതിന് നിങ്ങൾക്ക് ഭക്ഷണം ഇല്ലല്ലോ. ഞങ്ങൾ നേരത്തെ കഴിച്ചു.
സീത: വാ.. ചേട്ടാ, നമുക്ക് പുറത്തു പോയി കഴിക്കാം. ഇവരെയൊന്നും കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല എന്ന് ചേട്ടൻ ഇപ്പോൾ മനസ്സിലായില്ലേ. എന്തായിരുന്നു രാവിലെ അച്ഛനും മോനും തമ്മിൽ, മോനെ അച്ഛൻ അഭിനയം പറഞ്ഞു കൊടുക്കുകയായിരുന്നു. വൈകുന്നേരമായപ്പോൾ മകന് ഭക്ഷണമില്ല, ഇപ്പോൾ മനസ്സിലായില്ലേ കൂടെ എപ്പോഴും ഞാൻ മാത്രമേ കാണൂ. ഞങ്ങൾ അകത്തോട്ടു കയറണൊ പുറത്തേക്കു പോണോ? ഇപ്പോൾ പറയണം.
അച്ഛൻ പെട്ടെന്ന് ചിരിക്കാൻ തുടങ്ങി, കൂടെ ഞാനും അമ്മയും. ഇത് കണ്ട് ദേഷ്യപ്പെട്ട് സീത അകത്തേക്ക് കയറിപ്പോയി. പുറകെ ഞങ്ങളും കയറി. സീത മുറിയിൽ കയറി വാതിലടച്ചു.
അമ്മ: മോളെ, ഭക്ഷണം എടുക്കാം.
സീത: ഇപ്പോൾ നിങ്ങൾ മൂന്നുപേരും ഒരു കൈയായി, ഞാൻ പുറത്തും. എനിക്ക് ഭക്ഷണം വേണ്ട.
ഞാൻ കിടക്കുന്ന മുറിയിൽ കയറി ഡ്രസ്സ് മാറി ടൗവലുമായി പുറത്തുവന്നു. ബാത്റൂമിൽ കയറി കുളിച്ചു വന്നു സീത അപ്പോഴും വന്നിട്ടില്ല. അമ്മ ഭക്ഷണം മേശപ്പുറത്തുവച്ചു
അമ്മ: മോളെ, വാ ഭക്ഷണം കഴിക്കാം.
സീത: എനിക്ക് വേണ്ട എന്ന് പറഞ്ഞില്ലേ, നിങ്ങൾ രണ്ടു പേരും കൂടി ആ മോനെ ഊട്ട്.
ഞാൻ: കണ്ടില്ലേ അസൂയ. എൻറെ വീട്ടിൽ ചെന്നാൽ, എനിക്കൊരു സ്ഥാനവും ഇല്ല. അമ്മായിഅമ്മ മരുമോളെ വച്ചു ഈട്ടുകയായിരിക്കും, അതു കഴിക്കു മോളെ ഇത് കഴിക്കു മോളെ എന്ന് പറഞ്ഞ് എന്തൊരു സ്നേഹമാണ്. എല്ലാവരും ഒരേ ഒരാളെ സ്നേഹിക്കാൻ പാടുള്ളൂ, സ്വാർത്ഥമതിയാണ്. ഒറ്റയാൾ പട്ടാളം ആണല്ലോ
സീത: അവിടത്തെ കാര്യം ഇവിടെ പറയേണ്ട കാര്യമുണ്ടോ, അത് എൻറെ മിടുക്ക് കൊണ്ട് ഞാൻ, എൻറെ അമ്മയെ കയ്യിൽ എടുത്തിരിക്കുകയാണ്. അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല.
ഞാൻ: അസൂയപ്പെടാൻ ഞാൻ ആളില്ലേ, വാ.. പെണ്ണേ കളി കളഞ്ഞു. മനുഷ്യന് വിശന്നിട്ടു കണ്ണ് കാണാൻ വയ്യ.
സീത: മനുഷ്യൻ കഴിച്ചോ.
ഞാന് മുറിയിലേക്ക് നടന്നു, വാതിൽ തുറന്ന് അകത്തുകയറി. വന്നപാടെ കമിഴ്ന്നു കിടക്കുകയാണ്, ഡ്രസ്സ് പോലും മാറ്റിയിട്ടില്ല. ഞാൻ ആളെ നേരെ കിടത്തി, കയ്യിൽ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. ആള് ചിണുങ്ങി കൊണ്ടു വീണ്ടും കിടന്നു. ഞാൻ പുറത്തേക്ക് നോക്കി, ആരും കാണുന്നില്ല എന്ന് കണ്ടപ്പോൾ വട്ടം പൊക്കിയെടുത്തു. എൻറെ കഴുത്തിൽ കൈകൾ ചുറ്റി, കൈകളിൽ കിടന്ന് ചിണുങ്ങി. കഴുത്തിൽ ചുറ്റിയിരുന്ന ഒരു കൈ കൊണ്ടുവന്നു എൻറെ കീഴ്ചുണ്ടിൽ പിടിച്ച് വലിച്ചു. ഞാൻ താഴെ നിർത്തിയപ്പോൾ എൻറെ ചുണ്ടിൽ ഒരു ചുംബനം തന്നു. കാതിൽ പതിയെ
സീത: മനുഷ്യൻറെ വിശപ്പു മാറിയോ?
ഇല്ല എന്ന് ഞാൻ തലയാട്ടി. വീണ്ടും സ്വകാര്യം
സീത: അച്ചോടാ…… വിശപ്പു മാറിയില്ല അല്ലേ, ഇന്നിപ്പോൾ ഇതു മതി.
ഞങ്ങൾ രണ്ടുപേരും മുറിയിൽ നിന്നും പുറത്തേക്കിറങ്ങി. ടേബിളിൽ അച്ഛനുമമ്മയും ഞങ്ങളെ കാത്തിരിക്കുകയായിരുന്നു, ഞങ്ങളും അവരോടൊപ്പം ഇരുന്നു.
അമ്മ: ഇതുവരെ ഡ്രസ്സ് മാറിയില്ലേ?
സീത: കിടക്കുന്നതിനു മുമ്പ് കുളിച്ചു, മാറിക്കോളാം.
ഭക്ഷണത്തിനിടയിൽ സംസാരം ഉണ്ടായില്ല, എല്ലാവരും എഴുന്നേറ്റു, ഞാൻ കൈ കഴുകി റൂമിലേക്ക് പോകുമ്പോൾ
സീത: ഹലോ മാഷേ, വാതിൽ അടക്കല്ലെ എനിക്കൊരു കാര്യം പറയാനുണ്ട്.
അച്ഛൻ: ഇത്രയും നേരം പറഞ്ഞിട്ടും തീർന്നില്ലേ നിങ്ങളുടെ കാര്യം?
മോതിരം അണിഞ്ഞിരുന്ന വിരൽ ഉയർത്തി
സീത: ഇത് കണ്ടോ, ഞങ്ങൾക്ക് ഫ്രീയായി നടക്കാനുള്ള ലൈസൻസാണ്.
അച്ഛൻ: ഞാനൊന്നും പറഞ്ഞില്ലേ.
ഇത് പറഞ്ഞ് അച്ഛൻ മുറിയിലേക്ക് പോയി, ഞാൻ എൻറെ മുറിയിലേക്കും. വാതിൽ ചാരി ഷീറ്റ് വിരിച്ച കിടന്നു. അല്പസമയത്തിനുശേഷം സീതയുടെ മുറിയുടെ വാതിൽ തുറക്കുന്നതും അടയുന്നതും ആയ ഒച്ച കേട്ടു. ആള് കുളിക്കാൻ പോയിരിക്കുകയാണ്, വരുന്നതും നോക്കി കിടന്നെങ്കിലും ഉറങ്ങിപ്പോയി.
സീത: ചേട്ടാ……. എന്തൊരു ഉറക്കമാണ്. ഞാൻ വരും എന്നു പറഞ്ഞതല്ലേ?
ഉറക്കം വിട്ടുമാറാതെ ഞാൻ കണ്ണു തുറന്നു നോക്കി. വീണ്ടും കണ്ണടഞ്ഞു പോയി
സീത: ഇങ്ങനെ ഒരു ഉറക്കക്കാരൻ, ഞാൻ പോകുന്നു.
വെയിൽ മുഴുവൻ കൊണ്ട് ഡ്രൈവ് ചെയ്തത് കൊണ്ടൊ എന്തോ, കണ്ണടഞ്ഞു പോയി.

ദിവസങ്ങൾ ആഴ്ചകൾ ആയും ആഴ്ചകൾ മാസങ്ങൾ ആയും കടന്നുപോയി, ഇതിനിടയിൽ ചെറിയ സൗന്ദര്യ പിണക്കങ്ങളും ഇണക്കങ്ങളും നടന്നുകൊണ്ടേയിരുന്നു. പലപ്രാവശ്യം ഞങ്ങൾ ഒരുമിച്ച് എൻറെ വീട്ടിൽ പോവുകയും വരികയും ചെയ്തു. സീതയുടെ കോഴ്സ് കഴിഞ്ഞു, കല്യാണത്തിന് തീയതി നിശ്ചയിച്ചു. കല്യാണത്തിന് രണ്ടാഴ്ച ഞാൻ ലീവ് എടുത്തു. നാട്ടിൽ പോകുന്നതിനു മുമ്പ് ഇവിടത്തെ അച്ഛൻ പറഞ്ഞത് അനുസരിച്ച്, കല്യാണത്തിന് തലേദിവസം വരുന്ന എൻറെ ബന്ധുക്കൾക്ക് താമസിക്കാൻ ഹോട്ടലിൽ 20 റൂമുകൾ ബുക്ക് ചെയ്തിരുന്നു. മുഹൂർത്തം രാവിലെ ആയിരുന്നതിനാൽ കല്യാണത്തിന് വരുന്നവർ തലേദിവസം വരേണ്ടിവരും. എൻറെ ഓഫീസിൽ ഉള്ളവരെ ക്ഷണിച്ചത് ഞാനും അച്ഛനും കൂടി പോയാണ്, അവരോട് ഇവിടെ ഹാളിൽ വരാൻ പറഞ്ഞു. സുധിയെ വിളിച്ചു. സുധിക്ക് ഒരു ഉണ്ണി പിറന്നു, കുട്ടിക്ക് നാലുമാസം പ്രായം. അവനോട് കല്യാണത്തിന് വണ്ടി ഓടിക്കുന്ന കാര്യം പറഞ്ഞപ്പോൾ, വണ്ടിയുമായി നീ അവിടെ നിന്ന് പോരുക. ഇവിടെ നിന്ന് പോകുമ്പോൾ ഞാൻ കൊണ്ടു പോയി കൊള്ളാം എന്നു പറഞ്ഞു. എല്ലാം ഏർപ്പാടാക്കി കല്യാണത്തിന് തലേന്നു തലേദിവസം നാട്ടിൽ പോകുമ്പോൾ സീതക്ക് നല്ല വിഷമം ഉണ്ടായിരുന്നു. നാട്ടിൽ ചെന്നെങ്കിലും എൻറെ ഹൃദയം ഇവിടെയായിരുന്നു, രണ്ട്ദിവസവും സീത വിളിച്ചിരുന്നു. മണിക്കൂറോളം സംസാരിക്കും, എന്നാലും രാത്രിയിൽ വീണ്ടും വിളിക്കും അപ്പോഴും കുറേനേരം സംസാരിക്കും. കല്യാണം എല്ലാവരെയും വിളിച്ചിരുന്നു, ഇൻഗ്ലൂഡിംഗ് കിളിയെ വരെ. അപ്പോഴാണ് കിളിയുടെ കാര്യം പറഞ്ഞില്ലല്ലോ എന്ന് ഓർത്തത്. അന്ന് സീതയുമായുള്ള പ്രശ്നത്തോടെ ഷിബു കുടിയെല്ലാം നിർത്തി, നല്ലൊരു മനുഷ്യനായി. ഇടക്കെപ്പോഴോ ഞാൻ നാട്ടിൽ വന്നപ്പോൾ, പ്രകാശനെ കാണാൻ ചെന്നപ്പോൾ ഷിബുവും കിളിയും ഉണ്ടായിരുന്നു. ഒരു രണ്ടുപേരും എന്നോട് നല്ല രീതിയിൽ സംസാരിച്ചു, കിളി സീതയുടെ വിവരങ്ങളും തിരക്കി. കിളിയുടെ പഴയ ക്ഷീണമൊക്കെ മാറി, നന്നായിട്ടുണ്ട്. അവർ രണ്ടുപേരും തലേദിവസം കാലത്തെ തന്നെ വീട്ടിൽ വന്നു. അമ്മ ചെറിയ രീതിയിൽ മുഖം കറുത്തെങ്കിലും, ഞാൻ പറഞ്ഞ് മാറ്റി അവരോട് നല്ല രീതിയിൽ സംസാരിച്ചു. ഉച്ചയ്ക്ക് മുമ്പായി പോകാനുള്ള വണ്ടി വന്നു, പുഷ് ബാക്ക് സീറ്റുള്ള ടൂറിസ്റ്റ് ബസ് ആയിരുന്നു. എല്ലാവരും നേരത്തെ ഭക്ഷണം കഴിച്ച് വണ്ടിയിൽ കയറി. എൻറെ കൂടെ വണ്ടിയിൽ അനിയനും പെങ്ങളും കയറി അച്ഛനും അമ്മയും വന്നില്ല, വണ്ടികൾ നീങ്ങി. എല്ലാവരും കൂടി 38 പേരാണ് ഉണ്ടായിരുന്നത്. അവിടെ ഹോട്ടലിൽ ചെന്ന് താക്കോൽ വാങ്ങുമ്പോൾ 6:30 PM, ഓരോരുത്തർക്കായി കൊടുത്തു. ചില മുറിയിൽ രണ്ടുപേരും ചിലതിൽ ഒന്നു വീതവും ആണ് ആളുകൾ ഉണ്ടായത്. അവരെ ഹോട്ടലിൽ ആക്കി കൊണ്ടു, അവരോട് പറഞ്ഞുകൊണ്ട് ഞാൻ സീതയുടെ വീട്ടിലേക്ക് പോയി. മൂന്നു നാല് ദിവസത്തെ ഇടവേളക്ക് ശേഷം കാണുന്നതുകൊണ്ട് സീത ഓടിവന്നു കയ്യിൽ പിടിച്ചു. ഞങ്ങൾ രണ്ടുപേരും വീട്ടിലേക്ക് ചെന്നു. അച്ഛൻ തിരക്കിലായിരുന്നു, അച്ഛൻറെ അനിയനും ഉണ്ട്. സീതയോട് കുറച്ചുനേരം സംസാരിച്ചതിനുശേഷം, അച്ഛൻറെ അടുത്തേക്ക് ചെന്നു.
