അടിവാരം
Adivaaram | Author : Rajani Kanth
അച്ചാമ്മയെയും മൂന്ന് മക്കളെയും കൂട്ടി
തോമസ് കുട്ടി ഹൈറേഞ്ചിലെ ചുള്ളി മല
യിൽ എത്തുന്നത് 1962ലെ ഒരു കർക്കിടക മാസത്തിലാണ്…
സ്വന്തം ദേശമായ പാലായിൽ ഒരു തരത്തി
ലും ജീവിക്കാൻ പറ്റാത്ത അവസ്ഥ നാൽപ
തു വയസ്സിനുള്ളിൽ തോമസ്കുട്ടി ഉണ്ടാക്കി
യെടുത്തിരുന്നു….
നല്ല ഒന്നാംതരം ചാരായം വാ റ്റു കാരനാണ് തോമസ്കുട്ടി…. അതുകൊണ്ടുതന്നെ പാലായിലെ കുടിയൻമാർക്കൊക്കെ തോമ
സുകുട്ടി പ്രിയങ്കരനാണ്…
പക്ഷെ എക്സ്സൈസും പോലീസും എവിടെ
കണ്ടാലും തോമസ്കുട്ട്യേ പോക്കും….
സകല ചട്ടമ്പി മാരും തോമസ്കുട്ടിയുടെ ചങ്ങാതിമാരാണ്…. പാലായിലും പരിസരത്തും എന്ത് അലമ്പ് നടന്നാലും ഒരുഭാഗത്തു തോമസ്കുട്ടി ഉണ്ടാകും…..
കേസ് നടത്തിയും ദൂർത്തടിച്ചും കുടുംബ വി ഹിതമായി കിട്ടിയതൊക്കെ കാ
ലിയായപ്പോഴാണ് തോമസുകുട്ടിക്കു ബോ
ധോദയം ഉണ്ടായത്…..
മൂന്നു മക്കൾ വളർന്നു വരുന്നു…
രണ്ടുപേർ പെൺകുട്ടികളാണ്…
നിങ്ങൾ എന്തു ചെയ്യും മനുഷ്യനെ…?
എന്ന് അച്ചാമ്മയുടെ ചോദ്ധ്യത്തിന് തോമസ്
കുട്ടിക്ക് ഉത്തരം ഇല്ലായിരുന്നു….
തോമസ്കുട്ടിയുടെ ഭാര്യയാണ് അച്ചാമ്മ…
മൂന്നു പ്രസവിച്ചു എങ്കിലും മുപ്പത്തറുകാരി
അച്ഛാമ്മ ഇപ്പോഴും അതിസുന്ദരി തന്നെയാ
ണ്…. ഏതാണ്ട് ദൃശ്യത്തിലെ മീന ചട്ടയും മുണ്ടും ഉടുത്തൽ എങ്ങനെ ഇരിക്കും അതു തന്നെ…
ഞായറാഴ്ച കുർബാന കഴിഞ്ഞ് മുത്തോ ലി പള്ളിയുടെ പടവുകൾ ഇറങ്ങിവരുന്ന അച്ചാമ്മയുടെ ദർശന സുഖത്തിനായി പ്രായ ഭേതമന്യേ ആളുകൾ നിൽക്കുമായി
ന്നു….. ചട്ടക്കുള്ളിൽ കിടന്ന് ഉരുളുന്ന മൂലക്കുടങ്ങളും , അടുക്കിട്ട് ഉടുത്ത മുണ്ടിനുള്ളിൽ വാടാ പോടാ എന്ന മട്ടിൽ തുളുമ്പുന്ന ചന്തിക്കുടങ്ങളും അച്ഛാമ്മയെ ഒരു മദാലസയാക്കി… അച്ഛാമ്മയുടെ ഈ സ്വത്തുക്കളിൽ ആരും കൈവെക്കാത്തത്
തോമസ്കുട്ടിയോടുള്ള പേടികൊണ്ട് മാത്ര
മാണ്…
കടം കൊണ്ട് പൊറുതി മുട്ടിയ സമയത്താ
ണ് പാലാങ്ങാടിയിൽ വെച്ച് തോമസ്കുട്ടി ദാസനെ കണ്ടത്….