ഞാൻ: എൻറെ എന്തെങ്കിലും സഹായം വേണോ അച്ഛാ..
അച്ഛൻ: വേണ്ട മോനെ. നമുക്കൊന്ന് ഹാളു വരെ പോകാം, പൂക്കടയിൽ നിന്നും പൂ വാങ്ങി കൊടുക്കണം.
ഞങ്ങൾ അവിടെ നിന്നും ഇറങ്ങി പൂക്കടയിൽ ചെന്ന് പൂവ് വാങ്ങി, ഹാളിൽ കൊണ്ടുപോയി കൊടുത്തു.
ഞാൻ: അച്ഛൻ ഇന്ന് അവരെ പോയി കണ്ടായിരുന്നു.
അച്ഛൻ: ഞാൻ പോയി കണ്ടു, അവരെല്ലാം നാളെ രാവിലെ തന്നെ ഇവിടെ എത്തും.
നിങ്ങൾ എന്താണെന്ന് ഓർക്കുക ആയിരിക്കും അല്ലേ, പറയാം. ടൗണിൽ തന്നെയുള്ള ഒരു അനാഥമന്ദിരത്തിൽ ഞങ്ങൾ കല്യാണം വിളിച്ചിരുന്നു, അവിടെയുള്ള എല്ലാവർക്കും കല്യാണത്തിന് ഭാഗമായി ഡ്രസ്സും എടുത്തു കൊടുത്തു. ഞാൻ അച്ഛനോട് നേരത്തെ തന്നെ പറഞ്ഞിരുന്നു” സീതക്ക് അധികം ആഭരണങ്ങൾ ഒന്നും വേണ്ട, രണ്ടു മാലയും കമ്മലും രണ്ടു കൈകളിലും ആയി വീതികുറഞ്ഞ എട്ടു വളകളും മാത്രം മതി. കാലിൽ സ്വർണ്ണത്തിൻറെ പാദസരം വേണ്ടേ വേണ്ട. സീതയും അത് സപ്പോർട്ട് ചെയ്തു. ഹാളിൽ നിന്നും അച്ഛനെ വീട്ടിലേക്ക് ആക്കി തിരിച്ച് ഹോട്ടലിൽ എത്തുമ്പോൾ 11 മണി. ഞാൻ അനിയൻറെ കൂടെയാണ് കിടന്നത്. രാവിലെ ഒമ്പതരയ്ക്കും പത്തരയ്ക്കും ഇടയ്ക്കാണ് മുഹൂർത്തം. എല്ലാവരും നേരത്തെ തന്നെ ഒരുങ്ങി. മണ്ഡപത്തിലേക്ക് നടക്കാവുന്ന ദൂരം ഉണ്ടായിരുന്നുള്ളൂ, എല്ലാവരും നടന്നു. മണ്ഡപത്തിൽ എത്തുമ്പോൾ 9:00 മണി, ഹാളിൽ പറഞ്ഞതുപോലെ അവരെല്ലാം എത്തിയിരുന്നു. എന്നെ കണ്ടപ്പോൾ അനാഥമന്ദിരത്തിൻ്റെ നടത്തിപ്പുകാരൻ അടുത്തേക്ക് വന്നു ഞാൻ മുന്നോട്ടു നടന്നു ഏറ്റവും മുമ്പിലുള്ള ഒരു കസേരയിലിരുന്നു, ഏകദേശം 9 15 ആയപ്പോൾ മൂന്ന് ചെറിയ മാലയും രണ്ടു കയ്യിലുമായി 7-8 വള ഇങ്ങിനെ ആഭരണങ്ങൾ അണിഞ്ഞു സീത മണ്ഡപത്തിലേക്ക് കയറി. അപ്പോൾ സദസ്സിൽ ഉണ്ടായിരുന്നവർ തമ്മിൽ കുശുകുശുത്തു തുടങ്ങി. ആർക്കും ഒരു രൂപവുമില്ല, സീത വന്ന് സദസിനെ വന്ദിച്ചു. അച്ഛനും ചിറ്റപ്പനും കൂടി വന്നു എന്നെ ആനയിച്ച മണ്ഡപത്തിലേക്ക് കയറ്റി. അതിനുശേഷം സീതയെ എന്നെ ഏൽപ്പിച്ചു. ഈ മംഗള മുഹൂർത്തം നടക്കുമ്പോഴും വേദിയിലുള്ളവർ തമ്മിൽ പരസ്പരം സംശയങ്ങൾ ഉന്നയിക്കുന്നുണ്ടായിരുന്നു. ഇവിടെനിന്നുള്ള ഫോട്ടോഗ്രാഫറും ഞങ്ങളുടെ കൂടെയുണ്ടായിരുന്ന വീഡിയോഗ്രാഫറും പരസ്പരം മത്സരിച്ച് വധൂവരന്മാരുടെ ഭാവങ്ങൾ പകർത്തുന്നുണ്ടായിരുന്നു. എല്ലാവരെയും ഫോട്ടോ എടുക്കാൻ വിളിച്ച് നിർത്തി എടുത്തു. കിളിയും ഷിബുവും വന്ന് സീതയോട് സംസാരിച്ചു, ഷിബു ആ സംഭവത്തിന് ശേഷം ഇന്നാണ് സീതയെ കാണുന്നത്, അതിനാൽ കുറേ ക്ഷമാപണം പോലെയൊക്കെ സംസാരിക്കുന്നുണ്ട്.
സീത: അതൊന്നും കുഴപ്പമില്ല അണ്ണാ.
അവൾ എന്നെ ഒഴിച്ച് എല്ലാവരെയും അണ്ണൻ എന്നാണ് വിളിക്കുന്നത്. സുധിയും ലക്ഷ്മിയും കുഞ്ഞും വന്നു, അവരോടൊപ്പം നിന്നും ഫോട്ടോ എടുത്തു. ഓഫീസിലുള്ളവർ എല്ലാവരും എത്തി, അവരോടെല്ലാം കുശലാന്വേഷണങ്ങൾക്ക് ശേഷം ഫോട്ടോ എടുത്തു. സീതയുടെ കൂട്ടുകാരികൾ എത്തിയിരുന്നു, അവരോടും സംസാരിച്ച് അവരോടൊപ്പം ഭാവങ്ങൾ പകർത്താൻ നിന്നുകൊടുത്തു. എല്ലാം കഴിഞ്ഞപ്പോൾ അച്ഛൻ ഞങ്ങളെ രണ്ടു കൂട്ടരെയും വിളിച്ച് ഭക്ഷണത്തിന് മുന്നിലിരുത്തി, കഴിച്ചു കഴിഞ്ഞപ്പോഴേക്കും ഇവിടെ നിന്നും ഇറങ്ങാൻ ഉള്ള സമയം ആയി. അച്ഛൻറെയും അമ്മയുടെയും കാൽതൊട്ട് വന്ദിക്കുമ്പോൾ, സീതയും അമ്മയും കെട്ടിപ്പിടിച്ച് കരയുന്നു. ഇനി ഇങ്ങോട്ട് തന്നെ വരാൻ ഉള്ളതാണ് പിന്നെ എന്തിനാണ് ഈ കരച്ചിൽ. ഞങ്ങൾ ഇറങ്ങി, വണ്ടിയുടെ താക്കോൽ സുധിയെ ഏൽപ്പിച്ചു. സുധിയും ലക്ഷ്മിയും ഫ്രണ്ടിൽ കയറി, ഞാനും സീതയും സൂര്യയും തൊട്ട് ബാക്കിൽ കയറി. അനിയൻ, അവൻ്റെ കൂട്ടുകാരോടൊപ്പം ബസിലാണ് കയറിയത്. സൂര്യൻ അസ്തമിക്കുന്നതിന് മുന്നേ വീട്ടിൽ കയറണം എന്നുള്ളതിനാൽ, സുധി വേഗം വിട്ടുപോന്നു. വീടെത്തുമ്പോൾ സൂര്യ സീതയുടെ മടിയിലും സീത എൻറെ തോളിലുമായി കിടന്നുറങ്ങുകയാണ്.
ഞാൻ: സീതേ വീടെത്തി.
സീത എഴുന്നേറ്റു, സീത എഴുന്നേൽക്കുന്ന അനക്കത്തിൽ സൂര്യയും എഴുന്നേറ്റു. ഞങ്ങൾ ഇറങ്ങി വന്നപ്പോഴേക്കും അമ്മ നിലവിളക്കുമായി വന്നു, സീതയുടെ കയ്യിൽ കൊടുത്തു. സീത വലതുകാൽ വച്ച് അകത്തേക്ക് കയറി. പുറകെ ഞങ്ങളും അകത്തേക്ക് കയറി. സുധിയോട് വൈകിട്ടത്തെ ഭക്ഷണം കഴിഞ്ഞിട്ട് പോകാം എന്ന് പറഞ്ഞിട്ട് അവൻ സമ്മതിക്കാതെ ഇറങ്ങി, അവനോട് വണ്ടിയുമായി പൊയ്ക്കൊള്ളാൻ പറഞ്ഞു. അവൻ നാളെ രാവിലെ എത്താം എന്ന് പറഞ്ഞു ലക്ഷ്മിയും കുഞ്ഞുമായി പുറപ്പെട്ടു. തിരുവനന്തപുരത്തുനിന്നുള്ളവർ നാളെ എത്തുകയുള്ളൂ. നാളെയാണ് ഇവിടത്തെ റിസപ്ഷൻ, അതുകഴിഞ്ഞ് ഞങ്ങൾ അങ്ങോട്ട് പോകും. അമ്മ വിളക്കു മേടിച്ചു വച്ച് സീതയെ കൊണ്ട് എൻറെ മുറിയിലേക്ക് പോയി ആക്കി. ഞാൻ മുറിയിലേക്ക് ചെന്നു, സീത കട്ടിലിൽ ഇരിപ്പുണ്ട്. കല്യാണം പ്രമാണിച്ച് നല്ല ബെഡ് മേടിച്ചു കട്ടിലിൽ ഇട്ടിട്ടുണ്ട്. അലമാര തുറന്ന് സീതക്ക് മേടിച്ചിരുന്ന നല്ല ചുരിദാർ ഒരെണ്ണം എടുത്തു കൊടുത്തു.
സീത: എനിക്ക് ഇന്ന് ചുരിദാർ വേണ്ട. അതേ എൻറെ ചേട്ടൻറെ മുമ്പിൽ ഒരു നവവധുവിനെ പോലെ വരണമെങ്കിൽ, സെറ്റും മുണ്ടും അല്ലെങ്കിൽ നല്ലൊരു സാരി അതാണ് എനിക്ക് വേണ്ടത്.
വിതിലിൽ മുട്ടു കേട്ട് ഞാൻ ചെന്നു തുറന്നപ്പോൾ, അമ്മ പുതിയ ഒരു സെറ്റും മുണ്ടും ബ്ലൗസും ആയി വന്നിരിക്കുന്നു.
അമ്മ: ഇന്നാ മോളെ, പറഞ്ഞ് ഏൽപ്പിച്ചിരുന്ന സാധനം.
അപ്പോൾ അമ്മായിയമ്മയും മരുമോളും കൂടി നേരത്തെ പ്ലാൻ ചെയ്തു വച്ചിരുന്നു. സെറ്റും മുണ്ടും കട്ടിലിൽ വെച്ചു. കട്ടിലിൽ കിടന്നിരുന്ന ടവ്വലും ബ്ലൗസ്സും, അലമാര തുറന്ന് അടിപ്പാവാടയും ഇന്നർവെയറുകളുമായി അവൾ ബാത്റൂമിലേക്ക് കയറി. കുളികഴിഞ്ഞ് പാവാടയും ബ്ലൗസും ധരിച്ച് ടവ്വൽ തലയിൽ ചുറ്റി പുറത്തിറങ്ങി. എന്നിട്ട് അവൾ എന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു. ഞാൻ പുറത്തേക്കിറങ്ങി പോകാൻ പോയപ്പോൾ, അവൾ എൻറെ കയ്യിൽ കയറി പിടിച്ചു കീഴ്ചുണ്ട് കടിച്ച് ‘ഉമ്മ’ എന്ന് കാണിച്ചു. ഞാൻ മറ്റൊരു ടവ്വൽ എടുത്ത്, ഉടുത്ത് മാറാനുള്ള ഡ്രസ്സും ആയി ബാത്റൂമില് കയറി. കുളികഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും നമ്മുടെ ആള് റൂമിൽ നിന്നും പോയി കഴിഞ്ഞിരുന്നു. ഞാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ ഞങ്ങളുടെ കൂടെയുണ്ടായിരുന്നവർ എത്തി, ഇരുട്ടി തുടങ്ങിയിരുന്നു. നാളെ റിസപ്ഷനിൽ പങ്കെടുക്കാൻ ഉള്ളതുകൊണ്ട് കൂടുതലും ബന്ധുമിത്രാദികൾ ആയിരുന്നതിനാലും എല്ലാവരും അടുത്ത ബന്ധുവീടുകളിലേക്ക് പോയി. കുറച്ചുപേർ വീട്ടിലും തങ്ങി. എല്ലാവരും പോയി കഴിഞ്ഞപ്പോൾ ഞാൻ അകത്തേക്ക് കയറി, അപ്പോൾ അതാ വരുന്നു നമ്മുടെ ആള്. സെറ്റും മുണ്ടും ഉടുത്ത് തലമുടിയിൽ തോർത്തും ചുറ്റി അവിടെ ഉള്ളവർക്ക് എല്ലാം ചായയുമായി മന്ദംമന്ദം നടന്നുവരുന്നു. കല്യാണം കഴിഞ്ഞപ്പോൾ പെണ്ണിന് ഒരു പ്രത്യേക സൗന്ദര്യം. എല്ലാവർക്കും ചായ കൊടുത്തു കഴിഞ്ഞു ഒരു ഗ്ലാസുമായി അവൾ എൻറെ അടുത്ത് വന്നു, അത് തരുമ്പോൾ അവളുടെ ചുണ്ടിൽ ഒരു ഗൂഡസ്മിതം ഉണ്ടായിരുന്നു. വീട്ടിൽ തങ്ങിയതിൽ ചിറ്റയും കുഞ്ഞച്ഛനും പിള്ളേരും അമ്മൂമ്മയും തറവാട്ടിൽ ഉള്ള അമ്മാവനും അമ്മായിയും പിള്ളേരും ഉണ്ടായിരുന്നു.
കുഞ്ഞച്ഛൻ: അജയന് എത്ര ദിവസം ലീവ് ഉണ്ട്?
ഞാൻ: രണ്ടാഴ്ച ലീവാണു എടുത്തിരിക്കുന്നത്, അതിൽ മൂന്ന് ദിവസം ഇപ്പോൾ തന്നെ പോയി.
അമ്മാവൻ: പോകാനുള്ള അടുത്തേക്ക് പോകാൻ പറ്റുമോ?
ഞാൻ: രണ്ടു ദിവസം കഴിഞ്ഞ് അങ്ങോട്ട് പോയാൽ, എന്നാണ് ഇങ്ങോട്ട് വരുന്നത് എന്ന് അറിയില്ല.
കുഞ്ഞച്ഛൻ: ശനിയും ഞായറും ആയിരുന്നതിനാൽ, ഇന്നും ഇന്നലെയും അവധിയായിരുന്നില്ലേ.
ഞാൻ: ഞാൻ കമ്യൂട്ടട് ലീവെടുത്ത് ആണ് വന്നത്, അതുകൊണ്ട് ശനിയും ഞായറും ആ ലീവിൽ പെടും. ഇപ്പോൾ അത്യാവശ്യമുള്ള സ്ഥലങ്ങളിലൊക്കെ പോയിട്ട്, ഇടക്കെപ്പോഴെങ്കിലും ലീവെടുത്തു വന്ന് മറ്റുള്ള സ്ഥലങ്ങളിലും പോകാം.
അമ്മാവൻ: ഇങ്ങോട്ട് മാറ്റത്തിന് ശ്രമിക്കുന്നുണ്ടോ?
ഞാൻ: തൽക്കാലം ആലോചനയിൽ ഇല്ല, അവിടെ അച്ഛനും അമ്മയും മാത്രമല്ലേ ഉള്ളൂ. അവിടെയും ഇവിടെയും ആയി നിന്നു പോകാം എന്ന് കരുതുന്നു.
അങ്ങനെ വർത്തമാനം ഒക്കെ പറഞ്ഞു, സമയം പോയതറിഞ്ഞില്ല. അമ്മ വന്ന് ഭക്ഷണം റെഡി ആയിട്ടുണ്ട് എന്ന് പറഞ്ഞു. അച്ഛനും അനിയനും കൂടി ഹാളിൽ എന്തോ കാര്യത്തിന് പോയിരിക്കുന്നു. ഇവിടത്തെ റിസപ്ഷനും ഹാളിലാണ്. ഞങ്ങൾ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു, സീതയും ചിറ്റയും അമ്മയും സൂര്യയും കൂടി ഭക്ഷണം എല്ലാവർക്കും സെർവ് ചെയ്ത്കൊണ്ടിരുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞു, കുറച്ചുനേരം കൂടി വർത്തമാനം പറഞ്ഞിരുന്നു. അതിനിടയിൽ ചിറ്റ വന്നു.
ചിറ്റ: അവൻ പോയി കിടക്കട്ടെ, നാളെയും തിരക്കുള്ളതല്ലേ. എടാ നീ പോയി കിടക്ക്, പെൺകൊച്ച് കാത്തിരിക്കുന്നു.
ഞാൻ റൂമിലേക്ക് പോയി, ബാത്റൂമിൽ പോയി വന്നു കട്ടിലിൽ കിടന്നു. അല്പസമയത്തിനുശേഷം സീത മുറിയിലേക്ക് കടന്നുവന്നു, കയ്യിൽ വെള്ളത്തിൻറെ പാത്രം ഉണ്ട്. അതുകൊണ്ട് വന്ന് മേശമേൽ വെച്ച്, എന്നെ ഒന്നു നോക്കിയിട്ട് ബാത്റൂമിലേക്ക് പോയി. ഞാൻ ചുവരിനോട് ചേർന്ന് മുഖം തിരിച്ചു കിടന്നു ബാത്റൂമിലെ വാതിൽ അടയുന്ന ശബ്ദം, അരികിൽ സീത വന്നു കിടന്നു. ഞാൻ ഗൗനിക്കാതെ കിടന്നു. സീത എന്നെ കെട്ടിപ്പിടിച്ച് ചെവിയിൽ വന്നു
സീത: കട്ടു തിന്നാനാണല്ലെ ഇഷ്ടം? അന്ന് എന്തൊരു ആക്രാന്തം ആയിരുന്നു, ഇപ്പോൾ ആ ആക്രാന്തം ഒക്കെ എവിടെ പോയി.
ഞാൻ അനങ്ങാതെ കിടന്നു, വീണ്ടും
സീത: അപ്പോൾ വേണ്ടല്ലോ? ഇനി എൻറെ പുറകെ നടന്നാലും ഞാൻ തരില്ല.
അവൾ കെറുവിച്ച് എന്നിൽ നിന്നും മാറി തിരിഞ്ഞു കിടന്നു. കുറച്ചു നേരം കഴിഞ്ഞിട്ടും അനക്കമൊന്നും കാണാതിരുന്നതിനാൽ, ഞാൻ തിരഞ്ഞു. സെറ്റ് സാരിയുടെ ഇടയിലൂടെ പക്കിൻറെ ഭാഗം കണ്ടപ്പോൾ എന്നെ പിടി വിടുന്നത് പോലെ തോന്നി. ഞാൻ അവളിലേക്ക് ചേർന്നു കിടന്നു, അവളെ കെട്ടിപ്പിടിച്ചപ്പോൾ കൈ തട്ടി മാറ്റി. ഞാൻ വീണ്ടും കൈയുമായി ചെന്നപ്പോൾ വീണ്ടും തട്ടി.
ഞാൻ: ഇന്ന് നമ്മുടെ ആദ്യരാത്രി ആണെന്നുള്ള കാര്യം മറക്കരുത്.
സീത: അത് മറന്നത് ഞാനല്ല, എന്തായിരുന്നു ഡിമാൻഡ്. എന്നിട്ട് ഇപ്പോൾ വന്നിരിക്കുന്നു.
ഞാൻ: എന്നെക്കൊണ്ട് കടുംകൈ ചെയ്യിക്കരുത്.
സീത: കടുംകൈയുമായി വന്നാൽ, ഇവിടെ യുദ്ധം നടക്കും.
ഞാൻ: എന്നാൽ ഒന്ന് കാണണം.
ഇതു പറഞ്ഞു ഞാൻ അവളെ നേരെ കിടത്തി, അവളുടെ ചുണ്ടുകൾ കവർന്നെടുത്തു. എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ടിരുന്നു. എൻറെ ചുണ്ടുകൾ അവളുടെ മുഖം മുഴുവൻ സഞ്ചരിച്ച്, കഴുത്തിലൂടെ ചെവി കമ്മൽ ചേർത്ത് വായിലിട്ടു നുണഞ്ഞു. അപ്പോൾ
സീത: സ് …….. ചേട്ടാ…… എൻ്റെ…….
അവിടെനിന്നും എൻറെ മുഖം താഴോട്ട് സഞ്ചരിച്ച അവളുടെ നിമ്നോതങ്ങളിലൂടെ കയറിയിറങ്ങി. ഞാനവളുടെ സെറ്റിൻ്റെ തല മാറിടത്തിൽ നിന്നും മാറ്റാൻ ശ്രമിച്ചപ്പോൾ
സീത: വേണ്ട ചേട്ടാ, ഇവിടെ നിറയെ ആളുകളാണ്. എല്ലാരും പോകട്ടെ, എന്നാലേ ഒരു പ്രൈവസി ഉണ്ടാവു.
ഞാനും ഓർത്തപ്പോൾ ശരിയാണ്, ഏതെങ്കിലും തരത്തിൽ ഒരു ശബ്ദം പുറത്തു പോയാൽ….. വേണ്ട. ഞാൻ അവളെ കെട്ടിപ്പിടിച്ചു കിടന്നു, അവൾ എന്നെയും.

ഞാൻ ഉണർന്നു നോക്കുമ്പോൾ എൻറെ സീതയില്ല, അതിരാവിലെ എഴുന്നേറ്റ് പോയെന്ന് തോന്നുന്നു. അങ്ങനെ ആലോചിച്ചു കിടക്കുമ്പോൾ അതാ വരുന്നു നമ്മുടെ ആൾ വാതിൽ തുറന്നു.
സീത: എഴുന്നേറ്റേ വാ നമുക്ക് അമ്പലത്തിൽ പോയിട്ട് വരാം. എൻറെ മോൻ അങ്ങനെ കിടക്കണ്ട. അമ്മ പറഞ്ഞു അമ്പലത്തിൽ പോയിട്ട് വരാൻ, ഞാൻ ഒരുങ്ങുമ്പോഴേക്കും വേഗം കുളിച്ച് റെഡിയാകു.
ഇത് പറഞ്ഞ് എന്നെ വലിച്ചു എഴുന്നേൽപ്പിച്ചു, ബാത്ത്റൂമിലേക്ക് തള്ളിവിട്ടു. ഞാൻ ഇറങ്ങി വരുമ്പോൾ നല്ല കടും മെറൂൺ കളർ ബ്ലൗസും അതേ കരയുള്ള സെറ്റും മുണ്ടും ഉടുത്തു തലമുടി പിന്നിടുന്നു.
ഞാൻ: ഇതാരുടെ സെറ്റും മുണ്ടും ?
സീത: ഇത് എൻറെ.
ഞാൻ: ഇത് ആര് വാങ്ങി എപ്പോൾ വാങ്ങി? ഇതിനു മുമ്പ് ഞാൻ കണ്ടിട്ടില്ലല്ലോ.
സീത: ഇതേ എൻറെ അമ്മ വാങ്ങി തന്നതാ. ഇനിയുമുണ്ട് ഒരെണ്ണം കൂടി. അത് എൻറെ ചേട്ടന് വേണ്ടിയുള്ളതാണ്.
ഞാൻ: സെറ്റും മുണ്ടും ഉടുക്കുന്ന ചേട്ടൻ ഏതാണ്?
സീത: എൻറെ ചേട്ടൻ എന്ന് പറഞ്ഞത് ഈ മണുക്കൂസിനെയാണ്. ചേട്ടന് ഉടുക്കാൻ വേണ്ടി എന്നല്ല പറഞ്ഞത്, ഞാൻ എല്ലാ അർത്ഥത്തിലും, ചേട്ടൻ്റേതാവുന്ന ദിവസം ഉടുക്കാനുള്ളതാണ്. മനസ്സിലായോ.