മുത്തോലി സ്കൂളിൽ അഞ്ചാം ക്‌ളാസ് വരെ തോമസ്കുട്ടിയുടെ സഹപാഠി ആയി
രുന്നു ദാസൻ….
കുരിശുപള്ളി കവലയിലെ മണർകാട്ടു പാപ്പൻ ചേട്ടന്റെ ചാരായ ഷാപ്പിൽനിന്നും ഓരോ കാലുവീതം വിട്ടുകാണ്ട് രണ്ടുപേരും
പരിചയം പുതുക്കി….
ചെറിയ തോതിൽ പാമ്പായപ്പോൾ തോമസ്കുട്ടി തന്റെ ഇപ്പോഴത്തെ അവസ്ഥ
ദാസനോട് തുറന്നുപറഞ്ഞു….
എല്ലാംകേട്ട ശേഷം അൽപനേരത്തെ മൗനത്തിനു ശേഷം ദാസൻ പറഞ്ഞു…
” തോമസ്കുട്ടീ നീ ഹൈ റേഞ്ചിലേക്ക് വാടാ
ഉവേ… ഇഷ്ടം പോലെ കാടല്ലേ കിടക്കുന്നത്…
കുറച്ച് സ്ഥലം വെട്ടിതെളിച്ച് ഒരു കുടിലും കെട്ടി താമസിക്ക്…
കുറച്ച് കഴിഞ്ഞ് വില്ലേജിൽ ഒരപേക്ഷ കൊടുത്താൽ പട്ടയം കിട്ടും….. പിന്നെ മുഖ്യ
മന്ത്രി പട്ടം അഞ്ചേക്കർ വീതം കർഷകർക്ക്
പതിച്ചു കൊടുക്കുന്നു എന്നാണ് അറിഞ്ഞ
ത് . അതിനും ഒരപേക്ഷ കൊടുക്കാം….”
“ദാസാ കൃഷിയിൽ നിന്നൊക്കെ വരുമാനം
കിട്ടാൻ കുറെക്കാലം എടുക്കില്ലേ….
അതുവരെ എങ്ങിനെ ജീവിക്കും….? ”
” ഞാൻ ഇല്ലേടാ അവിടെ… കുറേക്കാലമായി ഞനും അവിടെയല്ലെ ജീവിക്കുന്നത്…. പണമുണ്ടാക്കാൻ പറ്റിയ സ്ഥലമാ ഇപ്പോൾ ഹൈ റേൻജ്… ”
എന്നിട്ട് ശബ്ദം താഴ്ത്തി.
“ഉൾകാട്ടിൽ കയറി കഞ്ചാവ് നട്ടാൽ ഒരുകൊല്ലംകൊണ്ട് ലക്ഷങ്ങൾ കൈൽ വരും തോമസ്കുട്ടീ…..”
പിന്നെ നിനക്ക് നല്ല ഒന്നാംതരം ചാരായം
വാറ്റിഎടുക്കാൻ അറിയില്ലേ…
കുടിക്കാൻ പാണ്ടികൾ ക്യു നിൽക്കും…
അന്ന് വൈകിട്ട് തോമസ്കുട്ടിയും അച്ചാമ്മയും ഒരു തീരുമാനം എടുത്തു… ദാസൻ പറഞ്ഞ വാഗ്ദത്ത ഭൂമിയിലേക്ക്
ജീവിതം പറിച്ചു നാടുകയെന്ന്….
വീട്ടുകാരും നാട്ടുകാരും പലതും പറഞ്ഞു.