എന്നു പറഞ്ഞ് എൻറെ മൂക്കിന് പിടിച്ച് ഒരു തിരി. അതും പറഞ്ഞു അവൾ മുറിക്കു പുറത്തിറങ്ങി.
സീത: സമയം കളയണ്ട വേഗം വന്നോളൂ.
അവൾ പോകുന്നത് കാണാൻ നല്ല അഴകാണ്, അതുകൊണ്ട് വാതിൽ വരെ ഞാൻ ചെന്നു. ഇപ്പോൾ അവളുടെ നടത്തം ആസ്വദിക്കുന്നതിന് ആരെയും പേടിക്കണ്ടല്ലോ. അവളുടെ നടത്തത്തിനു അനുസരിച്ച് ആടിക്കൊണ്ടിരിക്കുന്ന തുമ്പിക്കൈ വണ്ണത്തിൽ ഉള്ള പിന്നിട്ട അവളുടെ മുടി. കടഞ്ഞെടുത്തത് പോലുള്ള അവളുടെ പിൻഭാഗവും പക്കും. പെട്ടെന്ന് അവൾ തിരിഞ്ഞു നിന്ന് വിരൽകൊണ്ട് വേണ്ട എന്ന് താക്കീത് തന്നു. ഞാൻ അകത്തേക്ക് പോയി, അവൾ എനിക്ക് വേണ്ടി എടുത്തു വച്ചിരുന്ന ലൈറ്റ് മെറൂൺ ഷർട്ടും അതിൻറെ തന്നെ കരയുള്ള മുണ്ടും ഉടുത്ത് പെട്ടെന്ന് റെഡി ആയി ഇറങ്ങി. പുറത്തിറങ്ങുമ്പോൾ അമ്മയും മകളും എന്നെയും കാത്തു നിൽക്കുകയാണ്.
അമ്മ: നീ എന്തെടുക്കുകയായിരുന്നു? ഇവിടെ മോള് നിന്നെ നോക്കി എത്ര നേരമായി നിൽക്കുന്നു. വേഗം അമ്പലത്തിൽ പോയിട്ട് വാ.
ഞങ്ങൾ അമ്പലത്തിലേക്ക് നടന്നു, അമ്മ അകത്തേക്കും കയറി. ഇവിടെനിന്നും 500 മീറ്റർ അകലെയാണ് അമ്പലം. ഞങ്ങൾ രണ്ടുപേരും നടന്നു. പോകുന്ന വഴി പലരും കുശലാന്വേഷണം നടത്തി, പെണ്ണുങ്ങൾ സീതയെ പരിചയപ്പെട്ടു. ചില പെണ്ണുങ്ങൾ സീതയുടെ മുടിയെപ്പറ്റി വർണ്ണിക്കുന്നുണ്ട്. ” ആ കൊച്ചിൻ്റെ മുടി കണ്ടോ, എന്തൊരു ഭംഗി അല്ലേ ” അപ്പോൾ വേറൊരുത്തി ” മുടി മാത്രമല്ലടി ആളെ കാണാൻ എന്തൊരു ചന്തം, ആ ചെക്കൻ്റെ ഒരു ഭാഗ്യം” ഇങ്ങനെ ഓരോ കമൻറുകളും കേട്ട് നടക്കുമ്പോൾ ആള് ഒത്തിരി പൊങ്ങിയൊ എന്നൊരു സംശയം. അഭിമാനപൂർവ്വം എൻറെ കൈയും പിടിച്ച് ആള് നടക്കുകയാണ്. അമ്പലത്തിൽ ചെന്ന് തൊഴുത് തിരിച്ചിറങ്ങി. പോരും വഴി ഒന്ന് രണ്ട് ഫ്രണ്ട്സിനെ കണ്ടു, സീതയെ അവരെ പരിചയപ്പെടുത്തി കൊടുത്തു. വീടെത്തിയപ്പോൾ ബ്രേക്ഫാസ്റ്റിന് സമയമായിരുന്നു. മുറിയിൽ കയറി ഡ്രസ്സ് മാറാൻ ചെന്നപ്പോൾ മൊബൈൽ അടിക്കുന്നു. തിരുവനന്തപുരത്തുനിന്നും അച്ഛനായിരുന്നു, അവിടെ നിന്നുള്ളവർ കുറച്ച് നേരം കഴിയുമ്പോൾ പുറപ്പെടും എന്ന് പറഞ്ഞു. അച്ഛനും അമ്മയും പിന്നീടെ വരു. ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുബോൾ സുധി എത്തി, അവനെ കഴിക്കാൻ വിളിച്ചു. വണ്ടിയുടെ താക്കോൽ ഏല്പിച്ച് വൈകിട്ട് ഹാളിലേക്ക് എത്തി കൊള്ളാം എന്ന് പറഞ്ഞു പോയി. ബ്രേക്ഫാസ്റ്റിന് ശേഷം കുറച്ചു വീടുകൾ ഒക്കെ സന്ദർശിച്ചു. ഉച്ചയോടെ അതൊക്കെ അവസാനിപ്പിച്ച് വീട്ടിലെത്തി. റിസപ്ഷന് നല്ല തിരക്കായിരുന്നു. തിരുവനന്തപുരത്തു നിന്നും വന്നവർ നാലരയോടെ തിരിച്ചുപോയി, കൂടെ സുധിയും ലക്ഷ്മിയും കുഞ്ഞും അവരുടെ വണ്ടിയിൽ കയറിപ്പോയി. ഞാൻ പാൻറും ഷർട്ടും, അവൾ നല്ലൊരു ചുരിദാറും ആയിരുന്നു വേഷം. റിസപ്ഷൻ ഏകദേശം ഏഴുമണിയോടെ അവസാനിപ്പിച്ചു. ഞങ്ങൾ വീടെത്തി, വീട്ടിൽ ഉണ്ടായിരുന്ന ബന്ധുമിത്രാദികൾ അമ്മുമ്മ ഒഴിച്ച് എല്ലാവരും പോയി. ഞാൻ എൻറെ മുറിയിലേക്ക് പോയി, കുളിച്ച് ഡ്രസ്സ് മാറി അപ്പോഴേക്കും സീതയും എത്തി. സീത അലമാരയിൽ നിന്നും ഒരു ചുരിദാർ എടുത്തു ബാത്ത്റൂമിലേക്ക് കയറി. ഇവൾ എന്താണ് ഇന്ന് ചുരിദാർ ഇടുന്നത്, ഇന്നത്തെ കാര്യവും തഥൈവ ആണോ? അവൾ ബാത്റൂമിൽ നിന്നും ഇറങ്ങി വന്ന് നേരെ മുറിക്ക് പുറത്തിറങ്ങി പോയി. എന്നെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്തില്ല. ഇപ്പോൾ സമയം എട്ടുമണി ആയി കാണും, ഇവിടെ ആരുമില്ലാത്തതിനാൽ മേശമേൽ ഇരുന്ന ഒരു ബുക്ക് എടുത്ത് വായിക്കാൻ ഇരുന്നു. ബുക്കിൽ ശ്രദ്ധ പതിയുന്നില്ല. അവൾ എവിടെയാണെന്ന് നോക്കാൻ മനസ് വെമ്പുന്നുണ്ടെങ്കിലും, മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി വേണ്ടെന്നുവച്ചു. അവൾ വരുന്നതും പ്രതീക്ഷിച്ച് കട്ടിലിൽ കയറി കിടന്നു, രണ്ടുമൂന്ന് ദിവസത്തെ ക്ഷീണം കൊണ്ട് കണ്ണടഞ്ഞു പോയി. പിന്നെ എഴുന്നേൽക്കുന്നത് നേരം പുലർന്നാണ്, നോക്കുമ്പോൾ സീത ഇല്ല. അവൾ അപ്പോൾ ഇന്നലെ വന്ന് ഇവിടെ കിടന്നില്ലേ? സമയം നോക്കുമ്പോൾ 7:00 മണി, ഇനി പുറത്തിറങ്ങുന്നത് കുളിയെല്ലാം കഴിഞ്ഞ് മതി എന്നുള്ള തീരുമാനത്തിൽ ബാത്ത് റൂമിൽ കയറി. നോക്കുമ്പോൾ അവൾ ഇന്നലെ രാത്രി ധരിച്ച ചുരിദാറും മറ്റു വസ്ത്രങ്ങളും സ്റ്റാൻഡിൽ കിടപ്പുണ്ട്, അപ്പോൾ അവൾ വന്നിരുന്നു രാവിലെ കുളിച്ചു പുറത്തിറങ്ങിയതാണ്. ഞാൻ കുളിയൊക്കെ കഴിഞ്ഞ് വസ്ത്രം മാറി പുറത്തേക്കിറങ്ങുമ്പോൾ അതാ വരുന്നു എൻറെ ശ്രീമതി, കയ്യിൽ ഒരു ഗ്ലാസ് ഉണ്ട്. കുളിച്ച് ലൈറ്റ് ബ്ലൂ ചുരിദാറും വെള്ളം മേൽ ബ്ലൂ കളർ പൂക്കളുള്ള ബോട്ടവും അതിനെ തന്നെ ഷാൾ കഴുത്തിലൂടെ ഇട്ടിരിക്കുന്നു. മുടി അഴിച്ചിട്ട് വള്ളി പിന്നിട്ടിരിക്കുന്നു, നെറ്റിയിൽ ചെറിയൊരു പൊട്ടും നെറ്റിക്ക് മുകളിൽ സിന്ദൂരം ചാർത്തിയിരിക്കുന്നു. ഗൗരവത്തിൽ ഉള്ള വരവാണ്, എന്താണാവോ കാര്യം. അടുത്ത് വന്ന് ചായ തന്നു, അച്ഛൻ ഹാളിലിരുന്നു പേപ്പർ വായിക്കുന്നത് കൊണ്ട് ഒന്നും ചോദിക്കാനോ പറയാനോ പറ്റിയില്ല. ചായയും തന്നു അതേ ഗൗരവത്തിൽ തിരിച്ചുപോയി.
അച്ഛൻ: ഇന്ന് എന്താണാവോ പരിപാടി?
ഞാൻ: അങ്ങനെയൊന്നും ആലോചിച്ചിട്ടില്ല.
അച്ഛൻ: എന്ന് ഇരിങ്ങാലക്കുട ഒക്കെ ഒന്ന് പോയിട്ട് വാ, നാളെ ഇനി ശിവൻ ഒക്കെ വരില്ലേ? അവരോട് അതും പറയ്. രാവിലെ കാപ്പികുടിയും കഴിഞ്ഞ് ഇറങ്ങിക്കോ. അവിടെ എവിടെയൊക്കെയാണ് പോകേണ്ടത്, അവിടെ ഒക്കെ പോയിട്ട് വരിക. കാരണവന്മാർ ഉള്ള സ്ഥലങ്ങളിലൊക്കെ മോളെ കൊണ്ട് എന്തെങ്കിലും കൊടുപ്പിക്കുക, കൈയിൽ പൈസ ഉണ്ടാവില്ലെ?
ഞാൻ: ഉണ്ട്.
അച്ഛൻ എഴുന്നേറ്റു അടുക്കളയിലേക്കു പോയി, അവിടെ അമ്മയോട് പറയുന്നത് കേട്ടു.
അച്ഛൻ: അവർക്ക് ഇരിങ്ങാലക്കുട പോകാനുള്ളതാണ്, പോയി റെഡിയാക്കാൻ നോക്ക് മോളെ. അവർക്ക് വേഗം കാപ്പി കൊടുക്ക്.
ചായകുടി കഴിഞ്ഞ് പോകാനുള്ള തയ്യാറെടുപ്പിനായി ഞാൻ മുറിയിലേക്ക് പോയി, പുറകെ സീതയും വന്നു. പക്ഷേ എന്നെ കണ്ടിട്ട് വലിയ മൈൻഡ് ഇല്ല, എന്തുപറ്റി എന്നറിയില്ല. അവൾ ഞാൻ ഡ്രസ്സ് ചെയ്ത് പുറത്തിറങ്ങുന്നതു വരെ കട്ടിലിലിരുന്നു, ഞാൻ ഇറങ്ങിയപ്പോൾ അവൾ വാതിലടച്ചു കുറ്റിയിട്ടു. എന്നെ ഷർട്ടും മുണ്ടിനു മാച്ച് ചെയ്യുന്ന ചുരിദാറുകൾ ആണ് അവൾക്കും എടുത്തിട്ടുള്ളത്, എന്ന് വെച്ചാൽ ചുരിദാറുകൾക്ക് മാച്ച് ചെയ്ത് എൻറെ ഷർട്ടും മുണ്ടും. ഞാൻ ഹാളിലേക്ക് നടന്നു, അവിടെ പത്രം വായിച്ചു ഇരുന്നപ്പോഴേക്കും സീത വന്നു. അവളും എൻറെ ഷർട്ടിന് മാച്ച് ചെയ്ത ചുരിദാർ ആണ് ധരിച്ചത്. കാപ്പികുടി കഴിഞ്ഞ് ഞങ്ങൾ ഇറങ്ങി, വണ്ടിയിൽ കയറി പുറപ്പെട്ടു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ
ഞാൻ: ഭഗവതി എന്തേ എന്ന് ഇടത്തോട്ട് തിരിഞ്ഞാണോ എഴുന്നേറ്റത് ?