നാടുമാറിയത് കൊണ്ട് തോമസ്കുട്ടി നന്നാകാനൊന്നും പോണില്ല.. മച്ചി പശുവി
നെ തൊഴുത്തു മാറ്റി കെട്ടുന്ന പോലെയ…
ചിലർ ഹൈറേഞ്ചിലെ തണുപ്പ് താങ്ങാൻ പറ്റില്ല അച്ചാമ്മേ നിനക്ക് …പിന്നെ കാട്ടാന കടുവ മുതലായ മൃഗങ്ങളുടെ പേര് പറഞ്ഞു
ഭയപ്പെടുത്താൻ നോക്കി…
പക്ഷെ തോമസ്കുട്ടിയുടെയും അച്ഛാമ്മയു
ടേയും തീരുമാനം മാറിയില്ല….
അക്കാലത്ത് പാലായിൽ നിന്നും ഹൈറെഞ്ചിൽ എത്തണമെങ്കിൽ പൊൻകുന്നത്തു പോയി അവടെ നിന്നും kk റോഡ് വഴി വേണം പോകാൻ…
ബസുകൾ വളരെ കുറവ്… കൊട്ടിയത്തുനിന്നും രണ്ട് ബസുകളേ ഹൈറെഞ്ചിലേക്കുള്ളു….
കട്ടപ്പനയിലേക്ക് അന്ന് ബസ് സർവീസ് തുടങ്ങിയിട്ടില്ല… കുമളിയിൽ എത്തി അവിടുന്ന് വേണം ചുള്ളിപ്പറയിൽ എത്താൻ
ഉണ്ടായിരുന്ന ഡ്രസ്സുകളും മറ്റത്യാവശ്യ സാധനങ്ങളും മാത്രം രണ്ട് ഡ്രെങ്ക് പെട്ടിയി
ൽ നിറച്ചു കൊണ്ട് മക്കൾ മൂന്ന് പേരെയും കൂട്ടി തോമസ്കുട്ടിയും
അച്ചായമ്മയും വാഗ്ദ്ദത്ത ഭൂമിയിലേക്ക് യാത്ര തുടങ്ങി….
കുമളി ചെക്ക് പോസ്റ്റിനടുത്തു കാത്തു
നിൽക്കാമെന്നാണ് ദാസൻ പറഞ്ഞിരുന്നത്.
കുണ്ടും കുഴിയുമായി കിടക്കുന്ന kk റോഡ്…
മുണ്ടക്കയം കഴിഞ്ഞതോടെ ബേസിനുള്ളി
ലേക്ക് തണുത്ത കാറ്റ് അടിക്കാൻ തുടങ്ങി..
അച്ഛാമ്മ കുട്ടികളെ ചേർത്തു പിടിച്ചുകൊ
ണ്ട് പുറത്തെ കാഴ്ച്ചകളിലേക്ക് കണ്ണ് നട്ടിരുന്നു….
മുക്കി മൂളി മലകൾ കയറിയും ഇറങ്ങിയും
വൈകുന്നേരത്തോടെ ബസ് കുമളിയിൽ എത്തി….
കോട മഞ്ഞു മൂടിയ അന്തരീഷം….
കഴുതകളും നായ്ക്കളും അലഞ്ഞു നടക്കുന്ന പൊട്ടി പൊളിഞ്ഞ വഴികൾ…
കലപില ശബ്ധിച്ചു കൊണ്ട് കമ്പിളിയും പുതച്ചു നടക്കുന്ന തമിഴർ.. ഇതാണ് അന്നത്തെ കുമളി….
അച്ചാമ്മയും കുട്ടികളും തണുപ്പിൽ വിറക്കാ
ൻ തുടങ്ങി…. കുട്ടികൾ കഴുതകളെ കൗതുകത്തോടെ നോക്കി നിന്നു…
തോമസ്കുട്ടിയെ കാത്തു നിന്ന ദാസൻ അവരെ കണ്ട് അടുത്തേക്കു വന്നു…
ദാസനെ കണ്ട തോമസ്കുട്ടി പറഞ്ഞു…
” അച്ചാമ്മേ ഇതാണ് ദാസൻ… ഇവനാണു ഇനി നമ്മുടെ രക്ഷകൻ… “ദാസനെ നോക്കി അച്ഛാമ്മ ചിരിച്ചു…
ദാസൻ ആകെ വണ്ടർഅടിച്ച് നിന്നുപോയി..