മിണ്ടാട്ടമില്ല, മുനിയെ പോലെ ഇരിക്കുകയാണ്.
ഞാൻ: പണ്ട് ഒരു ചൊല്ലുണ്ട്, ‘അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചു എന്നിട്ടും പട്ടിക്ക് മുറുമുറുപ്പ്’ എന്നുപറഞ്ഞ് പോലെയുണ്ട്.
അതിനും ഒരു പ്രതികരണവും ഉണ്ടായില്ല. ഞാൻ വണ്ടി ആളൊഴിഞ്ഞ ഒരു സ്ഥലത്ത് ഒതുക്കി.
ഞാൻ: ഈ മുഖവും വെച്ച് മുന്നോട്ടുള്ള യാത്ര അത്ര സുഖകരമല്ല. എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറഞ്ഞു തീർത്തിട്ട് മുന്നോട്ടു പോയാൽ മതി. എന്തിനാണ് വഴക്ക്? ഒന്നു മിണ്ടു പെണ്ണേ…… ഇങ്ങനെ വാശി പിടിക്കല്ലേ. ഇന്നലെ രാത്രി ഞാൻ എത്ര നേരം കാത്തിരുന്നു എന്നറിയാമോ? കാണാതായപ്പോൾ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി, വരുമ്പോൾ വിളിക്കും എന്നാണ് കരുതിയത്. രാവിലെ എഴുന്നേറ്റപ്പോൾ കട്ടിലിൽ ആളില്ല. പിന്നെ കാണുന്നത് മുഖം വീർപ്പിച്ചു നടക്കുന്ന ആളെയാണ്. ഒന്നു മിണ്ടു പെണ്ണേ…….
ഒരു രക്ഷയും ഇല്ല, ആള് കടുപ്പിച്ച് തന്നെ.
ഞാൻ: ഇനി എന്നോട് മിണ്ടിയാൽ ഞാൻ തിരിച്ചു മിണ്ടുകയുള്ളു.
ഞാൻ വണ്ടിയുമെടുത്ത് മുന്നോട്ടുനീങ്ങി, ഇരിങ്ങാലക്കുട വരെ ആരും ഒന്നും മിണ്ടിയില്ല. ടൗണിൽനിന്നും രണ്ട് സെറ്റ് ഫ്രൂട്ട്സും രണ്ട് സെറ്റ് ബേക്കറി മേടിച്ചു. അവിടുന്ന് നേരെ ചിറ്റയുടെ വീട്ടിലേക്ക് പോയി, അവിടെനിന്നും വെള്ളം മാത്രം കുടിച്ച് ഇറങ്ങി തറവാട്ടിൽ കയറി ഇറങ്ങിയപ്പോൾ ഉച്ചയായി ടൗണിലെത്തി നല്ലൊരു ഹോട്ടലിൽ കയറി,
ഞാൻ: വേണ്ടത് എന്താണെന്ന് വെച്ചാൽ സപ്ലയറോട് പറയുക.
സപ്ലയർ വന്നു, ഞാൻ എനിക്ക് വേണ്ടത് പറഞ്ഞു. അപ്പോഴും അവൾ മിണ്ടിയില്ല. അവസാനം ഞാൻ തോൽവി സമ്മതിച്ചു രണ്ട് സെറ്റ് ഓർഡർ ചെയ്തു. അവിടെ നിന്ന് ഇറങ്ങി ഒന്ന് രണ്ടു സ്ഥലത്ത് കൂടി കയറി വാങ്ങിയപ്പോൾ വൈകുന്നേരമായി പിന്നെ തിരിച്ചു വീട്ടിലേക്ക്. അതുവരെ അവൾ എന്നോട് ഒന്നും മിണ്ടിയില്ല. വീടെത്തുമ്പോൾ വൈകുന്നേരം ആറു മണിയായി, മുറിയിൽ കയറി ഡ്രസ്സ് മാറി പുറത്തിറങ്ങി. ഞാൻ ഇറങ്ങിയതിനു ശേഷം ആണ് അവൾ കയറിയത്. ഞാൻ പോയി അമ്മയോട് പുറത്തേക്ക് ഒന്ന് പോയിട്ട് വരാം എന്ന് പറഞ്ഞു ഇറങ്ങി, മിണ്ടാത്ത അവളോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഞാൻ ഹാർബറിലേക്ക് നടന്നു അവിടെ ഉണ്ടായിരുന്ന ഒന്ന് രണ്ടു ഫ്രണ്ട്സിനോട് വർത്താനം പറഞ്ഞു 9 മണിയായപ്പോൾ തിരിച്ചു വീട്ടിലെത്തി.
അമ്മ: മോളോട് പറയാതെ ആണോടാ നീ പോയത്?
ഞാൻ: അമ്മയോട് പറഞ്ഞില്ലേ?
അമ്മ: നീ മോളോട് പറയാഞ്ഞതെന്ത്?
ഞാൻ: ഞാൻ അകലെ ഒന്നുമല്ലല്ലോ പോയത്.
അമ്മ: മോള് നിനക്കുള്ള ചായയുമായി വന്ന് അന്വേഷിച്ചപ്പോഴാണ്, ഞാൻ പറഞ്ഞത്. അപ്പോഴാണ് മോൾ അറിയുന്നത്.
ഞാൻ ഒന്നും പറയാതെ ഹാളിലിരുന്നു പത്രം വായിക്കാൻ തുടങ്ങി. അപ്പോഴേക്കും അച്ഛൻ വന്നു.
അച്ഛൻ: ഇനി ചോറ് എടുത്തോ, മോള് എന്തിയേ?
അമ്മ: ഇത്രയും നേരം എന്നെ സഹായിച്ച് ഇവിടെ ഉണ്ടായിരുന്നു, ഇപ്പോൾ അങ്ങോട്ടുപോയി സൂര്യയും അമ്മയുമായി ഇരിപ്പുണ്ട്. മക്കളെ വാ ചോറ് എടുക്കാം.
സൂര്യയുടെ മുറിയിൽനിന്നും സൂര്യയും സീത ഇറങ്ങിവന്നു. അടുക്കളയിലേക്ക് പോകുന്ന വഴി സീത എന്നെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് പോയി. ഇതെന്തൊരു മേട്, വൈകുന്നേരം വരെ മിണ്ടാതിരുന്ന ആള് എന്നെ നോക്കി പേടിപ്പിക്കുന്നൊ. പോകുന്ന വഴി ഞാൻ അവളോട് എത്രയോ പ്രാവശ്യം കെഞ്ചിയതാണ്, അവൾ പെണ്ണാണെങ്കിൽ മിണ്ടിയില്ല. എന്നിട്ട് ഇപ്പോൾ എന്നെ നോക്കി പേടിപ്പിക്കുന്നു. ഭക്ഷണത്തിന് ഇരുന്നപ്പോൾ, ഞാൻ ഒഴിച്ച് എല്ലാവരും സീതയോട് കളിച്ചു ചിരിച്ചു സംസാരിക്കുന്നുണ്ട്, എന്തിന് അമ്മൂമ്മ വരെ. അവൾ ഇടയ്ക്കിടയ്ക്ക് എന്നെ നോക്കുന്നുണ്ട്. ഞാൻ അധികം സംസാരിക്കാതെ ഭക്ഷണം കഴിച്ച് കൈ കഴുകി റൂമിലേക്ക് പോയി, കയറി കിടന്നു. അവൾ വരാൻ കാത്തു നിന്നില്ല കിടന്നുറങ്ങി. പിറ്റേന്നു നേരം പുലർന്നു ഇന്ന് തിരുവനന്തപുരത്തുനിന്നും അച്ഛനുമമ്മയും ചിറ്റപ്പനും ചിറ്റയും അമ്മായിയും അമ്മാവനും വരുന്ന ദിവസമാണ്. എഴുന്നേറ്റു നോക്കുമ്പോൾ കട്ടിലിൽ ആളില്ല, മാത്രമല്ല അവളുടെ ഡ്രസ്സുകൾ കിടക്കുന്നു. ഒന്നു കിടക്കുന്നതും എഴുന്നേറ്റു പോകുന്നതും ഞാൻ അറിയുന്നില്ല. അറിഞ്ഞിട്ടും വലിയ പ്രയോജനമില്ല, ഒന്നും മിണ്ടാൻ കൂടാതെ ആളോട് എന്നു പറയാൻ. ഞാൻ കുളിയൊക്കെ കഴിഞ്ഞ് റൂമിന് പുറത്തിറങ്ങിയത്. റൂമിന് പുറത്തിറങ്ങിയതും ഫോൺ ബെൽ അടിക്കുന്നത് കേട്ട് ഞാൻ വീണ്ടും തിരിച്ചു കയറി. അവിടെ നിന്നും അച്ഛനാണ് വിളിച്ചത്, അവർ റങ്ങുകയാണെന്ന് പറയാനാണ് വിളിച്ചത്. റൂമിനു പുറത്തിറങ്ങി അനിയനോട് അച്ഛനെ തിരക്കിയപ്പോൾ ഹാർബറിൽ പോയിരിക്കുകയാണ് എന്ന് പറഞ്ഞു. വിവരം പറയാൻ അമ്മയെ തിരക്കി അടുക്കളയിൽ ചെന്നപ്പോൾ, സീത അടുക്കളയിലുണ്ട്.
ഞാൻ: തിരുവനന്തപുരത്ത് നിന്ന് അച്ഛൻ വിളിച്ചിരുന്നു.
ഇതുകേട്ടപ്പോൾ സീത എന്നെ നോക്കി.
ഞാൻ: അവർ പുറപ്പെടുകയാണ് എന്ന് പറഞ്ഞു. അവർക്കുള്ള ഭക്ഷണം ?
അമ്മ: മീൻകറി ഇന്നലെ റെഡിയാക്കി വെച്ചിട്ടുണ്ട്, വറുക്കാനുള്ള മീൻ മസാല പുരട്ടി ഫ്രിഡ്ജിൽ വെച്ചിട്ടുണ്ട്. അച്ഛൻ വരുമ്പോൾ ചെമ്മീനാ കൂന്തലൊ കൊണ്ടുവരാം എന്ന് പറഞ്ഞിട്ടുണ്ട്. പച്ചക്കറിക്ക് അരിഞ്ഞു കൊണ്ടിരിക്കുന്നു. നിങ്ങൾ ഇന്നലെ അവിടെ പോയപ്പോൾ അവരോടൊക്കെ പറഞ്ഞിട്ടില്ലേ?
ഞാൻ: പറഞ്ഞിട്ടുണ്ട്, അവർ രാവിലെ എത്തും എന്നാണ് പറഞ്ഞത്.
അമ്മ: നീ പുറത്തേക്ക് പോവുകയാണെങ്കിൽ, പച്ചക്കറി കടയിൽ 50 വാഴയില പറഞ്ഞിട്ടുണ്ട് അത് മേടിച്ചിട്ട് പോരുക.
ഞാൻ: വേറെ എന്തെങ്കിലും വാങ്ങാൻ ഉണ്ടോ?
അമ്മ: ഇല്ല. ആ പിന്നെ ഒന്നുണ്ട്, ആ പൂക്കടയിൽ നിന്നും കുറച്ചു മുല്ലപ്പൂമാല മേടിച്ചോളു.
ഞാൻ: ശരി.
ഞാൻ സീതയെ നോക്കി, ആള് എന്നെ ശ്രദ്ധിക്കാതെ പച്ചക്കറി അരിയുകയാണ്. ഞാൻ പുറത്തേക്കിറങ്ങി, ഗേറ്റ് കടക്കുന്നതിനു മുമ്പ് അച്ഛൻ കയറിവന്നു.
അച്ഛൻ: നീ എങ്ങോട്ടാണ്?
ഞാൻ: പച്ചക്കറി കടയിൽ നിന്നും ഇല പറഞ്ഞിട്ടുണ്ട് എടുക്കണം, പിന്നെ മുല്ലപ്പൂമാലയും.
അച്ഛൻ: അതൊക്കെ അജിത്ത് എടുത്തോളും, നീ ഇപ്പോൾ എവിടെയും പോകണ്ട. തിരുവനന്തപുരത്തുനിന്നും ശിവൻ വിളിച്ചിട്ടുണ്ടായിരുന്നു, അവർ പുറപ്പെട്ടിട്ടുണ്ട് എന്നു പറഞ്ഞു.
ഞാൻ വീണ്ടും അകത്തേക്ക് കയറി, മുറിയിലേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോഴേക്കും ബന്ധുമിത്രാദികൾ എത്തിത്തുടങ്ങി. പിന്നെ വീട്ടിൽ കുട്ടികളുടെ ബഹളമായി. ഏകദേശം രണ്ടു മണി കഴിഞ്ഞപ്പോൾ, ട്രാവലറിൽ തിരുവനന്തപുരത്ത് നിന്നുള്ളവർ എത്തി. 4- 5 എത്ത കുലയും, ചെങ്കദളി കുലയും, ഹൽവയും പലഹാരങ്ങളും ഒക്കെയായിട്ടാണ് അവർ വന്നത്. അവിടത്തെ അമ്മ, അമ്മയുടെ കയ്യിൽ ഒരു നിലവിളക്ക് കൊടുത്തു.
സീ. അമ്മ: ഇതാണ് ചടങ്ങിൻ്റെ ഒരു ഭാഗം എന്ന നിലക്ക് ഉള്ളത്.
അമ്മ: ഇതൊന്നും വേണ്ടായിരുന്നു പറഞ്ഞിട്ടുള്ളതല്ല.
സീ. അച്ഛൻ: എന്നാലും ഒരു ചടങ്ങ് എന്ന നിലക്ക്.
അച്ഛൻ: ഈ ചടങ്ങുകൾ ഒക്കെ മനുഷ്യനുണ്ടാക്കിയതല്ലേ.
തിരുവനന്തപുരത്ത് അച്ഛൻ, ബാഗിൽ നിന്നും ഒരു പൊതിയെടുത്ത് അച്ഛൻറെ കയ്യിൽ കൊടുത്തു.
അച്ഛൻ: ഇത് എന്താണ്?
സീ.അച്ഛൻ: ചടങ്ങുകൾ ഒന്നും ഇല്ലല്ലോ, അപ്പോൾ ക്യാഷ് ആയിട്ട് കുറച്ച്.
അച്ഛൻ: ശിവ, ഇതിൻറെ ഒന്നും ആവശ്യമില്ല. ഞങ്ങൾക്ക് ഈ മകളെ തന്നില്ലേ അതു തന്നെ ധാരാളം. അതുകൊണ്ട് ഇത് പിടിക്ക്.
അച്ഛൻ ആ പൊതി തിരിച്ചേൽപ്പിച്ചു. എല്ലാവരും എല്ലാവരെയും പരിചയപ്പെടുത്തി. പുറത്ത് ചെറിയൊരു പന്തലും കുറച്ചു മേശയും ഉണ്ടായിരുന്നതിനാൽ, അവിടെവെച്ച് എല്ലാവർക്കും ഭക്ഷണം വിളമ്പി. തിരുവനന്തപുരത്തെ അച്ഛൻ, ഞങ്ങളെ ഞായറാഴ്ച ഇങ്ങോട്ട് തിരിച്ചു വിടാം എന്ന് പറഞ്ഞു. മൂന്നരയോടെ ഞങ്ങൾ തിരുവനന്തപുരത്തേക്ക് മടങ്ങി. ഇറങ്ങുന്നതിനു മുമ്പ് സീത, അച്ഛൻറെ അമ്മയുടെയും അമ്മുമ്മയുടെയും കാൽ തൊട്ടു വന്ദിച്ചു. അമ്മയും സീതയും കെട്ടിപ്പിടിച്ചു കരയുന്നുണ്ട്. എല്ലാവരോടും യാത്ര പറഞ്ഞു. എൻറെ വണ്ടിയിൽ സീതയും അമ്മയും അച്ഛനും കയറി, അച്ഛൻ ഫ്രൻ്റിൽ ആണ് ഇരുന്നത്. പോകുന്ന വഴി ബന്ധുക്കളൊക്കെ ഓരോ സ്ഥലങ്ങളിൽ ഇറങ്ങി. ട്രാവലർ കാലി അടിച്ചാണ് തിരുവനന്തപുരത്തേക്ക് പോയത്. ഞങ്ങൾ യാത്രക്കിടയിൽ നല്ലൊരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചാണ് വീട്ടിലേക്ക് പോയത്. വീടെത്തി വണ്ടിയിൽ നിന്നും ഞങ്ങളുടെ ഡ്രസ്സ് എല്ലാം എടുത്തു അകത്തു കയറി. യാത്രാക്ഷീണം ഉണ്ടായിരുന്നതിനാൽ, ഒരു കുളി പാസാക്കി ഞാൻ കയറി കിടന്നു. നേരം പുലർന്നു എഴുന്നേറ്റു, മുറിക്ക് പുറത്തിറങ്ങിയപ്പോൾ അടുക്കളയിൽ അമ്മ പണിയിലാണ്. നോക്കുമ്പോൾ അവളുടെ മുറി വാതിലടച്ചു കിടക്കുകയാണ്, മിണ്ടാതിരിക്കുന്ന ഉള്ള കൂടെ എങ്ങനെ പോയി കിടക്കാനാണ്, അതുകൊണ്ട് എൻറെ മുറിയിലാണ് ഞാൻ കിടന്നിരുന്നത്.
അമ്മ: മോൻ എന്താണ് ആ മുറിയിൽ പോയി കിടന്നത്.
ചിരിച്ചുകൊണ്ട്
ഞാൻ: ഇതിനുമുമ്പ് എൻറെ കൂടെ അതായിരുന്നല്ലോ ആ ഒരു ഹാങ്ങോവറിൽ ആയിരുന്നു ഞാൻ. അച്ഛൻ എന്തിയേ?
അമ്മ: കറിക്ക് എന്തെങ്കിലും നോക്കട്ടെ എന്ന് പറഞ്ഞു പോയിട്ടുണ്ട്.
ഞാൻ: ഓ ഞാനിപ്പോൾ വിരുന്നുകാരൻ ആണല്ലോ, ഞാനത് ഓർത്തില്ല. എന്തിനാണമ്മെ, ഉപ്പും മുളകെങ്കിൽ, ഉപ്പും മുളകും അതും കൂട്ടി തിന്നും.
അമ്മ: അതറിയാം, എന്നാലും.
ഞാൻ അടുക്കളയിൽ കയറി എണ്ണക്കുപ്പി എടുത്ത് കുളിക്കാനുള്ള പരിപാടി നോക്കി. കുളിച്ചു പുറത്തിറങ്ങി ഞാൻ താമസിച്ചിരുന്ന വീട്ടിലേക്കു പോയി, അകത്തേക്ക് കയറി ഒന്നു നടന്നു തിരിച്ചു വന്നപ്പോഴേക്കും അച്ഛൻ വന്നിട്ടുണ്ട്. ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് പ്രഭാത ഭക്ഷണം കഴിച്ചു, എൻറെ ശ്രീമതിയുടെ മുഖത്ത് ഒരു പ്രസാദവും ഇല്ല. ഇവർക്ക് എന്തു പറ്റിയോ ആവോ? ഇനിയും നാടകം കളിക്കേണ്ടി വരുമോ എന്നറിയില്ല. വരട്ടെ, ഇന്നു കൂടി നോക്കാം.
അച്ഛൻ: ഇന്ന് ആലപ്പുഴയിൽ അനിയൻറെ യും പെങ്ങളുടെയും വീട്ടിൽ ഒന്ന് പോകണമായിരുന്നു, മോന് യാത്രാക്ഷീണം ഉണ്ടെങ്കിൽ പോകണ്ട.
ഞാൻ: എന്ത് യാത്രാക്ഷീണം, നമുക്ക് അങ്ങോട്ട് പോകാം.
അച്ഛൻ: ഞങ്ങൾ ഇല്ല മക്കൾ രണ്ടുപേരും പോയാൽ മതി.
ഈ മിണ്ടാ ഭൂതത്തിനേയും കൊണ്ട് ആലപ്പുഴ വരെ പോവുക എന്നുവെച്ചാൽ, ഒരു കടുംകൈ തന്നെയാണ്. എന്നാലോ അച്ഛനെ വിഷമിപ്പിക്കാൻ പാടില്ല.
ഞാൻ: അതിനെന്താ അച്ഛാ പോകാമല്ലോ, അവിടെ രണ്ടു സ്ഥലത്തു മാത്രം കയറിയാൽ മതിയോ?
അച്ഛൻ: ഞാൻ അവനോടു വിളിച്ചു പറഞ്ഞോളാം, ബാക്കി അവൻ കാണിച്ചു തരും.
കാപ്പികുടിയും കഴിഞ്ഞ് ഞാൻ ഡ്രസ്സ് ചെയ്തു പുറത്തിറങ്ങി, എൻറെ ശ്രീമതി കുളിക്കാനുള്ള തയ്യാറെടുപ്പിലാണ്, ഞാൻ അപ്പോഴേക്കും പോയി വണ്ടി തുടച്ചിട്ടു വന്നപ്പോഴേക്കും സീത റെഡിയായി ഇറങ്ങിക്കഴിഞ്ഞു. അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു വണ്ടിയിൽ കയറി പുറപ്പെട്ടു. രണ്ടുദിവസമായി ഒന്നു മിണ്ടിയിട്ട്, ഞാൻ ഒരു ദിവസം അവളോട് മണ്ടാടിയതാണ് മിണ്ടാൻ. അവൾ കുലുങ്ങിയില്ല, ഞാനായിട്ട് അവളോട് മിണ്ടില്ല. മിണ്ടാതിരുന്ന വണ്ടി ഓടിച്ചിട്ട് എന്തോ പോലെ തോന്നിയതുകൊണ്ട്, സെറ്റിൽ പാട്ട് വെച്ചു. അവൾ അത് ഓഫ് ചെയ്തു. പോകുന്ന വഴി 5 സ്റ്റാർ 25 എണ്ണം മേടിച്ചു, രണ്ട് സെറ്റ് ഫ്രൂട്ട്സും രണ്ട് സെറ്റ് ബേക്കറി ഐറ്റംസും വാങ്ങി. ശവക്കോട്ട പാലത്തിൻറെ അടുത്തെത്തിയപ്പോൾ ഞാൻ വണ്ടി പതിയെ ഒരു സൈഡിലേക്ക് നിർത്തി. അപ്പോൾ അവൾ എന്നെ നോക്കി, ഞാൻ അവളെ നോക്കാതെ നേരെ നോക്കിയിരുന്നു. കുറച്ചു നേരം കഴിഞ്ഞിട്ടും വണ്ടി എടുക്കാത്തത് കൊണ്ട്, അവൾ തന്നെ മിണ്ടിത്തുടങ്ങി.
സീത: ഇവിടെ ഇങ്ങനെ കിടന്നാൽ അവിടെ എത്തില്ല.
ഞാൻ: അത് എനിക്കും അറിയാം.
സീത: പിന്നെന്തേ വണ്ടി എടുക്കാത്തത്.
ഞാൻ: എനിക്കും വണ്ടിക്കും പോകേണ്ട വഴി അറിയില്ല, ഇവിടെ വരെ അറിയൂ.
സീത: അത് പറഞ്ഞാലല്ലെ അറിയു.
ഞാൻ: തമ്പുരാട്ടിയെ എങ്ങനെയാണാവോ ഉണർത്തിക്കേണ്ടത്, അടിയന് അറിയില്ല. നിനക്ക് ഞാൻ വെച്ചിട്ടുണ്ടടി, ഞാൻ അവിടെ വച്ച് തരാഞ്ഞത് എൻറെ വീട് ആയതുകൊണ്ടാണ്. ഇനി എങ്ങോട്ട് പോണം എന്ന് പറയു.
സീത: മുൻപോട്ടു പോയിട്ട് അടുത്ത ലെഫ്റ്റ്.
പിന്നീടുള്ള വഴികൾ സീത പറഞ്ഞു തന്നു. ചിറ്റപ്പൻറെ വീട്ടിൽ ചെന്നു, ഉച്ചയ്ക്കത്തെ ഭക്ഷണം അവിടെ നിന്നായിരുന്നു. അവിടെ അടുത്ത് ഒന്ന് രണ്ട് വീടുകൾ കൂടി കയറാൻ ഉണ്ടായിരുന്നു. കുട്ടികൾ ഉണ്ടായിരുന്ന സ്ഥലത്തൊക്കെ ഫൈവ്സ്റ്റാർ കൊടുത്തു. അതു കഴിഞ്ഞ് നേരെ അമ്മായിയുടെ വീട്ടിലേക്ക് പോയി, അവിടെ ചെന്ന് അമ്മായിയെ സോപ്പിട്ട് വളച്ച ഞാൻ കുപ്പിയിലാക്കി. പിന്നീട് അമ്മായിക്ക് എന്നോട് ഭയങ്കര സ്നേഹം ആയി. അവിടെ രണ്ടു മൂന്നു വീടുകളിൽ കയറി വൈകിട്ടത്തെ ചായകുടിയും കഴിഞ്ഞാണ് അവിടെ നിന്നു വിട്ടത്. വണ്ടിയിൽ കയറിയതും അവൾ വീണ്ടും മിണ്ടാ ഭൂതമായി, കുറച്ചു മുന്നോട്ട് നീങ്ങിയപ്പോൾ തന്നെ ശ്രീമതി ഉറക്കം തുടങ്ങി. വണ്ടി ഒരു സൈഡിലേക്ക് ഒതുക്കി, സീറ്റ് ചരിച്ച് ഇട്ടുകൊടുത്തു സീറ്റ് ബെൽറ്റും ഇട്ടു. ഇത്രയും ദിവസത്തെ യാത്രാക്ഷീണം ഉണ്ടാവും പാവം ഉറങ്ങിക്കോട്ടെ. കുറച്ചു ദൂരം പോന്നപ്പോൾ ഞാൻ ഉറക്കം തൂങ്ങാൻ തുടങ്ങി. വണ്ടി അവിടവിടെ നിർത്തി മുഖം കഴുകിയും ഒന്ന് രണ്ട് തട്ടുകടയിൽ നിന്നും കട്ടൻ അടിച്ചുമാണ് വീട് എത്തിയത്. വീടെത്തി തട്ടി വിളിച്ചപ്പോഴാണ് കക്ഷി അറിയുന്നത്, അത്രയും ബോധം കെട്ടാണ് കിടന്നുറങ്ങിയിരുന്നത്. വണ്ടി വരുന്നത് കണ്ടപ്പോൾ തന്നെ അച്ഛനുമമ്മയും എത്തി. ഞാൻ ഇവിടെ എത്തിയിട്ടും ഉറക്കത്തിലെ ലാഞ്ചന വിട്ടുമാറിയിട്ടില്ല.