തോമസ്കുട്ടിയുടെ ഭാര്യ ഇത്ര ചരക്കായിരി
ക്കുമെന്ന് അയാൾ ഒരിക്കലും കരുതിയിരു
ന്നില്ല… ഇവനെന്തിനാണ് സ്വത്തുക്കൾ…!
ഇവൾ തന്നെ കോടികൾക്കു തുല്യംമല്ലേ…! അയാൾ മനസ്സിൽ പറഞ്ഞു….
ചുള്ളിപ്പാറയിൽ ദാസന്റെ സ്ഥലത്ത് നിന്ന് കുറച്ച് ദൂരെ മാറി ദാസൻ കുറെ തമിഴ
രെയും കൂട്ടി ഒറ്റദിവസം കൊണ്ടു ഒരുകുടിൽ കെട്ടി പൊക്കി…
അടിക്കാട് വെട്ടി യൊരുക്കി തറയിട്ട് കാട്ടുമരങ്ങൾ ഉപയോഗിച്ച് മേൽക്കൂര കെട്ടി പുല്ലുമേഞ്ഞ നല്ലൊരു കുടിൽ…..
അടുത്ത ഒരാഴ്ച കൊണ്ട് വീടിന് ചുറ്റുമുള്ള കാടു വെട്ടിതെളിച്ചു….
നല്ല ഒന്നാംതരം മണ്ണ്….എന്തു വിതച്ചാലും പൊന്നുവിളയും…
ആദ്യം കുറച്ച് കപ്പയും ചേനയും കാച്ചിലും
ചേമ്പും നട്ടു…. തോമസ്കുട്ടിയോടും അച്ചാമ്മയോടുമൊപ്പം ദാസനും എല്ലാത്തിനും മുപിൽ നിന്നു…..
പണിക്കു തമിഴരെ കൂടിയതുകൊണ്ട് അവ
ർക്കു കൂലി കൊടുക്കാനും മറ്റുമായി കൈൽ കരുതിയിരുന്ന കാശിൽ നല്ല പങ്ക്
തീർന്നു….
ബാക്കിയുണ്ടായിരുന്ന കാശുമായി കമ്പത്തു പോയി ചാരായം വാറ്റാനുള്ള ഉപകരണങ്ങളും ശർക്കരയും മണ്ണിൽ പണിയാനുള്ള തൂമ്പ കോടാലി വാക്കത്തി മുതലായ സാധനങ്ങളും വാങ്ങി..
ദാസനും ഒന്നിച്ചാണ് തോമസ്കുട്ടി കമ്പത്ത്
പോയത്… കമ്പത്ത് വെച്ചാണ് പളനിയെ പരിചയപ്പെട്ടത്…
വാറ്റു ചാരായം എത്രയുണ്ടങ്കിലും എടുത്തോളം എന്ന് പളനി ഏറ്റു… പക്ഷേ
ചെക്കുപോസ്റ്റ് കടത്തി കൊടുക്കണം….
അക്കാര്യം ദാസനും തോമസുകുട്ടിയും ഏറ്റു
വാറ്റു ചാരായം വിറ്റു കുറേച്ചേ പണം
വരാൻ തുടങ്ങി…
പിടിച്ചു നിൽക്കാം എന്നൊരു അൽത്മ വിശ്വാസം വന്ന സമയത്താണ് റെയിൻഞ്ചർ
മാത്തപ്പൻ തോമസ്കുട്ടിയുടെ സ്ഥലത്ത് വന്നത്….
തോമസ്കുട്ടി താമസിക്കുന്നതുൾപ്പട്ട ഉടുബൻചോല ഫോറസ്റ്റ് റെയിഞ്ചിലെ ഓഫിസർ ആണ് മാത്തപ്പൻ…
കാടിന്റെ അധിപൻ… കർക്കശക്കാരൻ ആണെന്ന് കാഴ്ച്ചയിൽ തോന്നുമെങ്കിലും
അയാളുടെ ഇഷ്ടങ്ങൾ അറിഞ്ഞു നിൽക്കുന്നവർക്ക് കാടിനുള്ളിൽ എന്തു തോന്നിവാസവും ചയ്യാൻ അനുവദിക്കും…
” ആരാടാ ഇവിടെ കുടിൽ കെട്ടിയത്…
ഇതിനകത്ത് ആരും ഇല്ലേ…. പുറത്തിറങ്ങി
വാടാ… ”
മത്തപ്പന്റെ അലർച്ച കേട്ടാണ് തോമസ്കുട്ടി കുടിലിനു പുറത്തിറങ്ങി നോക്കിയത്…
മുൻപിൽ നിൽക്കുന്ന കാക്കിധാരിയെ കണ്ട് പോലീസ് ആണെന്നാണ് തോമസ്കുട്ടി ആദ്യം കരുതിയത്…
.
“അതു സാറെ ഞാനാണ്…”
“ഞാനെന്നു പറഞ്ഞാൽ ആരാ… നിനക്ക്
പേരില്ലേ…”
” തോമസുകുട്ടി ”
” ആ നസ്രാണിയാ അല്ലേ… ”
തോമസ്കുട്ടി തലകുലുക്കി….
“തോമസ് കുട്ടീ… ഇതു സർക്കാർ വനമാ…
ഇവിടെ അതിക്രമിച്ചു കയറി കുടിൽ കെട്ടി താമസിച്ചാൽ ശിക്ഷ എന്താന്ന് അറിയാവോ
നിനക്ക്…! ”
കുടിലിനു പുറകിൽ നട്ട ചീരക്ക് വെള്ളം ഒഴിച്ച് കൊണ്ടിരുന്ന അച്ഛാമ്മ ആരുടെയോ ഒറക്കെയുള്ള സംസാരം കേട്ടാണ് മുൻവശത്തേക്കു വന്നത്….
അച്ഛാമ്മയെ കണ്ട് ഒരു നിമിഷം മാത്തപ്പൻ
കരണ്ടടിച്ചപോലെ നിന്നുപോയി…
ഈ ചേറിൽ ഇതു പോലെ ഒരു ചെന്താമര
വിരിഞ്ഞു നിൽക്കുമെന്ന് അയാൾ ഒരിക്കലും കരുതിക്കാണില്ല….
അച്ഛാമ്മയെ കണ്ടതോടെ മാത്തപ്പൻ ഒന്ന് മയപ്പെട്ടു…
” ങ്ങാ..ഇതാരാ തോമസ്കുട്ടീ…”
” ഇത് എന്റെ ഭാര്യാ സാറെ…
” അപ്പം മക്കളില്ലിയോടാ…?
” ഉണ്ട് സാറെ മൂന്നു എണ്ണം…
“അപ്പം നിനക്ക് വേറെ ഭാര്യയുണ്ടോ…?
” അതെന്താ സാറെ അങ്ങനെ ചോദിച്ചത്… ”
” നീ ഒന്നും വചാരിക്കരുത് തോമസ്കുട്ടീ…
ഇവളെ കണ്ടാൽ മൂന്ന് പെറ്റതാണന്നു ആരേലും പറയുമോ “?
മത്തപ്പന്റെ വർത്തമാനം കേട്ടു ആചാമ്മക്ക് നാണവും ലഞ്ജയും ഒരുമിച്ചു വന്നു…
വലിയ സർക്കാർ ഉദ്ധ്യോഗസ്ഥൻ, ഈ കാണുന്ന കാടിന്റെ അധിപൻ ഒക്കെയായ
റെയിഞ്ചർ മാത്തപ്പൻ ആണ് തന്റെ ഭർത്താവിന്റെ മുൻപിൽ വെച്ച് തന്റെ സൗന്ദര്യത്തെ പുകഴ്ത്തുന്നത്…..