ഞാൻ: എനിക്ക് ഒന്നും വേണ്ട, നല്ല ഉറക്ക ക്ഷീണം ഉണ്ട്. ഇവിടെ എത്തിയ തന്നെ ഒരു കണക്കിനാണ്, പല സ്ഥലങ്ങളിൽ നിർത്തി മുഖം കഴുകിയും കട്ടൻ കുടിച്ചുമാണ് ഇങ്ങോട്ട് എത്തിയത്.
അച്ഛൻ: കൂടെ ഒരാൾ ഉണ്ടായിരുന്നല്ലോ?
ഞാൻ: വണ്ടിയിൽ കയറിയപ്പോൾ തന്നെ ആൾ ഉറക്കമായി, എത്ര ദിവസത്തെ യാത്രയുടെ ഉണ്ടായിരിക്കും. അതുകൊണ്ട് ഞാൻ ശല്യപ്പെടുത്തില്ല.
അപ്പോൾ സീത എന്നെ നോക്കി, ഞാൻ അകത്തേക്ക് കയറി.
അമ്മ: എന്തെങ്കിലും കുറച്ചു കഴിച്ചിട്ട് മുകളിൽ കിടക്കു മോനെ.
ഞാൻ: ഇപ്പോൾ കഴിച്ചാൽ ശരിയാവില്ല, ചിലപ്പോൾ ഒമിറ്റ് ചെയ്യും.
അകത്തുകയറി ഡ്രസ്സ് മാറി കുളിക്കാൻ പോയി, തലക്ക് ഒരു മന്ദത പോലെ കുളിച്ചു കഴിഞ്ഞാൽ മാറുമായിരിക്കും. കുളി കഴിഞ്ഞ് ഇറങ്ങി വരുമ്പോൾ, സീത സീതയുടെ മുറിയുടെ വാതുക്കൽ നിൽപ്പുണ്ട്. എന്നെ നോക്കിയെങ്കിലും ഞാൻ നോക്കിയില്ല. ഞാൻ സ്ഥിരം കിടക്കുന്ന മുറിയിലേക്ക് തന്നെ പോയി. നേരം വെളുക്കട്ടേടി നിനക്ക് ഞാൻ വെച്ചിട്ടുണ്ട്, എന്നുള്ളിൽ പറഞ്ഞു. ഞാൻ വാതിൽ അടച്ചു കുറ്റിയിട്ടു ലൈറ്റ് ഓഫ് ചെയ്തു കട്ടിലിൽക്കിടന്നു. പുറത്ത് അച്ഛൻറെ ശബ്ദം കേൾക്കുന്നുണ്ട്.
അച്ഛൻ: മോൻ എന്താണ് അവിടെ കിടക്കുന്നത്? നിങ്ങൾ തമ്മിൽ വീണ്ടും അടിയായൊ. മോൾക്ക് കുറുമ്പ് ഒത്തിരി കൂടുന്നുണ്ട്, അജയൻ ആയതുകൊണ്ട് കുഴപ്പമില്ല. നല്ല അടി കിട്ടാത്തതിൻ്റെ ഒരു കുറവുണ്ട്. കുളിച്ചത് കൊണ്ട് ഉറക്കം വരാൻ കുറച്ചു താമസിച്ചു. എല്ലാ ലൈറ്റുകളും ഓഫ് ആയപ്പോൾ വാതിലിൽ ആരോ തള്ളുന്നു. ഞാൻ അനങ്ങിയില്ല, കുറച്ചുനേരം തള്ളിയശേഷം പിന്നെ അനക്കമൊന്നും ഉണ്ടായില്ല. വാതിലിൽ തട്ടി വിളിക്കുന്നത് കേട്ടാണ് എഴുന്നേറ്റത്, നേരം നല്ലവണ്ണം പുലർന്നിരിക്കുന്നു. കുറച്ചുദിവസങ്ങളായി നല്ല ഉറക്കമാണ്. വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോൾ എൻറെ ശ്രീമതി കുളിച്ച് ചുണ്ടിൽ ഒരു പുഞ്ചിരിയുമായി നിൽക്കുന്നു.
സീത: എന്തൊരു ഉറക്കമാണ് ചേട്ടാ, ഇതാ ചായ.
ഇവൾ എന്താണ് ഓന്തോ? സമയാസമയങ്ങളിൽ നിറം മാറാൻ. ഞാൻ ചായ വാങ്ങി ഒരു കവിൾ കുടിച്ച് ടേബിളിൽ വച്ചുകൊണ്ട് കുളിക്കാനും മറ്റു കാര്യങ്ങൾക്കുമായി ബാത്റൂമില് കയറി, പുറകെ വന്ന് അവൾ വാതിലിൽ മുട്ടി
സീത: എന്താണ് ചേട്ടാ ഈ ബാത്റൂമിൽ, നമ്മുടെ ബാത്റൂമിൽ കുളിക്കാൻ പാടില്ലേ?
ഇവൾ എന്നെ ആക്കുകയാണൊ എന്നൊരു സംശയം. വരട്ടെ, സമയമാവട്ടെ. ഞാൻ അവിടെത്തന്നെ എല്ലാം നടത്തി പുറത്തിറങ്ങി.
ഞാൻ: അച്ഛൻ എന്തിയേ അമ്മേ ?
സീത: കരയ്ക്കു വാങ്ങാൻ പോയിരിക്കുകയാണ്, ചേട്ടാ.
ഇവളെ ഇങ്ങനെ വിട്ടാൽ പറ്റില്ല, മുറിയിൽ കയറിയാൽ ഒന്ന് അങ്ങോട്ടു കൊടുത്തു ഇങ്ങോട്ട് രണ്ടെണ്ണം കിട്ടിയാലും അറിയില്ല. ഏതായാലും മുറിയിലെ വിളിക്കാം. ഞാനും അവളെ പോലെ തന്നെ കളിയാക്കി.
ഞാൻ: എൻറെ മോള് ഇങ്ങോട്ട് വന്നേ, ചേട്ടനെ ഒരു കാര്യം പറയാനുണ്ട്.
ഞാൻ മുറിയിലേക്ക് പോയി, പുറകെ അവളും. അകത്തു കയറിയ ഉടനെ അവൾ വാതിലടച്ചു കുറ്റിയിട്ടു.
ഞാൻ: എന്നെ കളിയാക്കാനുള്ള ഭാഗമാണെങ്കിൽ….
സീത: ഭാവം ആണെങ്കിൽ…..
ഞാൻ: ഒന്നും പറയുന്നില്ല.
തോർത്ത് കട്ടിലിലെ തലക്കൽ വിരിച്ചിട്ടു, പുറത്തിറങ്ങാൻ ഭാവിക്കവെ എൻറെ കയ്യിൽ കയറി പിടിച്ചു.
സീത: മറുപടി പറഞ്ഞിട്ട് പോ…….
ഞാൻ തലകുമ്പിട്ട് തൊഴുത്.
ഞാൻ: എൻറെ പൊന്നോ, ഞാൻ വെറും ബ്രൗൺ ബെൽറ്റുകാരൻ ആണേ, ബ്ലാക്ക് ബെൽറ്റ് നേരിടാൻ അടിയന് കഴിയില്ല.
സീത: അങ്ങനെയങ്ങ് പോയാലോ, കളിയാക്കിയാൽ എന്ത് ചെയ്യും എന്നാ പറഞ്ഞേ…….
ഞാൻ: ഒന്നും ചെയ്യും എന്ന് പറഞ്ഞില്ലല്ലോ.
സീത: പിന്നെ എന്നോട് എന്തിനാണ് ഇങ്ങോട്ട് വരാൻ പറഞ്ഞത്.
ഞാൻ: എൻ്റെയൊരു ബുദ്ധിമോശം കൊണ്ട് പറഞ്ഞു പോയതാണേ.
സീത വന്നു എന്നെ കെട്ടിപ്പിടിച്ചു, ചുണ്ടിൽ ഒരു നനുത്ത ചുംബനം തന്നു.
സീത: ചേട്ടന് ഞാൻ കളിയാക്കുന്നതു പോലെ തോന്നിയോ? ഞാൻ കളിയാക്കിയതല്ല ചേട്ടാ. ചേട്ടൻ ഇങ്ങനെ ഒരു തൊട്ടാവാടി ആണോ.
ഞാൻ: അതെന്താ അങ്ങനെ പറയാൻ കാര്യം.
സീത: നിസ്സാരകാര്യങ്ങൾക്ക് ചേട്ടൻ കെറുവിക്കും.
ഞാൻ: ഇപ്പോൾ എപ്പോഴെങ്കിലും ഞാൻ കെറുവിച്ചിട്ടുണ്ടോ, രണ്ടു മൂന്നുദിവസം എന്നോട് മിണ്ടാതെ നടന്നു. എൻറെ വീട്ടിൽ വച്ച് അടുത്ത് കിടന്നിരുന്നൊ എന്ന് പോലും എനിക്ക് സംശയമാണ്. എന്നിട്ടും ഞാൻ എന്തെങ്കിലും അകൽച്ച കാണിച്ചിരുന്നൊ?
സീത: ഈ ദിവസങ്ങളിൽ ഒക്കെ ഞാൻ ഔട്ട് ആയിരുന്നു. അതുകൊണ്ടാണ് ഞാൻ ഒരു അകൽച്ച കാണിച്ചിരുന്നത്.
ഞാൻ: കൊള്ളാം. ഇതൊക്കെ എന്നോട് പറഞ്ഞാൽ എനിക്ക് മനസ്സിലാവില്ലെ, ഇനിയുള്ള കാലം മുഴുവൻ നമ്മൾ ഒരുമിച്ച് ജീവിക്കാൻ ഉള്ളതാണ്. എൻറെ അടുത്ത് വന്നു കിടന്നു എന്ന് കരുതി, ഞാൻ സിനിമയിലെ ബാലൻ കെ നായരൊ മറ്റു വില്ലൻ കഥാപാത്രങ്ങളെ പോലുള്ള ഒരാളാണെന്ന് മോൾക്ക് തോന്നിയൊ? അങ്ങനെ തോന്നിയത് കൊണ്ടായിരിക്കും ഇങ്ങനെയൊക്കെ പ്രവർത്തിച്ചത് അല്ലേ.
സീത: അങ്ങനെ അല്ല ചേട്ടാ, എനിക്ക് ഇങ്ങനെ ആയപ്പോൾ ഒരു ബുദ്ധിമുട്ട്. ആദ്യദിവസം ചേട്ടൻ നിർബന്ധിച്ചിട്ടും ഞാൻ വഴങ്ങി ഇല്ലായിരുന്നു. അടുത്ത ദിവസം തന്നെ ഞാൻ ഔട്ട് ആവുകയും ചെയ്തു.
ഞാൻ: ഇതൊക്കെ സ്ത്രീകൾക്കുണ്ടാകുന്ന സർവ്വസാധാരണം ആയിട്ടുള്ള കാര്യങ്ങൾ അല്ലേ, അതിൽ ഇത്ര ഒളിച്ചുവെക്കാൻ എന്തിരിക്കുന്നു. അതൊക്കെ പോട്ടെ പുറത്തേക്ക് വാ.
അവൾ വീണ്ടും എന്നെ കെട്ടിപ്പിടിച്ചു ചുംബിച്ചു. ഞങ്ങൾ രണ്ടുപേരും മുറി തുറന്നു പുറത്തിറങ്ങി. അച്ഛൻ വന്നിട്ടുണ്ട്
അച്ഛൻ: നിങ്ങൾ ഇടയ്ക്കിടക്ക് ഇങ്ങനെ അടി കൂടുന്നുണ്ടോ? സ്നേഹം കൂടുതൽ ഉള്ളിടത്തെ അടി ഉണ്ടാവു. വാ കാപ്പി കുടിക്കാം.
ഞങ്ങളെല്ലാവരും കാപ്പി കുടിക്കാനിരുന്നു.
അച്ഛൻ: ഇന്ന് എന്താണ് നിങ്ങളുടെ പരിപാടി?
ഞാൻ: ഒന്ന് ഓഫീസിൽ പോകണം, വൈകിട്ട് സുധിയുടെ വീട്ടിലും.
അച്ഛൻ: അപ്പോൾ ഇനി നിങ്ങളെ രാത്രിയിൽ പ്രതീക്ഷിച്ചാൽ മതി.