അച്ഛാമ്മ വേഗം അടുക്കള വാതിൽ വഴി അകത്ത് കയറിയിട്ട് തോമസ്കുട്ടിയെ കൈ കാട്ടി വിളിച്ചു…
ഒരു പുല്പായ മടക്കി തോമസ്കുട്ടിയുടെ കൈൽ കൊടുത്തിട്ട് പറഞ്ഞു…
“ഈ പായ തിണ്ണേൽ ഇട്ടുകൊട്… അങ്ങേര് ഇരിക്കട്ടെ…”
തോമസ് കുട്ടി അച്ഛാമ്മയെ ഒന്നു സൂക്ഷിച്ചു നോക്കി…. എന്നിട്ട് പായും വാങ്ങി പുറത്തേക്ക് വന്നു….
പായ തിണ്ണയിൽ വിരിച്ചിട്ട് റെയിൻഞ്ചറൊട്
പറഞ്ഞു… “സാറെ ഇവിടെ ഇരുന്നാട്ടെ…
മാത്തപ്പൻ ഒന്നു ചിരിച്ചിട്ട് തിണ്ണയിൽ വിരിച്ച
പായിലേക്ക് ഇരുന്നു…
എന്നിട്ട് വളരെ ലോഹ്യത്തിൽ തോമസ്കുട്ടി
യോട് സംസാരിക്കാൻതുടങ്ങി…
നാട്ടിൽ കടം കൊണ്ട് നിൽക്കകള്ളി ഇല്ലാതെ ഹൈറേഞ്ചിലേക്ക് പോരേണ്ടി വ
ന്ന കഥ തോമസ്കുട്ടി ചുരുക്കി പറഞ്ഞു…
ഇതിനിടയിൽ ഒരു കോപ്പ നിറച്ചു ചക്കര കാപ്പി യുമായി അച്ചാമ്മ തിണ്ണയിലേക്ക് വന്നു…
” പാലില്ല സാറെ… കട്ടനാ…. ” എന്നു പറഞ്ഞുകൊണ്ട് ആവി പറക്കുന്ന കട്ടൻകാ
പ്പി മാത്തപ്പന്റെ മുൻപിലേക്ക് വെച്ചിട്ട് അച്ഛാമ്മ ഒരു ചിരിയോടെ നിവർന്നുനിന്നു…
അച്ഛാമ്മ കാപ്പി കോപ്പ വെക്കാൻ കുനിഞ്ഞു നിന്ന രണ്ട് സെക്കന്റ് കൊണ്ട് അവളുടെ ചട്ടക്കുള്ളിൽ തുളുമ്പുന്ന ചുരക്കകളുടെ മുഴപ്പ് മാത്തപ്പൻ അളന്നു കഴിഞ്ഞിരുന്നു….
ചുളു ചുളാ വീശുന്ന കാറ്റും മരം കോച്ചുന്ന തണുപ്പും… ആവി പൊങ്ങുന്ന ചക്കരകാപ്പിയും മദാലസയായ അച്ഛാമ്മ
യും…. എല്ലാംകൂടി മാത്തപ്പന് അന്തരീഷം അങ്ങ് പിടിച്ചുപോയി…
കാപ്പി ഊതി കുടിച്ചുകൊണ്ട് റെയിഞ്ചർ
തോമസ്കുട്ടിയോട് പറഞ്ഞു…
” തോമസ്കുട്ടീ… അയ്യപ്പൻകോവിൽ ചന്ത വെള്ളിയാഴ്ച ദിവസമാ… അവിടെ കരനെൽ വിത്ത് കിട്ടും… നീ ഈ കാട്ടിലേ
ക്ക് കയറി അടിക്കാട് വെട്ടി തെളിച്ചിട്ട് നെല്ല്
വിതക്ക്… മൂന്നു മാസം കൊണ്ട് നിങ്ങൾക്ക് ഒരാണ്ട് കഞ്ഞി കുടിക്കാനുള്ള നെല്ല് കിട്ടും..
ഒരു വളോം ചെയ്യണ്ട… നല്ലമൂത്ത മണ്ണാ….