ഞങ്ങൾ ഒരുങ്ങി ഇറങ്ങുമ്പോൾ അച്ഛൻ പറഞ്ഞു അധികം വൈകാതെ ഇങ്ങോട്ട് എത്തണമെന്ന്. ഞങ്ങൾ ഓഫീസിൽ പോയി അവിടെയുള്ളവർക്ക് മധുരം കൊടുത്തത് ഒരു സിനിമയും കണ്ടു, വൈകിട്ട് സുധിയുടെ വീട്ടിലേക്ക് പോകുന്നവഴി മോന് ഒരു ഡ്രസ്സ് എടുത്തു. രാത്രി ഭക്ഷണം അവിടെ നിന്നായിരുന്നു. ഒമ്പതുമണിയോടെ അവിടെ നിന്ന് ഇറങ്ങി. വീട്ടിലെത്തി കുളിച്ച് ഡ്രസ്സ് മാറി, ഞാൻ എൻറെ മുറിയിലേക്ക് പോവാൻ തുനിഞ്ഞപ്പോൾ സീത കണ്ണുകൊണ്ട് അവളുടെ മുറിയിലേക്ക് കാണിച്ചു. ഞാൻ നേരെ മുറിയിൽ പോയി കിടന്നു. സീത അപ്പോൾ ധരിച്ചത് സെറ്റും മുണ്ടും ആയിരുന്നു.
അമ്മ: എന്താടി പെണ്ണേ നീ ഒന്ന് സെറ്റും മുണ്ടും ഉടുത്തിരിക്കുന്നത്.
സീത: അവിടത്തെ അമ്മ തന്നതാണ്, ഏതായാലും ഇന്ന് ഇതു ഉടുക്കാം എന്ന് കരുതി.
അമ്മ: അതിന് ഈ നേരത്താണോ ഇത് ഉടുക്കുന്നത്.
സീത: ഇതു ഉടുക്കുന്നതിന് നേരവും കാലവും ഉണ്ടോ?
അമ്മ: ഈ പെണ്ണിനോട് തർക്കിക്കാൻ ഞാനില്ല.
അമ്മ പോയി മുറിയുടെ വാതിൽ അടച്ചു. സീത മുറിയിലേക്ക് വന്നു മാത്രം അടച്ചു കുറ്റിയിട്ടു. എന്നിട്ട് ഒരു നവവധുവിനെ പോലെ എൻറെ അരികിലേക്ക് വന്നു. ലൈറ്റ് ഓഫ് ചെയ്യാൻ പോയപ്പോൾ ഞാൻ തടഞ്ഞു.
സീത: ലൈറ്റ് ഓഫ് ചെയ്യട്ടെ.
ഞാൻ: വേണ്ട. എനിക്ക്, എൻറെ പെണ്ണിനെ വെളിച്ചത്തിൽ കാണണം.
സീത: ഒന്ന് പോയെ ചേട്ടാ, എനിക്ക് നാണമാകും.
ഞാൻ: എന്ത് നാണിക്കാൻ, ഞാനല്ലേ കാണുന്നത്.
അവൾ നാണിച്ചു കൊണ്ട് എൻറെ അരികിലിരുന്ന് നെഞ്ചിലേക്ക് മുഖം പൂഴ്ത്തി, ഞാൻ അവളുടെ മുഖം രണ്ടു കൈകൾ കൊണ്ട് ഉയർത്തി അധര പാനം ചെയ്തു. അവൾ എൻറെ അരികിലേക്ക് കിടന്നു. ഞങ്ങൾ രണ്ടുപേരും മത്സരത്തോടെയാണ് ചുണ്ടുകൾ മുകർന്നത്, അവൾ വായ തുറന്നു ഞാൻ, എൻറെ രസജ്ഞ അവളുടെതുമായി നാഗങ്ങളെ പോലെ ചുറ്റിപ്പിണഞ്ഞു. രണ്ടുപേർക്കും ശ്വാസം വലിക്കാൻ ബുദ്ധിമുട്ട് വന്നപ്പോൾ വിട്ടകന്നു. ഞാൻ, അവളുടെ തോളിൽ നിന്നും സെറ്റ് തല മാറ്റി. ബ്ലൗസിനുള്ളിൽ മാലേയ മധുചന്ദ്രിക പോലെ നിൽക്കുന്ന പയോധരങ്ങൾ, അവനെ മാടി വിളിച്ചു. ഇപ്പോൾ അവൾ രണ്ടു കൈകളാൽ മുഖം മറച്ച് കിടക്കുകയാണ്. ഞാൻ രണ്ടു കൈകളും അവളുടെ മുഖത്തു നിന്നും മാറ്റി, മുഖം മുഴുവൻ ചുംബനത്താൽ മൂടി. അവൾ എഴുന്നേൽപ്പിച്ച് സെറ്റും മുണ്ടും അഴിച്ചുമാറ്റി, അവളുടെ പിന്നിട്ടിരുന്ന കുന്ദളം അഴിപ്പിച്ചു വിടർത്തി ഇട്ടു. അവളെ വീണ്ടും കിടത്തിയപ്പോൾ തലയിൽ നിറഞ്ഞുകിടക്കുന്ന കുന്തളത്തോടു കൂടിയുള്ള വദനം കണ്ടപ്പോൾ, ഒരു ലാസ്യഭാവം. ഞാൻ ആ കേശ ഭാരം മണത്തു കഴുത്തിലൂടെ താഴേക്ക് വന്നോ കൊങ്കകളുടെ നടുക്ക് മുഖമമർത്തി. പിന്നെ ആ തൽപത്തിൽ ഒരു സംഗരം ആയിരുന്നു. അവളുടെ നവനീതം ആയ കളേബരം ആവോളം മുകർന്ന് മുന്നോട്ടുപോയി, പയോധരങ്ങളെ വായ കൊണ്ടും കരകുളം കൊണ്ടും പരിലാളിച്ചു. വീണ്ടുമെൻ വദനം അവളുടെ ജഠരത്തിൽ എത്തിയപ്പോൾ കണ്ട ചെറിയ നാഭ്യാവർത്ത ചുഴിയിൽ നാക്കിനാൽ നൃത്തം വെച്ചപ്പോൾ, അവൾ മോദത്തിൽ ആറാടി. വീണ്ടും അവളുടെ മേനിയെ ആവരണം ചെയ്തിരുന്ന അംശകുങ്ങളെ മോചിപ്പിച്ച പൂർണ്ണമാക്കി. എൻറെ വദനം വീണ്ടും അടനം ചെയ്ത് അവളുടെ ശ്രോണിയും കടന്ന് അരണ്യാവൃതമായ കമലിനിയുടെ അടുത്ത് ചെന്ന് മകരന്ദം മുകരുമ്പോൾ, അവൾ മോദത്തിൻ്റെ ശൃംഗത്തിൽ എത്തി ധന്വം പോലെ വളഞ്ഞ വിറകൊണ്ടു. എൻറെ നാവു അവളുടെ കന്ദര കവാടം അന്വേഷിച്ചു ചെന്നപ്പോൾ അവിടെ മുഴുവൻ ആമോദത്തിലുള്ള മകരന്ദം നിറഞ്ഞിരുന്നു. ഞാനത് പാനം ചെയ്തപ്പോൾ, അവൾ അനന്ത വിഹായസ്സിൽ വിഹരിച്ചു വിറച്ചുകൊണ്ട് തളർന്നുവീണു. പിന്നീട് അവൾ, അവളുടെ കരപുടം കൊണ്ട് എൻറെ തല പിടിച്ച് മുകളിലേക്ക് വലിച്ചു കയറ്റി അധരപാനം നടത്തി. പിന്നീട് ഞാൻ ഒരു വൃഷം പോലെയായി. എൻറെ ധ്വജം എടുത്ത് അവളുടെ സ്മരലയത്തിൻറെ കന്ത് കവാടത്തിൽ വെച്ച്, പ്രഭാണം പോലെ അകമ്പൂകിയപ്പോൾ, അവളിൽ നിന്നുയർന്ന രുദിതം ഞാൻ അധരത്താൽ ബന്ധിച്ചു. പിന്നെ ഞാൻ ഹയം പോലെ അടനം ചെയ്തുകൊണ്ടിരുന്നു. എന്നെ അധരങ്ങളും കരങ്ങളും അവളുടെ ഹേമാംഗകങ്ങളിൽ വിഹരിച്ചു കൊണ്ടിരുന്നു. ആ മുറിക്കുള്ളിൽ ഞങ്ങളുടെ രണ്ടുപേരുടെയും നിർവൃതികളുടെ ചെറിയ ചെറിയ രവങ്ങൾ നിറഞ്ഞുനിന്നു. അതിദ്രുതമായിട്ടുള്ള എൻറെ പ്രവർത്തിയിൽ രതിയുടെ മൂർദ്ധന്യാവസ്ഥയിൽ എത്തി. അവൾ രതികൂജിതം പുറപ്പെടുവിച്ചുകൊണ്ട് അവളുടെ നവനീതമായ സക്ഥികൾ കൊണ്ട് എൻ്റെ ഘടികം, അവളുടെ അമ്മണിയോട് ചേർത്ത് പിടിച്ചു. ഞങ്ങൾക്ക് രണ്ടു പേരും ഒരുമിച്ച് രതിമൂർച്ചയിലെത്തി, വിണ്ടലത്തിലാറാടി. എൻ്റെ രേതസ്, അവളുടെ പാനപാത്രത്തിൽ സമർപ്പിച്ചു.ഞങ്ങൾ സ്വേദത്തിൽ കുളിച്ച് ചുംബിച്ചു കൊണ്ട് അങ്ങിനെ തന്നെ കുറേ നേരം കിടന്നു. അതിനു ശേഷം ഞങ്ങൾ എഴുന്നേറ്റ് ബാത്ത്റൂമിൽ പോയി തിരിച്ചു വന്ന് അതേപടി കെട്ടിപ്പിടിച്ച് ചുംബിച്ചു കിടന്നുറങ്ങി. രാവിലെ ഞാൻ ഉണരുന്നത് എൻറെ ശ്രീമതി വന്ന വിളിക്കുമ്പോൾ ആണ്, അവൾ കുളിച്ച് തലമുടിയിൽ ടൗവ്വൽ ചുറ്റി, ഒരു ചുരിദാറും ധരിച്ച് നിൽക്കുന്നു. ഞാൻ അവളുടെ കയ്യിൽ പിടിച്ച് എൻറെ മാറിലേക്ക് വലിച്ചിട്ടു.
സീത: ഇപ്പോൾ തന്നെ നേരം ഒരുപാടായി, ഇനിയും താമസിച്ചാൽ അവർ എന്തെങ്കിലുമൊക്കെ പറയും. ഞാൻ ചെയ്യട്ടെ.
അവൾ എന്നിൽ നിന്നും എഴുന്നേറ്റ് വാതിൽ തുറന്നു അടച്ചു പോയി. ഞാനെൻറെ ആടകൾ അവിടെ മുഴുവൻ തപ്പിയതിനുശേഷമാണ് കിട്ടിയത്. ഇന്നലെ ഇവിടെ മഹാഭാരതയുദ്ധം ആയിരുന്നില്ലേ നടന്നത്. ഞാനും എഴുന്നേറ്റ് ബാത്റൂമിൽ കയറി ഫ്രഷായി ഇറങ്ങിവന്നു. പുറത്തെത്തിയപ്പോൾ അമ്മ മാത്രമേയുള്ളൂ അച്ഛൻ ജോലിക്ക് പോയിട്ടുണ്ടായിരുന്നു.
അമ്മ: നാളെ എപ്പോഴാണ് നിങ്ങൾ പോകുന്നത്.
ഞാൻ: രാവിലെ കാപ്പികുടി കഴിഞ്ഞു പോയാൽ സാവധാനം പോയേക്കാം.
അന്നത്തെ കാര്യങ്ങൾ സാധാരണനിലയിൽ നടന്നുപോയി, അതുപോലെതന്നെ ദിവസങ്ങളും മാസങ്ങളും വർഷങ്ങളും. സീതക്ക് അവിടെ അടുത്തു തന്നെയുള്ള ഒരു മാനേജ്മെൻറ് ഹൈസ്കൂളിൽ ടീച്ചർ ആയിട്ട് ജോലി കിട്ടി. എനിക്ക് പ്രൊമോഷൻ ആയി, അവിടെ അടുത്തു തന്നെ ഉള്ള വില്ലേജ് ഓഫീസിൽ ഓഫീസറായി. കാലങ്ങൾ അങ്ങനെ കടന്നുപോയി. ഞങ്ങൾക്ക് രണ്ടു കുട്ടികൾ, അതിലൊരാൾ ഉന്നത വിദ്യാഭ്യാസം നേടാൻ പുറത്താണ് മറ്റേയാൾ ഡിഗ്രിക്ക് പഠിക്കുന്നു. ഞങ്ങൾ രണ്ടുപേരും സന്തോഷത്തോടെ ഇണങ്ങിയും പിണങ്ങിയും ജീവിച്ചുപോരുന്നു.
-ശുഭം-

a
WRITTEN BY

admin

Responses (0 )



















Related posts