പിന്നെ ഒന്നോ രണ്ടോ പശുവിനേം വാങ്ങി വിട്… കറവയുള്ളതാണെങ്കിൽ വണ്ടംമേട്ടി
ലെ ചായ കടയിൽ പാലു കൊടുക്കാം…. ”
കറവയുടെ കാര്യം പറഞ്ഞപ്പോൾ അച്ഛാമ്മ
യുടെ മുലകളിൽ ആയിരുന്നു റെയ്ഞ്ചറുടെ
കണ്ണ്…
കരയിലും നെല്ലുവിതക്കാമെന്ന് അദ്ധ്യമാ
യാണ് തോമസുകുട്ടി അറിയുന്നത്…
മാത്തപ്പന്റെ നിർദ്ദേശങ്ങൾക്കൊക്കെ തോമസുകുട്ടി തലകുലുക്കി….
പോകാനായി എഴുന്നേറ്റ മാത്തപ്പൻ അവസാനമായി അച്ഛാമ്മയെ നോക്കി പറഞ്ഞു….
” ഞാൻ പേര് ചോദിച്ചില്ല…! ”
” അച്ചാമ്മയെന്നാ…. ”
” ങ്ങാ… എന്നാ അച്ഛാമ്മേ ഞാനിറങ്ങുവാ…
കാപ്പി നന്നായിരുന്നു… ങ്ങാ പിന്നെ വല്ല
വെറകോ കമ്പോ വേണേൽ കാട്ടീന്ന് വെട്ടിയെടുത്തോ കേട്ടോ… വാർഡന്മാർ
വല്ലതും ചോദിച്ചാൽ റെയ്ഞ്ചർ പറഞ്ഞിട്ടാ
ന്ന് പറഞ്ഞോ…!
മാത്തപ്പൻ പോകാനായി ഇറങ്ങിയപ്പോളാ
ണ് ദാസന്റെ വീട്ടിലായിരുന്ന തോമസ്കുട്ടി
യുടെ മക്കൾ മൂന്നു പേരും കൂടി അങ്ങോട്ടു
വന്നത്…
” നിന്റെ പിള്ളാര് ആണോ തോമസ് കുട്ടീ ഇവര്… ”
” അതേസാറേ…. ഇവൾ മൂത്തതാ ആലീസ്… ഇവൾ രണ്ടാമത്തെതാ.. ലില്ലി…
ഇവൻ ജോസ്മോൻ… ”
” ഇവരെ പള്ളികൂടത്തിൽ വിടുന്നില്ലേ…?
” അലീസ് 12 ക്‌ളാസുവരെ പാലയിൽ
പഠിച്ചതാ… തോറ്റുപോയി..!
ലില്ലിയും ജോസ്മോനും എഴിലും അഞ്ചിലും
മാ… ഇനീപ്പം അടുത്ത വർഷം വണ്ടൻമേട്ടി
ലെ സ്കൂളിൽ ചേർക്കണം…”
ഇതുകേട്ടുനിന്ന അച്ഛാമ്മ ചാടി പറഞ്ഞു…
“ലില്ലിയെ മഠത്തിൽ വിടാനാ സാറെ ആലോചിക്കുന്നത്… പിന്നെ അവര് പഠിപ്പിച്ചോളുമല്ലോ….
” ആ അതു നല്ലതാ.. ഒരാളെങ്കിലും ദൈവ വഴിയിൽ പോകുന്നത് കുടുംബത്തിനും നല്ലതല്ലേ… ” എന്ന് മാത്തപ്പൻ പറഞ്ഞെ
ങ്കിലും… മനസ്സിൽ വചാരിച്ചത് വേറെ യാ
ണ്…
അത് ഇങ്ങനെയാണ്…
മൂത്തവളെ മഠത്തിൽ ചേർക്കാൻ തീരുമാ
നിക്കാഞ്ഞത് നന്നായി.. അമ്മയുടെ തനി പകർപ്പല്ലേ… വിടർന്നു വരുന്നതേയുള്ളു…
ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ പൂത്തുലയും…! അലീസിനെ അടിമുടി നോക്കിക്കൊണ്ടാണ് മാത്തപ്പൻ മനസ്സിൽ ഇങ്ങനെ ചിന്തിച്ചത്….
തുടരും….
Responses (0 )